tag:blogger.com,1999:blog-82929988712480769402024-03-13T11:27:30.045-07:00കുര് ആന്‍ വിമര്ശനംഏഴാം നൂറ്റാണ്ടിലെ അറേബ്യന്‍ നാടോടികള്‍ക്കു വേണ്ടി രചിക്കപ്പെട്ടതാണ് കുര്‍ആന്‍!ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.comBlogger23125tag:blogger.com,1999:blog-8292998871248076940.post-57176115389418592362012-04-19T19:20:00.002-07:002012-04-19T19:41:41.948-07:00കുര് ആനിലെ വൈരുദ്ധ്യങ്ങളെപ്പറ്റി വീണ്ടും !കുര് ആനിലെ വൈരുദ്ധ്യങ്ങളെപ്പറ്റി വീണ്ടും !<br />മതത്തിലേക്ക് ആളുകളെ യുക്തിപൂര്‍വ്വമുള്ള സംവാദങ്ങള്‍ മാത്രം നടത്തി ക്ഷണിക്കുക എന്ന് ഒരിടത്തു പറയുന്നു. <br />* تفسير Tafsir al-Jalalayn<br />{ ٱدْعُ إِلَىٰ سَبِيلِ رَبِّكَ بِٱلْحِكْمَةِ وَٱلْمَوْعِظَةِ ٱلْحَسَنَةِ وَجَٰدِلْهُم بِٱلَّتِي هِيَ أَحْسَنُ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ }<br /><br />Call, mankind, O Muhammad (s), to the way of your Lord, [to] His religion, with wisdom, [with] the Qur’ān, and fair exhortation, its [the Qur’ān’s] fair exhortations, or with gentle words, and dispute with them by way of that which, that is, by way of that [manner of] disputation which, is best, such as calling [them] to God by way of His signs and calling [them] to His definitive arguments. Truly your Lord knows best, that is, He is fully knowledgeable [of], those who stray from His way and He knows best those who are guided, and will requite them — this was [revealed] before the command to fight [them].<br />ഇത് യുദ്ധത്തിനുള്ള ആജ്ഞ വരുന്നതിനു മുമ്പ് ഇറങ്ങി എന്നാണു ജലാലൈന്‍ വ്യാഖ്യാനം. <br />എന്നാല്‍ വാഖിദി പറയുന്നത് ഇത് ഉഹ്ദ് യുദ്ധത്തില്‍ പരാജയം നേരിട്ട് നബി വല്ലാതെ വികാരഭരിതനായ സന്ദര്‍ഭത്തില്‍ ഇറങ്ങിയ ആശ്വാസവചനമാണെന്ന് ! വ്യാഖ്യാനത്തിലെ വൈരുദ്ധ്യം നോക്കുക !!<br /><br />vakidi:-<br /><br />“When the idolaters retreated from those who were killed at the Battle of Uhud, The Messenger of Allah, Allah bless him and give him peace, went there and saw a scene which he strongly disliked. And he also saw Hamzah with his stomach ripped open, nose burnt and ears cut off. He said: 'If it were not for the fear of causing more grief to the women or that it becomes a followed practice after me, I would leave him until Allah, exalted is He, resurrect him from the bellies of predatory animals and birds. I shall kill seventy men of them [of the disbelievers of Quraysh] in revenge', He then asked for a mantle to cover him with it. When he covered his face, his feet remained uncovered and so he covered them with some Bulrush. He then placed him forward and said 'Allah is the greatest' ten times. Then, all those Muslim dead were brought, one by one, while the body of Hamzah was unmoved from its place, and the Prophet, Allah bless him and give him peace, prayed on them. And so He performed seventy prayers on Hamzah. There were seventy Muslims who died in this battle. When they were buried and finished with, Allah, exalted is He, revealed (Call unto the way of thy Lord with wisdom and fair exhortation) up to His words (Endure thou patiently (O Muhammad). Thine endurance is only by (the help of) Allah…) [16:127<br />യുക്തിപൂര്‍വ്വം സംവാദത്തിനു വരുന്നവരെ നിങ്ങള്‍ക്കു നിങ്ങളുടെ വിശ്വാസം ഞങ്ങള്‍ക്കു ഞങ്ങളുടെ വിശ്വാസം എന്നു പറഞ്ഞ് ഒഴിഞ്ഞു മാറാനാണു മറ്റൊരിടത്തു പറയുന്നത്. <br />ഇതും അക്രമത്തിനുള്ള അനുവാദം കിട്ടും മുമ്പ് ഇറങ്ങിയതെന്നു വ്യാഖ്യാനം ! <br /><br />* تفسير Tafsir al-Jalalayn<br />{ لَكُمْ دِينُكُمْ وَلِيَ دِينِ }<br /><br />You have your religion, idolatry, and I have a religion’, Islam: this was [revealed] before he was commanded to wage war [against the idolaters] <br /><br /><br />{ قُلْ يٰأَيُّهَا ٱلْكَافِرُونَ } * { لاَ أَعْبُدُ مَا تَعْبُدُونَ } * { وَلاَ أَنتُمْ عَابِدُونَ مَآ أَعْبُدُ } * { وَلاَ أَنَآ عَابِدٌ مَّا عَبَدتُّمْ } * { وَلاَ أَنتُمْ عَابِدُونَ مَآ أَعْبُدُ } * { لَكُمْ دِينُكُمْ وَلِيَ دِينِ }<br /><br />(Say: O disbelievers! …) [109:1-6]. These verses was revealed about a group of people from the Quraysh who said to the Prophet, Allah bless him and give him peace: “Come follow our religion and we will follow yours. You worship our idols for a year and we worship you Allah the following year. In this way, if what you have brought us is better than what we have, we would partake of it and take our share of goodness from it; and if what we have is better than what you have brought, you would partake of it and take your share of goodness from it”. He said: “Allah forbid that I associate anything with Him”, and so Allah, exalted is He, revealed (Say: O disbelievers!) up to the end of the Surah. The Messenger of Allah, Allah bless him and give him peace, then went to the Sacred Sanctuary, which was full of people, and recited to them the Surah. It was at that point that they despaired of him.[vakidi]<br /><br /><br />അവിശ്വാസവും ബഹുദൈവാരാധനയും ജനാധിപത്യ രീതിയില്‍ പൊറുപ്പിക്കാന്‍ ഇതു വരെ ഉപദേശിച്ച ദൈവം മൊഴി മാറ്റിപ്പറയുന്നതു കൂടി കാണുക :- <br /><br />* تفسير Tafsir al-Jalalayn<br />{ وَقَاتِلُوهُمْ حَتَّىٰ لاَ تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لله فَإِنِ انْتَهَوْاْ فَإِنَّ اللَّهَ بِمَا يَعْمَلُونَ بَصِيرٌ }<br /><br />And fight them until sedition, idolatry, is, exists, no more and religion is all for God, alone, none other being worshipped; then if they desist, from unbelief, surely God sees what they do, and will requite them for it.<br />ഇവിടെ ഫിത്ന[കുഫ്രും ശിര്കും] അവസാനിക്കുകയും മതം പൂര്‍ണമായും അല്ലാഹുവിന്റെ മാത്രമാവുകയും എല്ലാവരും ഈ മതത്തിനു കീഴ്പ്പെട്ടു മാത്രം ജീവിക്കാന്‍ സന്നദ്ധരാവുകയും ചെയ്യുന്നതു വരെ ആയുധമെടുത്ത് പൊരുതാനാണു ദൈവം ആഹ്വാനം ചെയ്യുന്നത്. <br /><br />കുര് ആനില്‍ വൈരുദ്ധ്യങ്ങളില്ല എന്നു സമര്‍ഥിക്കാന്‍ കസര്‍ത്തു നടത്തുന്നവര്‍ പറയുന്നത്, 23 വര്‍ഷത്തെ വ്യത്യസ്ഥ സാഹചര്യങ്ങളില്‍ അവതരിച്ചതായിട്ടു പോലും പ്രകടമായ ഒരു വൈരുദ്ധ്യവും ഇല്ല കുര് ആനില്‍ എന്നാണ്. <br />അതേ സമയം ഇത്തരം വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ അവര്‍ നേരെ പ്ലെയ്റ്റ് മാറ്റും. എന്നിട്ടു പറയും അതൊക്കെ അന്നത്തെ വ്യത്യസ്ഥ സാഹചര്യവും സന്ദര്‍ഭവും അനുസരിച്ചു പറഞ്ഞതാണ്. അതൊക്കെ മനസ്സിലാക്കി വേണം കുര് ആന്‍ പഠിക്കാന്‍ എന്ന് !!ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com0tag:blogger.com,1999:blog-8292998871248076940.post-28064949165100145502010-04-21T04:02:00.001-07:002018-03-08T05:49:35.906-08:00അന്യമതനിന്ദ കുര് ആനില്‍ !ഇസ്ലാമില്‍ വിശ്വസിക്കാത്തവരെയെല്ലാം കടുത്ത ശത്രുക്കളും നികൃഷ്ട ജന്തുക്കളും നരകത്തിലേക്കുള്ള വിറകു കഷ്ണങ്ങളുമൊക്കെയായി ചിത്രീകരിക്കുന്ന നിരവധി “ദിവ്യ വെളിപാടു”കള്‍ കുര് ആനിലുണ്ട്. പരുഷമായി മാത്രമേ അവരോടു പെരുമാറാവൂ എന്നും ആയുധമെടുത്തവരെ ആക്രമിക്കണമെന്നും ദൈവം നിരന്തരം ആഹ്വാനം ചെയ്യുകയാണ്. ഏതാനും സാമ്പിളുകള്‍ ഇതാ : -<br />
<br />
<br />
يٰأَيُّهَا ٱلَّذِينَ آمَنُواْ قَاتِلُواْ ٱلَّذِينَ يَلُونَكُمْ مِّنَ ٱلْكُفَّارِ وَلْيَجِدُواْ فِيكُمْ غِلْظَةً وَٱعْلَمُوۤاْ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ<br />
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.9-123<br />
<br />
يٰأَيُّهَا ٱلنَّبِيُّ جَاهِدِ ٱلْكُفَّارَ وَٱلْمُنَافِقِينَ وَٱغْلُظْ عَلَيْهِمْ وَمَأْوَاهُمْ جَهَنَّمُ وَبِئْسَ ٱلْمَصِيرُ<br />
<br />
(O Prophet! Strive against the disbelievers) with the sword (and the hypocrites) with words! (Be harsh) be tough (with them) with both parties with words and actions. (Their ultimate abode is hell) their destiny is hell, (a hapless journey's end) they shall come to.<br />
<br />
നബിയേ, കാഫറുകളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ.9-73<br />
<br />
<br />
قَاتِلُواْ ٱلَّذِينَ لاَ يُؤْمِنُونَ بِٱللَّهِ وَلاَ بِٱلْيَوْمِ ٱلآخِرِ وَلاَ يُحَرِّمُونَ مَا حَرَّمَ ٱللَّهُ وَرَسُولُهُ وَلاَ يَدِينُونَ دِينَ ٱلْحَقِّ مِنَ ٱلَّذِينَ أُوتُواْ ٱلْكِتَابَ حَتَّىٰ يُعْطُواْ ٱلْجِزْيَةَ عَن يَدٍ وَهُمْ صَاغِرُونَ<br />
<br />
<br />
(Fight against such of those who have been given the Scripture) the Jews and Christians (as believe not in Allah nor the Last Day) nor in the bliss of Paradise, (and forbid not) in the Torah (that which Allah hath forbidden by His messenger, and follow not the religion of truth) do not submit themselves to Allah through confession of Allah's divine Oneness, (until they pay the tribute readily) standing: from hand to hand, (being brought low) abased.<br />
<br />
വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ. 9-29<br />
<br />
<br />
مَا كَانَ لِلْمُشْرِكِينَ أَن يَعْمُرُواْ مَسَاجِدَ اللهِ شَاهِدِينَ عَلَىٰ أَنْفُسِهِمْ بِالْكُفْرِ أُوْلَئِكَ حَبِطَتْ أَعْمَالُهُمْ وَفِي ٱلنَّارِ هُمْ خَالِدُونَ<br />
(It is not for the idolaters) the idolaters ought not (to tend Allah's sanctuaries, bearing witness against themselves) through their calling (of disbelief. As for such, their works are vain) their works are thwarted for as long as they remain disbelievers (and in the Fire they will abide) never to die or leave it.<br />
<br />
ബഹുദൈവവാദികള്‍ക്ക്, സത്യനിഷേധത്തിന് സ്വയം സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട് അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കാനവകാശമില്ല. അത്തരക്കാരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. നരകത്തില്‍ അവര്‍ നിത്യവാസികളായിരിക്കുകയും ചെയ്യും.9-17<br />
<br />
<br />
يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُوۤاْ آبَآءَكُمْ وَإِخْوَانَكُمْ أَوْلِيَآءَ إِنِ ٱسْتَحَبُّواْ ٱلْكُفْرَ عَلَى ٱلإِيمَانِ وَمَن يَتَوَلَّهُمْ مِّنكُمْ فَأُوْلَـٰئِكَ هُمُ ٱلظَّالِمُونَ<br />
സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ നിങ്ങള്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കരുത്. നിങ്ങളില്‍ നിന്ന് ആരെങ്കിലും അവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അക്രമികള്‍. 9-23<br />
<br />
<br />
لاَّ تَجِدُ قَوْماً يُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ يُوَآدُّونَ مَنْ حَآدَّ ٱللَّهَ وَرَسُولَهُ وَلَوْ كَانُوۤاْ آبَآءَهُمْ أَوْ أَبْنَآءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ أُوْلَـٰئِكَ كَتَبَ فِي قُلُوبِهِمُ ٱلإِيمَانَ وَأَيَّدَهُمْ بِرُوحٍ مِّنْهُ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا ٱلأَنْهَارُ خَالِدِينَ فِيهَا رَضِيَ ٱللَّهُ عَنْهُمْ وَرَضُواْ عَنْهُ أُوْلَـٰئِكَ حِزْبُ ٱللَّهِ أَلاَ إِنَّ حِزْبَ ٱللَّهِ هُمُ ٱلْمُفْلِحُونَ<br />
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ റസൂലിനോടും എതിര്‍ത്തു നില്ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ ( എതിര്‍പ്പുകാര്‍ ) അവരുടെ പിതാക്കളോ, പുത്രന്മാരോ, സഹോദരന്മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവന് അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന് അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍.58-22<br />
<br />
<br />
إِنَّ ٱلَّذِينَ كَفَرُواْ مِنْ أَهْلِ ٱلْكِتَابِ وَٱلْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَآ أَوْلَـٰئِكَ هُمْ شَرُّ ٱلْبَرِيَّةِ<br />
തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ വെച്ച് ഏറ്റവും മോശപ്പെട്ടവര്‍.98-6<br />
<br />
<br />
يٰأَيُّهَا ٱلَّذِينَ آمَنُوۤاْ إِنَّمَا ٱلْمُشْرِكُونَ نَجَسٌ فَلاَ يَقْرَبُواْ ٱلْمَسْجِدَ ٱلْحَرَامَ بَعْدَ عَامِهِمْ هَـٰذَا وَإِنْ خِفْتُمْ عَيْلَةً فَسَوْفَ يُغْنِيكُمُ ٱللَّهُ مِن فَضْلِهِ إِن شَآءَ إِنَّ ٱللَّهَ عَلِيمٌ حَكِيمٌ<br />
സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന് ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്റെ അനുഗ്രഹത്താല്‍ അവന് ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക് ഐശ്വര്യം വരുത്തുന്നതാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. 9-28<br />
<br />
<br />
يَا أَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُواْ ٱلْكَافِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ أَتُرِيدُونَ أَن تَجْعَلُواْ للَّهِ عَلَيْكُمْ سُلْطَاناً مُّبِيناً<br />
സത്യവിശ്വാസികളേ, നിങ്ങള്‍ കാഫറുകളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അല്ലാഹുവിന് നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? 4-144<br />
<br />
<br />
لاَّ يَتَّخِذِ ٱلْمُؤْمِنُونَ ٱلْكَافِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ وَمَن يَفْعَلْ ذٰلِكَ فَلَيْسَ مِنَ ٱللَّهِ فِي شَيْءٍ إِلاَّ أَن تَتَّقُواْ مِنْهُمْ تُقَـٰةً وَيُحَذِّرُكُمُ ٱللَّهُ نَفْسَهُ وَإِلَىٰ ٱللَّهِ ٱلْمَصِيرُ<br />
സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന് യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട് കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള്‍ ) തിരിച്ചുചെല്ലേണ്ടത്. 3-28<br />
<br />
<br />
يَـٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُواْ ٱلْيَهُودَ وَٱلنَّصَارَىٰ أَوْلِيَآءَ بَعْضُهُمْ أَوْلِيَآءُ بَعْضٍ وَمَن يَتَوَلَّهُمْ مِّنكُمْ فَإِنَّهُ مِنْهُمْ إِنَّ ٱللَّهَ لاَ يَهْدِي ٱلْقَوْمَ ٱلظَّالِمِينَ<br />
സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന് തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. 5-51<br />
<br />
<br />
അന്യ മതസ്തരുടെ വിശ്വാസങ്ങളെ കുര് ആന്‍ അതി ക്രൂരമായി നിന്ദിക്കുന്നു . ക്രിസ്ത്യാനികളെപ്പറ്റി പറയുന്നതു കാണുക :<br />
<br />
<br />
وَقَوْلِهِمْ إِنَّا قَتَلْنَا ٱلْمَسِيحَ عِيسَى ٱبْنَ مَرْيَمَ رَسُولَ ٱللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَـٰكِن شُبِّهَ لَهُمْ وَإِنَّ ٱلَّذِينَ ٱخْتَلَفُواْ فِيهِ لَفِي شَكٍّ مِّنْهُ مَا لَهُمْ بِهِ مِنْ عِلْمٍ إِلاَّ ٱتِّبَاعَ ٱلظَّنِّ وَمَا قَتَلُوهُ يَقِيناً<br />
അല്ലാഹുവിന്റെ ദൂതനായ, മര്‍യമിന്റെ മകന് മസീഹ് ഈസായെ ഞങ്ങള്‍ കോന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹത്തിന്റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. 4-157<br />
<br />
<br />
وَمِنَ ٱلَّذِينَ قَالُواْ إِنَّا نَصَارَىٰ أَخَذْنَا مِيثَاقَهُمْ فَنَسُواْ حَظّاً مِّمَّا ذُكِرُواْ بِهِ فَأَغْرَيْنَا بَيْنَهُمُ ٱلْعَدَاوَةَ وَٱلْبَغْضَآءَ إِلَىٰ يَوْمِ ٱلْقِيَامَةِ وَسَوْفَ يُنَبِّئُهُمُ ٱللَّهُ بِمَا كَانُواْ يَصْنَعُونَ<br />
ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്ന് പറഞ്ഞവരില്‍ നിന്നും നാം കരാര്‍ വാങ്ങുകയുണ്ടായി. എന്നിട്ട് അവര്‍ക്ക് ഉല്‍ബോധനം നല്കപ്പെട്ടതില് നിന്ന് ഒരു ഭാഗം അവര്‍ മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ ഉയിര്ത്തെഴുന്നേല്പിന്റെ നാളുവരേക്കും ശത്രുതയും വിദ്വേഷവും നാം ഇളക്കിവിട്ടു. അവര്‍ ചെയ്ത്കൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ പറഞ്ഞറിയിക്കുന്നതാണ്. 5-14<br />
<br />
<br />
لَّقَدْ كَفَرَ ٱلَّذِينَ قَآلُوۤاْ إِنَّ ٱللَّهَ هُوَ ٱلْمَسِيحُ ٱبْنُ مَرْيَمَ قُلْ فَمَن يَمْلِكُ مِنَ ٱللَّهِ شَيْئاً إِنْ أَرَادَ أَن يُهْلِكَ ٱلْمَسِيحَ ٱبْنَ مَرْيَمَ وَأُمَّهُ وَمَن فِي ٱلأَرْضِ جَمِيعاً وَللَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلأَرْضِ وَمَا بَيْنَهُمَا يَخْلُقُ مَا يَشَآءُ وَٱللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ<br />
മര്‍യമിന്റെ മകന് മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. ( നബിയേ, ) പറയുക: മര്‍യമിന്റെ മകന് മസീഹിനെയും അദ്ദേഹത്തിന്റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവന്‍ പേരെയും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്റെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ. അവന് ഉദ്ദേശിക്കുന്നത് അവന് സൃഷ്ടിക്കുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ.5-17<br />
<br />
<br />
وَإِذْ قَالَ ٱللَّهُ يٰعِيسَى ٱبْنَ مَرْيَمَ أَأَنتَ قُلتَ لِلنَّاسِ ٱتَّخِذُونِي وَأُمِّيَ إِلَـٰهَيْنِ مِن دُونِ ٱللَّهِ قَالَ سُبْحَانَكَ مَا يَكُونُ لِيۤ أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ إِن كُنتُ قُلْتُهُ فَقَدْ عَلِمْتَهُ تَعْلَمُ مَا فِي نَفْسِي وَلاَ أَعْلَمُ مَا فِي نَفْسِكَ إِنَّكَ أَنتَ عَلاَّمُ ٱلْغُيُوبِ<br />
അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്റെ മകന് ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്! എനിക്ക് ( പറയാന്‍ ) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത് നീ അറിയും. നിന്റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്. 5-116<br />
<br />
<br />
وَقَالَتِ ٱلْيَهُودُ وَٱلنَّصَارَىٰ نَحْنُ أَبْنَاءُ ٱللَّهِ وَأَحِبَّاؤُهُ قُلْ فَلِمَ يُعَذِّبُكُم بِذُنُوبِكُم بَلْ أَنتُمْ بَشَرٌ مِمَّنْ خَلَقَ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ وَللَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلأَرْضِ وَمَا بَيْنَهُمَا وَإِلَيْهِ ٱلْمَصِيرُ<br />
യഹൂദരും ക്രിസ്ത്യാനികളും പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ മക്കളും അവന്ന് പ്രിയപ്പെട്ടവരുമാകുന്നു എന്ന്. ( നബിയേ, ) പറയുക: പിന്നെ എന്തിനാണ് നിങ്ങളുടെ കുറ്റങ്ങള്‍ക്ക് അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നത്? അങ്ങനെയല്ല; അവന്റെ സൃഷ്ടികളില്‍ പെട്ട മനുഷ്യര്‍ മാത്രമാകുന്നു നിങ്ങള്‍. അവന് ഉദ്ദേശിക്കുന്നവര്‍ക്ക് അവന് പൊറുത്തുകൊടുക്കുകയും, അവന് ഉദ്ദേശിക്കുന്നവരെ അവന് ശിക്ഷിക്കുകയും ചെയ്യും. ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്റെയും എല്ലാം ആധിപത്യം അല്ലാഹുവിനത്രെ. അവങ്കലേക്ക് തന്നെയാണ് മടക്കം. 5-18<br />
<br />
<br />
وَقَالَتِ ٱلْيَهُودُ يَدُ ٱللَّهِ مَغْلُولَةٌ غُلَّتْ أَيْدِيهِمْ وَلُعِنُواْ بِمَا قَالُواْ بَلْ يَدَاهُ مَبْسُوطَتَانِ يُنفِقُ كَيْفَ يَشَآءُ وَلَيَزِيدَنَّ كَثِيراً مِّنْهُم مَّآ أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَاناً وَكُفْراً وَأَلْقَيْنَا بَيْنَهُمُ ٱلْعَدَاوَةَ وَٱلْبَغْضَآءَ إِلَىٰ يَوْمِ ٱلْقِيَامَةِ كُلَّمَآ أَوْقَدُواْ نَاراً لِّلْحَرْبِ أَطْفَأَهَا ٱللَّهُ وَيَسْعَوْنَ فِي ٱلأَرْضِ فَسَاداً وَٱللَّهُ لاَ يُحِبُّ ٱلْمُفْسِدِينَ<br />
അല്ലാഹുവിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ് എന്ന് യഹൂദന്മാര് പറഞ്ഞു അവരുടെ കൈകള്‍ ബന്ധിതമാകട്ടെ. അവര്‍ പറഞ്ഞ വാക്ക് കാരണം അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. അല്ല, അവന്റെ ഇരു കൈകളും നിവര്‍ത്തപ്പെട്ടവയാകുന്നു. അവന് എങ്ങനെ ഉദ്ദേശിക്കുന്നുവോ അങ്ങനെ ചെലവഴിക്കുന്നു. നിനക്ക് നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശം അവരില്‍ അധികം പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും. അവര്‍ക്കിടയില്‍ ഉയിര്ത്തെഴുന്നേല്പിന്റെ നാളുവരെ ശത്രുതയും വിദ്വേഷവും നാം ഇട്ടുകൊടുത്തിരിക്കുകയാണ്. അവര്‍ യുദ്ധത്തിന് തീ കൊളുത്തുമ്പോഴെല്ലാം അല്ലാഹു അത് കെടുത്തിക്കളയുന്നു. അവര്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുവാന്‍ വേണ്ടി ശ്രമിക്കുകയാണ്. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. 5-64<br />
<br />
<br />
إِنَّ ٱلَّذِينَ كَفَرُواْ مِنْ أَهْلِ ٱلْكِتَابِ وَٱلْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَآ أَوْلَـٰئِكَ هُمْ شَرُّ ٱلْبَرِيَّةِ<br />
Truly the disbelievers from among the People of the Scripture and the idolaters shall be in the fire of Hell, to abide therein (khālidīna: an implied circumstantial qualifier, in other words, it will be decreed for them by God, exalted be He, to abide therein) — those are the worst of creatures.<br />
തീര്‍ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള്‍ നരകാഗ്നിയിലാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും . അക്കൂട്ടര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ വെച്ച് ഏറ്റവും നികൃഷ്ടര്‍ . 98-6<br />
<br />
<br />
إِنَّ شَرَّ ٱلدَّوَابِّ عِندَ ٱللَّهِ ٱلَّذِينَ كَفَرُواْ فَهُمْ لاَ يُؤْمِنُونَ<br />
തീര്‍ച്ചയായും അല്ലാഹുവിന്റെ അടുക്കല്‍ ജന്തുക്കളില്‍ വെച്ച് ഏറ്റവും മോശപ്പെട്ടവര്‍ കാഫറുകളാകുന്നു. ആകയാല്‍ അവര്‍ വിശ്വസിക്കുകയില്ല. 8-55<br />
<br />
<br />
مَثَلُ ٱلَّذِينَ ٱتَّخَذُواْ مِن دُونِ ٱللَّهِ أَوْلِيَآءَ كَمَثَلِ ٱلْعَنكَبُوتِ ٱتَّخَذَتْ بَيْتاً وَإِنَّ أَوْهَنَ ٱلْبُيُوتِ لَبَيْتُ ٱلْعَنكَبُوتِ لَوْ كَانُواْ يَعْلَمُونَ<br />
അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത് പോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളില്‍ വെച്ച് ഏറ്റവും ദുര്‍ബലമായത് എട്ടുകാലിയുടെ വീട് തന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍! 29-41<br />
<br />
<br />
നമ്മുടെ നാട്ടില്‍ അയ്യപ്പനെയും ആറ്റുകാലമ്മയേയും ഗുരുവായൂര്‍ കണ്ണനെയുമൊക്കെ ആരാധിക്കുന്ന ഹിന്ദുക്കള്‍ ഈ പരിഹാസം കലര്‍ന്ന സംഭാഷണം വായിച്ചാല്‍ എങ്ങനെയിരിക്കും :-<br />
<br />
<br />
ٱحْشُرُواْ ٱلَّذِينَ ظَلَمُواْ وَأَزْوَاجَهُمْ وَمَا كَانُواْ يَعْبُدُونَ<br />
( അപ്പോള്‍ അല്ലാഹുവിന്റെ കല്‍പനയുണ്ടാകും; ) അക്രമം ചെയ്തവരെയും അവരുടെ ഇണകളെയും അവര്‍ ആരാധിച്ചിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുക. 37-22<br />
<br />
مِن دُونِ ٱللَّهِ فَٱهْدُوهُمْ إِلَىٰ صِرَاطِ ٱلْجَحِيمِ<br />
അല്ലാഹുവിനു പുറമെ. എന്നിട്ട് അവരെ നിങ്ങള്‍ നരകത്തിന്റെ വഴിയിലേക്ക് നയിക്കുക. 37-23<br />
<br />
وَقِفُوهُمْ إِنَّهُمْ مَّسْئُولُونَ<br />
അവരെ നിങ്ങളൊന്നു നിര്‍ത്തുക. അവരോട് ചോദ്യം ചെയ്യേണ്ടതാകുന്നു. 37-24<br />
<br />
مَا لَكُمْ لاَ تَنَاصَرُونَ<br />
നിങ്ങള്‍ക്ക് എന്തുപറ്റി? നിങ്ങള്‍ പരസ്പരം സഹായിക്കുന്നില്ലല്ലോ എന്ന് 37-25<br />
<br />
بَلْ هُمُ ٱلْيَوْمَ مُسْتَسْلِمُونَ<br />
അല്ല, അവര്‍ ആ ദിവസത്തില്‍ കീഴടങ്ങിയവരായിരിക്കും. 37-26<br />
<br />
وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ<br />
അവരില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞ് പരസ്പരം ചോദ്യം ചെയ്യും.37-27<br />
<br />
قَالُوۤاْ إِنَّكُمْ كُنتُمْ تَأْتُونَنَا عَنِ ٱلْيَمِينِ<br />
അവര്‍ പറയും: തീര്‍ച്ചയായും നിങ്ങള്‍ ഞങ്ങളുടെ അടുത്ത് കൈയ്യൂക്കുമായി വന്ന് ( ഞങ്ങളെ സത്യത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. ) 37-28<br />
<br />
قَالُواْ بَلْ لَّمْ تَكُونُواْ مُؤْمِنِينَ<br />
അവര്‍ മറുപടി പറയും: അല്ല, നിങ്ങള്‍ തന്നെ വിശ്വാസികളാവാതിരിക്കുകയാണുണ്ടായത്. 37-29<br />
<br />
وَيَوْمَ يَحْشُرُهُمْ وَمَا يَعْبُدُونَ مِن دُونِ ٱللَّهِ فَيَقُولُ أَأَنتُمْ أَضْلَلْتُمْ عِبَادِي هَؤُلاَءِ أَمْ هُمْ ضَلُّوا ٱلسَّبِيلَ<br />
അവരെയും അല്ലാഹുവിന് പുറമെ അവര്‍ ആരാധിക്കുന്നവയെയും അവന് ഒരുമിച്ചുകൂട്ടുന്ന ദിവസം ( ശ്രദ്ധേയമാകുന്നു. ) എന്നിട്ടവന്‍ ( ആരാധ്യരോട് ) പറയും: എന്റെ ഈ ദാസന്മാരെ നിങ്ങള്‍ വഴിപിഴപ്പിച്ചതാണോ അതല്ല അവര്‍ തന്നെ വഴിതെറ്റിപ്പോയതാണോ? 25-17<br />
<br />
قَالُواْ سُبْحَانَكَ مَا كَانَ يَنبَغِي لَنَآ أَن نَّتَّخِذَ مِن دُونِكَ مِنْ أَوْلِيَآءَ وَلَـٰكِن مَّتَّعْتَهُمْ وَآبَآءَهُمْ حَتَّىٰ نَسُواْ ٱلذِّكْرَ وَكَانُواْ قَوْماً بُوراً<br />
അവര്‍ ( ആരാധ്യര്‍ ) പറയും: നീ എത്ര പരിശുദ്ധന്! നിനക്ക് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിക്കുക എന്നത് ഞങ്ങള്‍ക്ക് യോജിച്ചതല്ല. പക്ഷെ, അവര്‍ക്കും അവരുടെ പിതാക്കള്‍ക്കും നീ സൌഖ്യം നല്കി. അങ്ങനെ അവര്‍ ഉല്‍ബോധനം മറന്നുകളയുകയും, നശിച്ച ഒരു ജനതയായിത്തീരുകയും ചെയ്തു.25-18<br />
<br />
فَقَدْ كَذَّبُوكُمْ بِمَا تَقُولُونَ فَمَا تَسْتَطِيعُونَ صَرْفاً وَلاَ نَصْراً وَمَن يَظْلِم مِّنكُمْ نُذِقْهُ عَذَاباً كَبِيراً<br />
അപ്പോള്‍ ബഹുദൈവാരാധകരോട് അല്ലാഹു പറയും: ) നിങ്ങള്‍ പറയുന്നതില്‍ അവര്‍ നിങ്ങളെ നിഷേധിച്ചു തള്ളിക്കഴിഞ്ഞിരിക്കുന്നു. ഇനി ( ശിക്ഷ ) തിരിച്ചുവിടാനോ വല്ല സഹായവും നേടാനോ നിങ്ങള്‍ക്ക് സാധിക്കുന്നതല്ല. അതിനാല്‍ ( മനുഷ്യരേ, ) നിങ്ങളില്‍ നിന്ന് അക്രമം ചെയ്തവരാരോ അവന്ന് നാം ഗുരുതരമായ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്. 25-19<br />
<br />
<br />
قَالَ أَفَتَعْبُدُونَ مِن دُونِ ٱللَّهِ مَا لاَ يَنفَعُكُمْ شَيْئاً وَلاَ يَضُرُّكُمْ<br />
അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ? 21-66<br />
<br />
أُفٍّ لَّكُمْ وَلِمَا تَعْبُدُونَ مِن دُونِ ٱللَّهِ أَفَلاَ تَعْقِلُونَ<br />
നിങ്ങളുടെയും, അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ? 21-67<br />
<br />
അന്യരുടെ ദൈവങ്ങളെയൊക്കെ അല്ലാഹു കത്തിച്ചു കളയുമെന്ന് :<br />
<br />
<br />
إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَارِدُونَ<br />
തീര്‍ച്ചയായും നിങ്ങളും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങള്‍ അതിലേക്ക് വന്നുചേരുക തന്നെ ചെയ്യുന്നതാണ്. 21-98<br />
<br />
لَوْ كَانَ هَـٰؤُلاۤءِ آلِهَةً مَّا وَرَدُوهَا وَكُلٌّ فِيهَا خَالِدُونَ<br />
ഇക്കൂട്ടര്‍ ദൈവങ്ങളായിരുന്നുവെങ്കില്‍ ഇവര്‍ അതില്‍ ( നരകത്തില്‍ ) വന്നുചേരുകയില്ലായിരുന്നു. അവരെല്ലാം അതില്‍ നിത്യവാസികളായിരിക്കും.21-99<br />
<br />
മതം മാറി മിശ്രവിവാഹം ചെയ്യുന്നത് അല്ലാഹുവിനു ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. !<br />
<br />
<br />
وَلاَ تَنْكِحُواْ ٱلْمُشْرِكَاتِ حَتَّىٰ يُؤْمِنَّ وَلأَمَةٌ مُّؤْمِنَةٌ خَيْرٌ مِّن مُّشْرِكَةٍ وَلَوْ أَعْجَبَتْكُمْ وَلاَ تُنْكِحُواْ ٱلْمُشِرِكِينَ حَتَّىٰ يُؤْمِنُواْ وَلَعَبْدٌ مُّؤْمِنٌ خَيْرٌ مِّن مُّشْرِكٍ وَلَوْ أَعْجَبَكُمْ أُوْلَـٰئِكَ يَدْعُونَ إِلَى ٱلنَّارِ وَٱللَّهُ يَدْعُوۤاْ إِلَى ٱلْجَنَّةِ وَٱلْمَغْفِرَةِ بِإِذْنِهِ وَيُبَيِّنُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ<br />
ബഹുദൈവവിശ്വാസിനികളെ - അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയെക്കാള്‍ നല്ലത്. അവള് നിങ്ങള്‍ക്ക് കൌതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക് അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്യരുത്. സത്യവിശ്വാസിയായ ഒരു അടിമയാണ് ബഹുദൈവവിശ്വാസിയെക്കാള്‍ നല്ലത്. അവന് നിങ്ങള്‍ക്ക് കൌതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവാകട്ടെ അവന്റെഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി തന്റെതെളിവുകള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു.2-221<br />
<br />
<br />
ٱلزَّانِي لاَ يَنكِحُ إِلاَّ زَانِيَةً أَوْ مُشْرِكَةً وَٱلزَّانِيَةُ لاَ يَنكِحُهَآ إِلاَّ زَانٍ أَوْ مُشْرِكٌ وَحُرِّمَ ذٰلِكَ عَلَى ٱلْمُؤْمِنِينَ<br />
വ്യഭിചാരിയായ പുരുഷന് വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.24-3<br />
<br />
<br />
--------------------------<br />
ആറാം നൂറ്റാണ്ടിലെ ഒരു ഗോത്ര മനുഷ്യന്റെ സംസ്കാരവും നിലവാരവും മാത്രം കൈമുതലായുള്ള ഒരു നികൃഷ്ട ദൈവത്തെയാണിന്നും മുസ്ലിംങ്ങള്‍ തലച്ചോറില്‍ പേറുന്നത്. അതു കൊണ്ടു തന്നെയാണ് ഈ സമുദായം തടിയന്റവിട നസീറുമാരിലും ഉസാമ ലാദന്മാരിലും അഭിമാനം കൊള്ളുന്നതും ലോകമെമ്പാടും ഈ മതത്തിനായി ചാവേറുകാളുണ്ടാകുന്നതും.<br />
..........ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com8tag:blogger.com,1999:blog-8292998871248076940.post-31378125042958857232009-12-19T07:22:00.000-08:002018-03-08T05:41:38.366-08:00കഴുത്തറുപ്പന്‍ വെളിപാടുകള്‍ -രണ്ടാംഭാഗം.<span style="font-weight: bold;">കുര് ആന്‍ എന്ന വെളിപാടു ഗ്രന്ഥത്തില്‍ മനുഷ്യരെ തമ്മില്‍ യുദ്ധം ചെയ്യിക്കുന്നതിനും കൊള്ളയടിപ്പിക്കുന്നതിനും പ്രേരണയും പ്രോത്സാഹനവും നല്‍കിക്കൊണ്ട് അവതരിച്ച ഏതാനും വാക്യങ്ങല്‍ കൂടി ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഇത് പൂര്‍ണമല്ല. നൂറുകണക്കിന് വെളിപാടുകള്‍ ഇതു പോലെ ഇനിയുമുണ്ട്. ഓരോ വാക്യവും ഇറങ്ങിയ സന്ദര്‍ഭം കൂടി അറിയുമ്പോഴേ യഥാര്‍ത്ഥ ഭീകരത പിടി കിട്ടുകയുള്ളു. അതെല്ലാം വിസ്തരിക്കാന്‍ ഇവിടെ മുതിരുന്നില്ല. ഈ വെളിപാടുകള്‍ മാത്രം വായിച്ചാല്‍ ഇസ്ലാം എത്രത്തൊളം സമാധാനപരമായ മാര്‍ഗ്ഗത്തിലൂടെയാണു പ്രചരിച്ചതെന്നും മുഹമ്മദ് എന്ന പ്രവാചകന് ഏതു ദൈവത്തില്നിന്നാനു ദൂതുമായി വന്നതെന്നും സാമാന്യബുദ്ധിയുള്ള ആര്‍ക്കും വ്യക്തമാകും.</span><br />
-------------------------------------------------------------------------------------- <br />
<br />
نَّمَا جَزَآءُ ٱلَّذِينَ يُحَارِبُونَ ٱللَّهَ وَرَسُولَهُ وَيَسْعَوْنَ فِي ٱلأَرْضِ فَسَاداً أَن يُقَتَّلُوۤاْ أَوْ يُصَلَّبُوۤاْ أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلافٍ أَوْ يُنفَوْاْ مِنَ ٱلأَرْضِ ذٰلِكَ لَهُمْ خِزْيٌ فِي ٱلدُّنْيَا وَلَهُمْ فِي ٱلآخِرَةِ عَذَابٌ عَظِيمٌ <br />
അല്ലാഹുവോടും അവന്റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും. 5-33<br />
<br />
يَا أَيُّهَا ٱلَّذِينَ آمَنُواْ ٱتَّقُواْ ٱللَّهَ وَٱبْتَغُوۤاْ إِلَيهِ ٱلْوَسِيلَةَ وَجَاهِدُواْ فِي سَبِيلِهِ لَعَلَّكُمْ تُفْلِحُونَ<br />
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുകയും, അവന്റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്യുക. നിങ്ങള്‍ക്ക് ( അത് വഴി ) വിജയം പ്രാപിക്കാം.5-35<br />
<br />
لَتَجِدَنَّ أَشَدَّ ٱلنَّاسِ عَدَاوَةً لِّلَّذِينَ آمَنُواْ ٱلْيَهُودَ وَٱلَّذِينَ أَشْرَكُواْ وَلَتَجِدَنَّ أَقْرَبَهُمْ مَّوَدَّةً لِّلَّذِينَ آمَنُواْ ٱلَّذِينَ قَالُوۤاْ إِنَّا نَصَارَىٰ ذٰلِكَ بِأَنَّ مِنْهُمْ قِسِّيسِينَ وَرُهْبَاناً وَأَنَّهُمْ لاَ يَسْتَكْبِرُونَ<br />
ജനങ്ങളില്‍ സത്യവിശ്വാസികളോട് ഏറ്റവും കടുത്ത ശത്രുതയുള്ളവര്‍ യഹൂദരും, ബഹുദൈവാരാധകരുമാണ് എന്ന് തീര്‍ച്ചയായും നിനക്ക് കാണാം. ഞങ്ങള്‍ ക്രിസ്ത്യാനികളാകുന്നു. എന്ന് പറഞ്ഞവരാണ് ജനങ്ങളില്‍ വെച്ച് സത്യവിശ്വാസികളോട് ഏറ്റവും അടുത്ത സൌഹൃദമുള്ളവര്‍ എന്നും നിനക്ക് കാണാം. അവരില്‍ മതപണ്ഡിതന്മാരും സന്യാസികളും ഉണ്ടെന്നതും, അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിന് കാരണം.5-82<br />
<br />
<span style="font-style: italic;">ഈ സൂക്തത്തില്‍ ക്രിസ്ത്യാനികളെ പുകഴ്താന്‍ കാരണമായ സന്ദര്‍ഭം വാഖിദി വിവരിക്കുന്നതു കാണുക:-</span><br />
<br />
(Thou wilt find the most vehement of mankind in hostility to those who believe (to be) the Jews) up to His words (But those who disbelieve and deny Our revelations, they are owners of hell-fire) [5:82-86]. These verses were revealed about the Negus and his followers. Said Ibn ‘Abbas: “When he was in Mecca, the Messenger of Allah, Allah bless him and give him peace, used to fear the idolaters’ persecution of his Companions. He therefore sent Ja‘far ibn Abi Talib and ‘Abd Allah ibn Mas‘ud, at the head of a group of his Companions, to the Negus. He said: ‘The Negus is a righteous man; he is not an oppressor and none is oppressed in his dominion. So head toward him and remain there until Allah creates relief for the Muslims’. When they went to him, the Negus honoured them and then asked them: ‘Do you memorise anything of that which was revealed to you?’ They answered in the affirmative and then recited to him [some Qur’an,] with monks and priests surrounding him. Whenever they read a verse, the tears rolled down their cheeks due to the truth which they recognized. Allah, exalted is He, says: (That is because there are among them priests and monks, and because they are not proud)”. Al-Hasan ibn Muhammad al-Farisi informed us> Muhammad ibn ‘Abd Allah ibn Hamdun ibn al-Fadl> Ahmad ibn Muhammad ibn al-Hasan> Muhammad ibn Yahya> Abu Salih, the scribe of al-Layth> al-Layth> Yunus> Ibn Shihab> Sa‘id ibn al-Musayyab and ‘Urwah ibn al-Zubayr as well as others who said: “The Messenger of Allah, Allah bless him and give him peace, sent ‘Amr ibn Umayyah al-Damri with a message to the Negus. The latter read the message of the Messenger of Allah, Allah bless him and give him peace, and then called Ja‘far ibn Abi Talib and all the Emigrants with him and he also invited priests and monks to the assembly. He ordered Ja‘far ibn Abi Talib to recite to them from the Qur’an, and he read Surah Maryam, peace be upon her. They believed in the Qur’an and tears flowed from their eyes. It is about them that Allah, exalted is He, revealed (And thou wilt find the nearest of them in affection to those who believe (to be) those who say: Lo! We are Christians) up to His words (Inscribe us as among the witnesses)”.<br />
<br />
<span style="font-style: italic;">[ദൈവം പ്രപഞ്ചമുണ്ടാകും മുമ്പ് തയ്യാറാക്കി വെച്ചതും ലോകാവസാനം വരെ പ്രസക്തമായതുമായ വേദഗ്രന്ഥത്തില്‍ ഇപ്രകാരം ഒരു സമുദായത്തെ പുകഴ്തുകയും മറ്റൊരു സമുദായത്തെ കാടടച്ചു അധിക്ഷേപിക്കുകയും ചെയ്യുന്നതിന്റെ ഔചിത്യമെന്ത്? ഇതേ ക്രിസ്ത്യാനികളും അധികം താമസിയാതെ ശത്രു ഗണത്തിലേക്കു തന്നെ മാറുന്നതും കടുത്ത ആക്ഷേപത്തിനു പാത്രമാകുന്നതും പിന്നീടു നാം കാണുകയും ചെയ്യുന്നു. ഇതൊക്കെ സര്‍വ്വജ്ഞാനിയായ ഒരു ദൈവം എഴുതി വെച്ചതാണോ? അതോ സന്ദര്‍ഭത്തിനനുസരിച്ച് മുഹമ്മദിനു മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ തട്ടിവിട്ടതോ? ബുദ്ധി മരവിച്ചിട്ടില്ലാത്തവര്‍ ചിന്തിക്കുക !]</span><br />
<br />
يَسْأَلُونَكَ عَنِ ٱلأَنْفَالِ قُلِ ٱلأَنفَالُ لِلَّهِ وَٱلرَّسُولِ فَٱتَّقُواْ ٱللَّهَ وَأَصْلِحُواْ ذَاتَ بِيْنِكُمْ وَأَطِيعُواْ ٱللَّهَ وَرَسُولَهُ إِن كُنتُم مُّؤْمِنِينَ<br />
( നബിയേ, ) നിന്നോടവര്‍ യുദ്ധത്തില്‍ നേടിയ സ്വത്തുക്കളെപ്പറ്റി ചോദിക്കുന്നു. പറയുക: യുദ്ധത്തില്‍ നേടിയ സ്വത്തുക്കള്‍ അല്ലാഹുവിനും അവന്റെ റസൂലിനുമുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെയും റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക.8-1<br />
<br />
<span style="font-style: italic;">[ബദര്‍ യുദ്ധത്തിലെ കൊള്ള മുതല്‍ പങ്കു വെക്കുമ്പോഴുണ്ടായ തര്‍ക്കം പരിഹരിക്കാനാണ് “അല്ലാഹു” ഇവിടെ ഇടപെട്ടതെന്ന് വ്യാഖ്യാനം !]</span><br />
<br />
<br />
(They ask thee (O Muhammad) of the spoils of war. Say: The spoils of war belong to Allah and the messenger…) [8:1]. Abu Sa‘id al-Nasruyiyy informed us> Abu Bakr al-Qati‘i> ‘Abd Allah ibn Ahmad ibn Hanbal> his father> Abu Mu‘awiyah> Abu Ishaq al-Shaybani> Muhammad ibn ‘Ubayd Allah al-Thaqafi> Sa‘d ibn Abi Waqqas who said: “On the day of Badr my brother ‘Umayr was killed and I killed Sa‘id ibn al-‘As and took his sword which was named al-Kifah. I went to the Prophet, Allah bless him and give him peace, and he told me to go and put the sword with the captured booty which was still undivided. I went back in a state which only Allah knew as a result of the killing of my brother and the loss of my spoil. I did not go very far when Surah al-Anfal was revealed. The Messenger of Allah, Allah bless him and give him peace, called me and said: ‘Go and take back your sword!’ ”. ‘Ikrimah reported that Ibn ‘Abbas said: “On the day of Badr, the Messenger of Allah, Allah bless him and give him peace, said: ‘Whoever does such-and-such will get such-and-such’. And so the younger men went and the old remained under the banners. When it was time to divide the booty, those younger men came to ask for their share, but the old said: ‘Do not exclude us, for we were under the banners, and if you had been defeated, we would have been a shield for you’. And so Allah, exalted is He, revealed (They ask thee (O Muhammad) of the spoils of war. Say: The spoils of war belong to Allah and the messenger…), and the booty was divided on them in equal shares”. Abu Bakr ibn al-Harith informed us> ‘Abd Allah ibn Muhammad ibn Ja‘far> Abu Yahya> Sahl ibn ‘Uthman> Yahya ibn Abi Za’idah> Ibn Abi al-Zinad> ‘Abd al-Rahman ibn al-Harith> Sulayman ibn Musa ibn al-Ashdaq> Makhul> Abu Salam al-Bahili> Abu Umamah al-Bahili> ‘Ubadah ibn al-Samit who said: “When the enemy was defeated on the day of Badr, a group of men followed them to exterminate them, while one group surrounded the Messenger of Allah, Allah bless him and give him peace, [to protect him] and another group seized the booty and spoils. When Allah banished the enemy and those who went after came back, they said: ‘The booty belongs to us, we have chased the enemy and it is through us that Allah has defeated and banished them’.<br />
<br />
كَمَآ أَخْرَجَكَ رَبُّكَ مِن بَيْتِكَ بِٱلْحَقِّ وَإِنَّ فَرِيقاً مِّنَ ٱلْمُؤْمِنِينَ لَكَارِهُونَ<br />
വിശ്വാസികളില്‍ ഒരു വിഭാഗം ഇഷ്ടമില്ലാത്തവരായിരിക്കെ ത്തന്നെ നിന്റെ വീട്ടില്‍ നിന്ന് ന്യായമായ കാര്യത്തിന് നിന്റെ രക്ഷിതാവ് നിന്നെ പുറത്തിറക്കിയത് പോലെത്തന്നെയാണിത്.8-5<br />
<br />
<span style="font-style: italic;">സന്ദര്‍ഭം ജലാലൈന്‍ തഫ്സീര്‍ ഇങ്ങനെ വിശദീകരിക്കുന്നു:-</span><br />
As your Lord brought you forth from your home with the truth (bi’l-haqq is semantically connected to akhraja, ‘He brought forth’), and indeed a party of the believers were averse, to going forth (the [last] sentence is a circumstantial qualifier referring to the [suffixed pronoun] kāf in akhrajaka, ‘He brought you forth’; kamā, ‘as’, is the predicate of an omitted subject, in other words: their aversion to this state [of affairs of the booty being God’s and the Prophet’s] is similar to their aversion when you were brought forth [to fight], which had actually been better for them: likewise is this [state of affairs better for them]). It happened that Abū Sufyān was returning from Syria with a caravan. The Prophet (s) and his followers went forth to plunder it; but Quraysh became aware of this, and so Abū Jahl and some Meccan fighters rode out to defend it — these constituted the ‘band’. Abū Sufyān drove the caravan via the coastal route and it managed to escape. Abū Jahl was then advised to return, but he refused and marched on towards Badr. The Prophet (s) consulted with his followers, saying to them, ‘God has promised me one of the two parties’. So they agreed with him to attack the [Meccan] band, but some of them were averse to this, complaining, ‘We have not come prepared for this!’, as God, exalted be He, says:<br />
<span style="font-style: italic;"><br />[ബദര്‍ യുദ്ധം എങ്ങനെയുണ്ടായി? ചരിത്രകാരന്മാര് അതു വ്യക്തമാക്കുന്നുണ്ട്. അബൂ സുഫ്യാന് ഒരു കാരവന് സംഘവുമായി സിറിയയില്‍നിന്നും മടങ്ങി വരുന്ന വിവരം മണത്തറിഞ്ഞ മുഹമ്മദ് ആ സംഘത്തെ കവര്‍ച്ച ചെയ്യാന്‍ പദ്ധതിയിടുകയായിരുന്നു. കാര്യം മണത്തറിഞ്ഞ കച്ചവട സംഘം പതിവു തെറ്റിച്ച് വഴി മാറിപ്പോവുകയും താല്കാലികമായി ഒരു സൈനിക സംഘത്തെ കച്ചവടസംഘത്തിന്റെ രക്ഷക്കായി മക്കയില്‍നിന്നും എത്തിക്കുകയും ചെയ്തു. ഈ സംഘവുമായാണു മുഹമ്മദും കൂട്ടാളികളും യുദ്ധത്തിലേര്‍പ്പെട്ടത്. കച്ചവടസംഘം വഴുതിപ്പോയതോടെ നിരാശരായ അനുയായികള്‍ യുദ്ധമൊഴിവാക്കി തിരിച്ചു പോകാന്‍ മുഹമ്മദിനെ നിര്‍ബ്ബന്ധിച്ചു. പക്ഷെ അദ്ദേഹം കിട്ടുന്നത് ലാഭം എന്നു കരുതി യുദ്ധം ചെയ്തു. അനുയായികളെ യുദ്ധസന്നദ്ധരാക്കാന്‍ “അലാഹു” കുറെയധികം ആയത്തുകള്‍ ഇറക്കി. !!]</span><br />
<br />
يُجَادِلُونَكَ فِي ٱلْحَقِّ بَعْدَ مَا تَبَيَّنَ كَأَنَّمَا يُسَاقُونَ إِلَى ٱلْمَوْتِ وَهُمْ يَنظُرُونَ <br />
ന്യായമായ കാര്യത്തില്‍, അതു വ്യക്തമായതിനു ശേഷം അവര്‍ നിന്നോട് തര്‍ക്കിക്കുകയായിരുന്നു. അവര്‍ നോക്കിക്കൊണ്ടിരിക്കെ മരണത്തിലേക്ക് അവര്‍ നയിക്കപ്പെടുന്നത് പോലെ.8-6<br />
<br />
وَإِذْ يَعِدُكُمُ ٱللَّهُ إِحْدَى ٱلطَّآئِفَتِيْنِ أَنَّهَا لَكُمْ وَتَوَدُّونَ أَنَّ غَيْرَ ذَاتِ ٱلشَّوْكَةِ تَكُونُ لَكُمْ وَيُرِيدُ ٱللَّهُ أَن يُحِقَّ الحَقَّ بِكَلِمَاتِهِ وَيَقْطَعَ دَابِرَ ٱلْكَافِرِينَ<br />
രണ്ടു സംഘങ്ങളിലൊന്ന് നിങ്ങള്‍ക്ക് അധീനമാകുമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) ആയുധബലമില്ലാത്ത സംഘം നിങ്ങള്‍ക്കധീനമാകണമെന്നായിരുന്നു നിങ്ങള്‍ കൊതിച്ചിരുന്നത്. അല്ലാഹുവാകട്ടെ തന്റെ കല്പനകള് മുഖേന സത്യം പുലര്‍ത്തിക്കാണിക്കുവാനും സത്യനിഷേധികളുടെ മുരട് മുറിച്ചുകളയുവാനും ആണ് ഉദ്ദേശിച്ചിരുന്നത്.8-7<br />
<br />
إِذْ تَسْتَغِيثُونَ رَبَّكُمْ فَٱسْتَجَابَ لَكُمْ أَنِّي مُمِدُّكُمْ بِأَلْفٍ مِّنَ ٱلْمَلاۤئِكَةِ مُرْدِفِينَ<br />
നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന് അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്കി. 8-9<br />
<br />
وَمَا جَعَلَهُ ٱللَّهُ إِلاَّ بُشْرَىٰ وَلِتَطْمَئِنَّ بِهِ قُلُوبُكُمْ وَمَا ٱلنَّصْرُ إِلاَّ مِنْ عِندِ ٱللَّهِ إِنَّ ٱللَّهَ عَزِيزٌ حَكِيمٌ<br />
ഒരു സന്തോഷവാര്‍ത്തയായിക്കൊണ്ടും നിങ്ങളുടെ ഹൃദയങ്ങള്‍ക്കു സമാധാനം നല്‍കുന്നതിന് വേണ്ടിയും മാത്രമാണ് അല്ലാഹു അത് ഏര്‍പെടുത്തിയത്. അല്ലാഹുവിങ്കല്‍ നിന്നല്ലാതെ യാതൊരു സഹായവും ഇല്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.8-10<br />
إِذْ يُوحِي رَبُّكَ إِلَى ٱلْمَلاۤئِكَةِ أَنِّي مَعَكُمْ فَثَبِّتُواْ ٱلَّذِينَ آمَنُواْ سَأُلْقِي فِي قُلُوبِ ٱلَّذِينَ كَفَرُواْ ٱلرُّعْبَ فَٱضْرِبُواْ فَوْقَ ٱلأَعْنَاقِ وَٱضْرِبُواْ مِنْهُمْ كُلَّ بَنَانٍ<br />
നിന്റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്. അതിനാല്‍ കഴുത്തുകള്‍ക്ക് മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക.8-12<br />
<br />
يَآأَيُّهَا ٱلَّذِينَ آمَنُوۤاْ إِذَا لَقِيتُمُ ٱلَّذِينَ كَفَرُواْ زَحْفاً فَلاَ تُوَلُّوهُمُ ٱلأَدْبَارَ <br />
<br />
സത്യവിശ്വാസികളേ, സത്യനിഷേധികള്‍ പടയണിയായി വരുന്നതു നിങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ അവരില്‍ നിന്ന് പിന്തിരിഞ്ഞ് ഓടരുത്. 8-15<br />
<br />
وَمَن يُوَلِّهِمْ يَوْمَئِذٍ دُبُرَهُ إِلاَّ مُتَحَرِّفاً لِّقِتَالٍ أَوْ مُتَحَيِّزاً إِلَىٰ فِئَةٍ فَقَدْ بَآءَ بِغَضَبٍ مِّنَ ٱللَّهِ وَمَأْوَاهُ جَهَنَّمُ وَبِئْسَ ٱلْمَصِيرُ<br />
യുദ്ധ ( തന്ത്ര ) ത്തിനായി സ്ഥാനം മാറുന്നതിനോ ( സ്വന്തം ) സംഘത്തോടൊപ്പം ചേരുന്നതിനോ അല്ലാതെ അന്ന് അവരില്‍ നിന്നു ( ശത്രുക്കളുടെ മുമ്പില്‍ നിന്ന് ) വല്ലവനും പിന്തിരിഞ്ഞ് കളയുന്ന പക്ഷം അവന് അല്ലാഹുവില്‍നിന്നുള്ള കോപത്തിനു പാത്രമായിരിക്കുന്നതും അവന്റെ സങ്കേതം നരകമായിരിക്കുന്നതുമാണ്. ചെന്നുചേരാന്‍ കൊള്ളരുതാത്ത സ്ഥലമത്രെ അത്.8-16<br />
<br />
فَلَمْ تَقْتُلُوهُمْ وَلَـٰكِنَّ ٱللَّهَ قَتَلَهُمْ وَمَا رَمَيْتَ إِذْ رَمَيْتَ وَلَـٰكِنَّ ٱللَّهَ رَمَىٰ وَلِيُبْلِيَ ٱلْمُؤْمِنِينَ مِنْهُ بَلاۤءً حَسَناً إِنَّ ٱللَّهَ سَمِيعٌ عَلِيمٌ <br />
എന്നാല്‍ നിങ്ങള്‍ അവരെ കൊലപ്പെടുത്തിയിട്ടില്ല. പക്ഷെ അല്ലാഹുവാണ് അവരെ കൊലപ്പെടുത്തിയത്. ( നബിയേ, ) നീ എറിഞ്ഞ സമയത്ത് നീ എറിഞ്ഞിട്ടുമില്ല. പക്ഷെ അല്ലാഹുവാണ് എറിഞ്ഞത്. തന്റെ ഭാഗത്തു നിന്നുള്ള ഗുണകരമായ ഒരു പരീക്ഷണത്തിലൂടെ അല്ലാഹു സത്യവിശ്വാസികളെ പരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.8-17<br />
<br />
<span style="font-style: italic;">[പ്രപഞ്ച സ്രഷ്ടാവും സര്‍വ്വ ശക്തനുമായ ദൈവവും ആ പാവം മനുഷ്യപ്പുഴുക്കളും തമ്മിലായിരുന്നു യുദ്ധം എന്ന്!!!]</span><br />
<br />
وَقَاتِلُوهُمْ حَتَّىٰ لاَ تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لله فَإِنِ انْتَهَوْاْ فَإِنَّ اللَّهَ بِمَا يَعْمَلُونَ بَصِيرٌ<br />
ഫിത്ന ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്. 8-39<br />
<br />
And fight them until sedition, idolatry, is, exists, no more and religion is all for God, alone, none other being worshipped; then if they desist, from unbelief, surely God sees what they do, and will requite them for it. <span style="font-style: italic;">ജലാലൈന്‍</span> <br />
<br />
وَإِن تَوَلَّوْاْ فَٱعْلَمُوۤاْ أَنَّ ٱللَّهَ مَوْلاَكُمْ نِعْمَ ٱلْمَوْلَىٰ وَنِعْمَ ٱلنَّصِيرُ <br />
എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ അല്ലാഹുവാണ് നിങ്ങളുടെ രക്ഷാധികാരിയെന്ന് നിങ്ങള്‍ മനസ്സിലാക്കുക. എത്രയോ നല്ല രക്ഷാധികാരി! എത്രയോ നല്ല സഹായി!!8-40<br />
<br />
وَٱعْلَمُوۤا أَنَّمَا غَنِمْتُمْ مِّن شَيْءٍ فَأَنَّ لِلَّهِ خُمُسَهُ وَلِلرَّسُولِ وَلِذِي ٱلْقُرْبَىٰ وَٱلْيَتَامَىٰ وَٱلْمَسَاكِينِ وَٱبْنِ ٱلسَّبِيلِ إِن كُنتُمْ آمَنْتُمْ بِٱللَّهِ وَمَآ أَنزَلْنَا عَلَىٰ عَبْدِنَا يَوْمَ ٱلْفُرْقَانِ يَوْمَ ٱلْتَقَى ٱلْجَمْعَانِ وَٱللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ <br />
നിങ്ങള്‍ ( യുദ്ധത്തില്‍ ) നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്നും അതിന്റെ അഞ്ചിലൊന്ന് അല്ലാഹുവിനും റസൂലിനും ( റസൂലിന്റെ ) അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിപോക്കന്മാര്ക്കും ഉള്ളതാണെന്ന് നിങ്ങള്‍ മനസ്സിലാക്കുവിന്‍. അല്ലാഹുവിലും സത്യാസത്യവിവേചനത്തിന്റെ ദിവസത്തില്‍ അഥവാ ആ രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസത്തില്‍ നമ്മുടെ ദാസന്റെ മേല്‍ നാം അവതരിപ്പിച്ചതിലും നിങ്ങള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുണ്ടെങ്കില്‍. അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു.8-41<br />
<br />
And know that whatever spoils you have taken, [you have] seized from the disbelievers by force, the fifth of it is for God, to have it dispensed as He will, and for the Messenger and for the kinsmen, the kinsmen of the Prophet (s) from among the Banū Hāshim and the Banū [‘Abd] al-Muttalib, and the orphans, children of Muslims, those whose fathers have passed away and are in poverty, and the needy, those Muslims in [dire] need, and the traveller, those Muslims cut off during travel — in other words it [the fifth] is due to the Prophet (s) and [those of] these four categories in the way that he used to apportion it: a fifth of the fifth for each one and the remaining four fifths for those who had captured the spoils, if you believe in God, then be aware of that, and that which (wa-mā is a supplement to bi’Llāhi, ‘in God’) We sent down upon Our servant, Muhammad (s), in the way of angels and signs, on the Day of Discrimination, that is, the day of [the battle of] Badr, which discriminated between truth and falsehood, the day the two armies, the Muslims and the believers, met. And God has power over all things, including giving you victory despite your being few and their being greater in number. ജലാലൈന്‍ <br />
(And know) O believers (that whatever) of wealth (you take as spoils of war, lo! a fifth thereof is for Allah) a fifth of the spoils of war is given in the way of Allah, (and for the messenger) and for the use of the Messenger (and for the kinsmen) and for the kinsmen of the Prophet (pbuh) (and orphans) who are other than the orphans of the Banu 'Abd al-Muttalib (and the needy) other than those of the Banu 'Abd al-Muttalib (and the wayfarer) and for the weak who is in need of help, whoever he may be. This fifth used to be divided at the time of the Prophet (pbuh) into five shares: one share for the Prophet (pbuh) which was the share given for the sake of Allah (Allah's share); a share for the Prophet's kinsmen, because the Prophet (pbuh) used to give to his kinsmen on behalf of Allah; a share for the orphans; a share for the needy; and a share for the wayfarer. When the Prophet (pbuh) died, the share of the Prophet (pbuh) and that of his kinsmen were cancelled due to the saying of Abu Bakr: “I heard Allah's Messenger (pbuh) say: each prophet has, while still alive, an assigned means of subsistence, and when he dies, it is cancelled and belongs to no one”. Abu Bakr, 'Umar, 'Uthman and 'Ali in their respective reigns divided the fifth into three shares: a share for the orphans, other than the orphans of Banu 'Abd al-Muttalib, a share for the needy, other than the needy of 'Abd al-Muttalib, and a share for the wayfarers who are weak and in need of help; (if ye believe in Allah and that which We revealed unto Our slave) Muhammad (pbuh) (on the Day of Discrimination) and the day of the alternation of power and victory of Muhammad (pbuh); it is also said that the Day of Discrimination means the day when Allah discriminated between truth and falsehood, i.e. the Day of Badr, when Allah decreed victory and the spoils of war for the Prophet (pbuh) and his Companions, while inflicting death and defeat upon Abu Jahl and his host, (the day when the two armies) the army of Muhammad (pbuh) and that of Abu Sufyan (met. And Allah is Able to do all things): victory and the possession of the spoils of war for the Prophet (pbuh) and death and defeat for Abu Jahl and his host.[ഇബ്നു അബ്ബാസ്]<br />
<span style="font-style: italic;"><br />കൊള്ള ചെയ്ത സ്വത്തുക്കള്‍ തന്റെയും കുടുംബത്തിന്റെയും സ്വന്തമാക്കാന്‍ പ്രവാചകന് ഒപ്പിച്ച സൂത്രം നോക്കുക. അഞ്ചിലൊന്ന് അല്ലാഹുവിനു വേണം പോല്‍ ! പ്രപഞ്ചത്തിന്റെ മുഴുവന്‍ ഉടമസ്ഥനായ ദൈവത്തിന് ആ പാവം അറബികളുടെ ഒട്ടകവും വാളും പരിചയുമൊക്കെ സ്വന്തമാക്കാനുള്ള ആക്രാന്തം !!</span> <br />
<br />
إِذْ أَنتُمْ بِالْعُدْوَةِ ٱلدُّنْيَا وَهُم بِٱلْعُدْوَةِ ٱلْقُصْوَىٰ وَٱلرَّكْبُ أَسْفَلَ مِنكُمْ وَلَوْ تَوَاعَدتُّمْ لاَخْتَلَفْتُمْ فِي ٱلْمِيعَادِ وَلَـٰكِن لِّيَقْضِيَ ٱللَّهُ أَمْراً كَانَ مَفْعُولاً لِّيَهْلِكَ مَنْ هَلَكَ عَن بَيِّنَةٍ وَيَحْيَىٰ مَنْ حَيَّ عَن بَيِّنَةٍ وَإِنَّ ٱللَّهَ لَسَمِيعٌ عَلِيمٌ <br />
നിങ്ങള്‍ ( താഴ്വരയില് മദീനയോട് ) അടുത്ത ഭാഗത്തും, അവര്‍ അകന്ന ഭാഗത്തും, സാര്‍ത്ഥവാഹകസംഘം നിങ്ങളെക്കാള്‍ താഴെയുമായിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) നിങ്ങള്‍ അന്യോന്യം ( പോരിന് ) നിശ്ചയിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ ആ നിശ്ചയം നിറവേറ്റുന്നതില്‍ ഭിന്നിക്കുമായിരുന്നു. പക്ഷെ ഉണ്ടാകേണ്ട ഒരു കാര്യം അല്ലാഹു നിര്‍വഹിക്കുന്നതിന് വേണ്ടിയായിരുന്നു അത്. അതായത് നശിച്ചവര്‍ വ്യക്തമായ തെളിവ് കണ്ടുകൊണ്ട് നശിക്കാനും, ജീവിച്ചവര്‍ വ്യക്തമായ തെളിവ് കണ്ട് കൊണ്ട് ജീവിക്കുവാനും വേണ്ടി. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.8-42<br />
<br />
إِذْ يُرِيكَهُمُ ٱللَّهُ فِي مَنَامِكَ قَلِيلاً وَلَوْ أَرَاكَهُمْ كَثِيراً لَّفَشِلْتُمْ وَلَتَنَازَعْتُمْ فِي ٱلأَمْرِ وَلَـٰكِنَّ ٱللَّهَ سَلَّمَ إِنَّهُ عَلِيمٌ بِذَاتِ ٱلصُّدُورِ <br />
അവരെ ( ശത്രുക്കളെ ) അല്ലാഹു നിനക്ക് നിന്റെ സ്വപ്നത്തില്‍ കുറച്ച് പേര് മാത്രമായി കാണിച്ചുതന്നിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) നിനക്ക് അവരെ അധികമായി കാണിച്ചിരുന്നെങ്കില്‍ നിങ്ങളുടെ ധൈര്യം ക്ഷയിക്കുകയും, കാര്യത്തില്‍ നിങ്ങള്‍ ഭിന്നിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ അല്ലാഹു രക്ഷിച്ചു. തീര്‍ച്ചയായും അവന് ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു.8-43<br />
<br />
وَإِذْ يُرِيكُمُوهُمْ إِذِ ٱلْتَقَيْتُمْ فِيۤ أَعْيُنِكُمْ قَلِيلاً وَيُقَلِّلُكُمْ فِيۤ أَعْيُنِهِمْ لِيَقْضِيَ ٱللَّهُ أَمْراً كَانَ مَفْعُولاً وَإِلَى ٱللَّهِ تُرْجَعُ ٱلأُمُورُ<br />
നിങ്ങള്‍ കണ്ടുമുട്ടിയ സന്ദര്‍ഭത്തില്‍ നിങ്ങളുടെ ദൃഷ്ടിയില് നിങ്ങള്‍ക്ക് അവരെ അവന് കുറച്ച് മാത്രമായി കാണിക്കുകയും, അവരുടെ ദൃഷ്ടിയില് നിങ്ങളെ എണ്ണം കുറച്ച് കാണിക്കുകയും ചെയ്ത സന്ദര്‍ഭം ഓര്‍ക്കുക. നടക്കേണ്ടതായ ഒരു കാര്യം അല്ലാഹു നിര്‍വഹിക്കുവാന്‍ വേണ്ടിയത്രെ അത്. അല്ലാഹുവിങ്കലേക്കാണ് കാര്യങ്ങള്‍ മടക്കപ്പെടുന്നത്.8-44<br />
<br />
يٰأَيُّهَا ٱلَّذِينَ آمَنُوۤاْ إِذَا لَقِيتُمْ فِئَةً فَٱثْبُتُواْ وَٱذْكُرُواْ ٱللَّهَ كَثِيراً لَّعَلَّكُمْ تُفْلَحُونَ <br />
സത്യവിശ്വാസികളേ, നിങ്ങള്‍ ഒരു ( സൈന്യ ) സംഘത്തെ കണ്ടുമുട്ടിയാല്‍ ഉറച്ചുനില്‍ക്കുകയും അല്ലാഹുവെ അധികമായി ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.8-45<br />
<br />
وَأَطِيعُواْ ٱللَّهَ وَرَسُولَهُ وَلاَ تَنَازَعُواْ فَتَفْشَلُواْ وَتَذْهَبَ رِيحُكُمْ وَٱصْبِرُوۤاْ إِنَّ ٱللَّهَ مَعَ ٱلصَّابِرِينَ <br />
അല്ലാഹുവെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. നിങ്ങള്‍ ഭിന്നിച്ചു പോകരുത്. എങ്കില്‍ നിങ്ങള്‍ക്ക് ധൈര്യക്ഷയം നേരിടുകയും നിങ്ങളുടെ വീര്യം ( നശിച്ചു ) പോകുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു.8-46<br />
<br />
وَلاَ تَكُونُواْ كَٱلَّذِينَ خَرَجُواْ مِن دِيَارِهِم بَطَراً وَرِئَآءَ ٱلنَّاسِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَٱللَّهُ بِمَا يَعْمَلُونَ مُحِيطٌ <br />
ഗര്‍വ്വോട് കൂടിയും, ജനങ്ങളെ കാണിക്കാന്‍ വേണ്ടിയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ( ജനങ്ങളെ ) തടഞ്ഞു നിര്‍ത്താന്‍ വേണ്ടിയും തങ്ങളുടെ വീടുകളില്‍ നിന്ന് ഇറങ്ങിപ്പുറപ്പെട്ടവരെ പോലെ നിങ്ങളാകരുത്. അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.8-47<br />
<br />
وَإِذْ زَيَّنَ لَهُمُ ٱلشَّيْطَانُ أَعْمَالَهُمْ وَقَالَ لاَ غَالِبَ لَكُمُ ٱلْيَوْمَ مِنَ ٱلنَّاسِ وَإِنِّي جَارٌ لَّكُمْ فَلَمَّا تَرَآءَتِ ٱلْفِئَتَانِ نَكَصَ عَلَىٰ عَقِبَيْهِ وَقَالَ إِنِّي بَرِيۤءٌ مِّنْكُمْ إِنَّيۤ أَرَىٰ مَا لاَ تَرَوْنَ إِنَّيۤ أَخَافُ ٱللَّهَ وَٱللَّهُ شَدِيدُ ٱلْعِقَابِ<br />
<br />
ഇന്ന് ജനങ്ങളില്‍ നിങ്ങളെ തോല്പിക്കാന് ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും. എന്ന് പറഞ്ഞ് കൊണ്ട് പിശാച് അവര്‍ക്ക് അവരുടെ ചെയ്തികള്‍ ഭംഗിയായി തോന്നിച്ച സന്ദര്‍ഭവും ( ഓര്‍ക്കുക. ) അങ്ങനെ ആ രണ്ടുസംഘങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ എനിക്കു നിങ്ങളുമായി ഒരു ബന്ധവുമില്ല, തീര്‍ച്ചയായും നിങ്ങള്‍ കാണാത്ത പലതും ഞാന്‍ കാണുന്നുണ്ട്, തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ. എന്ന് പറഞ്ഞുകൊണ്ട് അവന് ( പിശാച് ) പിന്മാറിക്കളഞ്ഞു.8-48<br />
<br />
فَإِمَّا تَثْقَفَنَّهُمْ فِي ٱلْحَرْبِ فَشَرِّدْ بِهِم مَّنْ خَلْفَهُمْ لَعَلَّهُمْ يَذَّكَّرُونَ<br />
അതിനാല്‍ നീ അവരെ യുദ്ധത്തില്‍ കണ്ടുമുട്ടിയാല്‍ അവര്‍ക്കേല്‍പിക്കുന്ന നാശം അവരുടെ പിന്നില്‍ വരുന്നവരെയും കൂടി തിരിച്ചോടിക്കും വിധമാക്കുക. അവര്‍ ശ്രദ്ധിച്ചു മനസ്സിലാക്കിയേക്കാം.8-57<br />
<br />
وَإِمَّا تَخَافَنَّ مِن قَوْمٍ خِيَانَةً فَٱنْبِذْ إِلَيْهِمْ عَلَىٰ سَوَآءٍ إِنَّ ٱللَّهَ لاَ يُحِبُّ ٱلخَائِنِينَ<br />
വല്ല ജനവിഭാഗത്തില്‍ നിന്നും വഞ്ചനയുണ്ടാകുമെന്ന് നീ ഭയപ്പെടുന്ന പക്ഷം തത്തുല്യമായി നീ അവരിലേക്ക് എറിഞ്ഞുകൊടുത്തേക്കുക. തീര്‍ച്ചയായും അല്ലാഹു വഞ്ചകന്മാരെ ഇഷ്ടപ്പെടുകയില്ല.8-58<br />
<br />
وَلاَ يَحْسَبَنَّ ٱلَّذِينَ كَفَرُواْ سَبَقُوۤاْ إِنَّهُمْ لاَ يُعْجِزُونَ<br />
സത്യനിഷേധികളായ ആളുകള്‍, തങ്ങള്‍ അതിജയിച്ചുകഴിഞ്ഞിരിക്കുന്നു എന്ന് ധരിച്ചു പോകരുത്. തീര്‍ച്ചയായും അവര്‍ക്ക് ( അല്ലാഹുവെ ) തോല്പിക്കാനാവില്ല.8-59<br />
<br />
وَأَعِدُّواْ لَهُمْ مَّا ٱسْتَطَعْتُمْ مِّن قُوَّةٍ وَمِن رِّبَاطِ ٱلْخَيْلِ تُرْهِبُونَ بِهِ عَدْوَّ ٱللَّهِ وَعَدُوَّكُمْ وَآخَرِينَ مِن دُونِهِمْ لاَ تَعْلَمُونَهُمُ ٱللَّهُ يَعْلَمُهُمْ وَمَا تُنفِقُواْ مِن شَيْءٍ فِي سَبِيلِ ٱللَّهِ يُوَفَّ إِلَيْكُمْ وَأَنْتُمْ لاَ تُظْلَمُونَ<br />
അവരെ നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍ പെട്ട എല്ലാ ശക്തിയും, കെട്ടിനിര്‍ത്തിയ കുതിരകളെയും നിങ്ങള്‍ ഒരുക്കുക. അതുമുഖേന അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുവെയും, അവര്‍ക്ക് പുറമെ നിങ്ങള്‍ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റുചിലരെയും നിങ്ങള്‍ ഭയപ്പെടുത്തുവാന്‍ വേണ്ടി. നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഏതൊരു വസ്തു ചെലവഴിച്ചാലും നിങ്ങള്‍ക്കതിന്റെ പൂര്‍ണ്ണമായ പ്രതിഫലം നല്കപ്പെടും. നിങ്ങളോട് അനീതി കാണിക്കപ്പെടുന്നതല്ല.8-60<br />
<br />
يٰأَيُّهَا ٱلنَّبِيُّ حَرِّضِ ٱلْمُؤْمِنِينَ عَلَى ٱلْقِتَالِ إِن يَكُن مِّنكُمْ عِشْرُونَ صَابِرُونَ يَغْلِبُواْ مِئَتَيْنِ وَإِن يَكُنْ مِّنكُمْ مِّئَةٌ يَغْلِبُوۤاْ أَلْفاً مِّنَ ٱلَّذِينَ كَفَرُواْ بِأَنَّهُمْ قَوْمٌ لاَّ يَفْقَهُونَ<br />
നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന് പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ ഇരുപത് പേരുണ്ടായിരുന്നാല്‍ ഇരുനൂറ് പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്. നിങ്ങളുടെ കൂട്ടത്തില്‍ നൂറ് പേരുണ്ടായിരുന്നാല്‍ സത്യനിഷേധികളില്‍ നിന്ന് ആയിരം പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനവിഭാഗമാണ് എന്നതുകൊണ്ടത്രെ അത്.8-65<br />
<br />
ٱلآنَ خَفَّفَ ٱللَّهُ عَنكُمْ وَعَلِمَ أَنَّ فِيكُمْ ضَعْفاً فَإِن يَكُنْ مِّنكُمْ مِّئَةٌ صَابِرَةٌ يَغْلِبُواْ مِئَتَيْنِ وَإِن يَكُن مِّنكُمْ أَلْفٌ يَغْلِبُوۤاْ أَلْفَيْنِ بِإِذْنِ ٱللَّهِ وَٱللَّهُ مَعَ ٱلصَّابِرِينَ <br />
ഇപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് ഭാരം കുറച്ച് തന്നിരിക്കുന്നു. നിങ്ങളില്‍ ബലഹീനതയുണ്ടെന്ന് അവന് അറിയുകയും ചെയ്തിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ നൂറുപേരുണ്ടായിരുന്നാല്‍ അവര്‍ക്ക് ഇരുനൂറ് പേരെ ജയിച്ചടക്കാവുന്നതാണ്. നിങ്ങളുടെ കൂട്ടത്തില്‍ ആയിരം പേരുണ്ടായിരുന്നാല്‍ അല്ലാഹുവിന്റെ അനുമതി പ്രകാരം രണ്ടായിരം പേരെ അവര്‍ക്കു ജയിച്ചടക്കാവുന്നതാണ്. അല്ലാഹു ക്ഷമാശീലരോടൊപ്പമാകുന്നു.8-66<br />
<br />
فَإِذَا ٱنسَلَخَ ٱلأَشْهُرُ ٱلْحُرُمُ فَٱقْتُلُواْ ٱلْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَٱحْصُرُوهُمْ وَٱقْعُدُواْ لَهُمْ كُلَّ مَرْصَدٍ فَإِن تَابُواْ وَأَقَامُواْ ٱلصَّلَٰوةَ وَءَاتَوُاْ ٱلزَّكَٰوةَ فَخَلُّواْ سَبِيلَهُمْ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ<br />
അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.9-5<br />
<br />
وَإِن نَّكَثُوۤاْ أَيْمَانَهُم مِّن بَعْدِ عَهْدِهِمْ وَطَعَنُواْ فِي دِينِكُمْ فَقَاتِلُوۤاْ أَئِمَّةَ ٱلْكُفْرِ إِنَّهُمْ لاَ أَيْمَانَ لَهُمْ لَعَلَّهُمْ يَنتَهُونَ<br />
ഇനി അവര്‍ കരാറില്‍ ഏര്‍പെട്ടതിന് ശേഷം തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും, നിങ്ങളുടെ മതത്തെ പരിഹസിക്കുകയും ചെയ്യുകയാണെങ്കില്‍ സത്യനിഷേധത്തിന്റെ നേതാക്കളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. തീര്‍ച്ചയായും അവര്‍ക്ക് ശപഥങ്ങളേയില്ല. അവര്‍ വിരമിച്ചേക്കാം.9-12<br />
<br />
أَلاَ تُقَاتِلُونَ قَوْماً نَّكَثُوۤاْ أَيْمَانَهُمْ وَهَمُّواْ بِإِخْرَاجِ ٱلرَّسُولِ وَهُم بَدَءُوكُمْ أَوَّلَ مَرَّةٍ أَتَخْشَوْنَهُمْ فَٱللَّهُ أَحَقُّ أَن تَخْشَوْهُ إِن كُنتُمْ مُّؤُمِنِينَ <br />
തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും, റസൂലിനെ പുറത്താക്കാന്‍ മുതിരുകയും ചെയ്ത ഒരു ജനവിഭാഗത്തോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലേ? അവരാണല്ലോ നിങ്ങളോട് ആദ്യതവണ തുടങ്ങിയത്. അവരെ നിങ്ങള്‍ ഭയപ്പെടുകയാണോ? എന്നാല്‍ നിങ്ങള്‍ ഭയപ്പെടാന്‍ ഏറ്റവും അര്‍ഹതയുള്ളത് അല്ലാഹുവെയാണ്; നിങ്ങള്‍ വിശ്വാസികളാണെങ്കില്‍. 9-13<br />
<br />
قَاتِلُوهُمْ يُعَذِّبْهُمُ ٱللَّهُ بِأَيْدِيكُمْ وَيُخْزِهِمْ وَيَنْصُرْكُمْ عَلَيْهِمْ وَيَشْفِ صُدُورَ قَوْمٍ مُّؤْمِنِينَ <br />
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. നിങ്ങളുടെ കൈകളാല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയും അവരെ അവന് അപമാനിക്കുകയും, അവര്‍ക്കെതിരില്‍ നിങ്ങളെ അവന് സഹായിക്കുകയും, വിശ്വാസികളായ ആളുകളുടെ ഹൃദയങ്ങള്‍ക്ക് അവന് ശമനം നല്‍കുകയും ചെയ്യുന്നതാണ്.9-14<br />
<br />
أَجَعَلْتُمْ سِقَايَةَ ٱلْحَاجِّ وَعِمَارَةَ ٱلْمَسْجِدِ ٱلْحَرَامِ كَمَنْ آمَنَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ وَجَاهَدَ فِي سَبِيلِ ٱللَّهِ لاَ يَسْتَوُونَ عِندَ ٱللَّهِ وَٱللَّهُ لاَ يَهْدِي ٱلْقَوْمَ ٱلظَّالِمِينَ<br />
തീര്‍ത്ഥാടകന്ന് കുടിക്കാന്‍ കൊടുക്കുന്നതും, മസ്ജിദുല്‍ ഹറാം പരിപാലിക്കുന്നതും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനത്തിന് തുല്യമായി നിങ്ങള്‍ കണക്കാക്കിയിരിക്കയാണോ ? അവര്‍ അല്ലാഹുവിങ്കല്‍ ഒരുപോലെയാവുകയില്ല. അല്ലാഹു അക്രമികളായ ആളുകളെ സന്മാര്ഗത്തിലാക്കുന്നതല്ല.9-19<br />
<br />
<span style="font-style: italic;">ഈ സൂക്തം അവതരിച്ച സന്ദര്‍ഭം വാഖിദി വിവരിക്കുന്നതിങ്ങനെ:</span><br />
al-Nu'man ibn Bashir who said: “I was sitting close to the pulpit of the Messenger of Allah, Allah bless him and give him peace, when a man said: 'I do not care if I ever do any other good works after I quench the thirst of the pilgrims', another man said: 'I do not care if I ever do any other work after tending to the Sacred Mosque', and a third man said: 'Jihad in the way of Allah is much better than what you have mentioned'. 'Umar ibn al-Khattab rebuked them, saying: 'Do not raise your voices so close to the pulpit of the Messenger of Allah, Allah bless him and give him peace, (this happened to be a Friday). But what I will do is that, after performing my prayer, I will go in and ask the verdict of the Messenger of Allah, Allah bless him and give him peace, concerning that about which you have differed'. He did, and then Allah, exalted is He, revealed (Count ye the slaking of a pilgrim's thirst and tendance of the Inviolable Place of Worship) up to His words (Allah guideth not wrongdoing folk…)”. This was narrated by Muslim from al-Hasan ibn 'Ali al-Halwani from Abu Tubah. Said Ibn 'Abbas, according to the report of al-Walibi: “When he was taken prisoner on the Day of Badr, al-'Abbas ibn 'Abd al-Muttalib said: 'If you have precedence over us through Islam, migration and Jihad, we also used to tend to the Sacred Mosque, quench the thirst of the pilgrims and relieve the afflicted'. Allah, exalted is He, revealed therefore (Count ye the slaking of a pilgrim's thirst and tendance of the Inviolable Place of Worship…)”. Al-Hasan, al-Sha'bi and al-Qurazi said: “This verse was revealed about 'Ali, al-'Abbas and Talhah ibn Shaybah who boasted to each other. Talhah said: 'I am the master of the House, its key is in my hand.<br />
<br />
<span style="font-style: italic;">[യുദ്ധം ചെയ്യല്‍ തന്നെയാണ് ഏറ്റവും വലിയ പുണ്യകര്‍മ്മം !]</span><br />
<br />
ٱلَّذِينَ آمَنُواْ وَهَاجَرُواْ وَجَاهَدُواْ فِي سَبِيلِ ٱللَّهِ بِأَمْوَالِهِمْ وَأَنْفُسِهِمْ أَعْظَمُ دَرَجَةً عِندَ ٱللَّهِ وَأُوْلَـٰئِكَ هُمُ ٱلْفَائِزُونَ <br />
വിശ്വസിക്കുകയും സ്വദേശം വെടിയുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവര്‍ അല്ലാഹുവിങ്കല്‍ ഏറ്റവും മഹത്തായ പദവിയുള്ളവരാണ്. അവര്‍ തന്നെയാണ് വിജയം പ്രാപിച്ചവര്‍.9-20<br />
<br />
يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُوۤاْ آبَآءَكُمْ وَإِخْوَانَكُمْ أَوْلِيَآءَ إِنِ ٱسْتَحَبُّواْ ٱلْكُفْرَ عَلَى ٱلإِيمَانِ وَمَن يَتَوَلَّهُمْ مِّنكُمْ فَأُوْلَـٰئِكَ هُمُ ٱلظَّالِمُونَ <br />
സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ നിങ്ങള്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കരുത്. നിങ്ങളില്‍ നിന്ന് ആരെങ്കിലും അവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അക്രമികള്‍.9-23<br />
<br />
قُلْ إِن كَانَ آبَاؤُكُمْ وَأَبْنَآؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ ٱقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَآ أَحَبَّ إِلَيْكُمْ مِّنَ ٱللَّهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُواْ حَتَّىٰ يَأْتِيَ ٱللَّهُ بِأَمْرِهِ وَٱللَّهُ لاَ يَهْدِي ٱلْقَوْمَ ٱلْفَاسِقِينَ <br />
( നബിയേ, ) പറയുക: നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ പുത്രന്മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്റെ കല്പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല.9-24<br />
<br />
لَقَدْ نَصَرَكُمُ ٱللَّهُ فِي مَوَاطِنَ كَثِيرَةٍ وَيَوْمَ حُنَيْنٍ إِذْ أَعْجَبَتْكُمْ كَثْرَتُكُمْ فَلَمْ تُغْنِ عَنكُمْ شَيْئاً وَضَاقَتْ عَلَيْكُمُ ٱلأَرْضُ بِمَا رَحُبَتْ ثُمَّ وَلَّيْتُم مُّدْبِرِينَ<br />
തീര്‍ച്ചയായും ധാരാളം ( യുദ്ധ ) രംഗങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. ഹുനൈന്‍ ( യുദ്ധ ) ദിവസത്തിലും ( സഹായിച്ചു. ) അതായത് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ആഹ്ലാദം കൊള്ളിക്കുകയും എന്നാല്‍ അത് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കാതിരിക്കുകയും, ഭൂമിവിശാലമായിട്ടും നിങ്ങള്‍ക്ക് ഇടുങ്ങിയതാവുകയും, അനന്തരം നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്ത സന്ദര്‍ഭം.9-25<br />
<br />
ثُمَّ أَنَزلَ ٱللَّهُ سَكِينَتَهُ عَلَىٰ رَسُولِهِ وَعَلَى ٱلْمُؤْمِنِينَ وَأَنزَلَ جُنُوداً لَّمْ تَرَوْهَا وَعذَّبَ ٱلَّذِينَ كَفَرُواْ وَذٰلِكَ جَزَآءُ ٱلْكَافِرِينَ<br />
പിന്നീട് അല്ലാഹു അവന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും അവന്റെ പക്കല്‍ നിന്നുള്ള മനസ്സമാധാനം ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത ചില സൈന്യങ്ങളെ ഇറക്കുകയും, സത്യനിഷേധികളെ അവന് ശിക്ഷിക്കുകയും ചെയ്തു. അതത്രെ സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം.9-26<br />
<br />
يٰأَيُّهَا ٱلَّذِينَ آمَنُوۤاْ إِنَّمَا ٱلْمُشْرِكُونَ نَجَسٌ فَلاَ يَقْرَبُواْ ٱلْمَسْجِدَ ٱلْحَرَامَ بَعْدَ عَامِهِمْ هَـٰذَا وَإِنْ خِفْتُمْ عَيْلَةً فَسَوْفَ يُغْنِيكُمُ ٱللَّهُ مِن فَضْلِهِ إِن شَآءَ إِنَّ ٱللَّهَ عَلِيمٌ حَكِيمٌ<br />
സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന് ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്റെ അനുഗ്രഹത്താല്‍ അവന് ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക് ഐശ്വര്യം വരുത്തുന്നതാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.9-28<br />
قَاتِلُواْ ٱلَّذِينَ لاَ يُؤْمِنُونَ بِٱللَّهِ وَلاَ بِٱلْيَوْمِ ٱلآخِرِ وَلاَ يُحَرِّمُونَ مَا حَرَّمَ ٱللَّهُ وَرَسُولُهُ وَلاَ يَدِينُونَ دِينَ ٱلْحَقِّ مِنَ ٱلَّذِينَ أُوتُواْ ٱلْكِتَابَ حَتَّىٰ يُعْطُواْ ٱلْجِزْيَةَ عَن يَدٍ وَهُمْ صَاغِرُونَ <br />
വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ.9-29<br />
<br />
إِنَّ عِدَّةَ ٱلشُّهُورِ عِندَ ٱللَّهِ ٱثْنَا عَشَرَ شَهْراً فِي كِتَابِ ٱللَّهِ يَوْمَ خَلَقَ ٱلسَّمَٰوَٰتِ وَٱلأَرْضَ مِنْهَآ أَرْبَعَةٌ حُرُمٌ ذٰلِكَ ٱلدِّينُ ٱلْقَيِّمُ فَلاَ تَظْلِمُواْ فِيهِنَّ أَنْفُسَكُمْ وَقَاتِلُواْ ٱلْمُشْرِكِينَ كَآفَّةً كَمَا يُقَاتِلُونَكُمْ كَآفَّةً وَٱعْلَمُوۤاْ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ<br />
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം ( യുദ്ധം ) വിലക്കപ്പെട്ടമാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ ( നാല് ) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്. ബഹുദൈവവിശ്വാസികള്‍ നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നത് പോലെ നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.9-36<br />
<br />
يٰأَيُّهَا ٱلَّذِينَ آمَنُواْ مَا لَكُمْ إِذَا قِيلَ لَكُمُ ٱنفِرُواْ فِي سَبِيلِ ٱللَّهِ ٱثَّاقَلْتُمْ إِلَى ٱلأَرْضِ أَرَضِيتُمْ بِٱلْحَيَاةِ ٱلدُّنْيَا مِنَ ٱلآخِرَةِ فَمَا مَتَاعُ ٱلْحَيَاةِ ٱلدُّنْيَا فِي ٱلآخِرَةِ إِلاَّ قَلِيلٌ<br />
സത്യവിശ്വാസികളേ, നിങ്ങള്‍ക്കെന്തുപറ്റി ? അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ( ധര്‍മ്മസമരത്തിന്ന് ) നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ട് കൊള്ളുക. എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ നിങ്ങള്‍ ഭൂമിയിലേക്ക് തൂങ്ങിക്കളയുന്നു! പരലോകത്തിന് പകരം ഇഹലോകജീവിതം കൊണ്ട് നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ ? എന്നാല്‍ പരലോകത്തിന്റെ മുമ്പില്‍ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു.9-38<br />
<br />
<span style="font-style: italic;">സന്ദര്‍ഭം ഇതാ:-</span><br />
(O ye who believe! What aileth you that when it is said unto you: Go forth in the way of Allah…) [9:38]. This verse was revealed to prompt the believers to take part in the Battle of Tabuk. When the Messenger of Allah, Allah bless him and give him peace, returned from al-Ta'if and the Battle of Hunayn, he gave orders to attack the Byzantines. This happened at a time when people were living in straitened circumstances, the land was suffering from drought; it was very hot and it was time to reap the dates which were by then ripe. People found it very hard to conquer the Byzantines; they preferred to stay at home and enjoy the shade. The idea of going out to fight was very hard to accept. When Allah knew people's slackness, He revealed this verse. [വാഖിദി]<br />
<br />
<span style="font-style: italic;">[ഒരു യുദ്ധം വിജയിച്ചാല്‍ വിശ്രമം പോലും അനുവദിക്കാതെ അടുത്ത ഗോത്രത്തെ ആക്രമിക്കാന്‍ പുറപ്പെടുകയായിരുന്നു. പിരി കയറ്റാന്‍ അല്ലാഹുവിന്റെ വെളിപാടും !!]</span><br />
<br />
إِلاَّ تَنفِرُواْ يُعَذِّبْكُمْ عَذَاباً أَلِيماً وَيَسْتَبْدِلْ قَوْماً غَيْرَكُمْ وَلاَ تَضُرُّوهُ شَيْئاً وَٱللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ <br />
നിങ്ങള്‍ ( യുദ്ധത്തിന്നു ) ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്ക് വേദനയേറിയ ശിക്ഷ നല്‍കുകയും, നിങ്ങളല്ലാത്ത വല്ലജനതയെയും അവന് പകരം കൊണ്ടുവരികയും ചെയ്യും. അവന്ന് ഒരു ഉപദ്രവവും ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.9-39<br />
<br />
ٱنْفِرُواْ خِفَافاً وَثِقَالاً وَجَاهِدُواْ بِأَمْوَالِكُمْ وَأَنْفُسِكُمْ فِي سَبِيلِ ٱللَّهِ ذٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ <br />
നിങ്ങള്‍ സൌകര്യമുള്ളവരാണെങ്കിലും ഞെരുക്കമുള്ളവരാണെങ്കിലും ( ധര്‍മ്മസമരത്തിന് ) ഇറങ്ങിപുറപ്പെട്ട് കൊള്ളുക. നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ സമരം ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍.9-41<br />
<br />
وَمِنْهُمْ مَّن يَقُولُ ٱئْذَن لِّي وَلاَ تَفْتِنِّي أَلا فِي ٱلْفِتْنَةِ سَقَطُواْ وَإِنَّ جَهَنَّمَ لَمُحِيطَةٌ بِٱلْكَافِرِينَ <br />
എനിക്ക് ( യുദ്ധത്തിന് പോകാതിരിക്കാന്‍ ) സമ്മതം തരണേ, എന്നെ കുഴപ്പത്തിലാക്കരുതേ എന്ന് പറയുന്ന ചില ആളുകളും അവരുടെ കൂട്ടത്തിലുണ്ട്. അറിയുക: അവര്‍ കുഴപ്പത്തില്‍ തന്നെയാണ് വീണിരിക്കുന്നത്. തീര്‍ച്ചയായും നരകം സത്യനിഷേധികളെ വലയം ചെയ്യുന്നതാകുന്നു.9-49<br />
<br />
<span style="font-style: italic;">സന്ദര്‍ഭം :-</span><br />
(Of them is he who saith: Grant me leave (to stay at home) and tempt me not…) [9:49]. This was revealed about Jadd ibn Qays the hypocrite. This is because when the Messenger of Allah, Allah bless him and give him peace, was preparing for the Battle of Tabuk, he said to him: “O Abu Wahb, would you not like to have scores of Byzantine women and men as concubines and servants?” He said: “O Messenger of Allah, my people know that I am very fond of women and, if I see the women of the Byzantines, I fear I will not be able to hold back. So do not tempt me by them, and allow me not to join and, instead, I will assist you with my wealth”. The Prophet, Allah bless him and give him peace, turned away from him and said: “I allow you”, and so Allah, exalted is He, revealed this verse. When this verse was revealed, the Messenger of Allah, Allah bless him and give him peace, asked Banu Salamah, the tribe of al-Jadd: “Who is your master, O Banu Salamah?” They said: “Al-Jadd ibn Qays except that he is a miser and a coward”. The Prophet, Allah bless him and give him peace, responded: “Is there any sickness worse than miserliness? Rather, your master is the fair, curly-haired youth: Bishr ibn al-Bara' ibn Ma'rur”. Hasan ibn Thabit composed about him the following lines: And the Messenger of Allah said and truth catches up With him about whom he said: who do you consider as your master. We said: Jadd ibn Qays even though We consider him a miser and a troublesome one. He said: what is worse than that With which you reproach Jadd and which make a hand needy. And he appointed Bishr ibn al-Bara' as chief for his magnanimity And it is befitting that Bishr who answers others' call be appointed as chief. When a delegation comes to him, he spends his wealth And says: take it for tomorrow it will return. The verses after this one verse and up to Allah's words (The alms are only for the poor and the needy) [9:60] are about the hypocrites.[വാഖിദി ]<br />
<br />
قُلْ هَلْ تَرَبَّصُونَ بِنَآ إِلاَّ إِحْدَى ٱلْحُسْنَيَيْنِ وَنَحْنُ نَتَرَبَّصُ بِكُمْ أَن يُصِيبَكُمُ ٱللَّهُ بِعَذَابٍ مِّنْ عِندِهِ أَوْ بِأَيْدِينَا فَتَرَبَّصُوۤاْ إِنَّا مَعَكُمْ مُّتَرَبِّصُونَ<br />
പറയുക: ( രക്തസാക്ഷിത്വം, കൊള്ളമുതല്‍ [conquest and spoils of war or death and martyrdom? ] എന്നീ ) രണ്ടു നല്ലകാര്യങ്ങളില്‍ ഏതെങ്കിലും ഒന്നല്ലാതെ ഞങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? എന്നാല്‍ നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് നിങ്ങള്‍ക്ക് അല്ലാഹു തന്റെ പക്കല്‍ നിന്ന് നേരിട്ടോ, ഞങ്ങളുടെ കൈക്കോ ശിക്ഷ ഏല്പിക്കും എന്നാണ്. അതിനാല്‍ നിങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുക. ഞങ്ങളും നിങ്ങളോടൊപ്പം പ്രതീക്ഷിച്ചിരിക്കുന്നവരാണ്.9-52<br />
<br />
يٰأَيُّهَا ٱلنَّبِيُّ جَاهِدِ ٱلْكُفَّارَ وَٱلْمُنَافِقِينَ وَٱغْلُظْ عَلَيْهِمْ وَمَأْوَاهُمْ جَهَنَّمُ وَبِئْسَ ٱلْمَصِيرُ <br />
നബിയേ, സത്യനിഷേധികളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ.9-73<br />
<br />
فَرِحَ ٱلْمُخَلَّفُونَ بِمَقْعَدِهِمْ خِلاَفَ رَسُولِ ٱللَّهِ وَكَرِهُوۤاْ أَن يُجَاهِدُواْ بِأَمْوَالِهِمْ وَأَنْفُسِهِمْ فِي سَبِيلِ ٱللَّهِ وَقَالُواْ لاَ تَنفِرُواْ فِي ٱلْحَرِّ قُلْ نَارُ جَهَنَّمَ أَشَدُّ حَرّاً لَّوْ كَانُوا يَفْقَهُونَ <br />
( യുദ്ധത്തിനു പോകാതെ ) പിന്മാറി ഇരുന്നവര്‍ അല്ലാഹുവിന്റെ ദൂതന്റെ കല്‍പനക്കെതിരായുള്ള അവരുടെ ഇരുത്തത്തില്‍ സന്തോഷം പൂണ്ടു. തങ്ങളുടെ സ്വത്തുക്കള്‍കൊണ്ടും ശരീരങ്ങള്‍കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. അവര്‍ പറഞ്ഞു: ഈ ഉഷ്ണത്തില്‍ നിങ്ങള്‍ ഇറങ്ങിപുറപ്പെടേണ്ട. പറയുക. നരകാഗ്നി കൂടുതല്‍ കഠിനമായ ചൂടുള്ളതാണ്. അവര്‍ കാര്യം ഗ്രഹിക്കുന്നവരായിരുന്നെങ്കില്‍! 9-81<br />
<br />
<span style="font-style: italic;">യുദ്ധത്തിനു പോകാന്‍ മടി കാണിച്ചവരെ ഭീഷണിപ്പെടുത്താനാണിവിടെ ദൈവം ശ്രമിക്കുന്നത് !</span><br />
<br />
فَإِن رَّجَعَكَ ٱللَّهُ إِلَىٰ طَآئِفَةٍ مِّنْهُمْ فَٱسْتَأْذَنُوكَ لِلْخُرُوجِ فَقُلْ لَّن تَخْرُجُواْ مَعِيَ أَبَداً وَلَن تُقَاتِلُواْ مَعِيَ عَدُوّاً إِنَّكُمْ رَضِيتُمْ بِٱلْقُعُودِ أَوَّلَ مَرَّةٍ فَٱقْعُدُواْ مَعَ ٱلْخَالِفِينَ <br />
ഇനി ( യുദ്ധം കഴിഞ്ഞിട്ട് ) അവരില്‍ ഒരു വിഭാഗത്തിന്റെ അടുത്തേക്ക് നിന്നെ അല്ലാഹു ( സുരക്ഷിതനായി ) തിരിച്ചെത്തിക്കുകയും, അനന്തരം ( മറ്റൊരു യുദ്ധത്തിന് നിന്റെ കൂടെ ) പുറപ്പെടാന്‍ അവര്‍ സമ്മതം തേടുകയും ചെയ്യുന്ന പക്ഷം നീ പറയുക: നിങ്ങളൊരിക്കലും എന്റെ കൂടെ പുറപ്പെടുന്നതല്ല. നിങ്ങള്‍ എന്റെ കൂടെ ഒരു ശത്രുവോടും യുദ്ധം ചെയ്യുന്നതുമല്ല. തീര്‍ച്ചയായും നിങ്ങള്‍ ആദ്യത്തെപ്രാവശ്യം ഒഴിഞ്ഞിരിക്കുന്നതില്‍ തൃപ്തി അടയുകയാണല്ലോ ചെയ്തത്. അതിനാല്‍ ഒഴിഞ്ഞിരുന്നവരുടെ കൂടെ നിങ്ങളും ഇരുന്ന് കൊള്ളുക.9-83<br />
<br />
وَإِذَآ أُنزِلَتْ سُورَةٌ أَنْ آمِنُواْ بِٱللَّهِ وَجَاهِدُواْ مَعَ رَسُولِهِ ٱسْتَأْذَنَكَ أُوْلُواْ ٱلطَّوْلِ مِنْهُمْ وَقَالُواْ ذَرْنَا نَكُنْ مَّعَ ٱلْقَاعِدِينَ<br />
നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും, അവന്റെ ദൂതനോടൊപ്പം സമരത്തില്‍ ഏര്‍പെടുകയും ചെയ്യുക എന്ന് ( നിര്‍ദേശിച്ചു കൊണ്ട് ) വല്ല അദ്ധ്യായവും അവതരിപ്പിക്കപ്പെട്ടാല്‍ അവരുടെ കൂട്ടത്തില്‍ കഴിവുള്ളവര്‍ നിന്നോട് ( യുദ്ധത്തിന് പോകാതിരിക്കാന്‍ ) സമ്മതം തേടുന്നതാണ്. അവര്‍ പറയും: ഞങ്ങളെ വിട്ടേക്കണം. ഞങ്ങള്‍ ഒഴിഞ്ഞിരിക്കുന്നവരുടെ കൂട്ടത്തില്‍ ആകാം.9-86<br />
<br />
رَضُواْ بِأَن يَكُونُواْ مَعَ ٱلْخَوَالِفِ وَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لاَ يَفْقَهُونَ <br />
( യുദ്ധത്തിനു പോകാതെ ) ഒഴിഞ്ഞിരിക്കുന്ന സ്ത്രീകളുടെ കൂട്ടത്തിലായിരിക്കുന്നതില്‍ അവര്‍ തൃപ്തിയടഞ്ഞിരിക്കുന്നു. അവരുടെ ഹൃദയങ്ങളില്‍ മുദ്രവെക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവര്‍ ( കാര്യം ) ഗ്രഹിക്കുകയില്ല.9-87<br />
لَـٰكِنِ ٱلرَّسُولُ وَٱلَّذِينَ آمَنُواْ مَعَهُ جَاهَدُواْ بِأَمْوَالِهِمْ وَأَنْفُسِهِمْ وَأُوْلَـٰئِكَ لَهُمُ ٱلْخَيْرَاتُ وَأُوْلَـٰئِكَ هُمُ ٱلْمُفْلِحُونَ <br />
പക്ഷെ, റസൂലും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും തങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും സമരം ചെയ്തു. അവര്‍ക്കാണ് നന്മകളുള്ളത്. അവര്‍ തന്നെയാണ് വിജയം പ്രാപിച്ചവര്‍.9-88<br />
<br />
وَجَآءَ ٱلْمُعَذِّرُونَ مِنَ ٱلأَعْرَابِ لِيُؤْذَنَ لَهُمْ وَقَعَدَ ٱلَّذِينَ كَذَبُواْ ٱللَّهَ وَرَسُولَهُ سَيُصِيبُ ٱلَّذِينَ كَفَرُواْ مِنْهُمْ عَذَابٌ أَلِيمٌ <br />
ഗ്രാമീണ അറബികളില്‍ നിന്ന് ( യുദ്ധത്തിന് പോകാതിരിക്കാന്‍ ) ഒഴികഴിവ് ബോധിപ്പിക്കാനുള്ളവര്‍ തങ്ങള്‍ക്ക് സമ്മതം നല്കപ്പെടുവാന് വേണ്ടി ( റസൂലിന്റെ അടുത്തു ) വന്നു. അല്ലാഹുവിനോടും അവന്റെ ദൂതനോടും കള്ളം പറഞ്ഞവര്‍ ( വീട്ടില്‍ ) ഇരിക്കുകയും ചെയ്തു. അവരില്‍ നിന്ന് അവിശ്വസിച്ചിട്ടുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുന്നതാണ്.9-90<br />
<br />
لَّيْسَ عَلَى ٱلضُّعَفَآءِ وَلاَ عَلَىٰ ٱلْمَرْضَىٰ وَلاَ عَلَى ٱلَّذِينَ لاَ يَجِدُونَ مَا يُنفِقُونَ حَرَجٌ إِذَا نَصَحُواْ لِلَّهِ وَرَسُولِهِ مَا عَلَى ٱلْمُحْسِنِينَ مِن سَبِيلٍ وَٱللَّهُ غَفُورٌ رَّحِيمٌ<br />
ബലഹീനരുടെ മേലും, രോഗികളുടെ മേലും, ചെലവഴിക്കാന്‍ യാതൊന്നും കിട്ടാത്തവരുടെ മേലും -അവര്‍ അല്ലാഹുവോടും റസൂലിനോടും ഗുണകാംക്ഷയുള്ളവരാണെങ്കില്‍ -( യുദ്ധത്തിന് പോകാത്തതിന്റെ പേരില്‍ ) യാതൊരു കുറ്റവുമില്ല. സദ്വൃത്തരായ ആളുകള്‍ക്കെതിരില്‍ ( കുറ്റം ചുമത്താന്‍ ) യാതൊരു മാര്‍ഗവുമില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.9-91<br />
<br />
وَلاَ عَلَى ٱلَّذِينَ إِذَا مَآ أَتَوْكَ لِتَحْمِلَهُمْ قُلْتَ لاَ أَجِدُ مَآ أَحْمِلُكُمْ عَلَيْهِ تَوَلَّوْا وَّأَعْيُنُهُمْ تَفِيضُ مِنَ ٱلدَّمْعِ حَزَناً أَلاَّ يَجِدُواْ مَا يُنْفِقُونَ<br />
മറ്റൊരു വിഭാഗത്തിന്റെ മേലും കുറ്റമില്ല.( യുദ്ധത്തിനു പോകാന്‍ ) നീ അവര്‍ക്കു വാഹനം നല്‍കുന്നതിന് വേണ്ടി അവര്‍ നിന്റെ അടുത്ത് വന്നപ്പോള്‍ നീ പറഞ്ഞു: നിങ്ങള്‍ക്ക് നല്കാന് യാതൊരു വാഹനവും ഞാന്‍ കണ്ടെത്തുന്നില്ല. അങ്ങനെ ( യുദ്ധത്തിന് വേണ്ടി ) ചെലവഴിക്കാന്‍ യാതൊന്നും കണ്ടെത്താത്തതിന്റെ പേരിലുള്ള ദുഃഖത്താല്‍ കണ്ണുകളില്‍ നിന്ന് കണ്ണുനീര് ഒഴുകിക്കൊണ്ട് അവര്‍ തിരിച്ചുപോയി. ( അങ്ങനെയുള്ള ഒരു വിഭാഗത്തിന്റെ മേല്‍. )9-92<br />
<br />
إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَسْتَأْذِنُونَكَ وَهُمْ أَغْنِيَآءُ رَضُواْ بِأَن يَكُونُواْ مَعَ ٱلْخَوَالِفِ وَطَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ فَهُمْ لاَ يَعْلَمُونَ<br />
ഐശ്വര്യമുള്ളവരായിരിക്കെ ( ഒഴിഞ്ഞു നില്ക്കാന് ) നിന്നോട് സമ്മതം തേടുകയും, ഒഴിഞ്ഞിരിക്കുന്ന സ്ത്രീകളുടെ കൂട്ടത്തില്‍ ആയിരിക്കുന്നതില്‍ തൃപ്തി അടയുകയും ചെയ്ത വിഭാഗത്തിനെതിരില്‍ മാത്രമാണ് ( കുറ്റം ആരോപിക്കാന്‍ ) മാര്‍ഗമുള്ളത്. അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്രവെക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവര്‍ ( കാര്യം ) മനസ്സിലാക്കുന്നില്ല.9-93<br />
<br />
يَعْتَذِرُونَ إِلَيْكُمْ إِذَا رَجَعْتُمْ إِلَيْهِمْ قُل لاَّ تَعْتَذِرُواْ لَن نُّؤْمِنَ لَكُمْ قَدْ نَبَّأَنَا ٱللَّهُ مِنْ أَخْبَارِكُمْ وَسَيَرَى ٱللَّهُ عَمَلَكُمْ وَرَسُولُهُ ثُمَّ تُرَدُّونَ إِلَىٰ عَالِمِ ٱلْغَيْبِ وَٱلشَّهَادَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ<br />
അവരുടെ അടുക്കലേക്ക് ( യുദ്ധം കഴിഞ്ഞ് ) നിങ്ങള്‍ മടങ്ങിയെത്തിയാല്‍ അവര്‍ നിങ്ങളോട് ഒഴികഴിവ് പറയുന്നതാണ്. പറയുക: നിങ്ങള്‍ ഒഴികഴിവൊന്നും പറയേണ്ട. നിങ്ങളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. ( കാരണം ) നിങ്ങളുടെ ചില വര്‍ത്തമാനങ്ങള്‍ അല്ലാഹു ഞങ്ങള്‍ക്ക് അറിയിച്ച് തന്നിട്ടുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനം അല്ലാഹുവും അവന്റെ ദൂതനും കാണുന്നതുമാണ്. പിന്നീട് അദൃശ്യവും ദൃശ്യവും അറിയുന്നവന്റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതാണ്. നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനെപ്പറ്റി അപ്പോള്‍ അവന് നിങ്ങള്‍ക്ക് വിവരം നല്‍കുന്നതാണ്.9-94<br />
<br />
سَيَحْلِفُونَ بِٱللَّهِ لَكُمْ إِذَا ٱنْقَلَبْتُمْ إِلَيْهِمْ لِتُعْرِضُواْ عَنْهُمْ فَأَعْرِضُواْ عَنْهُمْ إِنَّهُمْ رِجْسٌ وَمَأْوَاهُمْ جَهَنَّمُ جَزَآءً بِمَا كَانُواْ يَكْسِبُونَ <br />
നിങ്ങള്‍ അവരുടെ അടുത്തേക്ക് തിരിച്ചുചെന്നാല്‍ നിങ്ങളോട് അവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്യും. നിങ്ങള്‍ അവരെ വിട്ടു ഒഴിഞ്ഞുകളയുവാന്‍ വേണ്ടി യത്രെ അത്. അത് കൊണ്ട് നിങ്ങള്‍ അവരെ ഒഴിവാക്കി വിട്ടേക്കുക. തീര്‍ച്ചയായും അവര്‍ വൃത്തികെട്ടവരാകുന്നു. അവരുടെ സങ്കേതം നരകമത്രെ. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനുള്ള പ്രതിഫലമാണത്.9-95<br />
<br />
إِنَّ ٱللَّهَ ٱشْتَرَىٰ مِنَ ٱلْمُؤْمِنِينَ أَنفُسَهُمْ وَأَمْوَالَهُمْ بِأَنَّ لَهُمُ ٱلْجَنَّةَ يُقَاتِلُونَ فِي سَبِيلِ ٱللَّهِ فَيَقْتُلُونَ وَيُقْتَلُونَ وَعْداً عَلَيْهِ حَقّاً فِي ٱلتَّوْرَاةِ وَٱلإِنْجِيلِ وَٱلْقُرْآنِ وَمَنْ أَوْفَىٰ بِعَهْدِهِ مِنَ ٱللَّهِ فَٱسْتَبْشِرُواْ بِبَيْعِكُمُ ٱلَّذِي بَايَعْتُمْ بِهِ وَذَلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ <br />
തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്, അവര്‍ക്ക് സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ( അങ്ങനെ അവര്‍ സ്വര്‍ഗാവകാശികളാകുന്നു. ) തൌറാത്തിലും ഇന്‍ജീലിലും ഖുര്‍ആനിലും തന്റെ മേല്‍ ബാധ്യതയായി അല്ലാഹു പ്രഖ്യാപിച്ച സത്യവാഗ്ദാനമത്രെ അത്. അല്ലാഹുവെക്കാളധികം തന്റെ കരാര്‍ നിറവേറ്റുന്നവനായി ആരുണ്ട്? അതിനാല്‍ നിങ്ങള്‍ ( അല്ലാഹുവുമായി ) നടത്തിയിട്ടുള്ള ആ ഇടപാടില്‍ സന്തോഷം കൊള്ളുവിന്‍. അതു തന്നെയാണ് മഹത്തായ ഭാഗ്യം.9-111<br />
<br />
مَا كَانَ لأَهْلِ ٱلْمَدِينَةِ وَمَنْ حَوْلَهُمْ مِّنَ ٱلأَعْرَابِ أَن يَتَخَلَّفُواْ عَن رَّسُولِ ٱللَّهِ وَلاَ يَرْغَبُواْ بِأَنْفُسِهِمْ عَن نَّفْسِهِ ذٰلِكَ بِأَنَّهُمْ لاَ يُصِيبُهُمْ ظَمَأٌ وَلاَ نَصَبٌ وَلاَ مَخْمَصَةٌ فِي سَبِيلِ ٱللَّهِ وَلاَ يَطَأُونَ مَوْطِئاً يَغِيظُ ٱلْكُفَّارَ وَلاَ يَنَالُونَ مِنْ عَدُوٍّ نَّيْلاً إِلاَّ كُتِبَ لَهُمْ بِهِ عَمَلٌ صَالِحٌ إِنَّ ٱللَّهَ لاَ يُضِيعُ أَجْرَ ٱلْمُحْسِنِينَ <br />
മദീനക്കാര്‍ക്കും അവരുടെ ചുറ്റുമുള്ള അഅ്റാബികള്‍ക്കും അല്ലാഹുവിന്റെ ദൂതനെ വിട്ട് പിന്മാറി നില്‍ക്കാനോ, അദ്ദേഹത്തിന്റെ കാര്യം അവഗണിച്ചുകൊണ്ട് അവരവരുടെ ( സ്വന്തം ) കാര്യങ്ങളില്‍ താല്പര്യം കാണിക്കാനോ പാടുള്ളതല്ല. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവര്‍ക്ക് ദാഹവും ക്ഷീണവും വിശപ്പും നേരിടുകയോ, അവിശ്വാസികളെ പ്രകോപിപ്പിക്കുന്ന വല്ല സ്ഥാനത്തും അവര്‍ കാല് വെക്കുകയോ, ശത്രുവിന് വല്ല നാശവും ഏല്പിക്കുകയോ ചെയ്യുന്ന പക്ഷം അതു കാരണം അവര്‍ക്ക് ഒരു സല്‍കര്‍മ്മം രേഖപ്പെടുത്തപ്പെടാതിരിക്കുകയില്ല. തീര്‍ച്ചയായും സുകൃതം ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുന്നതല്ല.9-120<br />
<br />
وَمَا كَانَ ٱلْمُؤْمِنُونَ لِيَنفِرُواْ كَآفَّةً فَلَوْلاَ نَفَرَ مِن كُلِّ فِرْقَةٍ مِّنْهُمْ طَآئِفَةٌ لِّيَتَفَقَّهُواْ فِي ٱلدِّينِ وَلِيُنذِرُواْ قَوْمَهُمْ إِذَا رَجَعُوۤاْ إِلَيْهِمْ لَعَلَّهُمْ يَحْذَرُونَ<br />
സത്യവിശ്വാസികള്‍ ആകമാനം ( യുദ്ധത്തിന്ന് ) പുറപ്പെടാവതല്ല. എന്നാല്‍ അവരിലെ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം പുറപ്പെട്ട് പോയിക്കൂടേ ? എങ്കില്‍ ( ബാക്കിയുള്ളവര്‍ക്ക് നബിയോടൊപ്പം നിന്ന് ) മതകാര്യങ്ങളില്‍ ജ്ഞാനം നേടുവാനും തങ്ങളുടെ ആളുകള്‍ ( യുദ്ധരംഗത്ത് നിന്ന് ) അവരുടെ അടുത്തേക്ക് തിരിച്ചുവന്നാല്‍ അവര്‍ക്ക് താക്കീത് നല്കുവാനും കഴിയുമല്ലോ? അവര്‍ സൂക്ഷ്മത പാലിച്ചേക്കാം.9-122<br />
<br />
[യുദ്ധത്തിനു പോകാത്തവരെ ഇപ്രകാരം നിരന്തരം കുറ്റപ്പെടുത്തുന്ന സാഹചര്യത്തില്‍ വിജയം ഉറപ്പുള്ള യുദ്ധം ലാഭകരമെന്നു കണ്ട് അനുയായികള്‍ കൂട്ടത്തോടെ ചാടിപ്പുറപ്പെടുകയും മുഹമ്മദ് ഒറ്റക്കാവുകയും ചെയ്തതോടെ അല്ലാഹു അവരില്‍ കുറെ പേരെ പിന്തിരിപ്പിക്കാനും ആയത്തിറക്കി !]<br />
يٰأَيُّهَا ٱلَّذِينَ آمَنُواْ قَاتِلُواْ ٱلَّذِينَ يَلُونَكُمْ مِّنَ ٱلْكُفَّارِ وَلْيَجِدُواْ فِيكُمْ غِلْظَةً وَٱعْلَمُوۤاْ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ <br />
സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.9-123<br />
<br />
وَٱلَّذِينَ هَاجَرُواْ فِي سَبِيلِ ٱللَّهِ ثُمَّ قُتِلُوۤاْ أَوْ مَاتُواْ لَيَرْزُقَنَّهُمُ ٱللَّهُ رِزْقاً حَسَناً وَإِنَّ ٱللَّهَ لَهُوَ خَيْرُ ٱلرَّازِقِينَ <br />
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞതിന് ശേഷം കൊല്ലപ്പെടുകയോ, മരിക്കുകയോ ചെയ്തവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു ഉത്തമമായ ഉപജീവനം നല്‍കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്കുന്നവരില് ഏറ്റവും ഉത്തമന്.22-58<br />
<br />
وَمَن جَاهَدَ فَإِنَّمَا يُجَاهِدُ لِنَفْسِهِ إِنَّ ٱللَّهَ لَغَنِيٌّ عَنِ ٱلْعَالَمِينَ <br />
വല്ലവനും ( അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ) സമരം ചെയ്യുകയാണെങ്കില്‍ തന്റെ സ്വന്തം ഗുണത്തിനായിത്തന്നെയാണ് അവന് സമരം ചെയ്യുന്നത്. തീര്‍ച്ചയായും അല്ലാഹു ലോകരെ ആശ്രയിക്കുന്നതില്‍ നിന്ന് മുക്തനത്രെ.29-6<br />
<br />
وَٱلَّذِينَ جَاهَدُواْ فِينَا لَنَهْدِيَنَّهُمْ سُبُلَنَا وَإِنَّ ٱللَّهَ لَمَعَ ٱلْمُحْسِنِينَ <br />
നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സദ്വൃത്തരോടൊപ്പമാകുന്നു.29-69<br />
<br />
وَلَقَدْ كَانُواْ عَاهَدُواْ ٱللَّهَ مِن قَبْلُ لاَ يُوَلُّونَ ٱلأَدْبَارَ وَكَانَ عَهْدُ ٱللَّهِ مَسْئُولاً <br />
തങ്ങള്‍ പിന്തിരിഞ്ഞ് പോകുകയില്ലെന്ന് മുമ്പ് അവര്‍ അല്ലാഹുവോട് ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്.33-15<br />
<br />
قُل لَّن يَنفَعَكُمُ ٱلْفِرَارُ إِن فَرَرْتُمْ مِّنَ ٱلْمَوْتِ أَوِ ٱلْقَتْلِ وَإِذاً لاَّ تُمَتَّعُونَ إِلاَّ قَلِيلاً <br />
( നബിയേ, ) പറയുക: മരണത്തില്‍ നിന്നോ കൊലയില്‍ നിന്നോ നിങ്ങള്‍ ഓടിക്കളയുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല. അങ്ങനെ ( ഓടിരക്ഷപ്പെട്ടാലും ) അല്പമല്ലാതെ നിങ്ങള്‍ക്ക് ജീവിതസുഖം നല്കപ്പെടുകയില്ല.33-16<br />
<br />
قَدْ يَعْلَمُ ٱللَّهُ ٱلْمُعَوِّقِينَ مِنكُمْ وَٱلْقَآئِلِينَ لإِخْوَانِهِمْ هَلُمَّ إِلَيْنَا وَلاَ يَأْتُونَ ٱلْبَأْسَ إِلاَّ قَلِيلاً <br />
നിങ്ങളുടെ കൂട്ടത്തിലുള്ള മുടക്കികളെയും തങ്ങളുടെ സഹോദരങ്ങളോട് ഞങ്ങളുടെ അടുത്തേക്ക് വരൂ എന്ന് പറയുന്നവരെയും അല്ലാഹു അറിയുന്നുണ്ട്. ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധത്തിന് ചെല്ലുകയില്ല.33-18<br />
<br />
أَشِحَّةً عَلَيْكُمْ فَإِذَا جَآءَ ٱلْخَوْفُ رَأَيْتَهُمْ يَنظُرُونَ إِلَيْكَ تَدُورُ أَعْيُنُهُمْ كَٱلَّذِي يُغْشَىٰ عَلَيْهِ مِنَ ٱلْمَوْتِ فَإِذَا ذَهَبَ ٱلْخَوْفُ سَلَقُوكُمْ بِأَلْسِنَةٍ حِدَادٍ أَشِحَّةً عَلَى ٱلْخَيْرِ أوْلَـٰئِكَ لَمْ يُؤْمِنُواْ فَأَحْبَطَ ٱللَّهُ أَعْمَالَهُمْ وَكَانَ ذَلِكَ عَلَى ٱللَّهِ يَسِيراً <br />
നിങ്ങള്‍ക്കെതിരില്‍ പിശുക്ക് കാണിക്കുന്നവരായിരിക്കും അവര്‍. അങ്ങനെ ( യുദ്ധ ) ഭയം വന്നാല്‍ അവര്‍ നിന്നെ ഉറ്റുനോക്കുന്നതായി നിനക്ക് കാണാം. മരണവെപ്രാളം കാണിക്കുന്ന ഒരാളെപ്പോലെ അവരുടെ കണ്ണുകള്‍ കറങ്ങിക്കൊണ്ടിരിക്കും. എന്നാല്‍ ( യുദ്ധ ) ഭയം നീങ്ങിപ്പോയാലോ, ധനത്തില്‍ ദുര്‍മോഹം പൂണ്ടവരായിക്കൊണ്ട് മൂര്‍ച്ചയേറിയ നാവുകള്‍ കൊണ്ട് അവര്‍ നിങ്ങളെ കുത്തിപ്പറയുകയും ചെയ്യും. അത്തരക്കാര്‍ വിശ്വസിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കിയിരിക്കുന്നു. അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം നിസ്സാരമായ ഒരു കാര്യമാകുന്നു.33-19<br />
<br />
يَحْسَبُونَ ٱلأَحْزَابَ لَمْ يَذْهَبُواْ وَإِن يَأْتِ ٱلأَحْزَابُ يَوَدُّواْ لَوْ أَنَّهُمْ بَادُونَ فِي ٱلأَعْرَابِ يَسْأَلُونَ عَنْ أَنبَآئِكُمْ وَلَوْ كَانُواْ فِيكُمْ مَّا قَاتَلُوۤاْ إِلاَّ قَلِيلاً <br />
സംഘടിതകക്ഷികള്‍ പോയിക്കഴിഞ്ഞിട്ടില്ലെന്നാണ് അവര്‍ ( കപടന്മാര് ) വിചാരിക്കുന്നത്. സംഘടിതകക്ഷികള്‍ ( ഇനിയും ) വരികയാണെങ്കിലോ, ( യുദ്ധത്തില്‍ പങ്കെടുക്കാതെ ) നിങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു കൊണ്ട് ഗ്രാമീണ അറബികളുടെ കൂടെ മരുഭൂവാസികളായി കഴിഞ്ഞിരുന്നെങ്കില്‍ എന്നായിരിക്കും അവര്‍ ( കപടന്മാര് ) കൊതിക്കുന്നത്. അവര്‍ നിങ്ങളുടെ കൂട്ടത്തിലായിരുന്നാലും ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധം ചെയ്യുകയില്ല.33-20<br />
<br />
مِّنَ ٱلْمُؤْمِنِينَ رِجَالٌ صَدَقُواْ مَا عَاهَدُواْ ٱللَّهَ عَلَيْهِ فَمِنْهُمْ مَّن قَضَىٰ نَحْبَهُ وَمِنْهُمْ مَّن يَنتَظِرُ وَمَا بَدَّلُواْ تَبْدِيلاً <br />
സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ ( രക്ത സാക്ഷിത്വത്തിലൂടെ ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ ( അത് ) കാത്തിരിക്കുന്നു. അവര്‍ ( ഉടമ്പടിക്ക് ) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല.33-23<br />
<br />
وَأَنزَلَ ٱلَّذِينَ ظَاهَرُوهُم مِّنْ أَهْلِ ٱلْكِتَابِ مِن صَيَاصِيهِمْ وَقَذَفَ فِي قُلُوبِهِمُ ٱلرُّعْبَ فَرِيقاً تَقْتُلُونَ وَتَأْسِرُونَ فَرِيقاً <br />
വേദക്കാരില്‍ നിന്ന് അവര്‍ക്ക് ( സത്യനിഷേധികള്‍ക്ക് ) പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന് അവന് ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന് ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു.33-26<br />
<br />
وَأَوْرَثَكُمْ أَرْضَهُمْ وَدِيَارَهُمْ وَأَمْوَالَهُمْ وَأَرْضاً لَّمْ تَطَئُوهَا وَكَانَ ٱللَّهُ عَلَىٰ كُلِّ شَيْءٍ قَدِيراً <br />
അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങള്‍ ( മുമ്പ് ) കാലെടുത്ത് വെച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശവും നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തി തരികയും ചെയ്തു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.33-27<br />
<br />
فَإِذَا لَقِيتُمُ ٱلَّذِينَ كَفَرُواْ فَضَرْبَ ٱلرِّقَابِ حَتَّىٰ إِذَآ أَثْخَنتُمُوهُمْ فَشُدُّواْ ٱلْوَثَاقَ فَإِمَّا مَنًّا بَعْدُ وَإِمَّا فِدَآءً حَتَّىٰ تَضَعَ ٱلْحَرْبُ أَوْزَارَهَا ذَلِكَ وَلَوْ يَشَآءُ اللَّهُ لاَنْتَصَرَ مِنْهُمْ وَلَـٰكِن لِّيَبْلُوَاْ بَعْضَكُمْ بِبَعْضٍ وَٱلَّذِينَ قُتِلُواْ فِي سَبِيلِ ٱللَّهِ فَلَن يُضِلَّ أَعْمَالَهُمْ <br />
ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട് അതിനു ശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത് വരെയത്രെ അത്. അതാണ് (യുദ്ധത്തിന്റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന് ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട് പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല.47-4<br />
<br />
وَيَقُولُ ٱلَّذِينَ آمَنُواْ لَوْلاَ نُزِّلَتْ سُورَةٌ فَإِذَآ أُنزِلَتْ سُورَةٌ مُّحْكَمَةٌ وَذُكِرَ فِيهَا ٱلْقِتَالُ رَأَيْتَ ٱلَّذِينَ فِي قُلُوبِهِمْ مَّرَضٌ يَنظُرُونَ إِلَيْكَ نَظَرَ ٱلْمَغْشِيِّ عَلَيْهِ مِنَ ٱلْمَوْتِ فَأَوْلَىٰ لَهُمْ <br />
സത്യവിശ്വാസികള്‍ പറയും: ഒരു സൂറത്ത് അവതരിപ്പിക്കപ്പെടാത്തതെന്താണ്? എന്നാല്‍ ഖണ്ഡിതമായ നിയമങ്ങളുള്ള ഒരു സൂറത്ത് അവതരിപ്പിക്കപ്പെടുകയും അതില്‍ യുദ്ധത്തെപ്പറ്റി പ്രസ്താവിക്കപ്പെടുകയും ചെയ്താല്‍ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍, മരണം ആസന്നമായതിനാല്‍ ബോധരഹിതനായ ആള് നോക്കുന്നത് പോലെ നിന്റെ നേര്‍ക്ക് നോക്കുന്നതായി കാണാം. എന്നാല്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമായത് തന്നെയാണത്.47-20<br />
<br />
فَلاَ تَهِنُواْ وَتَدْعُوۤاْ إِلَى ٱلسَّلْمِ وَأَنتُمُ ٱلأَعْلَوْنَ وَٱللَّهُ مَعَكُمْ وَلَن يَتِرَكُمْ أَعْمَالَكُمْ<br />
ആകയാല്‍ നിങ്ങള്‍ ദൌര്‍ബല്യം കാണിക്കരുത്. നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര് എന്നിരിക്കെ ( ശത്രുക്കളെ ) നിങ്ങള്‍ സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്. അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്. നിങ്ങളുടെ കര്‍മ്മഫലങ്ങള്‍ നിങ്ങള്‍ക്ക് ഒരിക്കലും അവന് നഷ്ടപ്പെടുത്തുകയില്ല.47-35<br />
<br />
سَيَقُولُ ٱلْمُخَلَّفُونَ إِذَا ٱنطَلَقْتُمْ إِلَىٰ مَغَانِمَ لِتَأْخُذُوهَا ذَرُونَا نَتَّبِعْكُمْ يُرِيدُونَ أَن يُبَدِّلُواْ كَلاَمَ ٱللَّهِ قُل لَّن تَتَّبِعُونَا كَذَٰلِكُمْ قَالَ ٱللَّهُ مِن قَبْلُ فَسَيَقُولُونَ بَلْ تَحْسُدُونَنَا بَلْ كَانُواْ لاَ يَفْقَهُونَ إِلاَّ قَلِيلاً <br />
സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ ഉള്ളേടത്തേക്ക് നിങ്ങള്‍ (യുദ്ധത്തിന്) പോകുകയാണെങ്കില്‍ ആ പിന്നോക്കം മാറി നിന്നവര്‍ പറയും: ഞങ്ങളെ നിങ്ങള്‍ (തടയാതെ) വിട്ടേക്കണം. ഞങ്ങളും നിങ്ങളെ അനുഗമിക്കാം. അല്ലാഹുവിന്റെ വാക്കിന് മാറ്റം വരുത്താനാണ് അവര്‍ ഉദ്ദേശിക്കുന്നത്. നീ പറയുക: നിങ്ങള്‍ ഒരിക്കലും ഞങ്ങളെ അനുഗമിക്കുകയില്ല, അപ്രകാരമാണ് അല്ലാഹു മുമ്പേ പറഞ്ഞിട്ടുള്ളത്. അപ്പോള്‍ അവര്‍ പറഞ്ഞേക്കും; അല്ല, നിങ്ങള്‍ ഞങ്ങളോട് അസൂയ കാണിക്കുകയാണ് എന്ന്. അങ്ങനെയല്ല. അവര്‍ (കാര്യം) ഗ്രഹിക്കാതിരിക്കുകയാകുന്നു. അല്പം മാത്രമല്ലാതെ.48-15<br />
<br />
قُل لِّلْمُخَلَّفِينَ مِنَ ٱلأَعْرَابِ سَتُدْعَوْنَ إِلَىٰ قَوْمٍ أُوْلِي بَأْسٍ شَدِيدٍ تُقَاتِلُونَهُمْ أَوْ يُسْلِمُونَ فَإِن تُطِيعُواْ يُؤْتِكُمُ ٱللَّهُ أَجْراً حَسَناً وَإِن تَتَوَلَّوْاْ كَمَا تَوَلَّيْتُمْ مِّن قَبْلُ يُعَذِّبْكُمْ عَذَاباً أَلِيماً<br />
ഗ്രാമീണ അറബികളില്‍ നിന്നും പിന്നോക്കം മാറി നിന്നവരോട് നീ പറയുക: കനത്ത ആക്രമണശേഷിയുള്ള ഒരു ജനവിഭാഗത്തെ നേരിടാനായി നിങ്ങള്‍ വഴിയെ വിളിക്കപ്പെടും.അവര്‍ കീഴടങ്ങുന്നത് വരെ നിങ്ങള്‍ അവരുമായി യുദ്ധം ചെയ്യേണ്ടിവരും. അപ്പോള്‍ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം അല്ലാഹു നിങ്ങള്‍ക്ക് ഉത്തമമായ പ്രതിഫലം നല്‍കുന്നതാണ്. മുമ്പ് നിങ്ങള്‍ പിന്തിരിഞ്ഞു കളഞ്ഞതുപോലെ (ഇനിയും) പിന്തിരിഞ്ഞു കളയുന്ന പക്ഷം വേദനയേറിയ ശിക്ഷ അവന് നിങ്ങള്‍ക്കു നല്കുന്നതുമാണ്.48-16<br />
<br />
وَمَغَانِمَ كَثِيرَةً يَأْخُذُونَهَا وَكَان ٱللَّهُ عَزِيزاً حَكِيماً <br />
അവര്‍ക്ക് പിടിച്ചെടുക്കുവാന്‍ ധാരാളം സമരാര്‍ജിത സ്വത്തുകളും ( അവന് നല്കി ) അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. 48-19<br />
<br />
وَعَدَكُمُ ٱللَّهُ مَغَانِمَ كَثِيرَةً تَأْخُذُونَهَا فَعَجَّلَ لَكُمْ هَـٰذِهِ وَكَفَّ أَيْدِيَ ٱلنَّاسِ عَنْكُمْ وَلِتَكُونَ آيَةً لِّلْمُؤْمِنِينَ وَيَهْدِيَكُمْ صِرَاطاً مُّسْتَقِيماً <br />
നിങ്ങള്‍ക്കു പിടിച്ചെടുക്കാവുന്ന ധാരാളം സമരാര്‍ജിത സ്വത്തുകള്‍ അല്ലാഹു നിങ്ങള്‍ക്ക് വാഗ്ദാനം നല്കിയിരിക്കുന്നു. എന്നാല്‍ ഇത് ( ഖൈബറിലെ സമരാര്‍ജിത സ്വത്ത് ) അവന് നിങ്ങള്‍ക്ക് നേരത്തെ തന്നെ തന്നിരിക്കുകയാണ്. ജനങ്ങളുടെ കൈകളെ നിങ്ങളില്‍ നിന്ന് അവന് തടയുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് അതൊരു ദൃഷ്ടാന്തമായിരിക്കുവാനും, നേരായ പാതയിലേക്ക് നിങ്ങളെ അവന് നയിക്കുവാനും വേണ്ടി.48-20<br />
<br />
وَأُخْرَىٰ لَمْ تَقْدِرُواْ عَلَيْهَا قَدْ أَحَاطَ ٱللَّهُ بِهَا وَكَانَ ٱللَّهُ عَلَىٰ كُلِّ شَيْءٍ قَدِيراً <br />
നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത മറ്റു നേട്ടങ്ങളും (അവന് വാഗ്ദാനം ചെയ്തിരിക്കുന്നു.) അല്ലാഹു അവരെ വലയം ചെയ്തിരിക്കുകയാണ്. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.48-21<br />
<br />
وَلَوْ قَـٰتَلَكُمُ ٱلَّذِينَ كفَرُواْ لَوَلَّوُاْ ٱلأَدْبَارَ ثُمَّ لاَ يَجِدُونَ وَلِيّاً وَلاَ نَصِيراً<br />
ആ സത്യനിഷേധികള്‍ നിങ്ങളോട് യുദ്ധത്തില്‍ ഏര്‍പെട്ടിരുന്നെങ്കില്‍ തന്നെ അവര്‍ പിന്തിരിഞ്ഞ് ഓടുമായിരുന്നു. പിന്നീട് ഒരു സംരക്ഷകനെയോ, സഹായിയെയോ അവര്‍ കണ്ടെത്തുകയുമില്ല.48-22<br />
<br />
إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ آمَنُواْ بِٱللَّهِ وَرَسُولِهِ ثُمَّ لَمْ يَرْتَابُواْ وَجَاهَدُواْ بِأَمْوَالِهِمْ وَأَنفُسِهِمْ فِي سَبِيلِ ٱللَّهِ أُوْلَـٰئِكَ هُمُ ٱلصَّادِقُونَ<br />
അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവര്‍ തന്നെയാകുന്നു സത്യവാന്മാര്.49-15<br />
<br />
هُوَ ٱلَّذِيۤ أَخْرَجَ ٱلَّذِينَ كَفَرُواْ مِنْ أَهْلِ ٱلْكِتَابِ مِن دِيَارِهِمْ لأَوَّلِ ٱلْحَشْرِ مَا ظَنَنتُمْ أَن يَخْرُجُواْ وَظَنُّوۤاْ أَنَّهُمْ مَّانِعَتُهُمْ حُصُونُهُم مِّنَ ٱللَّهِ فَأَتَاهُمُ ٱللَّهُ مِنْ حَيْثُ لَمْ يَحْتَسِبُواْ وَقَذَفَ فِي قُلُوبِهِمُ ٱلرُّعْبَ يُخْرِبُونَ بُيُوتَهُمْ بِأَيْدِيهِمْ وَأَيْدِي ٱلْمُؤْمِنِينَ فَٱعْتَبِرُواْ يٰأُوْلِي ٱلأَبْصَارِ <br />
വേദക്കാരില്‍ പെട്ട സത്യനിഷേധികളെ ഒന്നാമത്തെ തുരത്തിയോടിക്കലില്‍ തന്നെ അവരുടെ വീടുകളില്‍ നിന്നു പുറത്തിറക്കിയവന്‍ അവനാകുന്നു. അവര്‍ പുറത്തിറങ്ങുമെന്ന് നിങ്ങള്‍ വിചാരിച്ചിരുന്നില്ല. തങ്ങളുടെ കോട്ടകള്‍ അല്ലാഹുവില്‍ നിന്ന് തങ്ങളെ പ്രതിരോധിക്കുമെന്ന് അവര്‍ വിചാരിച്ചിരുന്നു. എന്നാല്‍ അവര്‍ കണക്കാക്കാത്ത വിധത്തില്‍ അല്ലാഹു അവരുടെ അടുക്കല്‍ ചെല്ലുകയും അവരുടെ മനസ്സുകളില്‍ ഭയം ഇടുകയും ചെയ്തു. അവര്‍ സ്വന്തം കൈകള്‍കൊണ്ടും സത്യവിശ്വാസികളുടെ കൈകള്‍കൊണ്ടും അവരുടെ വീടുകള്‍ നശിപ്പിച്ചിരുന്നു. ആകയാല്‍ കണ്ണുകളുള്ളവരേ, നിങ്ങള്‍ ഗുണപാഠം ഉള്‍കൊള്ളുക.59-2<br />
<br />
وَلَوْلاَ أَن كَتَبَ ٱللَّهُ عَلَيْهِمُ ٱلْجَلاَءَ لَعَذَّبَهُمْ فِي ٱلدُّنْيَا وَلَهُمْ فِي ٱلآخِرَةِ عَذَابُ ٱلنَّارِ <br />
അല്ലാഹു അവരുടെ മേല്‍ നാടുവിട്ടുപോക്ക് വിധിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഇഹലോകത്ത് വെച്ച് അവന് അവരെ ശിക്ഷിക്കുമായിരുന്നു.പരലോകത്ത് അവര്‍ക്കു നരകശിക്ഷയുമുണ്ട്.59-3<br />
<br />
مَا قَطَعْتُمْ مِّن لِّينَةٍ أَوْ تَرَكْتُمُوهَا قَآئِمَةً عَلَىٰ أُصُولِهَا فَبِإِذْنِ ٱللَّهِ وَلِيُخْزِيَ ٱلْفَاسِقِينَ<br />
നിങ്ങള്‍ വല്ല ഈന്തപ്പനയും മുറിക്കുകയോ അല്ലെങ്കില്‍ അവയെ അവയുടെ മുരടുകളില്‍ നില്ക്കാന് വിടുകയോ ചെയ്യുന്ന പക്ഷം അത് അല്ലാഹുവിന്റെ അനുമതി പ്രകാരമാണ്. അധര്‍മ്മകാരികളെ അപമാനപ്പെടുത്തുവാന്‍ വേണ്ടിയുമാണ്. 59-5<br />
<br />
وَمَآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِ مِنْهُمْ فَمَآ أَوْجَفْتُمْ عَلَيْهِ مِنْ خَيْلٍ وَلاَ رِكَابٍ وَلَـٰكِنَّ ٱللَّهَ يُسَلِّطُ رُسُلَهُ عَلَىٰ مَن يَشَآءُ وَٱللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ <br />
അവരില്‍ നിന്ന് ( യഹൂദരില്‍ നിന്ന് ) അല്ലാഹു അവന്റെ റസൂലിന് കൈവരുത്തി കൊടുത്തതെന്തോ അതിനായി നിങ്ങള്‍ കുതിരകളെയോ ഒട്ടകങ്ങളെയോ ഓടിക്കുകയുണ്ടായിട്ടില്ല.പക്ഷെ, അല്ലാഹു അവന്റെ ദൂതന്മാരെ അവന് ഉദ്ദേശിക്കുന്നവരുടെ നേര്‍ക്ക് അധികാരപ്പെടുത്തി അയക്കുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.59-6<br />
<br />
مَّآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِ مِنْ أَهْلِ ٱلْقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِي ٱلْقُرْبَىٰ وَٱلْيَتَامَىٰ وَٱلْمَسَاكِينِ وَٱبْنِ ٱلسَّبِيلِ كَيْ لاَ يَكُونَ دُولَةً بَيْنَ ٱلأَغْنِيَآءِ مِنكُمْ وَمَآ آتَاكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَٱنتَهُواْ وَٱتَّقُواْ ٱللَّهَ إِنَّ ٱللَّهَ شَدِيدُ ٱلْعِقَابِ <br />
അല്ലാഹു അവന്റെ റസൂലിന് വിവിധ രാജ്യക്കാരില്‍ നിന്ന് കൈവരുത്തി കൊടുത്തതെന്തോ അത് അല്ലാഹുവിനും റസൂലിനും അടുത്ത കുടുംബങ്ങള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാകുന്നു. അത് ( ധനം ) നിങ്ങളില്‍ നിന്നുള്ള ധനികന്മാര്ക്കിടയില് മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാവാതിരിക്കാന്‍ വേണ്ടിയാണത്. നിങ്ങള്‍ക്കു റസൂല്‍ നല്കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.59-7<br />
<br />
يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَوَلَّوْاْ قوْماً غَضِبَ ٱللَّهُ عَلَيْهِمْ قَدْ يَئِسُواْ مِنَ ٱلآخِرَةِ كَمَا يَئِسَ ٱلْكُفَّارُ مِنْ أَصْحَابِ ٱلْقُبُورِ <br />
സത്യവിശ്വാസികളേ, അല്ലാഹു കോപിച്ചിട്ടുള്ള ഒരു ജനതയോട് നിങ്ങള്‍ മൈത്രിയില്‍ ഏര്‍പെടരുത്. ഖബ്റുകളിലുള്ളവരെ സംബന്ധിച്ച് അവിശ്വാസികള്‍ നിരാശപ്പെട്ടത് പോലെ പരലോകത്തെപ്പറ്റി അവര്‍ നിരാശപ്പെട്ടുകഴിഞ്ഞിരിക്കുന്നു.60-13<br />
<br />
إِنَّ ٱللَّهَ يُحِبُّ ٱلَّذِينَ يُقَاتِلُونَ فِي سَبِيلِهِ صَفّاً كَأَنَّهُم بُنْيَانٌ مَّرْصُوصٌ <br />
( കല്ലുകള്‍ ) സുദൃഢമായി സംയോജിപ്പിച്ച ഒരു മതില് പോലെ അണിചേര്‍ന്നുകൊണ്ട് തന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു.61-4<br />
<br />
يٰأَيُّهَا ٱلنَّبِيُّ جَاهِدِ ٱلْكُفَّارَ وَٱلْمُنَافِقِينَ وَٱغْلُظْ عَلَيْهِمْ وَمَأْوَاهُمْ جَهَنَّمُ وَبِئْسَ ٱلْمَصِيرُ <br />
ഓ; നബീ, സത്യനിഷേധികളോടും കപടവിശ്വാസികളോടും നീ സമരം ചെയ്യുകയും അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക. അവരുടെ സങ്കേതം നരകമാകുന്നു. എത്തിച്ചേരാനുള്ള ആ സ്ഥലം എത്രയോ ചീത്ത!66-9ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com21tag:blogger.com,1999:blog-8292998871248076940.post-8718156133049981282009-12-18T01:37:00.000-08:002009-12-18T01:42:52.372-08:00കുര് ആനിലെ കഴുത്തറുപ്പന്‍ വെളിപാടുകള്‍ !കുര് ആനിലെ കഴുത്തറുപ്പന്‍ വെളിപാടുകള്‍ !<br /><br />[ : K 002:178-179, 190-191, 193-194, 216-218, 244; 003:121-126, 140-143, 146, 152-158, 165-167,169, 172-173, 195; 004:071-072, 074-077, 084, 089-091, 094-095,100-104; 005:033, 035, 082; 008:001, 005, 007, 009-010, 012, 015-017, 039-048,057-060, 065-075; 009:005, 012-014, 016, 019-020, 024-026, 029,036, 038-039, 041, 044, 052, 073, 081, 083,086, 088, 092, 111, 120, 122-123; 016:110; 022:039, 058, 078; 024:053, 055; 025:052; 029:006, 069; 033:015, 018, 020, 023, 025-027, 050; 042:039; 047:004, 020, 035; 048:015-024; 049:015; 059:002, 005-008, 014; 060:009; 061:004, 011, 013; 063:004; 064:014; 066:009; 073:020; 076:008]<br /><br /><br />ആദ്യത്തെ 3 അധ്യായങ്ങളില്‍ മാത്രം അത്തരത്തിലുള്ള നൂറോളം വാക്യങ്ങളുണ്ട്. അവയില്‍ ചിലതു കാണുക: - <br /><br />يٰأَيُّهَا ٱلَّذِينَ آمَنُواْ كُتِبَ عَلَيْكُمُ ٱلْقِصَاصُ فِي ٱلْقَتْلَى ٱلْحُرُّ بِالْحُرِّ وَٱلْعَبْدُ بِٱلْعَبْدِ وَٱلأُنثَىٰ بِٱلأُنْثَىٰ فَمَنْ عُفِيَ لَهُ مِنْ أَخِيهِ شَيْءٌ فَٱتِّبَاعٌ بِٱلْمَعْرُوفِ وَأَدَآءٌ إِلَيْهِ بِإِحْسَانٍ ذٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ فَمَنِ ٱعْتَدَىٰ بَعْدَ ذٰلِكَ فَلَهُ عَذَابٌ أَلِيمٌ <br />സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ പ്രതികാരക്കൊല നടപ്പാക്കുക എന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും ( കൊല്ലപ്പെടേണ്ടതാണ്. ) ഇനി അവന്ന് ( കൊലയാളിക്ക് ) തന്റെസഹോദരന്റെപക്ഷത്ത് നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന് മര്യാദ പാലിക്കുകയും, നല്ല നിലയില്‍ ( നഷ്ടപരിഹാരം ) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.2-178<br /><br />وَلَكُمْ فِي ٱلْقِصَاصِ حَيَٰوةٌ يٰأُولِي ٱلأَلْبَابِ لَعَلَّكُمْ تَتَّقُونَ <br />ബുദ്ധിമാന്മാരേ, ( അങ്ങനെ )പ്രതികാരം നല്കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെനിലനില്‍പ്. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ ( ഈ നിയമനിര്‍ദേശങ്ങള്‍ ). 2-179.<br /><br />وَقَاتِلُواْ فِي سَبِيلِ ٱللَّهِ ٱلَّذِينَ يُقَاتِلُونَكُمْ وَلاَ تَعْتَدُوۤاْ إِنَّ ٱللَّهَ لاَ يُحِبُّ ٱلْمُعْتَدِينَ<br />നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെമാര്ഗത്തില് നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ.2-190<br /><br />وَٱقْتُلُوهُمْ حَيْثُ ثَقِفْتُمُوهُم وَأَخْرِجُوهُمْ مِّنْ حَيْثُ أَخْرَجُوكُمْ وَٱلْفِتْنَةُ أَشَدُّ مِنَ ٱلْقَتْلِ وَلاَ تُقَاتِلُوهُمْ عِنْدَ ٱلْمَسْجِدِ ٱلْحَرَامِ حَتَّىٰ يُقَاتِلُوكُمْ فِيهِ فَإِن قَاتَلُوكُمْ فَٱقْتُلُوهُمْ كَذَلِكَ جَزَآءُ ٱلْكَافِرِينَ <br />അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത് നിന്ന് നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. ( കാരണം, അവര്‍ നടത്തുന്ന ) ഫിത്ന[associating partners with Allah and worshipping idols ] കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത് വെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്; അവര്‍ നിങ്ങളോട് അവിടെ വെച്ച് യുദ്ധം ചെയ്യുന്നത് വരെ. ഇനി അവര്‍ നിങ്ങളോട് ( അവിടെ വെച്ച് ) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ് സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം.2-191<br /><br />وَقَاتِلُوهُمْ حَتَّىٰ لاَ تَكُونَ فِتْنَةٌ وَيَكُونَ ٱلدِّينُ للَّهِ فَإِنِ ٱنْتَهَواْ فَلاَ عُدْوَانَ إِلاَّ عَلَى ٱلظَّالِمِينَ<br />ഫിത്ന ഇല്ലാതാവുകയും, മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ ( യുദ്ധത്തില്‍ നിന്ന് ) വിരമിക്കുകയാണെങ്കില്‍ ( അവരിലെ ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.2-193<br /><br />ٱلشَّهْرُ ٱلْحَرَامُ بِٱلشَّهْرِ ٱلْحَرَامِ وَٱلْحُرُمَاتُ قِصَاصٌ فَمَنِ ٱعْتَدَىٰ عَلَيْكُمْ فَٱعْتَدُواْ عَلَيْهِ بِمِثْلِ مَا ٱعْتَدَىٰ عَلَيْكُمْ وَٱتَّقُواْ ٱللَّهَ وَٱعْلَمُواْ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ <br />വിലക്കപ്പെട്ടമാസത്തി (ലെ യുദ്ധത്തി) ന് വിലക്കപ്പെട്ടമാസത്തില്‍ തന്നെ ( തിരിച്ചടിക്കുക. ) വിലക്കപ്പെട്ട മറ്റു കാര്യങ്ങള്‍ ലംഘിക്കുമ്പോഴും ( അങ്ങനെത്തന്നെ ) പ്രതിക്രിയ ചെയ്യേണ്ടതാണ്. അപ്രകാരം നിങ്ങള്‍ക്കെതിരെ ആര് അതിക്രമം കാണിച്ചാലും അവന് നിങ്ങളുടെ നേര്‍ക്ക് കാണിച്ച അതിക്രമത്തിന് തുല്യമായി അവന്റെനേരെയും അതിക്രമം കാണിച്ചുകൊള്ളുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.2-194<br /><br />كُتِبَ عَلَيْكُمُ ٱلْقِتَالُ وَهُوَ كُرْهٌ لَّكُمْ وَعَسَىٰ أَن تَكْرَهُواْ شَيْئاً وَهُوَ خَيْرٌ لَّكُمْ وَعَسَىٰ أَن تُحِبُّواْ شَيْئاً وَهُوَ شَرٌّ لَّكُمْ وَٱللَّهُ يَعْلَمُ وَأَنْتُمْ لاَ تَعْلَمُونَ<br />യുദ്ധം ചെയ്യാന്‍ നിങ്ങള്‍ക്കിതാ നിര്‍ബന്ധ കല്പന നല്കപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങള്‍ക്ക് അനിഷ്ടകരമാകുന്നു. എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും ( യഥാര്‍ത്ഥത്തില്‍ ) അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും ( യഥാര്‍ത്ഥത്തില്‍ ) നിങ്ങള്‍ക്കത് ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.2-216<br /><br />يَسْأَلُونَكَ عَنِ ٱلشَّهْرِ ٱلْحَرَامِ قِتَالٍ فِيهِ قُلْ قِتَالٌ فِيهِ كَبِيرٌ وَصَدٌّ عَن سَبِيلِ ٱللَّهِ وَكُفْرٌ بِهِ وَٱلْمَسْجِدِ ٱلْحَرَامِ وَإِخْرَاجُ أَهْلِهِ مِنْهُ أَكْبَرُ عِندَ ٱللَّهِ وَٱلْفِتْنَةُ أَكْبَرُ مِنَ ٱلْقَتْلِ وَلاَ يَزَالُونَ يُقَاتِلُونَكُمْ حَتَّىٰ يَرُدُّوكُمْ عَن دِينِكُمْ إِن اسْتَطَاعُواْ وَمَن يَرْتَدِدْ مِنْكُمْ عَن دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُوْلۤـٰئِكَ حَبِطَتْ أَعْمَالُهُمْ فِي ٱلدُّنْيَا وَٱلآخِرَةِ وَأُوْلۤـٰئِكَ أَصْحَابُ ٱلنَّارِ هُمْ فِيهَا خَالِدُونَ <br />വിലക്കപ്പെട്ടമാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാകുന്നു. എന്നാല്‍ അല്ലാഹുവിന്റെമാര്ഗത്തില് നിന്ന് ( ജനങ്ങളെ ) തടയുന്നതും, അവനില്‍ അവിശ്വസിക്കുന്നതും, മസ്ജിദുല്‍ ഹറാമില്‍ നിന്നു ( ജനങ്ങളെ ) തടയുന്നതും, അതിന്റെഅവകാശികളെ അവിടെ നിന്ന് പുറത്താക്കുന്നതും അല്ലാഹുവിന്റെഅടുക്കല്‍ കൂടുതല്‍ ഗൌരവമുള്ളതാകുന്നു. കുഴപ്പം കൊലയേക്കാള്‍ ഗുരുതരമാകുന്നു. അവര്‍ക്ക് സാധിക്കുകയാണെങ്കില്‍ നിങ്ങളുടെ മതത്തില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നത് വരെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടിരിക്കും. നിങ്ങളില്‍ നിന്നാരെങ്കിലും തന്റെമതത്തില്‍ നിന്ന് പിന്മാറി സത്യനിഷേധിയായിക്കൊണ്ട് മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കര്‍മ്മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. 2-217<br /><br />إِنَّ ٱلَّذِينَ ءَامَنُواْ وَٱلَّذِينَ هَاجَرُواْ وَجَٰهَدُواْ فِي سَبِيلِ ٱللَّهِ أُوْلۤـٰئِكَ يَرْجُونَ رَحْمَتَ ٱللَّهِ وَٱللَّهُ غَفُورٌ رَّحِيمٌ<br />വിശ്വസിക്കുകയും, സ്വദേശം വെടിയുകയും, അല്ലാഹുവിന്റെമാര്ഗത്തില് ജിഹാദില്‍ ഏര്‍പെടുകയും ചെയ്തവരാരോ അവര്‍ അല്ലാഹുവിന്റെകാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. 2-218<br /><br />وَقَٰتِلُواْ فِي سَبِيلِ اللَّهِ وَٱعْلَمُوۤاْ أَنَّ ٱللَّهَ سَمِيعٌ عَلِيمٌ <br />അല്ലാഹുവിന്റെമാര്ഗത്തില് നിങ്ങള്‍ യുദ്ധം ചെയ്യുക. അല്ലാഹു ( എല്ലാം ) കേള്‍ക്കുന്നവനും അറിയുന്നവനുമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.2-244<br /><br />وَإِذْ غَدَوْتَ مِنْ أَهْلِكَ تُبَوِّىءُ ٱلْمُؤْمِنِينَ مَقَاعِدَ لِلْقِتَالِ وَٱللَّهُ سَمِيعٌ عَلِيمٌ<br />( നബിയേ, ) സത്യവിശ്വാസികള്‍ക്ക് യുദ്ധത്തിനുള്ള താവളങ്ങള്‍ സൌകര്യപ്പെടുത്തികൊടുക്കുവാനായി നീ സ്വന്തം കുടുംബത്തില്‍ നിന്ന് കാലത്തു പുറപ്പെട്ടുപോയ സന്ദര്‍ഭം ഓര്‍ക്കുക. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.3-121<br /><br />وَلَقَدْ نَصَرَكُمُ ٱللَّهُ بِبَدْرٍ وَأَنْتُمْ أَذِلَّةٌ فَٱتَّقُواْ ٱللَّهَ لَعَلَّكُمْ تَشْكُرُونَ<br />നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം.3-123<br /><br />إِذْ تَقُولُ لِلْمُؤْمِنِينَ أَلَنْ يَكْفِيكُمْ أَن يُمِدَّكُمْ رَبُّكُمْ بِثَلاَثَةِ ءَالَٰفٍ مِّنَ ٱلْمَلاۤئِكَةِ مُنزَلِينَ <br />( നബിയേ, ) നിങ്ങളുടെ രക്ഷിതാവ് മുവ്വായിരം മലക്കുകളെ ഇറക്കികൊണ്ട് നിങ്ങളെ സഹായിക്കുക എന്നത് നിങ്ങള്‍ക്ക് മതിയാവുകയില്ലേ എന്ന് നീ സത്യവിശ്വാസികളോട് പറഞ്ഞിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. )3-124<br /><br />بَلَىۤ إِن تَصْبِرُواْ وَتَتَّقُواْ وَيَأْتُوكُمْ مِّن فَوْرِهِمْ هَـٰذَا يُمْدِدْكُمْ رَبُّكُمْ بِخَمْسَةِ ءَالَٰفٍ مِّنَ ٱلْمَلاۤئِكَةِ مُسَوِّمِينَ <br />( പിന്നീട് അല്ലാഹു വാഗ്ദാനം ചെയ്തു: ) അതെ, നിങ്ങള്‍ ക്ഷമിക്കുകയും, സൂക്ഷ്മത പാലിക്കുകയും, നിങ്ങളുടെ അടുക്കല്‍ ശത്രുക്കള്‍ ഈ നിമിഷത്തില്‍ തന്നെ വന്നെത്തുകയുമാണെങ്കില്‍ നിങ്ങളുടെ രക്ഷിതാവ് പ്രത്യേക അടയാളമുള്ള അയ്യായിരം മലക്കുകള്‍ മുഖേന നിങ്ങളെ സഹായിക്കുന്നതാണ്.3-125<br /><br />وَمَا جَعَلَهُ ٱللَّهُ إِلاَّ بُشْرَىٰ لَكُمْ وَلِتَطْمَئِنَّ قُلُوبُكُمْ بِهِ وَمَا ٱلنَّصْرُ إِلاَّ مِنْ عِندِ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ <br />നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയായിക്കൊണ്ടും, നിങ്ങളുടെ മനസ്സുകള്‍ സമാധാനപ്പെടുവാന്‍ വേണ്ടിയും മാത്രമാണ് അല്ലാഹു പിന്‍ബലം നല്‍കിയത്. ( സാക്ഷാല്‍ ) സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നുമാത്രമാകുന്നു.3-126<br /> <br />إِن يَمْسَسْكُمْ قَرْحٌ فَقَدْ مَسَّ ٱلْقَوْمَ قَرْحٌ مِّثْلُهُ وَتِلْكَ ٱلأَيَّامُ نُدَاوِلُهَا بَيْنَ ٱلنَّاسِ وَلِيَعْلَمَ ٱللَّهُ ٱلَّذِينَ آمَنُواْ وَيَتَّخِذَ مِنكُمْ شُهَدَآءَ وَٱللَّهُ لاَ يُحِبُّ ٱلظَّالِمِينَ<br />നിങ്ങള്‍ക്കിപ്പോള്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ ( മുമ്പ് ) അക്കൂട്ടര്‍ക്കും അതുപോലെ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ആ ( യുദ്ധ ) ദിവസങ്ങളിലെ ജയാപജയങ്ങള്‍ ആളുകള്‍ക്കിടയില്‍ നാം മാറ്റിക്കൊണ്ടിരിക്കുന്നതാണ്. വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയുവാനും, നിങ്ങളില്‍ നിന്ന് രക്തസാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കുവാനും കൂടിയാണത്. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല.3-140<br /><br />وَلِيُمَحِّصَ ٱللَّهُ ٱلَّذِينَ آمَنُواْ وَيَمْحَقَ ٱلْكَافِرِينَ<br />അല്ലാഹു സത്യവിശ്വാസികളെ ശുദ്ധീകരിച്ചെടുക്കുവാന്‍ വേണ്ടിയും, സത്യനിഷേധികളെ ക്ഷയിപ്പിക്കുവാന്‍ വേണ്ടിയും കൂടിയാണത്.3-141<br /> <br />أَمْ حَسِبْتُمْ أَن تَدْخُلُواْ ٱلْجَنَّةَ وَلَمَّا يَعْلَمِ ٱللَّهُ ٱلَّذِينَ جَاهَدُواْ مِنكُمْ وَيَعْلَمَ ٱلصَّابِرِينَ <br />അതല്ല, നിങ്ങളില്‍ നിന്ന് ധര്‍മ്മസമരത്തില്‍ ഏര്‍പെട്ടവരെയും ക്ഷമാശീലരെയും അല്ലാഹു തിരിച്ചറിഞ്ഞിട്ടല്ലാതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിച്ചുകളയാമെന്ന് നിങ്ങള്‍ വിചാരിച്ചിരിക്കയാണോ?3-142<br /><br />وَلَقَدْ كُنْتُمْ تَمَنَّوْنَ ٱلْمَوْتَ مِن قَبْلِ أَن تَلْقَوْهُ فَقَدْ رَأَيْتُمُوهُ وَأَنْتُمْ تَنظُرُونَ <br />നിങ്ങള്‍ മരണത്തെ നേരില്‍ കാണുന്നതിന് മുമ്പ് നിങ്ങളതിന് കൊതിക്കുന്നവരായിരുന്നു. ഇപ്പോളിതാ നിങ്ങള്‍ നോക്കിനില്‍ക്കെത്തന്നെ അത് നിങ്ങള്‍ കണ്ടു കഴിഞ്ഞു.3-143<br /><br /> وَكَأَيِّن مِّن نَّبِيٍّ قَاتَلَ مَعَهُ رِبِّيُّونَ كَثِيرٌ فَمَا وَهَنُواْ لِمَآ أَصَابَهُمْ فِي سَبِيلِ ٱللَّهِ وَمَا ضَعُفُواْ وَمَا ٱسْتَكَانُواْ وَٱللَّهُ يُحِبُّ ٱلصَّابِرِينَ <br />എത്രയെത്ര പ്രവാചകന്മാരോടൊപ്പം അനേകം ദൈവദാസന്മാര് യുദ്ധം ചെയ്തിട്ടുണ്ട്. എന്നിട്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങള്‍ക്ക് നേരിട്ട യാതൊന്നു കൊണ്ടും അവര്‍ തളര്‍ന്നില്ല. അവര്‍ ദൌര്‍ബല്യം കാണിക്കുകയോ ഒതുങ്ങികൊടുക്കുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു. 3-146<br /><br />وَلَقَدْ صَدَقَكُمُ ٱللَّهُ وَعْدَهُ إِذْ تَحُسُّونَهُمْ بِإِذْنِهِ حَتَّىٰ إِذَا فَشِلْتُمْ وَتَنَازَعْتُمْ فِي ٱلأَمْرِ وَعَصَيْتُمْ مِّن بَعْدِ مَآ أَرَاكُمْ مَّا تُحِبُّونَ مِنكُم مَّن يُرِيدُ الدُّنْيَا وَمِنكُم مَّن يُرِيدُ ٱلآخِرَةَ ثُمَّ صَرَفَكُمْ عَنْهُمْ لِيَبْتَلِيَكُمْ وَلَقَدْ عَفَا عَنْكُمْ وَٱللَّهُ ذُو فَضْلٍ عَلَى ٱلْمُؤْمِنِينَ <br />അല്ലാഹുവിന്റെ അനുമതി പ്രകാരം നിങ്ങളവരെ കൊന്നൊടുക്കിക്കൊണ്ടിരുന്നപ്പോള്‍ നിങ്ങളോടുള്ള അല്ലാഹുവിന്റെ വാഗ്ദാനത്തില്‍ അവന് സത്യം പാലിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ ഭീരുത്വം കാണിക്കുകയും, കാര്യനിര്‍വഹണത്തില്‍ അന്യോന്യം പിണങ്ങുകയും, നിങ്ങള്‍ ഇഷ്ടപ്പെടുന്ന നേട്ടം അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചുതന്നതിന് ശേഷം നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തപ്പോഴാണ് ( കാര്യങ്ങള്‍ നിങ്ങള്‍ക്കെതിരായത്. ) നിങ്ങളില്‍ ഇഹലോകത്തെ ലക്ഷ്യമാക്കുന്നവരുണ്ട്. പരലോകത്തെ ലക്ഷ്യമാക്കുന്നവരും നിങ്ങളിലുണ്ട്. അനന്തരം നിങ്ങളെ പരീക്ഷിക്കുവാനായി അവരില്‍ ( ശത്രുക്കളില്‍ ) നിന്ന് നിങ്ങളെ അല്ലാഹു പിന്തിരിപ്പിച്ചുകളഞ്ഞു. എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് തന്നിരിക്കുന്നു. അല്ലാഹു സത്യവിശ്വാസികളോട് ഔദാര്യം കാണിക്കുന്നവനാകുന്നു.3-152<br /><br />إِذْ تُصْعِدُونَ وَلاَ تَلْوُونَ عَلَىٰ أحَدٍ وَٱلرَّسُولُ يَدْعُوكُمْ فِيۤ أُخْرَٰكُمْ فَأَثَـٰبَكُمْ غَمّاًً بِغَمٍّ لِّكَيْلاَ تَحْزَنُواْ عَلَىٰ مَا فَاتَكُمْ وَلاَ مَآ أَصَـٰبَكُمْ وَٱللَّهُ خَبِيرٌ بِمَا تَعْمَلُونَ <br />ആരെയും തിരിഞ്ഞ് നോക്കാതെ നിങ്ങള്‍ ( പടക്കളത്തില്‍നിന്നു ) ഓടിക്കയറിയിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) റസൂല്‍ പിന്നില്‍ നിന്ന് നിങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. അങ്ങനെ അല്ലാഹു നിങ്ങള്‍ക്കു ദുഃഖത്തിനുമേല്‍ ദുഃഖം പ്രതിഫലമായി നല്കി. നഷ്ടപ്പെട്ടുപോകുന്ന നേട്ടത്തിന്റെ പേരിലോ, നിങ്ങളെ ബാധിക്കുന്ന ആപത്തിന്റെ പേരിലോ നിങ്ങള്‍ ദുഃഖിക്കുവാന്‍ ഇടവരാതിരിക്കുന്നതിനുവേണ്ടിയാണിത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു. 3-153<br /><br />ثُمَّ أَنزَلَ عَلَيْكُمْ مِّن بَعْدِ ٱلْغَمِّ أَمَنَةً نُّعَاساً يَغْشَىٰ طَآئِفَةً مِّنْكُمْ وَطَآئِفَةٌ قَدْ أَهَمَّتْهُمْ أَنْفُسُهُمْ يَظُنُّونَ بِٱللَّهِ غَيْرَ ٱلْحَقِّ ظَنَّ ٱلْجَٰهِلِيَّةِ يَقُولُونَ هَل لَّنَا مِنَ ٱلأَمْرِ مِن شَيْءٍ قُلْ إِنَّ ٱلأَمْرَ كُلَّهُ للَّهِ يُخْفُونَ فِيۤ أَنْفُسِهِم مَّا لاَ يُبْدُونَ لَكَ يَقُولُونَ لَوْ كَانَ لَنَا مِنَ ٱلأَمْرِ شَيْءٌ مَّا قُتِلْنَا هَٰهُنَا قُل لَّوْ كُنتُمْ فِي بُيُوتِكُمْ لَبَرَزَ ٱلَّذِينَ كُتِبَ عَلَيْهِمُ ٱلْقَتْلُ إِلَىٰ مَضَاجِعِهِمْ وَلِيَبْتَلِيَ ٱللَّهُ مَا فِي صُدُورِكُمْ وَلِيُمَحِّصَ مَا فِي قُلُوبِكُمْ وَٱللَّهُ عَلِيمٌ بِذَاتِ ٱلصُّدُورِ<br />പിന്നീട് ആ ദുഃഖത്തിനു ശേഷം അല്ലാഹു നിങ്ങള്‍ക്കൊരു നിര്‍ഭയത്വം അഥവാ മയക്കം ഇറക്കിത്തന്നു. ആ മയക്കം നിങ്ങളില്‍ ഒരു വിഭാഗത്തെ പൊതിയുകയായിരുന്നു. വേറെ ഒരു വിഭാഗമാകട്ടെ സ്വന്തം ദേഹങ്ങളെപ്പറ്റിയുള്ള ചിന്തയാല്‍ അസ്വസ്ഥരായിരുന്നു. അല്ലാഹുവെ പറ്റി അവര്‍ ധരിച്ചിരുന്നത് സത്യവിരുദ്ധമായ അനിസ്ലാമിക ധാരണയായിരുന്നു. അവര്‍ പറയുന്നു: കാര്യത്തില്‍ നമുക്ക് വല്ല സ്വാധീനവുമുണ്ടോ? ( നബിയേ, ) പറയുക: കാര്യമെല്ലാം അല്ലാഹുവിന്റെ അധീനത്തിലാകുന്നു. നിന്നോടവര്‍ വെളിപ്പെടുത്തുന്നതല്ലാത്ത മറ്റെന്തോ മനസ്സുകളില്‍ അവര്‍ ഒളിച്ചു വെക്കുന്നു. അവര്‍ പറയുന്നു: കാര്യത്തില്‍ നമുക്ക് വല്ല സ്വാധീനവുമുണ്ടായിരുന്നുവെങ്കില്‍ നാം ഇവിടെ വെച്ച് കൊല്ലപ്പെടുമായിരുന്നില്ല. ( നബിയേ, ) പറയുക: നിങ്ങള്‍ സ്വന്തം വീടുകളില്‍ ആയിരുന്നാല്‍ പോലും കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങള്‍ മരിച്ചുവീഴുന്ന സ്ഥാനങ്ങളിലേക്ക് ( സ്വയം ) പുറപ്പെട്ട് വരുമായിരുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു പരീക്ഷിച്ചറിയുവാന്‍ വേണ്ടിയും, നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് ശുദ്ധീകരിച്ചെടുക്കുവാന്‍ വേണ്ടിയുമാണിതെല്ലാം. മനസ്സുകളിലുള്ളതെല്ലാം അറിയുന്നവനാകുന്നു അല്ലാഹു.3-154<br /><br />إِنَّ ٱلَّذِينَ تَوَلَّوْاْ مِنكُمْ يَوْمَ ٱلْتَقَى ٱلْجَمْعَانِ إِنَّمَا ٱسْتَزَلَّهُمُ ٱلشَّيْطَانُ بِبَعْضِ مَا كَسَبُواْ وَلَقَدْ عَفَا ٱللَّهُ عَنْهُمْ إِنَّ ٱللَّهَ غَفُورٌ حَلِيمٌ <br />രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസം നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് പിന്തിരിഞ്ഞ് ഓടിയവരെ തങ്ങളുടെ ചില ചെയ്തികള്‍ കാരണമായി പിശാച് വഴിതെറ്റിക്കുകയാണുണ്ടായത്. അല്ലാഹു അവര്‍ക്ക് മാപ്പുനല്‍കിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു.3-155<br /><br />يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَكُونُواْ كَٱلَّذِينَ كَفَرُواْ وَقَالُواْ لإِخْوَانِهِمْ إِذَا ضَرَبُواْ فِي ٱلأَرْضِ أَوْ كَانُواْ غُزًّى لَّوْ كَانُواْ عِنْدَنَا مَا مَاتُواْ وَمَا قُتِلُواْ لِيَجْعَلَ ٱللَّهُ ذٰلِكَ حَسْرَةً فِي قُلُوبِهِمْ وَٱللَّهُ يُحْيِـي وَيُمِيتُ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ<br />സത്യവിശ്വാസികളേ, നിങ്ങള്‍ ( ചില ) സത്യനിഷേധികളെപ്പോലെയാകരുത്. തങ്ങളുടെ സഹോദരങ്ങള്‍ യാത്രപോകുകയോ, യോദ്ധാക്കളായി പുറപ്പെടുകയോ ചെയ്തിട്ട് മരണമടയുകയാണെങ്കില്‍ അവര്‍ പറയും: ഇവര്‍ ഞങ്ങളുടെ അടുത്തായിരുന്നെങ്കില്‍ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ഇല്ലായിരുന്നു. അങ്ങനെ അല്ലാഹു അത് അവരുടെ മനസ്സുകളില്‍ ഒരു ഖേദമാക്കിവെക്കുന്നു. അല്ലാഹുവാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനുമത്രെ.3-156<br /><br />وَلَئِنْ قُتِلْتُمْ فِي سَبِيلِ ٱللَّهِ أَوْ مُتُّمْ لَمَغْفِرَةٌ مِّنَ ٱللَّهِ وَرَحْمَةٌ خَيْرٌ مِّمَّا يَجْمَعُونَ<br />നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുകയോ, മരണപ്പെടുകയോ ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന പാപമോചനവും കാരുണ്യവുമാണ് അവര്‍ ശേഖരിച്ച് വെക്കുന്നതിനെക്കാളെല്ലാം ഗുണകരമായിട്ടുള്ളത്.3-157<br /><br />وَلَئِنْ مُّتُّمْ أَوْ قُتِلْتُمْ لإِلَى ٱلله تُحْشَرُونَ <br />നിങ്ങള്‍ മരണപ്പെടുകയാണെങ്കിലും കൊല്ലപ്പെടുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹുവിങ്കലേക്ക് തന്നെയാണ് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നത്.3-158<br /><br />أَوَ لَمَّا أَصَابَتْكُمْ مُّصِيبَةٌ قَدْ أَصَبْتُمْ مِّثْلَيْهَا قُلْتُمْ أَنَّىٰ هَـٰذَا قُلْ هُوَ مِنْ عِندِ أَنْفُسِكُمْ إِنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ <br />നിങ്ങള്‍ക്ക് ഒരു വിപത്ത് നേരിട്ടു. അതിന്റെ ഇരട്ടി നിങ്ങള്‍ ശത്രുക്കള്‍ക്ക് വരുത്തിവെച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും നിങ്ങള്‍ പറയുകയാണോ; ഇതെങ്ങനെയാണ് സംഭവിച്ചത് എന്ന്? ( നബിയേ, ) പറയുക: അത് നിങ്ങളുടെ പക്കല്‍ നിന്ന് തന്നെ ഉണ്ടായതാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു.3-165<br /><br />وَمَآ أَصَابَكُمْ يَوْمَ ٱلْتَقَى ٱلْجَمْعَانِ فَبِإِذْنِ ٱللَّهِ وَلِيَعْلَمَ ٱلْمُؤْمِنِينَ<br />രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടിയ ആ ദിവസം നിങ്ങള്‍ക്ക് ബാധിച്ച വിപത്ത് അല്ലാഹുവിന്റെ അനുമതിയോടെത്തന്നെയാണുണ്ടായത്. സത്യവിശ്വാസികളാരെന്ന് അവന് തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്. 3-166<br /><br />وَلِيَعْلَمَ ٱلَّذِينَ نَافَقُواْ وَقِيلَ لَهُمْ تَعَالَوْاْ قَاتِلُواْ فِي سَبِيلِ ٱللَّهِ أَوِ ٱدْفَعُواْ قَالُواْ لَوْ نَعْلَمُ قِتَالاً لاَّتَّبَعْنَاكُمْ هُمْ لِلْكُفْرِ يَوْمَئِذٍ أَقْرَبُ مِنْهُمْ لِلإِيمَانِ يَقُولُونَ بِأَفْوَاهِهِم مَّا لَيْسَ فِي قُلُوبِهِمْ وَٱللَّهُ أَعْلَمُ بِمَا يَكْتُمُونَ<br />നിങ്ങള്‍ വരൂ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യൂ, അല്ലെങ്കില്‍ ചെറുത്ത് നില്‍ക്കുകയെങ്കിലും ചെയ്യൂ എന്ന് കല്പിക്കപ്പെട്ടാല് യുദ്ധമുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളുടെ പിന്നാലെ വരുമായിരുന്നു എന്ന് പറയുന്ന കാപട്യക്കാരെ അവന് തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്. അന്ന് സത്യവിശ്വാസത്തോടുള്ളതിനെക്കാള്‍ കൂടുതല്‍ അടുപ്പം അവര്‍ക്ക് അവിശ്വാസത്തോടായിരുന്നു. തങ്ങളുടെ വായ്കൊണ്ട് അവര്‍ പറയുന്നത് അവരുടെ ഹൃദയങ്ങളിലില്ലാത്തതാണ്. അവര്‍ മൂടിവെക്കുന്നതിനെപ്പറ്റി അല്ലാഹു കൂടുതല്‍ അറിയുന്നവനാകുന്നു.3-167<br /><br />وَلاَ تَحْسَبَنَّ ٱلَّذِينَ قُتِلُواْ فِي سَبِيلِ ٱللَّهِ أَمْوَاتاً بَلْ أَحْيَاءٌ عِندَ رَبِّهِمْ يُرْزَقُونَ <br />അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച് പോയവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്കപ്പെട്ടിരിക്കുന്നു.3-169<br /><br />ٱلَّذِينَ ٱسْتَجَابُواْ للَّهِ وَٱلرَّسُولِ مِن بَعْدِ مَآ أَصَابَهُمُ ٱلْقَرْحُ لِلَّذِينَ أَحْسَنُواْ مِنْهُمْ وَٱتَّقَواْ أَجْرٌ عَظِيمٌ<br />പരിക്ക് പറ്റിയതിന് ശേഷവും അല്ലാഹുവിന്റെയും റസൂലിന്റെയും കല്പനക്ക് ഉത്തരം ചെയ്തവരാരോ അവരില്‍ നിന്ന് സല്‍കര്‍മ്മകാരികളായിരിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്.3-172<br /><br />ٱلَّذِينَ قَالَ لَهُمُ ٱلنَّاسُ إِنَّ ٱلنَّاسَ قَدْ جَمَعُواْ لَكُمْ فَٱخْشَوْهُمْ فَزَادَهُمْ إِيمَاناً وَقَالُواْ حَسْبُنَا ٱللَّهُ وَنِعْمَ ٱلْوَكِيلُ<br />ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ ( സൈന്യത്തെ ) ശേഖരിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്പിക്കുവാന് ഏറ്റവും നല്ലത് അവനത്രെ. 3-173<br /><br />فَٱسْتَجَابَ لَهُمْ رَبُّهُمْ أَنِّي لاَ أُضِيعُ عَمَلَ عَامِلٍ مِّنْكُمْ مِّن ذَكَرٍ أَوْ أُنْثَىٰ بَعْضُكُم مِّن بَعْضٍ فَٱلَّذِينَ هَاجَرُواْ وَأُخْرِجُواْ مِن دِيَـٰرِهِمْ وَأُوذُواْ فِي سَبِيلِي وَقَـٰتَلُواْ وَقُتِلُواْ لأُكَفِّرَنَّ عَنْهُمْ سَيِّئَاتِهِمْ وَلأُدْخِلَنَّهُمْ جَنَّـٰتٍ تَجْرِي مِن تَحْتِهَا ٱلأَنْهَـٰرُ ثَوَاباً مِّن عِندِ ٱللَّهِ وَٱللَّهُ عِندَهُ حُسْنُ ٱلثَّوَابِ <br />അപ്പോള്‍ അവരുടെ രക്ഷിതാവ് അവര്‍ക്ക് ഉത്തരം നല്കി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറ്റു വിഭാഗത്തില്‍ നിന്ന് ഉല്‍ഭവിച്ചവരാകുന്നു. ആകയാല്‍ സ്വന്തം നാട് വെടിയുകയും, സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും, എന്റെ മാര്‍ഗത്തില്‍ മര്‍ദ്ദിക്കപ്പെടുകയും, യുദ്ധത്തില്‍ ഏര്‍പെടുകയും, കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവരാരോ അവര്‍ക്ക് ഞാന്‍ അവരുടെ തിന്മകള് മായ്ച്ചുകൊടുക്കുന്നതും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുന്നതുമാണ്. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമത്രെ അത്. അല്ലാഹുവിന്റെ പക്കലാണ് ഉത്തമമായ പ്രതിഫലമുള്ളത്.3-195<br /><br />يَا أَيُّهَا ٱلَّذِينَ آمَنُواْ خُذُواْ حِذْرَكُمْ فَٱنفِرُواْ ثُبَاتٍ أَوِ ٱنْفِرُواْ جَمِيعاً <br />സത്യവിശ്വാസികളേ, നിങ്ങള്‍ ജാഗ്രത കൈക്കൊള്ളുവിന്‍. അങ്ങനെ ചെറുസംഘങ്ങളായോ, ഒന്നിച്ചൊറ്റകൂട്ടമായോ നിങ്ങള്‍ ( യുദ്ധത്തിന് ) പുറപ്പെട്ട് കൊള്ളുക.4-71<br /><br />وَإِنَّ مِنْكُمْ لَمَن لَّيُبَطِّئَنَّ فَإِنْ أَصَٰبَتْكُمْ مُّصِيبَةٌ قَالَ قَدْ أَنْعَمَ ٱللَّهُ عَلَيَّ إِذْ لَمْ أَكُنْ مَّعَهُمْ شَهِيداً<br />തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ മടിച്ച് പിന്നോക്കം നില്‍ക്കുന്നവനുണ്ട്. അങ്ങനെ നിങ്ങള്‍ക്ക് വല്ല വിപത്തും ബാധിച്ചുവെങ്കില്‍, ഞാന്‍ അവരോടൊപ്പം ( യുദ്ധത്തിന് ) ഹാജരാകാതിരുന്നത് വഴി അല്ലാഹു എനിക്ക് അനുഗ്രഹം ചെയ്തിരിക്കുകയാണ് എന്നായിരിക്കും അവന് പറയുക.4-72<br /><br />فَلْيُقَاتِلْ فِي سَبِيلِ ٱللَّهِ ٱلَّذِينَ يَشْرُونَ ٱلْحَيَاةَ ٱلدُّنْيَا بِٱلآخِرَةِ وَمَن يُقَاتِلْ فِي سَبِيلِ ٱللَّهِ فَيُقْتَلْ أَو يَغْلِبْ فَسَوْفَ نُؤْتِيهِ أَجْراً عَظِيماً<br />ഇഹലോകജീവിതത്തെ പരലോകജീവിതത്തിന് പകരം വില്ക്കാന് തയ്യാറുള്ളവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യട്ടെ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വല്ലവനും യുദ്ധം ചെയ്തിട്ട് അവന് കൊല്ലപ്പെട്ടാലും വിജയം നേടിയാലും നാമവന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.4-74<br /><br />وَمَا لَكُمْ لاَ تُقَٰتِلُونَ فِي سَبِيلِ ٱللَّهِ وَٱلْمُسْتَضْعَفِينَ مِنَ ٱلرِّجَالِ وَٱلنِّسَآءِ وَٱلْوِلْدَٰنِ ٱلَّذِينَ يَقُولُونَ رَبَّنَآ أَخْرِجْنَا مِنْ هَـٰذِهِ ٱلْقَرْيَةِ ٱلظَّالِمِ أَهْلُهَا وَٱجْعَلْ لَّنَا مِن لَّدُنْكَ وَلِيّاً وَٱجْعَلْ لَّنَا مِن لَّدُنْكَ نَصِيراً<br />അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ? ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, നിന്റെ വകയായി ഒരു രക്ഷാധികാരിയെയും നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ. എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്ന മര്‍ദ്ദിച്ചൊതുക്കപ്പെട്ട പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും ( നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ? )4-75<br /><br />ٱلَّذِينَ آمَنُواْ يُقَٰتِلُونَ فِي سَبِيلِ ٱللَّهِ وَٱلَّذِينَ كَفَرُواْ يُقَٰتِلُونَ فِي سَبِيلِ ٱلطَّٰغُوتِ فَقَٰتِلُوۤاْ أَوْلِيَاءَ ٱلشَّيْطَٰنِ إِنَّ كَيْدَ ٱلشَّيْطَٰنِ كَانَ ضَعِيفاً<br />വിശ്വാസികള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. സത്യനിഷേധികളാകട്ടെ, ദുര്‍മൂര്‍ത്തികളുടെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അതിനാല്‍ പിശാചിന്റെ മിത്രങ്ങളുമായി നിങ്ങള്‍ യുദ്ധത്തില്‍ ഏര്‍പെടുക. തീര്‍ച്ചയായും പിശാചിന്റെ കുതന്ത്രം ദുര്‍ബലമാകുന്നു.4-76<br /><br />أَلَمْ تَرَ إِلَى ٱلَّذِينَ قِيلَ لَهُمْ كُفُّوۤاْ أَيْدِيَكُمْ وَأَقِيمُواْ ٱلصَّلَٰوةَ وَآتُواْ ٱلزَّكَٰوةَ فَلَمَّا كُتِبَ عَلَيْهِمُ ٱلْقِتَالُ إِذَا فَرِيقٌ مِّنْهُمْ يَخْشَوْنَ ٱلنَّاسَ كَخَشْيَةِ ٱللَّهِ أَوْ أَشَدَّ خَشْيَةً وَقَالُواْ رَبَّنَا لِمَ كَتَبْتَ عَلَيْنَا ٱلْقِتَالَ لَوْلاۤ أَخَّرْتَنَا إِلَىٰ أَجَلٍ قَرِيبٍ قُلْ مَتَاعُ ٱلدُّنْيَا قَلِيلٌ وَٱلآخِرَةُ خَيْرٌ لِّمَنِ ٱتَّقَىٰ وَلاَ تُظْلَمُونَ فَتِيلاً <br />( യുദ്ധത്തിനുപോകാതെ ) നിങ്ങള്‍ കൈകള്‍ അടക്കിവെക്കുകയും, പ്രാര്‍ത്ഥന മുറപോലെ നിര്‍വഹിക്കുകയും. സകാത്ത് നല്‍കുകയും ചെയ്യുവിന്‍ എന്ന് നിര്‍ദേശിക്കപ്പെട്ടിരുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? പിന്നീടവര്‍ക്ക് യുദ്ധം നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ടപ്പോള്‍ അവരില്‍ ഒരു വിഭാഗമതാ അല്ലാഹുവെ ഭയപ്പെടും പോലെയോ, അതിനെക്കാള്‍ ശക്തമായ നിലയിലോ ജനങ്ങളെ ഭയപ്പെടുന്നു. ഞങ്ങളുടെ രക്ഷിതാവേ, നീയെന്തിനാണ് ഞങ്ങള്‍ക്ക് യുദ്ധം നിര്‍ബന്ധമാക്കിയത്? അടുത്ത ഒരു അവധിവരെയെങ്കിലും ഞങ്ങള്‍ക്ക് സമയം നീട്ടിത്തന്നുകൂടായിരുന്നോ? എന്നാണ് അവര്‍ പറഞ്ഞത്. പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്. പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരം. നിങ്ങളോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുകയുമില്ല.4-77<br /><br />فَقَاتِلْ فِي سَبِيلِ ٱللَّهِ لاَ تُكَلَّفُ إِلاَّ نَفْسَكَ وَحَرِّضِ ٱلْمُؤْمِنِينَ عَسَى ٱللَّهُ أَن يَكُفَّ بَأْسَ ٱلَّذِينَ كَفَرُواْ وَٱللَّهُ أَشَدُّ بَأْساً وَأَشَدُّ تَنكِيلاً<br />എന്നാല്‍( നബിയേ, ) നീ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു കൊള്ളുക. നിന്റെ സ്വന്തം കാര്യമല്ലാതെ നിന്നോട് ശാസിക്കപ്പെടുന്നതല്ല. സത്യവിശ്വാസികളില്‍ നീ പ്രേരണ ചെലുത്തുകയും ചെയ്യുക. സത്യനിഷേധികളുടെ ആക്രമണശക്തിയെ അല്ലാഹു തടുത്തുതന്നേക്കും. അല്ലാഹു ഏറ്റവും കൂടുതല്‍ ആക്രമണശക്തിയുള്ളവനും അതികഠിനമായി ശിക്ഷിക്കുന്നവനുമാകുന്നു.4-84<br /><br />وَدُّواْ لَوْ تَكْفُرُونَ كَمَا كَفَرُواْ فَتَكُونُونَ سَوَآءً فَلاَ تَتَّخِذُواْ مِنْهُمْ أَوْلِيَآءَ حَتَّىٰ يُهَاجِرُواْ فِي سَبِيلِ ٱللَّهِ فَإِنْ تَوَلَّوْاْ فَخُذُوهُمْ وَٱقْتُلُوهُمْ حَيْثُ وَجَدتُّمُوهُمْ وَلاَ تَتَّخِذُواْ مِنْهُمْ وَلِيّاً وَلاَ نَصِيراً<br />അവര്‍ അവിശ്വസിച്ചത് പോലെ നിങ്ങളും അവിശ്വസിക്കുകയും, അങ്ങനെ നിങ്ങളെല്ലാം ഒരുപോലെയായിത്തീരുകയും ചെയ്യാനാണ് അവര്‍ കൊതിക്കുന്നത്. അതിനാല്‍ അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വന്തം നാട് വിട്ടുവരുന്നതു വരെ അവരില്‍ നിന്ന് നിങ്ങള്‍ മിത്രങ്ങളെ സ്വീകരിച്ച് പോകരുത്. എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ നിങ്ങളവരെ പിടികൂടുകയും, അവരെ കണ്ടുമുട്ടിയേടത്തുവെച്ച് നിങ്ങളവരെ കൊലപ്പെടുത്തുകയും ചെയ്യുക. അവരില്‍ നിന്ന് യാതൊരു മിത്രത്തെയും സഹായിയെയും നിങ്ങള്‍ സ്വീകരിച്ചു പോകരുത്.4-89<br /><br />إِلاَّ ٱلَّذِينَ يَصِلُونَ إِلَىٰ قَوْمٍ بَيْنَكُمْ وَبَيْنَهُمْ مِّيثَاقٌ أَوْ جَآءُوكُمْ حَصِرَتْ صُدُورُهُمْ أَن يُقَاتِلُوكُمْ أَوْ يُقَاتِلُواْ قَوْمَهُمْ وَلَوْ شَآءَ ٱللَّهُ لَسَلَّطَهُمْ عَلَيْكُمْ فَلَقَاتَلُوكُمْ فَإِنِ ٱعْتَزَلُوكُمْ فَلَمْ يُقَاتِلُوكُمْ وَأَلْقَوْاْ إِلَيْكُمُ ٱلسَّلَمَ فَمَا جَعَلَ ٱللَّهُ لَكُمْ عَلَيْهِمْ سَبِيلاً<br />നിങ്ങളുമായി സഖ്യത്തില്‍ കഴിയുന്ന ഒരു ജനവിഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരൊഴികെ. നിങ്ങളോട് യുദ്ധം ചെയ്യാനോ, സ്വന്തം ആള്‍ക്കാരോട് യുദ്ധം ചെയ്യാനോ മനഃപ്രയാസമുള്ളവരായി നിങ്ങളുടെ അടുത്ത് വരുന്നവരും ഒഴികെ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളുടെ മേല്‍ അവര്‍ക്കവന്‍ ശക്തി നല്‍കുകയും, നിങ്ങളോടവര്‍ യുദ്ധത്തില്‍ ഏര്‍പെടുകയും ചെയ്യുമായിരുന്നു. എന്നാല്‍ നിങ്ങളോട് യുദ്ധം ചെയ്യാതെ അവര്‍ വിട്ടൊഴിഞ്ഞ് നില്‍ക്കുകയും, നിങ്ങളുടെ മുമ്പാകെ സമാധാനനിര്‍ദേശം വെക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരായി യാതൊരു മാര്‍ഗവും അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല.4-90<br />سَتَجِدُونَ آخَرِينَ يُرِيدُونَ أَن يَأْمَنُوكُمْ وَيَأْمَنُواْ قَوْمَهُمْ كُلَّ مَا رُدُّوۤاْ إِلَى ٱلْفِتْنِةِ أُرْكِسُواْ فِيِهَا فَإِن لَّمْ يَعْتَزِلُوكُمْ وَيُلْقُوۤاْ إِلَيْكُمُ ٱلسَّلَمَ وَيَكُفُّوۤاْ أَيْدِيَهُمْ فَخُذُوهُمْ وَٱقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ وَأُوْلَـٰئِكُمْ جَعَلْنَا لَكُمْ عَلَيْهِمْ سُلْطَاناً مُّبِيناً<br />വേറെ ഒരു വിഭാഗത്തെയും നിങ്ങള്‍ കണ്ടെത്തിയേക്കും. നിങ്ങളില്‍ നിന്നും സ്വന്തം ജനതയില്‍ നിന്നും ഒരുപോലെ സുരക്ഷിതരായിക്കഴിയാന്‍ അവര്‍ ആഗ്രഹിക്കുന്നു. കുഴപ്പത്തിലേക്ക് അവര്‍ തിരിച്ചുവിളിക്കപ്പെടുമ്പോഴെല്ലാം അതിലവര്‍ തലകുത്തി വീഴുന്നു. എന്നാല്‍ അവര്‍ നിങ്ങളെ വിട്ട് ഒഴിഞ്ഞ് നില്‍ക്കുകയും, നിങ്ങളുടെ മുമ്പാകെ സമാധാന നിര്‍ദേശം വെക്കുകയും, സ്വന്തം കൈകള്‍ അടക്കിവെക്കുകയും ചെയ്യാത്ത പക്ഷം അവരെ നിങ്ങള്‍ പിടികൂടുകയും, അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങള്‍ കൊലപ്പെടുത്തുകയും ചെയ്യുക. അത്തരക്കാര്‍ക്കെതിരില്‍ നാം നിങ്ങള്‍ക്ക് വ്യക്തമായ ന്യായം നല്കിയിരിക്കുന്നു.491<br /><br />يَٰأَيُّهَا ٱلَّذِينَ آمَنُواْ إِذَا ضَرَبْتُمْ فِي سَبِيلِ ٱللَّهِ فَتَبَيَّنُواْ وَلاَ تَقُولُواْ لِمَنْ أَلْقَىۤ إِلَيْكُمُ ٱلسَّلاَمَ لَسْتَ مُؤْمِناً تَبْتَغُونَ عَرَضَ ٱلْحَيَٰوةِ ٱلدُّنْيَا فَعِنْدَ ٱللَّهِ مَغَانِمُ كَثِيرَةٌ كَذٰلِكَ كُنْتُمْ مِّن قَبْلُ فَمَنَّ ٱللَّهُ عَلَيْكُمْ فَتَبَيَّنُواْ إِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيراً<br />സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിനുപോയാല്‍ ( ശത്രു ആരെന്നും മിത്രം ആരെന്നും ) നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കണം. നിങ്ങള്‍ക്ക് സലാം അര്‍പ്പിച്ചവനോട് നീ വിശ്വാസിയല്ല എന്ന് നിങ്ങള്‍ പറയരുത്. ഇഹലോകജീവിതത്തിലെ നേട്ടം കൊതിച്ചുകൊണ്ടാണ് ( നിങ്ങളങ്ങനെ പറയുന്നത്. ) എന്നാല്‍ നേടിയെടുക്കാവുന്ന ധാരാളം സ്വത്തുകള്‍ അല്ലാഹുവിന്റെ അടുക്കലുണ്ട്. മുമ്പ് നിങ്ങളും അത് പോലെ ( അവിശ്വാസത്തില്‍ ) ആയിരുന്നല്ലോ. അനന്തരം അല്ലാഹു നിങ്ങള്‍ക്ക് അനുഗ്രഹം ചെയ്തു. അതിനാല്‍ നിങ്ങള്‍ ( കാര്യങ്ങള്‍ ) വ്യക്തമായി ( അന്വേഷിച്ച് ) മനസ്സിലാക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.4-94<br /><br />لاَّ يَسْتَوِي ٱلْقَٰعِدُونَ مِنَ ٱلْمُؤْمِنِينَ غَيْرُ أُوْلِي ٱلضَّرَرِ وَٱلْمُجَٰهِدُونَ فِي سَبِيلِ ٱللَّهِ بِأَمْوَٰلِهِمْ وَأَنْفُسِهِمْ فَضَّلَ ٱللَّهُ ٱلْمُجَٰهِدِينَ بِأَمْوَٰلِهِمْ وَأَنْفُسِهِمْ عَلَى ٱلْقَٰعِدِينَ دَرَجَةً وَكُـلاًّ وَعَدَ ٱللَّهُ ٱلْحُسْنَىٰ وَفَضَّلَ ٱللَّهُ ٱلْمُجَٰهِدِينَ عَلَى ٱلْقَٰعِدِينَ أَجْراً عَظِيماً<br />ന്യായമായ വിഷമമില്ലാതെ ( യുദ്ധത്തിന് പോകാതെ ) ഒഴിഞ്ഞിരിക്കുന്ന വിശ്വാസികളും, തങ്ങളുടെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവരും തുല്യരാകുകയില്ല. തങ്ങളുടെ ധനം കൊണ്ടും ദേഹംകൊണ്ടും സമരം ചെയ്യുന്നവരെ ഒഴിഞ്ഞിരിക്കുന്നവരേക്കാള്‍ അല്ലാഹു പദവിയില്‍ ഉയര്‍ത്തിയിരിക്കുന്നു. എല്ലാവര്ക്കും അല്ലാഹു നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാല്‍ സമരത്തില്‍ ഏര്‍പെടുന്നവര്‍ക്ക് ഒഴിഞ്ഞിരിക്കുന്നവരേക്കാളും കൂടുതലായി അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.4-95<br /><br />وَمَن يُهَاجِرْ فِي سَبِيلِ اللَّهِ يَجِدْ فِي ٱلأَرْضِ مُرَٰغَماً كَثِيراً وَسَعَةً وَمَن يَخْرُجْ مِن بَيْتِهِ مُهَاجِراً إِلَى ٱللَّهِ وَرَسُولِهِ ثُمَّ يُدْرِكْهُ ٱلْمَوْتُ فَقَدْ وَقَعَ أَجْرُهُ عَلىَ ٱللَّهِ وَكَانَ ٱللَّهُ غَفُوراً رَّحِيماً <br />അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വല്ലവനും സ്വദേശം വെടിഞ്ഞ് പോകുന്ന പക്ഷം ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാലതയും അവന് കണ്ടെത്തുന്നതാണ്. വല്ലവനും തന്റെ വീട്ടില്‍ നിന്ന് - സ്വദേശം വെടിഞ്ഞ് കൊണ്ട് - അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ഇറങ്ങി പുറപ്പെടുകയും, അനന്തരം ( വഴി മദ്ധ്യേ ) മരണമവനെ പിടികൂടുകയും ചെയ്യുന്ന പക്ഷം അവന്നുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ സ്ഥിരപ്പെട്ടു കഴിഞ്ഞു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.4-100<br /><br />وَإِذَا ضَرَبْتُمْ فِي ٱلأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُواْ مِنَ ٱلصَّلَٰوةِ إِنْ خِفْتُمْ أَن يَفْتِنَكُمُ ٱلَّذِينَ كَفَرُوۤاْ إِنَّ ٱلْكَافِرِينَ كَانُواْ لَكُمْ عَدُوّاً مُّبِيناً<br />നിങ്ങള്‍ ഭൂമിയില്‍ യാത്രചെയ്യുകയാണെങ്കില്‍ കാഫറുകള്‍ നിങ്ങള്‍ക്ക് നാശം വരുത്തുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം നമസ്കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. തീര്‍ച്ചയായും കാഫറുകള്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കളാകുന്നു.4-101<br /><br />وَإِذَا كُنتَ فِيهِمْ فَأَقَمْتَ لَهُمُ ٱلصَّلاَةَ فَلْتَقُمْ طَآئِفَةٌ مِّنْهُمْ مَّعَكَ وَلْيَأْخُذُوۤاْ أَسْلِحَتَهُمْ فَإِذَا سَجَدُواْ فَلْيَكُونُواْ مِن وَرَآئِكُمْ وَلْتَأْتِ طَآئِفَةٌ أُخْرَىٰ لَمْ يُصَلُّواْ فَلْيُصَلُّواْ مَعَكَ وَلْيَأْخُذُواْ حِذْرَهُمْ وَأَسْلِحَتَهُمْ وَدَّ ٱلَّذِينَ كَفَرُواْ لَوْ تَغْفُلُونَ عَنْ أَسْلِحَتِكُمْ وَأَمْتِعَتِكُمْ فَيَمِيلُونَ عَلَيْكُمْ مَّيْلَةً وَاحِدَةً وَلاَ جُنَاحَ عَلَيْكُمْ إِن كَانَ بِكُمْ أَذًى مِّن مَّطَرٍ أَوْ كُنتُمْ مَّرْضَىۤ أَن تَضَعُوۤاْ أَسْلِحَتَكُمْ وَخُذُواْ حِذْرَكُمْ إِنَّ ٱللَّهَ أَعَدَّ لِلْكَافِرِينَ عَذَاباً مُّهِيناً<br />( നബിയേ, ) നീ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും, അവര്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് നമസ്കാരം നിര്‍വഹിക്കുകയുമാണെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്റെ കൂടെ നില്ക്കട്ടെ. അവര്‍ അവരുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ സുജൂദ് ചെയ്ത് കഴിഞ്ഞാല്‍ അവര്‍ നിങ്ങളുടെ പിന്നിലേക്ക് മാറിനില്‍ക്കുകയും, നമസ്കരിച്ചിട്ടില്ലാത്ത മറ്റെ വിഭാഗം വന്ന് നിന്റെ കൂടെ നമസ്കരിക്കുകയും ചെയ്യട്ടെ. അവര്‍ ജാഗ്രത കൈക്കൊള്ളുകയും, തങ്ങളുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യേണ്ടതാണ്. നിങ്ങളുടെ ആയുധങ്ങളെപ്പറ്റിയും, നിങ്ങളുടെ സാധനങ്ങളെപ്പറ്റിയും നിങ്ങള്‍ അശ്രദ്ധരായെങ്കില്‍, നിങ്ങളുടെ നേരെ തിരിഞ്ഞ് ഒരൊറ്റ ആഞ്ഞടി നടത്താമായിരുന്നുവെന്ന് സത്യനിഷേധികള്‍ മോഹിക്കുകയാണ്. എന്നാല്‍ മഴ കാരണം നിങ്ങള്‍ക്ക് ശല്യമുണ്ടാകുകയോ, നിങ്ങള്‍ രോഗബാധിതരാകുകയോ ചെയ്താല്‍ നിങ്ങളുടെ ആയുധങ്ങള്‍ താഴെ വെക്കുന്നതിന് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ ജാഗ്രത പുലര്‍ത്തുക തന്നെ വേണം. തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.4-102<br /><br />فَإِذَا قَضَيْتُمُ ٱلصَّلَٰوةَ فَٱذْكُرُواْ ٱللَّهَ قِيَاماً وَقُعُوداً وَعَلَىٰ جُنُوبِكُمْ فَإِذَا ٱطْمَأْنَنتُمْ فَأَقِيمُواْ ٱلصَّلَٰوةَ إِنَّ ٱلصَّلَٰوةَ كَانَتْ عَلَى ٱلْمُؤْمِنِينَ كِتَٰباً مَّوْقُوتاً<br />അങ്ങനെ നമസ്കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ നിന്നു കൊണ്ടും ഇരുന്ന് കൊണ്ടും കിടന്ന് കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുക. സമാധാനാവസ്ഥയിലായാല്‍ നിങ്ങള്‍ നമസ്കാരം മുറപ്രകാരം തന്നെ നിര്‍വഹിക്കുക. തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധബാധ്യതയാകുന്നു.4-103<br /><br />وَلاَ تَهِنُواْ فِي ٱبْتِغَآءِ ٱلْقَوْمِ إِن تَكُونُواْ تَأْلَمُونَ فَإِنَّهُمْ يَأْلَمُونَ كَمَا تَأْلَمونَ وَتَرْجُونَ مِنَ ٱللَّهِ مَا لاَ يَرْجُونَ وَكَانَ ٱللَّهُ عَلِيماً حَكِيماً<br />ശത്രുജനതയെ തേടിപ്പിടിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ ദൌര്‍ബല്യം കാണിക്കരുത്. നിങ്ങള്‍ വേദന അനുഭവിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ വേദന അനുഭവിക്കുന്നത് പോലെത്തന്നെ അവരും വേദന അനുഭവിക്കുന്നുണ്ട്. നിങ്ങളാകട്ടെ അവര്‍ക്ക് പ്രതീക്ഷിക്കാനില്ലാത്തത് ( അനുഗ്രഹം ) അല്ലാഹുവിങ്കല്‍ നിന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. അല്ലാഹു അറിവുള്ളവനും യുക്തിയുള്ളവനുമാകുന്നു.4-104<br /><span style="font-weight:bold;"><br />ബദര്‍, ഉഹുദ് എന്നീ ആദ്യ യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ അവതരിച്ചതാണീ വെളിപാടുകളിലധികവും. ബദറിലെ വിജയത്തിന്റെ മുഴുവന്‍ ക്രഡിറ്റും അല്ലാഹു തട്ടിയെടുക്കുന്നു. എന്നാല്‍ തോറ്റു തുന്നം പാറിയ ഉഹുദ് യുദ്ധത്തിന്റെ കാര്യത്തില്‍ പിശാചിനെയും യോദ്ധാക്കളിലെ കപടന്മാരെയുമൊക്കെ പഴി ചാരി അല്ലാഹു സ്വന്തം മുഖം രക്ഷിക്കുകയുമാണു ചെയ്യുന്നത്. ഈ മഹാ പ്രപഞ്ചത്തിന്റെയും സ്രഷ്ടാവും പരിപാലകനുമായ ഒരു സര്‍വ്വശക്ത ദൈവം വെറുമൊരു ഗോത്ര ദൈവമായി ചെറുതാകുന്നതിന്റെ ദയനീയ ചിത്രം കൂടി ഇവിടെ മറനീക്കി പുറത്തു വരുന്നു. ഇസ്ലാമില്‍ അക്രമത്തിനും യുദ്ധത്തിനും എത്ര മാത്രം പ്രാധാന്യവും പ്രസക്തിയുമുണ്ടെന്ന് ഈ കുര് ആന്‍ വെളിപാടുകള്‍ വ്യക്തമാക്കുന്നു. യുദ്ധത്തില്‍ നിന്നും പല ഒഴിവു കഴിവുകളും പറഞ്ഞ് അന്നത്തെ അറബികള്‍ പിന് മാറാന്‍ ശ്രമിച്ചിരുന്നുവെന്നും അവരെ സ്വര്‍ഗ്ഗവും നരകവും പറഞ്ഞു പ്രലോഭിപ്പിക്കാന്‍ മുഹമ്മദ് എന്ന സൂത്രശാലി തന്റെ കുട്ടിദൈവത്തെ എങ്ങനെയാണു പ്രയോജനപ്പെടുത്തിയതെന്നും ഈ വെളിപാടുകളില്‍നിന്നും പകല്‍ പോലെ തെളിഞ്ഞു കാണുന്നു !</span><br /><br />[തുടര്‍ന്നുള്ള അധ്യായങ്ങളില്‍നിന്ന് അടുത്ത ഭാഗത്തില്‍ വായിക്കാം.]<span style="font-style:italic;"></span>ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com15tag:blogger.com,1999:blog-8292998871248076940.post-27232539131764673902009-10-28T10:09:00.000-07:002009-10-28T10:22:27.684-07:00മുഹമ്മദ് മക്ക വിട്ടോടാന്‍ കാരണമെന്ത്?മൌദൂദി പ്രസ്താവിച്ചതുപോലെ, പ്രവാചകന് 13വര്‍ഷക്കാലം മക്കയില്‍ നടത്തിയ പ്രബോധനപ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടാനും, മദീനയിലേക്കു താമസം മാറാനും വാള് കയ്യിലേന്തി മതം സ്ഥാപിക്കാനുമൊക്കെ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു? ഈ അന്വേഷണത്തിന് ഏറെ സഹായകമയ വിവരങ്ങള്‍ ഖുര്‍ ആനില്‍ തന്നെ ഉണ്ട്. മക്കയിലെ ആളുകള്‍ മുഹമ്മദിനെ വലിയ തോതില്‍ ഉപദ്രവിച്ചു വെന്നും ആട്ടിയോടിച്ചുവെന്നും പറയുന്നതില്‍ എത്രമാത്രം വസ്തുതയുണ്ട്? ഇസ്ലാമിന്റെ ആധികാരിക ചരിത്രഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ പറയത്തക്ക ശാരീരിക ഉപദ്രവങ്ങളൊന്നും അദ്ദേഹത്തിനു നേരെ ഉണ്ടായിട്ടില്ല. പിന്നെ സംഭവിച്ചതെന്താണെന്നു ഖുര്‍ ആന്‍ വ്യക്തമായ ഒരു ചിത്രം നല്കുന്നുണ്ടു താനും.<br /><br />അന്നത്തെ അറബികള്‍ക്കിടയില്‍ ധാരാളം പ്രവാചകന്മാരും വെളിച്ചപ്പാടുകളും ഉണ്ടായിരുന്നു. ഓരോ ഗോത്ര ദൈവങ്ങള്‍ക്കും ,അവരുടെ ഇംഗിതങ്ങള്‍ ഭക്തരെ അറിയിക്കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത് ഈ വെളിച്ചപ്പാടുകളായിരുന്നു. അവരുടെ വെളിപാടുകളെ ആരും കാര്യമായി സംശയിച്ചിരുന്നില്ല. അറബികള്‍ ഏതു പ്രധാന തീരുമാനം എടുക്കുമ്പോഴും അവരുടെ ദൈവങ്ങളുമായി കൂടിയാലോചന നടത്തിയിരുന്നു.<br />വെളിപാടും പ്രവാചകത്വവുമൊന്നും അവര്‍ക്കു പുതിയ കാര്യമായിരുന്നില്ല എന്നു ചുരുക്കം. അങ്ങനെയിരിക്കെയാണ് മുഹമ്മദ് പുതിയ പ്രവാചകനായി രംഗത്തു വരുന്നത്. ഗോത്രദൈവങ്ങളെല്ലാം വ്യാജന് മാരാണെന്നും അല്ലാഹു എന്ന ആകാശ ദൈവം മത്രമേ യഥാര്‍ഥ ദൈവമായുള്ളു എന്നുമാണ് അദ്ദേഹം വാദിച്ചത്. ഇത് അറബികള്‍ക്കു ബോധ്യപ്പെട്ടില്ല. അവരെ ബോധ്യപ്പെടുത്തുന്നതില്‍ മുഹമ്മദ് തീര്‍ത്തും പരാജയപ്പെടുകയാണുണ്ടായത്. ആ പരാജയത്തിന്റെ ദയനീയ ചിത്രം ഖുര്‍ ആന്‍ തന്നെ വരച്ചുകാട്ടുന്നതു നോക്കുക:-<br /><span style="font-weight:bold;"><br />മുശ്രിക്കുകളും `അല്ലാഹുവും` തമ്മില്‍ നടന്ന സംവാദം:-<br /><br />وَقَالُواْ لَن نُّؤْمِنَ لَكَ حَتَّىٰ تَفْجُرَ لَنَا مِنَ ٱلأَرْضِ يَنْبُوعاً<br />أَوْ تَكُونَ لَكَ جَنَّةٌ مِّن نَّخِيلٍ وَعِنَبٍ فَتُفَجِّرَ ٱلأَنْهَارَ خِلالَهَا تَفْجِيراً <br />أَوْ تُسْقِطَ ٱلسَّمَآءَ كَمَا زَعَمْتَ عَلَيْنَا كِسَفاً أَوْ تَأْتِيَ بِٱللَّهِ وَٱلْمَلاۤئِكَةِ قَبِيلاً<br />أَوْ يَكُونَ لَكَ بَيْتٌ مِّن زُخْرُفٍ أَوْ تَرْقَىٰ فِي ٱلسَّمَآءِ وَلَن نُّؤْمِنَ لِرُقِيِّكَ حَتَّى تُنَزِّلَ عَلَيْنَا كِتَاباً نَّقْرَؤُهُ قُلْ سُبْحَانَ رَبِّي هَلْ كُنتُ إِلاَّ بَشَراً رَّسُولاً<br /><br />“ഈ ഭൂമിയില്‍നിന്നും ഒരു ഉറവ പൊട്ടി ഒലിപ്പിച്ചു കാണിച്ചു തരുന്നതു വരേക്കും ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയില്ല; അല്ലെങ്കില്‍ നിനക്ക് ഈത്തപ്പനയുടേയും മുന്തിരിയുടേയും ഒരു തോട്ടം ഉണ്ടായിരിക്കുകയും അതിന്റെ ഇടയില്‍ അരുവികള്‍ പൊട്ടിയൊലിപ്പിച്ചു കാണിക്കുകയും വേണം. അല്ലെങ്കില്‍ നീ ജല്പിക്കാറുള്ളതുപോലെ ആകാശം കഷ്ണങ്ങളാക്കി ഞങ്ങളുടെ മേല്‍ വീഴ്ത്തുകയോ അല്ലാഹുവിനേയും മലക്കുകളേയും ഞങ്ങളുടെ മുമ്പില്‍ കൊണ്ടുവന്നു നിര്‍ത്തുകയോ ചെയ്യുക.<br />അല്ലെങ്കില്‍ നിനക്കു സ്വര്‍ണ്ണത്തിന്റെ ഒരു വീടുണ്ടായിരിക്കുകയോ നീ ആകാശത്തു കയറിപ്പോവുകയോ ചെയ്യുക. ഞങ്ങള്‍ക്കു വായിക്കാവുന്ന ഒരു ഗ്രന്ഥം ഇറക്കിക്കൊണ്ടു വരുന്നതു വരെ നിന്റെ ആകാശക്കയറ്റം ഞങ്ങല്‍ വിശ്വസിക്കുകയില്ല.”[17:90-93]</span><br /><br />തനിക്കു മുമ്പുള്ള പ്രവാചകരെല്ലാം മേല്പറഞ്ഞതരത്തിലുള്ള അത്ഭുതങ്ങള്‍ കാണിച്ചിരുന്നുവെന്ന് മുഹമ്മദ് തന്നെയാണവരോട് പറഞ്ഞത്. ആ നിലയ്ക്ക് അന്ത്യപ്രവാചകനെന്നവകാശപ്പെട്ട അദ്ദേഹത്തോട് തെളിവിനായി ദൃഷ്ടാന്തം ചോദിച്ചത് തികച്ചും ന്യായമായിരുന്നു. പക്ഷെ അദ്ദേഹം യാതൊരു തെളിവും നല്കാന് കഴിയാതെ പരിഹാസ്യനാവുകയാണുണ്ടായത്. വ്യാജന്മാരായ മറ്റു ദൈവങ്ങളെപ്പോലെ അല്ലാഹുവും ഒരു മനുഷ്യനെത്തന്നെ ദൂതനാക്കി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്തേ? എന്ന ചോദ്യവും വളരെ പ്രസക്തവും ന്യായവുമായിരുന്നു. അതിനുള്ള മറുപടി എത്ര ബാലിശമായിരുന്നു എന്നു നോക്കൂ:<br /><span style="font-weight:bold;"><br />وَمَا مَنَعَ ٱلنَّاسَ أَن يُؤْمِنُوۤاْ إِذْ جَآءَهُمُ ٱلْهُدَىٰ إِلاَّ أَن قَالُوۤاْ أَبَعَثَ ٱللَّهُ بَشَراً رَّسُولاً <br />قُل لَوْ كَانَ فِي ٱلأَرْضِ مَلاۤئِكَةٌ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِم مِّنَ ٱلسَّمَآءِ مَلَكاً رَّسُولاً<br /> “നേര്‍വഴിവന്നെത്തിയപ്പോള്‍ അതില്‍ വിശ്വസിക്കുന്നതില്‍നിന്നു ജനങ്ങളെ തടഞ്ഞത്, അല്ലാഹു മനുഷ്യനെയാണോ റസൂലായി അയച്ചിരിക്കുന്നത്? എന്ന അവരുടെ വാദം മാത്രമാണ്.<br />പറയുക:“നടക്കുന്ന മലക്കുകളാണു ഭൂമിയില്‍ താമസക്കാരെങ്കില്‍ ആകാശത്തു നിന്നും ഒരു മലക്കിനെ നാം റസൂലായി അയക്കുമായിരുന്നു” [17:94-95]<br /><br />وَقَالَ ٱلَّذِينَ لاَ يَعْلَمُونَ لَوْلاَ يُكَلِّمُنَا ٱللَّهُ أَوْ تَأْتِينَآ آيَةٌ كَذَلِكَ قَالَ ٱلَّذِينَ مِن قَبْلِهِمْ مِّثْلَ قَوْلِهِمْ تَشَابَهَتْ قُلُوبُهُمْ قَدْ بَيَّنَّا ٱلآيَاتِ لِقَوْمٍ يُوقِنُونَ<br />“അല്ലാഹു ഞങ്ങളോട് നേരിട്ടു സംസാരിക്കുകയോ എന്തെങ്കിലും ദൃഷ്ടാന്തം വന്നെത്തുകയോ ചെയ്യാത്തതെന്തുകൊണ്ട്? എന്നു അജ്ഞാനികള്‍ ചോദിക്കുന്നു. അപ്രകാരം അവര്‍ക്കു മുമ്പുള്ളവരും ചോദിച്ചിട്ടുണ്ട്. ദൃഢമായി വിശ്വസിക്കുന്നവര്‍ക്ക് നിശ്ചയമായും ഞാന്‍ പല ദൃഷ്ടാന്തങ്ങളും വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്.”[2:118]</span><br /><br />ഭൂമിയിലെ താമസക്കാര്‍ മലക്കുകളായിരുന്നെങ്കില്‍ മലക്കുകളെ പറഞ്ഞയക്കുമായിരുന്നു എന്ന ന്യായം യുക്തിക്കു നിരക്കുന്നതാണോ?<br />മനുഷ്യര്‍ക്കിടയില്‍തന്നെ അനേകം വ്യാജ വെളിച്ചപ്പാടുകളും പ്രവാചകന്മാരുമൊക്കെയുണ്ടായിരുന്ന ഒരു കാലത്ത് യഥാര്‍ത്ഥ ദൈവവും ഈ വ്യാജദൈവങ്ങള്‍ അവലംബിച്ച അതേ ആശയവിനിമയ മാര്‍ഗ്ഗം തന്നെ ഉപയോഗിച്ചതിന്റെ അനൌചിത്യം ചൂണ്ടിക്കാണിച്ചതില്‍ തെറ്റുണ്ടോ?<br />കുറേക്കൂടി വിശ്വാസയോഗ്യമായ ഒരു മാര്‍ഗ്ഗം ഈ ദൈവം അവലംബിക്കേണ്ടതായിരുന്നില്ലേ? ദൃഢമായി വിശ്വസിക്കുന്നവര്‍ക്കു വ്യക്തമായ ദൃഷ്ടാന്തം കാണിച്ചു കൊടുത്തിട്ടുണ്ടെന്ന വാദം നിരര്‍ഥകവും യുക്തിഹീനവുമല്ലേ? അന്ധമായി എന്തും വിശ്വസിക്കാന്‍ തയ്യാറാകുന്നവര്‍ക്കു തെളിവുകള്‍ വേണ്ടതില്ല. ഏതു വ്യാജന്മാരുടെ കെണിയിലും അവര്‍ വീണുപോകും. സംശയിക്കുകയും ചോദ്യം ചെയ്യുകയും വ്യക്തമായ തെളിവുള്ള കാര്യം മാത്രം വിശ്വസിക്കുകയും ചെയ്യുന്ന ചിന്താശീലര്‍ക്കാണു തെളിവു വേണ്ടത്. അത്തരക്കാരുടെ മുന്പില് തെളിവു നല്കുന്നതില് അമ്പേ പരാജയപ്പെടുകയും നിരാശരാവുകയും ചെയ്ത ദൈവവും ദൂദനും ചോദ്യകര്‍ത്താക്കളുടെ ഉദ്ദേശ്യ ശുദ്ധിയെത്തന്നെ ചോദ്യം ചെയ്യാനാണു പിന്നീട് മുതിര്‍ന്നത്.<br /><span style="font-weight:bold;"><br />وَقَالَ ٱلَّذِينَ لاَ يَرْجُونَ لِقَآءَنَا لَوْلاَ أُنْزِلَ عَلَيْنَا ٱلْمَلاَئِكَةُ أَوْ نَرَىٰ رَبَّنَا لَقَدِ ٱسْتَكْبَرُواْ فِيۤ أَنفُسِهِمْ وَعَتَوْا عُتُوّاً كَبِيراً<br /><br />“നാമുമായി കണ്ടുമുട്ടാന്‍ ആഗ്രഹിക്കാത്തവര്‍ ചോദിക്കുന്നു. നമ്മുടെ അടുത്തേക്ക് എന്തുകൊണ്ട് മലക്കുകള്‍ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ നമ്മുടെ റബ്ബിനെ നാം എന്തുകൊണ്ട് നേരിട്ടു കാണുന്നില്ല? തീര്‍ച്ചയായും അവര്‍ മനസ്സില്‍ ഗര്‍വ്വു നടിക്കുകയും ധിക്കാരം കാട്ടുകയുമാണ് ചെയ്തിരിക്കുന്നത്.”[25:21]</span><br /><br />ശാസ്ത്രബോധവും യുക്തിചിന്തയും വികസിച്ച ഇക്കാലത്തു പോലും സിദ്ധന്മാരും മനുഷ്യദൈവങ്ങളും ആളുകളെ പറ്റിക്കുന്നത് നാം കാണുന്നു. പതിനാലു നൂറ്റാണ്ടു മുമ്പ് മക്കയില്‍ ജീവിച്ചിരുന്ന അറബികള്‍ പ്രവാചകത്വ വാദവുമായി വന്ന മുഹമ്മദിനോട് തെളിവുകള്‍ ചോദിച്ചെങ്കില്‍ അവരുടെ യുക്തിചിന്താശീലത്തെ പ്രശംസിക്കുകയായിരുന്നു വേണ്ടത്. എന്നാല്‍ അന്ധമായി വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരെ ഭീഷണിപ്പെടുത്തുകയാണു മുഹമ്മദിന്റെ ദൈവം ചെയ്തത്.<br /> <br /><span style="font-weight:bold;">يَوْمَ يَرَوْنَ ٱلْمَلاَئِكَةَ لاَ بُشْرَىٰ يَوْمَئِذٍ لِّلْمُجْرِمِينَ وَيَقُولُونَ حِجْراً مَّحْجُوراً<br />“അവര്‍ മലക്കുകളെ കാണുന്ന ദിവസം ആ കുറ്റവാളികള്‍ക്ക് അന്നു യാതൊരുസന്തോഷവാര്‍ത്തയും ലഭിക്കുകയില്ല.ശക്തിയായ തടസ്സം എന്നു മലക്കുകള്‍ പറയുകയും ചെയ്യും.”[25:22]<br />وَقَالُواْ لَوْلاۤ أُنزِلَ عَلَيْهِ مَلَكٌ وَلَوْ أَنزَلْنَا مَلَكاً لَّقُضِيَ ٱلأَمْرُ ثُمَّ لاَ يُنظَرُونَ<br />“നാം മലക്കിനെ അയച്ചിരുന്നെങ്കില്‍ ഉടനെ തീരുമാനിക്കപ്പെടുമായിരുന്നു.പിന്നീട് അവര്‍ക്ക് ഇട നല്കപ്പെടുകയില്ല.”[6:8]</span><br /><br /><br />നീതിമാനും പക്വമതിയുമായ ഒരു ദൈവം നിസ്സഹായരും അജ്ഞാനികളുമായ തന്റെ സൃഷ്ടികളോട് പറ്യേണ്ട വാക്കുകളാണോ ഇത്?<br />ചോദ്യകര്‍ത്താക്കള്‍ അവരുടെ പൂര്‍വിക പാരമ്പര്യപ്രകാരമുള്ള അന്ധവിശ്വാസങ്ങളില്‍ വേരുറച്ചു പോയവരാണ്. തലമുറകളായി പകര്‍ന്നുവന്ന വിശ്വാസങ്ങളെ ഒറ്റയടിക്കു തള്ളിപ്പറയാനും പകരം മറ്റൊരു പുതിയ മതം സ്വീകരിക്കാനും കഴിയണമെങ്കില്‍ അതിനു തക്കതായ തെളിവുകള്‍ ലഭിക്കണമെന്ന അവരുടെ ആവശ്യം തികച്ചും ന്യായമായിരിക്കെ തെളിവു ചോദിക്കുന്നതു തന്നെ ക്രിമിനല്‍കുറ്റമാണെന്ന് ആക്ഷേപിക്കുന്നത് ശരിയാണോ? മന്‍ഷ്യര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ മനുഷ്യരെത്തന്നെ ദൂതനാക്കുന്നതിന്റെ ഔചിത്യവും ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയല്ലേ? ഗര്‍വ്വു നിമിത്തമാണ് അന്നവര്‍ അക്കാര്യം ചോദിച്ചത് എന്നു വന്നാല്‍ പോലും പില്ക്കാലത്ത് ആരുടെയും മനസ്സില്‍ സ്വാഭാവികമായും ഉദിച്ചേക്കാവുന്ന ഒരു സംശയം എന്നനിലക്ക് അല്പം കൂടി യുക്തിസഹമായ മറുപടി പറയാമായിരുന്നില്ലേ?<br />തെളിവു ചോദിക്കുന്നതു ധിക്കാരമാണെന്നു പറയുന്ന അല്ലാഹു തന്നെ അന്യമതക്കാരോടു തെളിവു ചോദിക്കുന്നുമുണ്ട്!<br /><br /><span style="font-weight:bold;">وَقَالُواْ لَن يَدْخُلَ ٱلْجَنَّةَ إِلاَّ مَن كَانَ هُوداً أَوْ نَصَارَىٰ تِلْكَ أَمَانِيُّهُمْ قُلْ هَاتُواْ بُرْهَانَكُمْ إِن كُنْتُمْ صَادِقِينَ <br />“യഹൂദികളോ ക്രിസ്ത്യാനികളോ അല്ലാതെ മറ്റാരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതല്ല എന്ന് അവര്‍ പറയുന്നു. അത് അവരുടെ വ്യാമോഹം മാത്രമാണ്. പറയുക: നിങ്ങള്‍ സത്യവാദികളാണെങ്കില് നിങ്ങള്‍ക്കുള്ള തെളിവുകള്‍ ഹാജറാക്കുക.”[2:111]</span> ഇത് വൈരുധ്യമല്ലേ?<br /><br />ദൈവദൂതന് എന്നവകാശപ്പെടുന്നയാള്‍ മറ്റാരും ആവശ്യപ്പെടാതെത്തന്നെ തെളിവു നല്കാന് ബാധ്യസ്ഥനാണ്. എന്നാല്‍ തെളിവു ചോദിച്ചവരെ ശിക്ഷാഭീഷണി ഉയര്‍ത്തി ഭയപ്പെടുത്താനാണു മുഹമ്മദ് ശ്രമിച്ചത്:<br />എങ്കില്‍ അത്തരത്തിലുള്ള ശിക്ഷകള്‍ വരുത്തിക്കാണിച്ചെങ്കിലും പ്രവാചകത്വം തെളിയിക്കണമെന്നായി മുശ്രിക്കുകള്‍ .<br /><span style="font-weight:bold;"><br />وَإِذْ قَالُواْ ٱللَّهُمَّ إِن كَانَ هَـٰذَا هُوَ ٱلْحَقَّ مِنْ عِندِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِّنَ ٱلسَّمَآءِ أَوِ ٱئْتِنَا بِعَذَابٍ أَلِيمٍ<br />وَمَا كَانَ ٱللَّهُ لِيُعَذِّبَهُمْ وَأَنتَ فِيهِمْ وَمَا كَانَ ٱللَّهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ<br />“അല്ലാഹുവേ ഇതു നിന്റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ ആകാശത്തുനിന്നു ഞങ്ങളുടെ മേല്‍ കല്മഴ വര്‍ഷിക്കുകയോ വേദനാജനകമായ മറ്റുവല്ല ശിക്ഷയും അയക്കുകയോ ചെയ്യുക എന്നവര്‍ പറഞ്ഞ സന്ദര്‍ഭം; താങ്കള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കുമ്പോല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല.”[8:32,33]</span><br /><br />മുന്‍ കാലങ്ങളില്‍ പ്രവാചകന്മാര് ഉള്ളപ്പോള്‍തന്നെ ശിക്ഷയിറക്കിയിരുന്നതായി നബി പറ്ഞ്ഞതുകൊണ്ടാണ് അവര്‍ അങ്ങനെയും വെല്ലു വിളി നടത്തിയത്. നബിക്കു പരിക്കേല്‍ക്കാതെ ശത്രുക്കളെ ശിക്ഷിക്കാന്‍ പോലും കഴിയാത്ത ദൈവം? <br />ദൃഷ്ടാന്തങ്ങള്‍ക്കായി മുറവിളി കൂട്ടുന്നവരെ കുറിച്ച് മറ്റൊരിടത്ത് ഇങ്ങനെ കാണാം:<br /><span style="font-weight:bold;"><br />وَقَالُواْ لَوْلاَ نُزِّلَ عَلَيْهِ آيَةٌ مِّن رَّبِّهِ قُلْ إِنَّ ٱللَّهَ قَادِرٌ عَلَىٰ أَن يُنَزِّلٍ آيَةً وَلَـٰكِنَّ أَكْثَرَهُمْ لاَ يَعْلَمُونَ <br /> “അവര്‍ പറഞ്ഞു .അവരുടെ നാഥനില്‍നിന്നും ഒരു ദൃഷ്ടാന്തവും അവനു ലഭിക്കാത്തതെന്തുകൊണ്ടാണ്? പറയുക: ദൃഷ്ടാന്തങ്ങള്‍ അയക്കാന്‍ കഴിവുള്ളവനാണു ദൈവം. എന്നാല്‍ അവരിലധികപേരും അജ്ഞതയിലാണ്.”[6:37]</span><br /><br />ഈ സൂക്തം സാമാന്യ യുക്തിക്കു നിരക്കാത്തതും അപ്രസക്തവുമാണ്. കാരണം മക്കയിലെ അറബികളാരും തന്നെ സര്‍വ്വശക്തനായ ദൈവത്തിന്റെ കഴിവിനെ ചോദ്യം ചെയ്തിരുന്നില്ല. ദൈവത്തിന് അത്ഭുതം കാട്ടാന്‍ കഴിവുണ്ടോ എന്നായിരുന്നില്ല അവരുടെ ചോദ്യം. പ്രവാചകത്വത്തിനു തെളിവുണ്ടോ എന്നാണവര്‍ ചോദിച്ചിരുന്നത്. ദൈവത്തിനു കഴിവുണ്ട് എന്ന മറുപടി അവര്‍ക്കു തൃപ്തികരമായ ഒന്നായിരുന്നില്ല.<br />വേദം ഒറ്റത്തവണയായി ഇറക്കാത്തതെന്തേ? എന്ന ചോദ്യത്തിനു <br />താങ്കള്‍ക്കു ഗ്രഹിക്കാനാണ് وَقَالَ ٱلَّذِينَ كَفَرُواْ لَوْلاَ نُزِّلَ عَلَيْهِ ٱلْقُرْآنُ جُمْلَةً وَاحِدَةً كَذَلِكَ لِنُثَبِّتَ بِهِ فُؤَادَكَ وَرَتَّلْنَاهُ تَرْتِيلاً എന്ന മുടന്തന്‍ ന്യായമാണു മറുപടി.[25:32]<br /><br />ഈ വാദപ്രതിവാദം വളരെ രസകരമായി ഖുര്‍ ആന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതു ശ്രദ്ധിച്ചു വായിച്ചാല്‍ എന്തു കൊണ്ടാണു മുഹമ്മദ് നബിക്ക് മക്ക വിട്ടു പോകേണ്ടിവന്നത് എന്നു വ്യക്തമാകും. ഈ സംവാദത്തില്‍ യുക്തിപരമായി ആരാണു മുന്നിട്ടൂ നില്‍ക്കുന്നത്? സര്‍വ്വ തന്ത്രജ്ഞനായ അല്ലാഹുവോ അതോ ബഹുദൈവ വിശ്വാസികളായ ആ പാവം അറബികളോ? <br />ഉത്തരം മുട്ടിയ നബിയും അല്ലാഹുവും പിന്നീട് വിചിത്രമായ മറ്റൊരു സിദ്ധാന്തവുമായി രംഗത്തു വന്നു.<br /> <span style="font-weight:bold;"><br />وَلَوْ أَنَّنَا نَزَّلْنَآ إِلَيْهِمُ ٱلْمَلاۤئِكَةَ وَكَلَّمَهُمُ ٱلْمَوْتَىٰ وَحَشَرْنَا عَلَيْهِمْ كُلَّ شَيْءٍ قُبُلاً مَّا كَانُواْ لِيُؤْمِنُوۤاْ إِلاَّ أَن يَشَآءَ ٱللَّهُ وَلَـٰكِنَّ أَكْثَرَهُمْ يَجْهَلُونَ <br />“അവരുടെ അടുക്കലേക്കു നാം മലക്കുകളെ ഇറക്കുകയും മരിച്ചവര്‍ അവരോട് സംസാരിക്കുകയും സകല വസ്തുക്കളേയും കൂട്ടം കൂട്ടമായി നാം അവരുടെ മുന്നില്‍ ഹാജറാക്കുകയും ചെയ്താലും അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ അവര്‍ വിശ്വസിക്കുകയില്ല”.[6:111]<br />وَٱلَّذِينَ كَذَّبُواْ بِآيَاتِنَا صُمٌّ وَبُكْمٌ فِي ٱلظُّلُمَاتِ مَن يَشَإِ ٱللَّهُ يُضْلِلْهُ وَمَن يَشَأْ يَجْعَلْهُ عَلَىٰ صِرَاطٍ مُّسْتَقِيمٍ<br />“അല്ലാഹു ഇഛിക്കുന്നവരെ അവന് വഴി പിഴപ്പിക്കുന്നു. അവനിഛിക്കുന്നവരെ അവന് നേര്‍മാര്‍ഗ്ഗത്തിലാക്കുകയും ചെയ്യുന്നു.”[6:39]<br />وَلَوْ شِئْنَا لآتَيْنَا كُلَّ نَفْسٍ هُدَاهَا وَلَـٰكِنْ حَقَّ ٱلْقَوْلُ مِنِّي لأَمْلأَنَّ جَهَنَّمَ مِنَ ٱلْجِنَّةِ وَٱلنَّاسِ أَجْمَعِينَ<br />“അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരും സന്മാര്ഗ്ഗം സ്വീകരിക്കുമായിരുന്നു. പക്ഷേ മനുഷ്യരെയും ജിന്നുകളെയും കൊണ്ട് നരകം നിറയ്ക്കാനാണ് അവന് ഉദ്ദേശിക്കുന്നത്.”[32:13]<br />وَكَذَٰلِكَ جَعَلْنَا لِكُلِّ نِبِيٍّ عَدُوّاً شَيَٰطِينَ ٱلإِنْسِ وَٱلْجِنِّ يُوحِي بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ ٱلْقَوْلِ غُرُوراً وَلَوْ شَآءَ رَبُّكَ مَا فَعَلُوهُ فَذَرْهُمْ وَمَا يَفْتَرُونَ<br />“എല്ലാ പ്രവാചകന്മാര്ക്കും നാം ശത്രുക്കളെ ഏര്‍പ്പെടുത്തിയിരിക്കുന്നു. അതായത് മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ; അവരില്‍ ചിലര്‍ ചിലരോട് വഞ്ചനയായി മോടിവാക്കുകള്‍ സ്വകാര്യബോധനം നല്കിക്കൊണ്ടിരിക്കുന്നു. നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരതു ചെയ്യുമായിരുന്നില്ല.”[6:112]<br />وَكَذٰلِكَ جَعَلْنَا فِي كُلِّ قَرْيَةٍ أَكَٰبِرَ مُجْرِمِيهَا لِيَمْكُرُواْ فِيهَا وَمَا يَمْكُرُونَ إِلاَّ بِأَنْفُسِهِمْ وَمَا يَشْعُرُونَ<br />“അപ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങള്‍ പ്രയോഗിക്കാനായി ദുഷ്ടന്മാരില് പ്രധാനികളെത്തന്നെ ഞാന്‍ നിയോഗിച്ചിരിക്കുന്നു.”[6:123]</span><br /><br />പിന്നെയെന്തിനാണാവോ ഈ ദൈവം പ്രവാചകന്മാരെ അയച്ചും കിതാബുകളയച്ചുമൊക്കെ ബുദ്ധിമുട്ടുന്നത്?<br /><br />എന്തൊരു യുക്തിഭദ്രമായ സിദ്ധാന്തം!<br /><br /><span style="font-weight:bold;">പ്രവാചകത്വം പരീക്ഷിക്കപ്പെടുന്നു !</span><br />പൂര്‍വ്വ വേദങ്ങളിലെ കാര്യങ്ങളെല്ലാം അല്ലാഹു തനിക്കറിയിച്ചു തരുന്നു എന്നായിരുന്നു മുഹമ്മദിന്റെ അവകാശവാദം. ഇതൊന്നു പരീക്ഷിക്കാനായി ജൂതന്മാരുടെ നിര്‍ദ്ദേശപ്രകാരം മുശ്രിക്കുകള്‍ നബിയോട് ചില ചോദ്യങ്ങല്‍ ചോദിച്ചു. ഗുഹാവാസികള്‍ എത്ര പേരായിരുന്നു എന്നതായിരുന്നു ഒരു ചോദ്യം. ഇതിനെക്കുറിച്ച് ഒന്നും അറിയാത്ത നബി പെട്ടെന്നു പതറിപ്പോയി. നാളെപ്പറയാം എന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞു മാറി. ദിവസങ്ങളും ആഴ്ച്ചകളും കഴിഞ്ഞിട്ടും കഥയുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും ശത്രുക്കള്‍ പരിഹാസം ശക്തമാക്കി.<br /><br />നില്ക്കക്കള്ളിയില്ലാതായപ്പോള് കിട്ടിയ ഊഹാപോഹങ്ങള്‍ വെച്ച് ഒരു വെളിപാട് അവതരിപ്പിച്ചു:<br /><span style="font-weight:bold;"><br />سَيَقُولُونَ ثَلاثَةٌ رَّابِعُهُمْ كَلْبُهُمْ وَيَقُولُونَ خَمْسَةٌ سَادِسُهُمْ كَلْبُهُمْ رَجْماً بِٱلْغَيْبِ وَيَقُولُونَ سَبْعَةٌ وَثَامِنُهُمْ كَلْبُهُمْ قُل رَّبِّي أَعْلَمُ بِعِدَّتِهِم مَّا يَعْلَمُهُمْ إِلاَّ قَلِيلٌ فَلاَ تُمَارِ فِيهِمْ إِلاَّ مِرَآءً ظَاهِراً وَلاَ تَسْتَفْتِ فِيهِمْ مِّنْهُمْ أَحَداً<br />“ഗുഹാവാസികള്‍ മൂന്നു പേരാണ്,നാലാമത്തേത് അവരുടെ നായയും എന്നു ചിലര്‍ പറയുന്നു. അവര്‍ അഞ്ചു പേരാണെന്നും ആറാമത്തേത് നായയുമാണെന്നാണു മറ്റു ചിലരുടെ വാദം. അദൃശ്യ കാര്യങ്ങളില്‍ ഊഹിച്ചു പറയുക മാത്രമാണവര്‍ .ഏഴു പേരാണെന്നും എട്ടാമത്തേത് നായയാണന്നുമാണു വേറെ ചിലരുടെ ഭാഷ്യം. പറയുക : എന്റെ റബ്ബ് അവരുടെ എണ്ണത്തെ ക്കുറിച്ച് നല്ല പോലെ അറിവുള്ളവനാകുന്നു. അല്പം ചിലര്‍ക്കല്ലാതെ അവരെകുറിച്ച് അറിവില്ല. അതുകൊണ്ട് അവരുടെ കാര്യത്തില്‍ താങ്കള്‍ തര്‍ക്കിക്കാന്‍ പോകണ്ട. ജനങ്ങളില്‍ ആരോടും അതിനെകുറിച്ച് അന്യേഷിക്കാനും പോകണ്ട.”[18-22]</span><br /><br />ഗുഹാവാസിക്കഥയുടെ വിശദാംശങ്ങള്‍ തേടി ഒരുപാട് അലഞ്ഞെങ്കിലും ആരില്‍നിന്നും വേണ്ടത്ര വിവരങ്ങള്‍ ലഭിച്ചില്ല എന്ന് ഈ വെളിപാടില്‍നിന്നും സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. അദൃശ്യലോകത്തുനിന്ന് ജ്ഞാനം ലഭിക്കുന്നു എന്ന അവകാശവാദം പൊള്ളയാണെന്നു വ്യക്തമായതോടെ എതിരാളികള്‍ നബിയെ വീണ്ടും കളിയാക്കി. മറുപടിയായി നബി പിന്നീടു കണ്ടെത്തിയ മുറിന്യായം അതിലും വിചിത്രമായിരുന്നു.:<br /><span style="font-weight:bold;"><br />وَلاَ تَقُولَنَّ لِشَاْىءٍ إِنِّي فَاعِلٌ ذٰلِكَ غَداً<br /><br />“ഒരു കാര്യത്തെ സംബന്ധിച്ചും നാളെ ഞാനതു ചെയ്യുമെന്ന് `ഇന്‍ശാ അല്ലാ` എന്നു ചേര്‍ത്തുകൊണ്ടല്ലാതെ താങ്കളൊരിക്കലും പറഞ്ഞു പോകരുത് . .” [18-23]</span><br /><br />ഇതിന്റെ വ്യാഖ്യാനം കാണുക:<br /> “ആത്മാവ് ,ദുല്‍കര്‍നൈന്‍ , ഗുഹാവാസികള്‍ എന്നിവ സംബന്ധിച്ച് യഹൂദികളുടെ നിര്‍ദ്ദേശപ്രകാരം ഖുറൈശികള്‍ ചോദിച്ചപ്പോള്‍ നാളെ വരൂ അപ്പോള്‍ പറയാം എന്ന് നബി ഉത്തരം നല്കി.. ഇന്‍ശാ അല്ലാ[അല്ലാഹു ഉദ്ദേശിച്ചാല്‍ ] എന്നു പറഞ്ഞില്ല. പിന്നീട് വഹ്യ് വരാന്‍ കുറെ താമസിച്ചു....നാളെ മറുപടി തരാമെന്ന് പറഞ്ഞിട്ട് ദിവസങ്ങളോളം അതിനു കഴിയാതെ വന്നപ്പോള്‍ ഖുറൈശികള്‍ അതൊരു സുവര്‍ണ്ണാവസരമായി കണ്ട് നബിയെ കളിയാക്കി. മുഹമ്മദിന്റെ റബ്ബ് കോപിക്കുകയും കൈ വെടിയുകയും ചെയ്തിരിക്കുന്നു എന്നവര്‍ തട്ടിവിട്ടു. തിരുമേനിക്ക് ഇതു വളരെ പ്രയാസകരമായി തോന്നി . തത്സമയത്താണ് ഈ സൂക്തം അവതരിച്ചത്.”[വിശുദ്ധ ഖുര്‍ ആന്‍ വ്യാഖ്യാനം.പേ.343 വോ.3]<br /> ഇന്‍ശാ അല്ലാ എന്നു പറയാത്തതിനാല്‍ ജിബ്രീല്‍ പിണങ്ങിപ്പോയി എന്ന വാദം പരിഹാസത്തിനാക്കം കൂട്ടാനേ ഉതകൂ എന്ന് പോലും ചിന്തിക്കാന്‍ ദൈവത്തിനു കഴിഞ്ഞില്ല.! <br /><br /><br />ശത്രുക്കളുടെ മുമ്പില്‍ അപമാനിതനായി ആത്മഹത്യക്കൊരുങ്ങിയ ദൂതനെ ഇതുപോലൊരു നിര്‍ണായക ഘട്ടത്തില്‍ നിസ്സാരമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് ദൈവം ചതിക്കാന്‍ ശ്രമിച്ചു എന്നാണോ നാം വിശ്വസിക്കേണ്ടത്.? അദൃശ്യന്ജ്ഞാനം പരീക്ഷിക്കാന്‍ ചോദ്യമുന്നയിച്ചവരോട് നാളെപ്പറയാം എന്ന് ഒഴിവുകഴിവു പറയാന്‍ ദൈവം ഇട വരുത്തിയതെന്തിന്? ചോദിച്ച ഉടനെ വെളിപാട് ഇറക്കി മറുപടി നല്കിയിരുന്നെങ്കില് അല്ലാഹുവിനും ദൂതനും ഈ അപമാനം നേരിടേണ്ടി വരുമായിരുന്നോ? <br />പ്രപഞ്ചം സൃഷ്ടിക്കും മുന്‍പേ എഴുതപ്പെട്ട ഒരു മഹാ ഫലകത്തിലെ ദിവ്യ സൂക്തങ്ങളാണു ഖുര്‍ ആന്‍ എങ്കില്‍ ഏഴാം നൂറ്റാണ്ടില്‍ അറേബ്യയില്‍ പ്രചരിച്ചിരുന്ന ഒരു കെട്ടുകഥയ്ക്ക് അതില്‍ എന്താണു പ്രസക്തി?<br /><br />200 വര്‍ഷം ഏതോ ഒരു മടയില്‍ ഒരു പട്ടിയോടൊപ്പം ഉറങ്ങിക്കിടന്ന ഏതാനും ചെറുപ്പക്കാരുടെ കഥ അല്ലാഹുവിന്റെ കിതാബില്‍ സ്ഥാനം പിടിച്ചത് പ്രസ്തുത രാക്കഥ സത്യമാണെന്നു വിശ്വസിച്ചിരുന്ന ജാഹിലിയ്യാ അറബികള്‍ പ്രവാചകനെ പരീക്ഷിക്കാന്‍ ചോദ്യം ഉന്നയിച്ചതുകൊണ്ടാണല്ലോ. എത്ര പേരാണാ പട്ടിയോടൊപ്പമുണ്ടായിരുന്നതെന്ന കാര്യം ലൌഹുല്‍ മഹ്ഫൂളില്‍ എഴുതി വെക്കാന്‍ അല്ലാഹു മറന്നു പോയതായിരിക്കാം! ഖുറൈശികള്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ച് തന്റെ അന്ത്യ ദൂതനെ വെള്ളം കുടിപ്പിക്കാനിടയുണ്ടെന്നു മുന്‍ കൂട്ടി അറിയാന്‍ പാവം അല്ലാഹുവിനു കഴിഞ്ഞില്ല.!!<br /><br />അഞ്ചാം നൂറ്റാണ്ടിലെ ഒരു സിറിയന്‍ ബിഷപ്പാണ് ഈ കെട്ടുകഥയുടെ ഉപജ്ഞാതാവ് എന്നു പറയപ്പെടുന്നു. ഡേഷ്യസ് ചക്രവര്‍ത്തിയുടെ പീഡനം ഭയന്ന് ഏതാനും ക്രിസ്ത്യന്‍ യുവാക്കള്‍ ഒരു ഗുഹയില്‍ അഭയം തേടുകയും പിന്തുടര്ന്നു വന്ന അക്രമികള്‍ അവരെ ഗുഹയില്‍ ജീവനോടെ മൂടുകയും ചെയ്തുവെന്നും പിന്നീട് 200 വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഗുഹയില്‍നിന്ന് മാറ്റമില്ലാതെ പുറത്തു വന്നു എന്നുമാണു ഈ കഥയുടെ ചുരുക്കം. സിരിയയുമായി കച്ചവടബന്ധമുള്ളവരാണ് ഈ കഥ അറേബ്യയില്‍ എത്തിച്ചതെന്നു കരുതപ്പെടുന്നു.<br />മുഹമ്മദിന്റെ പ്രവാചകത്വവും ഒരു കെട്ടുകഥയാണെന്ന് ഈ സംഭവം തെളിയിച്ചു!<br /><br /><span style="font-weight:bold;">മോഷ്ടിച്ച ആശയങ്ങള്‍</span><br />മര്‍വായ്ക്കു സമീപം താമസിച്ചിരുന്ന റോമാക്കാരനായ ഒരു ക്രിസ്ത്യാനിയായിരുന്നു ജബര്‍ .ബനുല്‍ ഹര്‍ളമിയുടെ അടിമയായ ഇയാള്‍ ഒരു കൊല്ലപ്പണിക്കാരനായിരുന്നു. മുഹമ്മദ് കൂടെക്കൂടെ ഇയാളെ സന്ദര്‍ശിക്കുകയും ക്രിസ്തീയ വേദങ്ങളിലെ വിവരങ്ങള്‍ അന്യേഷിച്ചറിയുകയും ചെയ്തിരുന്നു. ദിവ്യസന്ദേശങ്ങളുടെ പ്രധാന ഉറവിടങ്ങളിലൊന്നായ ഈ ക്രിസ്ത്യന്‍ യുവാവിനെ ,മുഹമ്മദിനെ പരിഹസിച്ചിരുന്ന അറബികള്‍ “പരിശുദ്ധാത്മാവ്” എന്നാണ് വിളിച്ചിരുന്നത്. പൂര്‍വ്വ വേദങ്ങളില്‍നിന്നും ഇപ്രകാരം ആശയചോരണം നടത്തുന്നതിന്റെ പേരില്‍ നബിയെ പരിഹസിച്ചവര്ക്ക് അല്ലാഹു നല്കിയ മറുപടി നോക്കൂ:<br /><span style="font-weight:bold;"><br />وَلَقَدْ نَعْلَمُ أَنَّهُمْ يَقُولُونَ إِنَّمَا يُعَلِّمُهُ بَشَرٌ لِّسَانُ ٱلَّذِي يُلْحِدُونَ إِلَيْهِ أَعْجَمِيٌّ وَهَـٰذَا لِسَانٌ عَرَبِيٌّ مُّبِينٌ<br /><br />“അദ്ദേഹത്തിനിതെല്ലാം പഠിപ്പിച്ചു കൊടുക്കുന്നത് ഒരു മനുഷ്യന് തന്നെയാണ് എന്നവര്‍ പറയുന്നത് നിശ്ചയമായും നാം അറിയുന്നുണ്ട്. എന്നാല്‍ അവര്‍ ഏതൊരാളെ കുറിച്ചാണോ പറയുന്നത്, അയാളുടെ ഭാഷ അറബിയല്ല. ഈ ഖുര്‍ ആനാകട്ടെ വ്യക്തമായ അറബി ഭാഷയും.”[16:103]</span><br /><br />റോമക്കാരനായ യുവാവുമായി മുഹമ്മദ് ആശയവിനിമയം നടത്തിയിരുന്നത് അറബിയിലല്ലാത്തതുകൊണ്ട് അയാള്‍ പറഞ്ഞു കൊടുത്തതൊന്നും ഖുര്‍ ആനില്‍ ഉള്‍പ്പെടുത്താന്‍ പറ്റുകയില്ല പോലും! വിമര്‍ശനങ്ങള്‍ക്കു മുമ്പില്‍ ചൂളിപ്പോയ `പ്രവാചകന് ` നില്‍ക്കക്കള്ളിക്കു വേണ്ടി എന്തെങ്കിലും അബദ്ധം പറഞ്ഞിട്ടുണ്ടെങ്കില്‍ അതു സ്വാഭാവികമാണ്. പക്ഷെ, സര്‍വ്വതന്ത്രജ്ഞ്ഞനായ ദൈവം ഇമ്മാതിരി വിഢ്ഢിത്തം പറയുമോ?<br /><br />വെളിപാടുകളുടെ ഉറവിടം മക്കക്കാര്‍ ശരിക്കും മനസ്സിലാക്കിയിരുന്നുവെന്ന് അവരുടെ ആരോപണങ്ങള്‍ വ്യക്തമാക്കുന്നു.<br /><span style="font-weight:bold;"><br />وَقَالَ ٱلَّذِينَ كَفَرُوۤاْ إِنْ هَـٰذَا إِلاَّ إِفْكٌ ٱفْتَرَاهُ وَأَعَانَهُ عَلَيْهِ قَوْمٌ آخَرُونَ فَقَدْ جَآءُوا ظُلْماً وَزُوراً<br />وَقَالُوۤاْ أَسَاطِيرُ ٱلأَوَّلِينَ ٱكْتَتَبَهَا فَهِيَ تُمْلَىٰ عَلَيْهِ بُكْرَةً وَأَصِيلاً<br />قُلْ أَنزَلَهُ ٱلَّذِي يَعْلَمُ ٱلسِّرَّ فِي ٱلسَّمَاوَاتِ وَٱلأَرْضِ إِنَّهُ كَانَ غَفُوراً رَّحِيماً<br /><br />“അവിശ്വാസികള്‍ പറയുന്നു: `ഇത് ഒരു നുണയല്ലാതെ മറ്റൊന്നുമല്ല. അവന് അതു കെട്ടിയുണ്ടാക്കുകയാണ്. മറ്റു ചിലര്‍ അവനെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവര്‍ അക്രമവും വ്യാജവുമായി വന്നിരിക്കുകയാണ്.<br />അവര്‍ പറയുന്നു: `പൂര്വികന്മാരുടെ കെട്ടുകഥകളാണിത്. അവന് അത് എഴുതിച്ചെടുത്തിരിക്കുകയാണ്. അങ്ങനെ രാവിലെയും വൈകുന്നേരവും അത് വായിച്ചു കേള്‍പ്പിക്കപ്പെടുന്നു.`<br />പറയുക: `ആകാശങ്ങളിലും ഭൂമിയിലുമുള്ള രഹസ്യം അറിയുന്നവന് അത് അവതരിപ്പിച്ചിരിക്കുകയാണ്. അവന് പൊറുക്കുന്നവനും കരുണാനിധിയുമാണ്.’[25:4-6]</span><br /><br />വ്യഖ്യാനം കാണുക:<br /><br />“വേദക്കാരായ ചിലര്‍ തൌറാത്തു വായിക്കലും അതിലെ കഥകള്‍ വായിക്കലും പതിവുണ്ടായിരുന്നു. അവര്‍ നബിയില്‍ വിശ്വസിച്ച ശേഷം ,നബിയും അവരും തമ്മിലുള്ള ബന്ധത്തെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് നള്രുബ്നു ഹര്‍ഥ് ഈവാദം ഉന്നയിച്ചത്. ...”[അമാനി മൌലവി]<br /><br />ദൈവത്തിന്റെ മറുപടികള്‍ എത്ര ദുര്‍ബലമാണെന്നു നോക്കൂ!<br /><br /><span style="font-weight:bold;">സൃഷ്ടികളെ തെറി വിളിക്കുന്ന സ്രഷ്ടാവോ?</span><br />മക്കയിലെ ജനങ്ങള്‍ മുഹമ്മദിന്റെ തൌഹീദും പ്രവാചകത്വവും സ്വീകരിക്കാന്‍ ഒരു സാധ്യതയുമില്ലെന്നു വ്യക്തമായതോടെ അല്ലാഹുവിന് അവരോടുള്ള വൈരാഗ്യവും കോപവും ഇരട്ടിച്ചു. ഖുറൈശിപ്രമാണിമാരായ എതിരാളികളെ പേരെടുത്തു പറഞ്ഞ് ശകാരിക്കാന്‍ തുടങ്ങി ഈ ദൈവം! <br /> ഒരിക്കല്‍ മക്കയിലെ ഒരു കുന്നിന് മുകളില്‍ കയറി നിന്നുകൊണ്ട് മുഹമ്മദ് അപായ സൂചനയുടെ ശബ്ദം മുഴക്കി ആളുകളെ വിളിച്ചു കൂട്ടി. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അദ്ദേഹം തന്റെ സുവിശേഷം പ്രസംഗിക്കാന്‍ തുടങ്ങി. ഇതു കേട്ടതോടെ അവര്‍ പിറുപിറുത്തുകൊണ്ട് പിന്തിരിഞ്ഞു പോയി. മുഹമ്മദിന്റെ പിതൃവ്യനായ അബൂലഹബ് നബിയെ ശപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞുവത്രേ:“ മ്മുഹമ്മദേ നിനക്കു നാശം ;ഇതിനാണോ നീ മനുഷ്യനെ മെനക്കെടുത്തിയത്?” ഉരുളക്കുപ്പേരിയെന്നോണം അല്ലാഹുവിന്റെ ശാപവചനങ്ങള്‍ ഇങ്ങനെ വെളിപ്പെട്ടു:-<br /><br /><span style="font-weight:bold;">تَبَّتْ يَدَآ أَبِي لَهَبٍ وَتَبَّ<br />مَآ أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ <br />سَيَصْلَىٰ نَاراً ذَاتَ لَهَبٍ<br />وَٱمْرَأَتُهُ حَمَّالَةَ ٱلْحَطَبِ<br />فِي جِيدِهَا حَبْلٌ مِّن مَّسَدٍ <br />“അബൂലഹബിന്റെ രണ്ടു കൈകളും നശിക്കട്ടെ;<br />അവന്റെ സമ്പാദ്യവും തുലഞ്ഞു പോട്ടെ;<br />ജ്വലിക്കുന്ന തീയില്‍ അവന് കിടന്നെരിയും;<br />അവന്റെ കെട്ട്യോളുണ്ടല്ലോ, ആ വിറകു ചുമട്ടുകാരി, അവളും;<br />അവളുടെ കഴുത്തില്‍ പിരിച്ച കയറുമുണ്ടാകും.”[111:1-5]</span><br /><br />മറ്റൊരു ധാഢ്യനും പ്രമാണിയുമായിരുന്നു വലീദ്. ധാരാളം സ്വത്തും മക്കളും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തെ തന്റെ കൂടെ ലഭിച്ചാല്‍ ഖുറൈശികളെ മൊത്തം കൂടെ കൊണ്ടു വരാന്‍ എളുപ്പമാകുമെന്ന് മുഹമ്മദ് മനക്കോട്ട കെട്ടിയിരുന്നു. പക്ഷെ അയാള്‍ തന്റെ പരമ്പരാഗത വിശ്വാസങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറായില്ല. മുഹമ്മദിനെയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയും കളിയാക്കുന്നതില്‍ വലീദും മുന്‍പന്തിയിലുണ്ടായിരുന്നു. ഇതും അല്ലാഹുവിനെ വല്ലാതെ പ്രകോപിതനാക്കി:<br /><span style="font-weight:bold;"><br />هَمَّازٍ مَّشَّآءٍ بِنَمِيمٍ<br />مَّنَّاعٍ لِّلْخَيْرِ مُعْتَدٍ أَثِيمٍ<br />عُتُلٍّ بَعْدَ ذَلِكَ زَنِيمٍ<br />أَن كَانَ ذَا مَالٍ وَبَنِينَ<br />إِذَا تُتْلَىٰ عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ ٱلأَوَّلِينَ<br />سَنَسِمُهُ عَلَى ٱلْخُرْطُومِ <br />“കുത്തുവാക്കു പറയുന്നവനും ഏഷണിയുമായി നടക്കുന്നവനും-<br />നല്ല കാര്യത്തിനു തടസ്സക്കാരനും അതിക്രമിയും മഹാപാപിയും-<br />അതിനു പുറമേ ക്രൂരനും തന്തയില്ലാത്തവനും-<br />അവന് സ്വത്തും മക്കളുമുള്ളവനായതിനാല്‍ !<br />അവനു നമ്മുടെ ലക്ഷ്യങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍ അവന് പറയും:<br />പൂര്‍വികരുടെ കെട്ടുകഥകളാണവ എന്ന്.<br />താമസിയാതെ ഞാന്‍ അവന്റെ തുമ്പിക്കയ്യിനടയാളം വെക്കും.”[68:11-16]</span><br /><br />സ്വന്തം സൃഷ്ടിയായ ഒരു മനുഷ്യപ്പുഴുവിനെ-അതും താന്‍ തന്നെ ബോധപൂര്‍വ്വം വഴി പിഴപ്പിക്കുകയും തന്റെ ദൂതനു ശത്രുവായി നിയോഗിക്കുകയും ചെയ്ത ഒരാളെ- ജാര സന്തതി എന്നും മറ്റും അധിക്ഷേപിക്കുന്നത് കാരുണ്യവാനും മഹാതന്ത്രജ്ഞ്ഞനും മറ്റും മറ്റുമായ ഒരു ദൈവത്തിന്റെ നിലവാരത്തിനു യോജിച്ചതാണോ? ഒരു ദൈവത്തിന് ഇത്രക്കു തരം താഴാന്‍ ആവുമോ? ഈ വലീദിന്റെ മൂക്കിന് അല്പം നീളം കൂടുതലുണ്ടായിരുന്നുവത്രേ.“ തുമ്പിക്കയ്യിനടയാളം വെക്കാന്‍ ” അതാണു കാരണം! സ്വന്തം സൃഷ്ടിയുടെ ശരീര വൈകല്യം നോക്കി പരിഹസിക്കുന്ന സ്രഷ്ടാവോ! ചിരിക്കാനും ചിന്തിക്കാനും വക തരുന്ന ഒരു കഥാപാത്രം തന്നെ!! <br /><br />ഈ ഖുറൈശി നേതാവിനെ കുറിച്ച് ഖുര്‍ ആനില്‍ വേറെയും നിരവധി പരാമര്‍ശങ്ങള്‍ ഉണ്ട്. ഇയാള്‍ മുഹമ്മദിന്റെ നിരന്തരമായ പ്രേരണ മൂലം ഒരിക്കല്‍ ഇസ്ലാം സ്വീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവത്രേ. അനുയായികള്‍ അതില്‍ അസംതൃപ്തി പ്രകടിപ്പിച്ചപ്പോല്‍ താന്‍ പരലോക ശിക്ഷയെ ഭയപ്പെടുന്നു എന്ന് ഇദ്ദേഹം പറഞ്ഞുപോലും. ഒരു നിശ്ചിത സംഖ്യ തരുന്ന പക്ഷം ആ ശിക്ഷ ഞാന്‍ ഏറ്റെടുക്കാമെന്ന് ഒരുവന് പ്രഖ്യാപിക്കുകയും വലീദ് അതു സമ്മതിച്ച് ഇസ്ലാമില്‍നിന്നു പിന്മാറുകയും ചെയ്തുവെന്നാണു കഥ. പിന്നീട് കരാര്‍പ്രകാരമുള്ള സംഖ്യ മുഴുവന്‍ കൊടുത്തു തീര്‍ക്കാതെ കൂട്ടുകാരനെ ഇയാള്‍ വഞ്ചിച്ചു.<br /> ഈ സംഭവങ്ങളെല്ലാം പ്രവാചകന്റെ കാതിലും എത്തിയതോടെ ഏഴാം മാനത്തു നിന്നും അല്ലാഹുവിന്റെ വെളിപാടുകള്‍ ഇപ്രകാരം പറന്നെത്തി:<br /><span style="font-weight:bold;"><br />ذَرْنِي وَمَنْ خَلَقْتُ وَحِيداً وَجَعَلْتُ لَهُ مَالاً مَّمْدُوداً وَبَنِينَ شُهُوداً وَمَهَّدتُّ لَهُ تَمْهِيداً ثُمَّ يَطْمَعُ أَنْ أَزِيدَ كَلاَّ إِنَّهُ كان لآيَاتِنَا عَنِيداً سَأُرْهِقُهُ صَعُوداً إِنَّهُ فَكَّرَ وَقَدَّرَ فَقُتِلَ كَيْفَ قَدَّرَ ثُمَّ قُتِلَ كَيْفَ قَدَّرَ ثُمَّ نَظَرَ ثُمَّ عَبَسَ وَبَسَرَ ثُمَّ أَدْبَرَ وَٱسْتَكْبَرَ فَقَالَ إِنْ هَـٰذَآ إِلاَّ سِحْرٌ يُؤْثَرُ إِنْ هَـٰذَآ إِلاَّ قَوْلُ ٱلْبَشَرِ سَأُصْلِيهِ سَقَرَ وَمَآ أَدْرَاكَ مَا سَقَرُ لاَ تُبْقِي وَلاَ تَذَرُ لَوَّاحَةٌ لِّلْبَشَرِ عَلَيْهَا تِسْعَةَ عَشَرَ <br />“ഞാന്‍ തനിച്ചു സൃഷ്ടിച്ച ആ വ്യക്തിയെ എനിക്കു വിട്ടു തന്നേക്കൂ. ഞാനവനു സമൃദ്ധമായി സമ്പത്തേകി. അവനോടൊപ്പം സന്നദ്ധരായി നിലകൊള്ളുന്ന പുത്രന്മാരെ നല്കി. അവനെ നേതാവാക്കി. ഇനിയും ഞാന്‍ അവനു വര്‍ധ്ധിപ്പിക്കണമെന്നവന്‍ മോഹിക്കുന്നു. ഇല്ല ; അവന് നമ്മുടെ സൂക്തങ്ങള്‍ക്കു വൈരിയാകുന്നു. അടുത്തുതന്നെ ഞാനവനൊരു ക്ലേശകരമായ പ്രൊമോഷന് കൊടുക്കുന്നുണ്ട്. അവന് ആലോചിച്ചു ചിലതു ചെയ്യാനും നിശ്ചയിച്ചിരുന്നു. അപ്പോള്‍ അവന്റെ മേല്‍ ദൈവശാപം ഭവിച്ചു. എന്തൊരു കാര്യമാണവന് ചെയ്യാന്‍ ശ്രമിച്ചത്? പിന്നെ അവന് ആളുകളെ നോക്കി. എന്നിട്ടു നെറ്റി ചുളിക്കുകയും മുഖം കോട്ടുകയും ചെയ്തു. പിന്നെ പിന്തിരിഞ്ഞു നിഷേധിച്ചു. എന്നിട്ടവന്‍ ജല്പിച്ചു; ഇത് പരമ്പരാഗതമായ ആഭിചാരമല്ലാതെ മറ്റൊന്നുമല്ല. ഇത് മനുഷ്യവചനം മാത്രം. അടുത്തു തന്നെ ഞാനവനെ നരകക്കുണ്ടില്‍തള്ളുന്നുണ്ട്. ആ നരകമെന്തെന്നു നിനക്കറിയില്ലേ! അത് ഒന്നിനെയും ശേഷിപ്പിക്കുകയില്ല. ചര്‍മ്മം കരിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ മേല്‍ 19 കാവല്ക്കാരുണ്ട്.”[74:11-30]</span><br /><br />ഈ മഹാ പ്രപഞ്ചത്തിന്റെ മുഴുവന്‍ സൃഷ്ടി സ്ഥിതി സംഹാരകനായ ഈശ്വരന് ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം ഒരു ഖുറൈശിപ്രമാണിയുടെ സമ്പത്തിലും സന്താനസൌഭാഗ്യത്തിലും അസൂയ പൂണ്ട് അയാളുടെ പിന്നാലെ ശാപവാക്കുകളും ചൊരിഞ്ഞു നടക്കുകയായിരുന്നു എന്നു നാം വിശ്വസിക്കണോ?.എല്ലാ പ്രവാചകന്മാര്ക്കും നാട്ടുപ്രമാണികളായ ശത്രുക്കളെ നിയോഗിക്കുന്നത് “നാം” തന്നെയാണെന്നു പ്രഖ്യാപിക്കുന്ന ഒരു ദൈവം എന്തിനീ പാഴ് വേലക്കൊക്കെ മുതിരണം?<br /><br />നരകത്തിനു 19 കാവല്‍ക്കാരാണെന്ന വാദത്തെയും അറബികള്‍ കളിയാക്കി. ഇത്രയേറെ മനുഷ്യരെ പാര്‍പ്പിക്കാനുള്ള നരകത്തിനു വെറും 19 കാവല്ക്കാരോ? എന്നതായിരുന്നു പരിഹാസം. തടിമാടനായ ഒരുത്തന് പറഞ്ഞത് “18 എണ്ണത്തിനെ ഞാന്‍ ഒറ്റക്കു നേരിട്ടോളാം; മറ്റേതിനെ നിങ്ങളും നോക്കിക്കോ’“ എന്നായിരുന്നു. ഇതിനും മറുപടിയുണ്ടായി:<br /><span style="font-weight:bold;"><br />وَمَا جَعَلْنَآ أَصْحَٰبَ ٱلنَّارِ إِلاَّ مَلَٰئِكَةً وَمَا جَعَلْنَا عِدَّتَهُمْ إِلاَّ فِتْنَةً لِّلَّذِينَ كَفَرُواْ لِيَسْتَيْقِنَ ٱلَّذِينَ أُوتُواْ ٱلْكِتَٰبَ وَيَزْدَادَ ٱلَّذِينَ ءَامَنُوۤاْ إِيمَٰناً وَلاَ يَرْتَابَ ٱلَّذِينَ أُوتُواْ ٱلْكِتَٰبَ وَٱلْمُؤْمِنُونَ وَلِيَقُولَ ٱلَّذِينَ فِي قُلُوبِهِم مَّرَضٌ وَٱلْكَٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَـٰذَا مَثَلاً كَذَلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِي مَن يَشَآءُ وَمَا يَعْلَمُ جُنُودَ رَبِّكَ إِلاَّ هُوَ وَمَا هِيَ إِلاَّ ذِكْرَىٰ لِلْبَشَرِ <br />“നാം ഈ വിധം നരകത്തിനു കാവലാളാക്കിയിരിക്കുന്നത് മലക്കുകളെയാണ്. അവരുടെ എണ്ണം നിഷേധികള്‍ക്കുള്ള പരീക്ഷണമാകുന്നു. വേദം ലഭിച്ചവര്‍ക്കു ബോധ്യമാകാനും അവര്‍ ശങ്കിക്കാതിരിക്കാനും, മനസ്സിനു ദീനം പിടിച്ചവരും അവിശ്വാസികളും അല്ലാഹു ഈ വചനം കൊണ്ടുദ്ദേശിക്കുന്നതെന്ത് എന്നു ചോദിക്കാനും. ഇങ്ങനെ അല്ലാഹു ഉദ്ദേശിച്ചവരെ അവന് വഴി പിഴപ്പിക്കുന്നു. അവന് ഉദ്ദേശിച്ചവരെ അവന് സന്മാര്ഗ്ഗത്തിലുമാക്കുന്നു.”[74:31] </span><br /><br /> ഉത്തരം മുട്ടുന്നേടത്തെല്ലാം `തലയിലെഴുത്തു` തന്നെ മുട്ടുശാന്തി! <br /><br />മനുഷ്യന് സങ്കല്‍പ്പിച്ചുണ്ടാക്കിയ ദൈവങ്ങളെല്ലാം മനുഷ്യനോളം ചെറുതായിപ്പോയതു സ്വാഭാവികമാണ്. മതങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവങ്ങള്‍ക്ക് ആ മതങ്ങളുണ്ടായ കാലഘട്ടത്തിന്റെ പരിമിതികള്‍ കൂടിയുണ്ടാവുക എന്നതും സ്വാഭാവികം. മുഹമ്മദിന്റെ ഭാവനാലോകത്തു ജീവിച്ചിരുന്ന അല്ലാഹു ആറാം നൂറ്റാണ്ടിലെ ഒരു സാധാരണ നാടോടി അറബിയുടെ നിലവാരം മാത്രമുള്ള ദൈവമായതിന്റെ മനശ്ശാസ്ത്രപരമായ കാരണവും മറ്റൊന്നല്ല!<br /><br />പരിപൂര്‍ണനും സര്‍വ്വശക്തനുമായ ഒരു ദൈവം കോപാകുലനായി പുലഭ്യം പറയുക എന്നാല്‍ ആ ദൈവത്തിന് , ആരോപിക്കപ്പെടുന്ന പോലുള്ള ഒരു ക്വാളിറ്റിയും ഇല്ല എന്നല്ലേ അര്‍ഥം? ഉദ്ദേശിക്കുന്നതെന്തും ഞൊടിയിടകൊണ്ടു സാധ്യമാകുന്ന മഹാശക്തന് ഒരു നിസ്സാര മനുഷ്യനെ തന്റെ ദീനില്‍ ചേര്‍ക്കാന്‍ ഇത്രയൊക്കെ പെടാപ്പാടു പെട്ടിട്ടും സാധ്യമായില്ല എന്നും അതേതുടര്ന്ന് അദ്ദേഹത്തിനു ദേഷ്യം വന്നു തെറിവിളിച്ചു എന്നുമൊക്കെ എങ്ങനെ നാം വിശ്വസിക്കും?????<br /><br /><span style="font-weight:bold;">അടിപിടി കൂടുന്ന ദൈവങ്ങള്‍ ?</span><br /><br />അറബികളുടെ ദൈവങ്ങള്‍ വ്യാജന്മാരാണെന്നും ദൈവം ഒന്നേയുള്ളുവെന്നും മക്കാമുശ്രിക്കുകളെ ബോധ്യപ്പെടുത്താന്‍ മുഹമ്മദിനു കഴിഞ്ഞില്ല.<br />ഒന്നിലധികം ദൈവങ്ങളുണ്ടായാല്‍ എന്താണു കുഴപ്പം എന്നവര്‍ക്കു വിശദീകരിച്ചുകൊടുത്തതും `അല്ലാഹു` തന്നെയായിരുന്നു.:-<br /><span style="font-weight:bold;"><br />لَوْ كَانَ فِيهِمَآ آلِهَةٌ إِلاَّ ٱللَّهُ لَفَسَدَتَا فَسُبْحَانَ ٱللَّهِ رَبِّ ٱلْعَرْشِ عَمَّا يَصِفُونَ <br /><br />“ആകാശഭൂമികളില്‍ അല്ലാഹുവല്ലാതെ മറ്റു ദൈവങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അതു രണ്ടും നശിച്ചു പോകുമായിരുന്നു.”[21:22]<br />مَا ٱتَّخَذَ ٱللَّهُ مِن وَلَدٍ وَمَا كَانَ مَعَهُ مِنْ إِلَـهٍ إِذاً لَّذَهَبَ كُلُّ إِلَـٰهٍ بِمَا خَلَقَ وَلَعَلاَ بَعْضُهُمْ عَلَىٰ بَعْضٍ سُبْحَانَ ٱللَّهِ عَمَّا يَصِفُونَ<br />“അല്ലാഹു സന്താനോല്പാദനം നടത്തിയിട്ടില്ല. അവനോടൊപ്പം വേറെ ഇലാഹുകളുമില്ല. ഉണ്ടായിരുന്നെങ്കില്‍ ഓരോരുത്തരും സൃഷ്ടിച്ചതും കൊണ്ട് അവര്‍ വേറെപ്പോവുകയും തമ്മില്‍ അടിപിടി കൂടുകയും ചെയ്യുമായിരുന്നു.”[23:91]</span><br /><br />വേറെ ദൈവങ്ങളുണ്ടായാല്‍ അവര്‍ തന്റെ സിംഹാസനം കൈക്കലാക്കാന്‍ ശ്രമിക്കുമെന്ന വേവലാതിയുമുണ്ട് قُلْ لَّوْ كَانَ مَعَهُ آلِهَةٌ كَمَا يَقُولُونَ إِذاً لاَّبْتَغَوْاْ إِلَىٰ ذِي ٱلْعَرْشِ سَبِيلاً അല്ലാഹുവിന്.! [17:42]<br /><br />ഒരു ഗോത്രത്തിനു രണ്ടു തലവന്മാരുണ്ടായാല്‍ അവര്‍ തമ്മില്‍ അടിപിടിയുണ്ടാകുമെന്നറിയാവുന്ന അന്നത്തെ അറബികള്‍ക്ക് ഈ വിശദീകരണം തൃപ്തികരം തന്നെയായിരുന്നു. പക്ഷെ അതു മുഹമ്മദ് സ്വന്തം നിലക്കു പറയുന്നതിനു പകരം `അല്ലാഹു`വിനെക്കൊണ്ട് പറയിച്ചത് പാവം അല്ലാഹുവിനെ കൊച്ചാക്കലായിപ്പോയി.! <br />അസൂയയും കുശുമ്പും വെടിഞ്ഞ് പരസ്പര സഹകരണത്തോടെ ചുമതലകള്‍ പങ്കു വെക്കാനുള്ള ജനാധിപത്യബോധവും അല്പം വിശാലമനസ്കതയും ഉണ്ടെങ്കില്‍ ഭൂമിയിലും ആകാശത്തും രണ്ടു ദൈവങ്ങള്‍ ഭരണം നടത്തുന്നതുകൊണ്ട് കുഴപ്പമൊന്നും സംഭവിക്കുകയില്ല. കൂടുതല്‍ സൌകര്യമായിരിക്കുകയും ചെയ്യും. ഒരു മലക്കിന് അല്ലാഹുവിന്റെ അര്‍ശ്[സിംഹാസനം] വരെ പോകണമെങ്കില്‍ 50000 വര്‍ഷം യാത്ര ചെയ്യണം.[70:4]<br />ഇത്രയും ദൂരം മലക്കുകളെ ഓടിക്കുന്നതിനെക്കാള്‍ നല്ലത് ഭൂമിയിലെ കാര്യങ്ങളെങ്കിലും മറ്റൊരു ദൈവത്തെ ഏല്‍പ്പിക്കുന്നതായിരിക്കുമല്ലോ! <br /><br />മറ്റു ദൈവങ്ങളെ ആരാധിക്കുന്നതൊഴികെ ഏതു വന്‍ കുറ്റവും അല്ലാഹു പൊറുക്കും. പക്ഷെ ആരാധന പങ്കുവെക്കാന്‍ മറ്റൊരുത്തന് വരുന്നത് അല്ലാഹുവിനു സഹിക്കാനാവില്ല.<br /><span style="font-weight:bold;"><br />إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَارِدُونَ <br />لَوْ كَانَ هَـٰؤُلاۤءِ آلِهَةً مَّا وَرَدُوهَا وَكُلٌّ فِيهَا خَالِدُونَ <br />“നിശ്ചയമായും നിങ്ങളും അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിലെ വിറകാണ്....അവ ഇലാഹുകള്‍ ആയിരുന്നെങ്കില്‍ നരകത്തില്‍ വന്നു ചേരുകയില്ലായിരുന്നു. എല്ലാവരും അതില്‍ നിത്യവാസികളാണ്.”[21:98,99]</span><br /><br />അസൂയയുടെ ആഴം നോക്കണേ! വിവരമില്ലത്ത മനുഷ്യര്‍ ആരാധിച്ചു പോയി എന്ന കുറ്റത്തിന് നിരപരാധികളായ ഈ വസ്തുക്കളെ നരകത്തിലെ നിത്യവാസികളാക്കി ശിക്ഷിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന ഒരു ദൈവത്തിന്റെ മാനസികാവസ്ഥ പരിതാപകരം തന്നെ! യേശുവും ചില മലക്കുകളുമൊക്കെ ദൈവത്തിന്റെ മക്കള്‍ എന്ന നിലയില്‍ ആരാധിക്കപ്പെട്ടിട്ടുണ്ട്. അവരെയും നരകത്തിലിടുമോ എന്ന് മുശ് രിക്കുകള്‍ ചോദിച്ചപ്പോള്‍ അബദ്ധം മനസ്സിലാക്കിയ അല്ലാഹു അവര്‍ക്കു പ്രത്യേകം ഇളവു നല്‍കുകയുണ്ടായത്രേ!<br /><span style="font-weight:bold;"><br />ദൈവങ്ങളെക്കാള്‍ നന്മ പിശാചുക്കള്‍ക്ക് ?</span><br />മക്കയിലെ ഖുറൈശികള്‍ വളരെ ഉയര്‍ന്ന സംസ്കാരമുള്ളവരും മുഹമ്മദിനേക്കാള്‍ നന്മയുള്ളവരുമായിരുന്നുവെന്ന് ഇസ്ലാമിന്റെ ചരിത്രത്തിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഏതൊരാള്‍ക്കും മനസ്സിലാകും. ചില ചരിത്രകാരന്മാര് ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടുമുണ്ട്. നബിയുടെ മഹത്വം ഉയര്‍ത്തിക്കാട്ടുന്നതിനായി അവരെ വെറും ജാഹിലുകളായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് ഇന്നത്തെ മതപ്രചാരകര്‍. ഈ അഭിപ്രായം ഇസ്ലാം വിരോധികളുടെയല്ലെന്നു കാണിക്കാന്‍ ചില ഉദ്ധരണികള്‍ കൂടി കാണുക;-<br /><br />“തിരുമേനി ആദ്യമാദ്യം ഏകദൈവസിദ്ധാന്തത്തിലേക്ക് ജനങ്ങളെ വിളിച്ചുകൊണ്ടിരുന്നു. അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോളാണ് ബഹുദൈവവിശ്വാസത്തെ പരസ്യമായി എതിര്‍ക്കാന്‍ തുടങ്ങിയത്. അത് മക്കക്കാര്‍ക്കു വിശിഷ്യാ ഖുറൈശികള്‍ക്കു സഹിക്കാന്‍ കഴിയാത്ത ഒന്നായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. ഒരു ജനതയുടെ ദൈവങ്ങളെ പാടേ നിഷേധിക്കാന്‍ ഒരാള്‍ എഴുന്നേറ്റു നിന്നാല്‍ -വിശിഷ്യാ അക്കാലത്ത്-ആ ജനത അവനെ വെറുതെ വിടുമോ? ഒരിക്കലുമില്ല. പക്ഷെ ഖുറൈശികള്‍ നമ്മില്‍ പലരും ധരിച്ചു വെച്ചതുപോലെ , വിഡ്ഢികളോ അജ്ഞാനികളോ ആയിരുന്നില്ല. അവര്‍ തികഞ്ഞ തന്റേടവും ദീര്‍ഘദൃഷ്ടിയുമുള്ളവര്‍ തന്നെയായിരുന്നു.....<br />.....കുറൈശികള്‍ വളരെ തന്റേടത്തോടെയും ദീര്‍ഘദൃഷ്ടിയോടെയും കൂടിയാണ് ആദ്യമാദ്യം തിരുമേനിയുടെ ഉല്‍ബോധനങ്ങളെ അഭിമുഖീകരിച്ചത്. അതായത് ആത്മനിയന്ത്രനം വിട്ട് അവര്‍ ഒന്നും പ്രവര്‍ത്തിക്കാന്‍ മുതിര്‍ന്നില്ല......<br />ഖുറൈശികളുടെ ദൈവങ്ങളെ നിഷേധിക്കാന്‍ എഴുന്നേറ്റു നിന്നിരുന്ന മുഹമ്മദ്[സ]യെ ഒരൊറ്റ അടിക്കു കൊല്ലാനും അങ്ങിനെ തങ്ങളുടെ ദൈവങ്ങളുടെ അന്തസ്സും പ്രതാപവും നിലനിര്‍ത്താനും അവര്‍ക്കൊരു പ്രയാസവുമുണ്ടായിരുന്നില്ല. പക്ഷെ അവരതിനു മുതുര്‍ന്നില്ല.<br />....കുറൈശി നേതാക്കളെല്ലാവരും ദുഷ്ടന്മാരോ ദുര്‍ബുദ്ധികളോ ആയിരുന്നില്ല. സഹൃദയരും ഉദാര ശീലരും മാന്യരുമായി, പലരും പല നേതാക്കളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഈ പ്രശ്നത്തിനു സമാധാനപരമായ പരിഹാരം കാണണമെന്നാണ് അവരാഗ്രഹിച്ചത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ആത്മനിയന്ത്രണം കൈവിടാതെ പെരുമാറാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചത്..”[ഇസ്ലാം ചരിത്രം, സി എന്‍ അഹ്മദ് മൌലവി, പേജ് 225,226 ഒന്നാം പതിപ്പ് 1971]<br /><br />“അറബികള്‍ അതിപുരാതനമായ ഒരു സംസ്കാര പാരംബര്യമുള്ള ജനതയാണ്. മക്കാനേതാക്കളായിരുന്ന കുറൈശികളോ, അവരുടെ നിലവാരം മുമ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്; റോമന്‍ ചക്രവര്‍ത്തി,അബ്സീനിയന്‍ ചക്രവര്‍ത്തി, യമന്‍ രാജാക്കന്മാര്, മുതലായവരുമായി ഒരു മധ്യവര്‍ത്തിയെയും കൂടാതെ നേരില്‍തന്നെ ബന്ധം പുലര്‍ത്തിക്കൊണ്ടിരുന്നവരായിരുന്നു കുറൈശികള്‍ . പരിശുദ്ധമക്കായുടെ അധിപന്മാരും അറേബ്യയിലെ പുരോഹിതനേതാക്കന്മാരും എന്ന നിലക്ക് ആ രാജാക്കന്മാരെല്ലാം ഇവരെ ആദരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ,ലോകവ്യാപാരകേന്ദ്രം മക്കയാകകൊണ്ടും ,വിവിധ നാടുകളില്‍ വ്യാപാരാവശ്യാര്‍ഥം സഞ്ചരിക്കുക മൂലംവും വളരെയേറെ അറിവുകളും അനുഭവങ്ങളും നേടിക്കഴിഞ്ഞവരായിരുന്നു കുറൈശികള്‍.....<br />അവര്‍ ദൈവവിശ്വാസികളായിരുന്നു. അല്ലാഹുവിന്റെ അസ്തിത്വത്തിലും ,ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് അവനാണെന്ന കാര്യത്തിലും അവര്‍ക്ക് അശേഷം സംശയമുണ്ടായിരുന്നില്ല. പക്ഷെ അല്ലാഹുവിനെ പ്രതാപശാലിയായ ഒരു രാജാവിന്റെ സ്ഥാനത്താണവര്‍ കണക്കാക്കിയത്....<br />ഹജ്ജ് കര്‍മ്മങ്ങള്‍ അവര്‍ നിര്‍വ്വഹിച്ചിരുന്നു. അത് ഒരു വലിയ പുണ്യകര്‍മ്മമായിട്ടു തന്നെയാണവര്‍ ഗണിച്ചിരുന്നത്. നാല്‍ക്കാലികളെ തങ്ങളുടെ ദൈവങ്ങളുടെ പേരില്‍ ഉഴിഞ്ഞിടുകയും ബലിയറുക്കുകയും പതിവായിരുന്നു. പലിശ ,ചൂതാട്ടം ,വ്യഭിചാരം മുതലായവ നിഷിദ്ധങ്ങളായിട്ടു തന്നെയാണവര്‍ കണക്കാക്കിയിരുന്നത്. അതുകൊണ്ടാണല്ലൊ കാബ പുനരുദ്ധരിച്ചപ്പോള്‍ ,അത്തരം പണങ്ങളൊന്നും അതിലേക്കുപയോഗപ്പെടുത്തിക്കൂടെന്ന് അവര്‍ തീരുമാനിച്ചതും, അവസാനം പണം തികയാതെ വന്നപ്പോള്‍ തറയില്‍ ഒരു ഭാഗം ഒഴിച്ചിട്ട് കാബയുടെ ചുമര് കെട്ടിയതും. ദാനധര്മ്മങ്ങളില് അവരെപ്പോഴും അഭിമാനം കൊണ്ടിരുന്നു. ചില പ്രത്യേക കുടുംബങ്ങള്‍ക്കു ചില വിശ്വാസ സിദ്ധാന്തങ്ങളും ആചാര സമ്പ്രദായങ്ങളും ഉണ്ടായിരുന്നു. മരണത്തോടെ മനുഷ്യന്റെ ജീവിതം അവസാനിച്ചു,എന്നായിരുന്നു അറബികളുടെ ധാരണ....”[അതേ പുസ്തകം പേ.250]<br /><br />ഇസ്ലാമിന്റെ ആധുനിക വക്താക്കള്‍ പ്രചരിപ്പിക്കുന്നതു പോലെ ഒരു അവതാര പുരുഷന്റെ വരവും അനിവാര്യമായ ഒരു ജഹിലിയ്യാ സമൂഹമായിരുന്നില്ല മക്കയിലക്കാലത്തുണ്ടായിരുന്നത് എന്ന യാഥാര്‍ഥ്യം ഇനിയങ്ങോട്ടുള്ള ചര്‍ച്ചയില്‍ വളരെ ഉപകരിക്കും എന്നതിനാലാണ് ഇത്രയും ഉദ്ധരിച്ചത്. ഇവിടെ ഒരു കാര്യം കൂടി നമ്മള് ശ്രദ്ധിക്കേണ്ടതുണ്ട്. അന്നത്തെ മക്കാമുശ്രിക്കുകളുള്‍പ്പെടെ ഇസ്ലാം ചരിത്രത്തിലെ പ്രതിയോഗികള്‍ അവശേഷിപ്പിച്ചു പോയ യാതൊരു രേഖയും നമുക്കു ലഭ്യമല്ല. ഇസ്ലാമിനെ ന്യായീകരിക്കാന്‍ ഇസ്ലാം വക്താക്കള്‍ എഴുതിയുണ്ടാക്കിയ രേഖകളെ മാത്രമേ നമുക്കു പഠനത്തിനായി ലഭിക്കുകയുള്ളു .ആ ചരിത്രത്തിന്റെ വരികള്‍ക്കിടയില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ഇപ്രകാരമാണെങ്കില് യഥാര്‍ഥ ചരിത്രം നമുക്കു കിട്ടിയിരുന്നുവെങ്കിലുള്ള കഥയൊന്നോര്‍ത്തു നോക്കൂ.<br /><br />കുറൈശികള്‍ മുഹമ്മദിനോടെങ്ങനെയാണു പെരുമാറിയതെന്നു ഖുര്‍ ആനിന്റെയും വ്യാഖാനങ്ങളുടെയും വരികള്‍ക്കിടയില്‍നിന്നും പരിശോധിക്കാന്‍ ,ചിന്തിക്കുന്നമുസ്ലിം സുഹൃത്തുക്കള്‍ തയ്യാറകണം എന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. എത്ര യുക്തിപൂര്‍വമുള്ള നിര്‍ദേശങ്ങളാണ് അവര്‍ മുന്നോട്ടു വെച്ചതെന്നു നോക്കൂ:<br /><br />“മുഹമ്മദ്,സ്വന്തം ആദര്‍ശങ്ങളില്‍ വിട്ടു വീഴ്ച്ചക്കും നീക്കുപോക്കിനും സന്നദ്ധനല്ലെങ്കില്‍ ഒരു കാര്യം ചെയ്യട്ടെ: ആദര്‍ശങ്ങളെല്ലാം അങ്ങു മനസ്സില്‍ ഒതുക്കിവെക്കുകയും ;എന്നിട്ട് ആര്‍ക്കും അസുഖമുണ്ടാക്കാതെ ആരുടെ വികാരത്തെയും വ്രണപ്പെടുത്താതെ ,പ്രത്യക്ഷത്തില്‍ എല്ലാവരോടും നല്ല നിലയില്‍ പെരുമാറുക. ബിംബാരാധന ചെയ്യുന്നവര്‍ അതു ചെയ്തുകൊള്ളട്ടെ. അവരെ എതിര്‍ക്കാനോ ആക്ഷേപിക്കാനൊ പോകാതിരിക്കുക. കാക്ക കാരണവന്മാരുടെ നടപടികള്‍ തെറ്റെന്നു വരുത്തിയിട്ട് അവരുടെ പിന് ഗാമികളെ വേദനിപ്പിക്കാതിരിക്കുക. അങ്ങനെ ചെയ്യുകയാണെങ്കില്‍ മുഹമ്മദിന്റെ അനുയായികളോട് ഞങ്ങളും അങ്ങനെ പെരുമാറും.”[പേ.266] <br /><br />ഇക്കാര്യം ഖുര്‍ ആന്‍ ഇങ്ങനെ സൂചിപ്പിക്കുന്നു:<br /><br /><span style="font-weight:bold;">وَدُّواْ لَوْ تُدْهِنُ فَيُدْهِنُونَ <br />“‘നീ അല്പം മയപ്പെടുത്തിയിരുന്നെങ്കില്‍ എന്നവര്‍ ആഗ്രഹുക്കുന്നു. എങ്കില്‍ അവരുമതേ നിലപാടു സ്വീകരിക്കുമായിരുന്നു.”[68:9]</span><br /><br />പ്രപഞ്ചം സൃഷ്ടിച്ചതുമതു നിയന്ത്രിക്കുന്നതും അല്ലാഹു എന്ന സുപ്രീം ദൈവമാണെന്നുതന്നെയായിരുന്നു അവരുടെയും വിശ്വാസം. മറ്റു ഗോത്രദൈവങ്ങള്‍ക്കും ചില ശക്തിയുണ്ട് എന്നു മാത്രമേ അവര്‍ കരുതിയിരുന്നുള്ളു. പരംബരാഗതമായി തുടര്‍ന്നു പോരുന്ന വിശ്വാസങ്ങള്‍ തുടരുന്നവര്‍ അതു തുടര്‍ന്നോട്ടേ .മുഹമ്മദിന്റെ വിശ്വാസം വേണ്ടവര്‍ അതനുസരിച്ചും ജീവിച്ചോട്ടെ. എത്ര ജനാധിപത്യപരമായ നിലപാടായിരുന്നു ആ സമൂഹത്തുന്റേതെന്നു നോക്കൂ. വളരെ ന്യായവും യുക്തിസഹവുമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ അവര്‍ മുഹമ്മദിന്റെ മുമ്പില്‍ വെച്ചിരുന്നു.<br /><br />ഒരു നിര്‍ദ്ദേശം ഇപ്രകാരമായിരുന്നു.:അല്ലാഹുവിനെ ആരാധിക്കുന്നതും മറ്റു ദൈവങ്ങളെ ആരാധിക്കുന്നതും തമ്മില്‍ വ്യത്യാസമെന്തെങ്കിലും ഉണ്ടോ എന്നു ഒരു പരീക്ഷണത്തിലൂടെ നമുക്കു പരിശോധിക്കാം. ഒരു കൊല്ലം നമുക്കെല്ലാവര്‍ക്കും അല്ലാഹുവിനെ മാത്രം ആരാധിക്കാം .പിന്നീട് ഒന്നോ രണ്ടോ മാസം മറ്റു ദൈവങ്ങളെയും ആരാധിക്കാം. ഏതു കാലഘട്ടത്തിലാണു കൂടുതല്‍ അഭിവൃദ്ധിയുണ്ടാകുന്നത് എന്നറിഞ്ഞ് പിന്നീടതനുസരിച്ചു ജീവിക്കാം. ഈ നിര്‍ദ്ദേശത്തോട് നിഷേധാത്മകമായാണ് മുഹമ്മദ് പ്രതികരിച്ചത്. <br /><span style="font-weight:bold;"><br />“നിങ്ങളാരാധിക്കുന്നതിനെ ഞങ്ങളാരാധിക്കുകയില്ല; ഞങ്ങളാരാധിക്കുന്നതിനെ നിങ്ങളാരാധിക്കുകയില്ല; നിങ്ങള്‍ക്കു നിങ്ങളുടെ മതം ,ഞങ്ങള്‍ക്കു ഞങ്ങളുടെ മതം”.قُلْ يٰأَيُّهَا ٱلْكَافِرُونَ لاَ أَعْبُدُ مَا تَعْبُدُونَ وَلاَ أَنتُمْ عَابِدُونَ مَآ أَعْبُدُ وَلاَ أَنَآ عَابِدٌ مَّا عَبَدتُّمْ وَلاَ أَنتُمْ عَابِدُونَ مَآ أَعْبُدُ لَكُمْ دِينُكُمْ وَلِيَ دِينِ</span> <br /> എന്ന അധ്യായം വെളിപാടായി വന്നത് ഈ സന്ദര്‍ഭത്തിലായിരുന്നുവത്രേ!<br /><br />മറ്റൊരിക്കല്‍ കാബയില്‍ പ്രാര്‍ഥനക്കൊത്തുകൂടിയ വേളയില്‍ ഖുറൈശികള്‍ മുഹമ്മദിന്റെ മുമ്പില്‍ അല്പം കൂടി വിട്ടുവീഴ്ച്ചയോടെ മറ്റൊരു നിര്‍ദ്ദേശം കൂടി സമര്‍പ്പിക്കുകയുണ്ടായി . അതിങ്ങനെയായിരുന്നു: “അല്ലാഹു തന്നെ യാണു ശരിയായ ദൈവമെന്നു ഞങ്ങള്‍ അംഗീകരിക്കുന്നു. കൂട്ടത്തില്‍ നമ്മുടെ പരംബരാഗത ദൈവങ്ങളെ അല്ലാഹുവിന്റെ യടുക്കല്‍ ശുപാര്‍ശ ചെയ്യാന്‍ ശക്തിയുള്ള ദേവതകളായെങ്കിലും കരുതിക്കൂടേ?“<br />ഈ നിര്‍ദ്ദേശം ന്യായമല്ലേ എന്ന തോന്നല്‍ മുഹമ്മദിന്റെ മനസ്സിലും പെട്ടെന്നു മിന്നി മറഞ്ഞു .അതൊരു വെളിപാടായി പുറത്തു വന്നു.!<br /><span style="font-weight:bold;"><br />أفَرأيْتُـمُ اللاَّتَ والعُزَّى وَمَناةَ الثالِثَةَ الأُخْرَى تلك الغرانقة العُلَـى، وإن شفـاعتهنّ لتُرْجَى<br />“ലാത്തയെയും ഉസ്സയെയും നിങ്ങള്‍ കണ്ടില്ലേ?;മാനാത്ത എന്ന മൂന്നാമത്തെയും, അവയും ഉന്നതങ്ങളിളെ ദേവതകള്‍ തന്നെ, അവരുടെ ശുപാര്‍ശകളും അല്ലാഹുവിങ്കല്‍ സ്വീകരിക്കപ്പെടും”.</span> [ഈ സൂക്തങ്ങള്‍ പിന്നീട് ഒഴിവാക്കി.]<br /><br />ഈ വെളിപാടു കേട്ടതോടെ സന്തോഷാധിക്യത്താല്‍ അവിടെ കൂടിയ വരെല്ലാവരും മുഹമ്മദിനോടൊപ്പം സുജൂദ് ചെയ്തു. മക്കായിലാകെ ശാന്തിയുടെയും സന്തോഷത്തിന്റെയും ആരവം മുഴങ്ങി. ഈ വാര്‍ത്ത കേട്ട് അബ്സീനിയയിലേക്കു നേരത്തെ പാലായനം ചെയ്തിരുന്ന മുസ്ലിംങ്ങള്‍ തിരിച്ചു പോന്നു. പക്ഷെ ഈ സന്തോഷം അധികകാലം നില നിന്നില്ല. ശിര്‍ക്കും തൌഹീദും തമ്മില്‍ ഇങ്ങനെയൊരു ഒത്തു തീര്‍പ്പുണ്ടായതോടെ മുഹമ്മദിനു ഭ്രാന്തുതന്നെയാണെന്ന നിഗമനം ശക്തി പ്രാപിക്കുകയാണുണ്ടായത്. `ദൈവദൂതന്` ആകെ ആശയക്കുഴ്പ്പത്തിലായി. അദ്ദേഹത്തിന്റെ മനസ്സില്‍ വലിയ സംഘര്‍ഷങ്ങള്‍ അലയടിച്ചു.<br />വെളിപാടു പിന്നെയും വന്നു.; ലത്തയെയും മനാത്തയെയും പുകഴ്ത്തിക്കൊണ്ട് വെളിപാടിറക്കിയത് പിശാചായിരുന്നു എന്ന് മുഹമ്മദ് തിരിച്ചറിഞ്ഞു! ഈ സംഭവം ഇസ്ലാമിന്റെ ചരിത്രകാരന്മാര് തന്നെ രേഖപ്പെടുത്തിയതാണ്.<br /><br />ഖുറ് ആന്‍ മുഹമ്മദിന്റെ മനസ്സില്‍ അക്കാലത്തുണ്ടായ ചാഞ്ചാട്ടങ്ങളെ ഭംഗിയായി വരച്ചു വെച്ചിട്ടുമുണ്ട്.:<br /><span style="font-weight:bold;"><br />وَإِن كَادُواْ لَيَفْتِنُونَكَ عَنِ ٱلَّذِي أَوْحَيْنَآ إِلَيْكَ لِتفْتَرِيَ عَلَيْنَا غَيْرَهُ وَإِذاً لاَّتَّخَذُوكَ خَلِيلاً<br />وَلَوْلاَ أَن ثَبَّتْنَاكَ لَقَدْ كِدتَّ تَرْكَنُ إِلَيْهِمْ شَيْئاً قَلِيلاً<br />إِذاً لأذَقْنَاكَ ضِعْفَ ٱلْحَيَاةِ وَضِعْفَ ٱلْمَمَاتِ ثُمَّ لاَ تَجِدُ لَكَ عَلَيْنَا نَصِيراً <br />“നബിയെ, നിശ്ചയമായും നിനക്കു നാം വഹ്യ് നല്‍കീടുള്ളതില്‍നിന്നു അവര്‍ നിന്നെ തെറ്റിച്ചു കുഴപ്പത്തിലാക്കുമായിരുന്നു.;ഇതല്ലാത്തതു വല്ലതും നമ്മുടെ പേരില്‍ നീ കെട്ടിച്ചമക്കുവാന്‍ വേണ്ടി.എങ്കില്‍ അവര്‍ നിന്നെ ഒരു ചങ്ങാതിയാക്കുകയും ചെയ്യുന്നതാണ്.”<br />നിന്നെ നാം ഉറപ്പിച്ചു നിര്‍ത്തിയിട്ടില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും,നീ അവരിലേക്കു ചാഞ്ഞു പോവുക തന്നെ ചെയ്യുമായിരുന്നു.<br />എങ്കില്‍ നിനക്കു ഞാന്‍ ജീവിതത്തിലെ ഇരട്ടി ശിക്ഷയും മരണത്തിലെ ഇരട്ടി ശിക്ഷയും ആസ്വദിപ്പിക്കുകയും ചെയ്യുന്നതാണ്. പിന്നെ നമുക്കെതിരെ നീ ഒരു സഹായിയെയും കണ്ടെത്തുകയില്ല.”[17:73-75]</span><br /><br />പിശാചിന് ഈ പണി പണ്ടേ ഉണ്ടെന്നു പറഞ്ഞുകൊണ്ട് അല്ലാഹു നബിയെ സമാശ്വസിപ്പിക്കുകയും ചെയ്തു!<br /><span style="font-weight:bold;"><br />وَمَآ أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ وَلاَ نَبِيٍّ إِلاَّ إِذَا تَمَنَّىٰ أَلْقَى ٱلشَّيْطَانُ فِيۤ أُمْنِيَّتِهِ فَيَنسَخُ ٱللَّهُ مَا يُلْقِي ٱلشَّيْطَانُ ثُمَّ يُحْكِمُ ٱللَّهُ آيَاتِهِ وَٱللَّهُ عَلِيمٌ حَكِيمٌ <br />“നിനക്കു മുമ്പും, ഒരു റസൂലിനെയാകട്ടെ നബിയെയാകട്ടെ , നിയോഗിച്ചിട്ടില്ല.;അദ്ദേഹം ഓതുന്നതില്‍ പിശാച് ഇടപെട്ടുകൊണ്ടല്ലാതെ.; എന്നാല്‍ പിശാച് ഇട്ടു കളയുന്നതിനെ അല്ലാഹു ദുര്‍ബ്ബലപ്പെടുത്തുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.”[22:52]</span><br /><br />മക്കയില്‍ സമാധാനം നില നിര്‍ത്താനും മുഹമ്മദിന്റെ യുക്തിഹീനമായ ചിന്തകളില്‍നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാനും `നന്മയുള്ള` പിശാച് അന്നു നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടത് ചരിത്രത്തില്‍ സംഭവിച്ച ഒരു മഹാദുരന്തം തന്നെയായിരുന്നു. തന്നെ അങ്ങേയറ്റം സ്നേഹിക്കുകയും അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്ത മക്കയിലെ നല്ല മനുഷ്യരോട് മുഹമ്മദ് പിന്നീടു കാണിച്ച കൊടും ക്രൂരതകള്‍ മനസ്സാക്ഷിയുള്ള ആരെയും അമ്പരപ്പിക്കാതിരിക്കില്ല.!!<br /><br />മക്കയിലെ കുറൈശികള്‍ അന്നു മുന്നോട്ടൂ വെച്ച നിര്‍ദ്ദേശത്തില്‍ എന്താണു തെറ്റ്? അല്ലാഹു പ്രധാന ദൈവമായിരിക്കെ തന്നെ മറ്റു ഗോത്രദൈവങ്ങളെക്കൂടി ആദരിക്കുകയും അവയും അല്ലാഹുവിന്റെ ഭാഗമാണെന്നു കരുതുകയും ചെയ്തിരുന്നെങ്കില്‍ യുദ്ധവും കൊലയും ഒഴിവാക്കാമായിരുന്നില്ലേ?<br />ദൈവത്തെ ഓരോരുത്തരും അവരവര്‍ക്കു സങ്കല്‍പ്പിക്കാവുന്ന വിധത്തിലും താല്പര്യമുള്ള രീതിയിലും ആരാധിച്ചോട്ടേ എന്നു കരുതാനുള്ള വിശാലമനസ്കത നമുക്കും നമ്മുടെ ദൈവങ്ങള്‍ക്കും ഉണ്ടാകുന്നതല്ലേ നല്ലത്?<br />അതല്ല ;ദൈവത്തിനു ചില പ്രത്യേകരീതി മാത്രമേ സ്വീകാര്യമാകൂ എന്നാണെങ്കില്‍ <span style="font-weight:bold;">ഈ ദൈവം ഇത്രയും ദുരൂഹതകളും ആശയക്കുഴപ്പങ്ങളും സൃഷ്ടിച്ചുകൊണ്ട് ആകാശത്തിന്റെ മറവില്‍ ഒളിച്ചിരിക്കുന്നതെന്തിന്??? </span>ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com5tag:blogger.com,1999:blog-8292998871248076940.post-28268596323079715272009-10-13T20:57:00.000-07:002009-10-13T21:02:19.338-07:00മന്ത്രം-മാരണം-ജിന്ന് !<span style="font-weight:bold;">അറബികളുടെ അന്ധവിശ്വാസങ്ങള്‍ ഖുര്‍ ആനിലും ഹദീസിലും</span><br /><br />ഏഴാം നൂറ്റാണ്ടിലെ അറേബ്യന്‍ നാടോടികള്‍ക്കിടയില്‍ പ്രചാരത്തിലിരുന്ന മിക്കവാറും എല്ലാ മൂഡവിശ്വാസങ്ങളെയും അല്ലാഹുവും ദൂതനും ശരിവെക്കുകയാണു ചെയ്തത്. അന്നത്തെ അന്ധവിശ്വാസങ്ങളെക്കുറിച്ച് ഒരു ചരിത്രകാരന് വിവരിക്കുന്നതിപ്രകാരമാണ്:-<br /><br />“ദേവന്മാരും ദേവതകളും മനുഷ്യന്റെ നിലനില്‍പ്പിനെ സഹായിക്കുകയും , അവനെ അപകടങ്ങളില്‍നിന്നും രക്ഷിക്കുകയും ചെയ്യുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ അവനെ നാശത്തിലേക്കു നയിക്കുകയും മഹാരോഗങ്ങള്‍ക്കിരയാക്കുകയും പ്രകൃതിക്ഷോഭങ്ങളാല്‍ അവരുടെ വസ്തു വകകള്‍ നശിപ്പിക്കുകയും ചെയ്യുന്ന ദുര്‍മൂര്‍ത്തികളെ കുറിച്ചുള്ള സങ്കല്‍പ്പവും ഉണ്ടായിരുന്നു. ഇവയെ ജിന്‍ എന്നാണു ബദവികള്‍ വിളിച്ചിരുന്നത്. അനന്തമായ മരുഭൂമിയിലൂടെ കൂട്ടമായി യാത്ര ചെയ്യുന്ന കച്ചവടക്കാരെയും അവരുടെ ഒട്ടകങ്ങളെയും ജിന്നുകള്‍ ആക്രമിച്ച് അര്‍ദ്ധരാത്രിയുടെ നിഗൂഢതയില്‍ ജീവരക്തം കുടിച്ചിരുന്നതായി അവിടെ പ്രചരിക്കുന്ന നാടോടിക്കഥകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഇവയുടെ പ്രിയപ്പെട്ട ഇരകളായിരുന്നുപോലും. മരുഭൂമിയിലെ പ്രതികൂല കാലാവസ്ഥയോടും അരോചകമായ അനുഭവങ്ങളോടും ബന്ധപ്പെട്ട നിഷ്ഠൂരമായ സംഭവങ്ങളില്‍നിന്നു രൂപം കൊണ്ട ഭയസംഭ്രാന്തികളുടെ സന്തതികളാണു ജിന്നുകള്‍ . മനുഷ്യവാസയോഗ്യമായ പ്രദേശങ്ങള്‍ ദേവന്മാരുടെയും അല്ലാത്ത പ്രദേശങ്ങള്‍ ദുഷ്ടമൂര്‍ത്തികളായ ജിന്നുകളുടെയും വിഹാര രംഗങ്ങളായി കണക്കാക്കപ്പെട്ടു. പ്രകൃതിക്ഷോഭങ്ങളും നാട്ടില്‍ പടര്‍ന്നു പിടിക്കുന്ന മഹാരോഗങ്ങളും ജിന്നുകള്‍ വരുത്തിവെക്കുന്നവയാണെന്ന് അറബികള്‍ വിശ്വസിച്ചു. ജിന്നിന്റെ ആവേശം ഉണ്ടാകുമ്പോഴാണ് അപസ്മാരമുണ്ടാകുന്നത് എന്നവര്‍ ഭയപ്പെട്ടു. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനു ശേഷവും വ്യത്യസ്ത രീതിയിലാണെങ്കിലും ജിന്നുകളിലുള്ള വിശ്വാസം അറബികള്‍ക്കിടയില്‍ നിലനിന്നു..”[അറബികളുടെ ചരിത്രം- ടി ജമാല്‍ മുഹമ്മദ്]<br /><br />ഖുര്‍ ആനില്‍ അല്ലാഹുവിന്റെ സൃഷ്ടികളെ പരാമര്‍ശിക്കവെ മനുഷ്യരോടൊപ്പം ജിന്നുകള്‍ എന്നൊരു വര്‍ഗ്ഗം അദൃശ്യ ജീവികളുള്ളതായി ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നുണ്ട്. ഹദീസുകളിലാകട്ടെ ജിന്നുകളുമായി ബന്ധപ്പെട്ട അല്‍ഭുത കഥകള്‍ സുലഭമാണുതാനും. ദുഷ്ടന്മാരായ ജിന്നുകളാണു പിശാചുക്കള്‍. രാത്രിയിലാണവറ്റയുടെ സ്വൈരവിഹാരം!<br /><br />“ജാബിര്‍ പറയുന്നു: തിരുമേനി അരുളി : “രാവ് ഇരുട്ടിക്കഴിഞ്ഞാല്‍ നിങ്ങളുടെ കുട്ടികള്‍ വീട്ടില്‍നിന്നു പുറത്തു പോകുന്നതു തടഞ്ഞു കൊള്ളുക. കാരണം ആ സമയത്താണ് പിശാചുക്കള്‍ ഭൂമുഖത്തു പരക്കുന്നത്. “ (ബുഖാരി-1348)പിശാചുക്കളുടെ ഉപദ്രവം പല“ അബൂ ഹുറൈറ പറയുന്നു: തിരുമേനി അരുളി: “കോട്ടു വായ് പിശാചിന്റെ ഉപദ്രവത്തില്‍ പെട്ടതാണ്. നിങ്ങളില്‍ വല്ലവനും കോട്ടുവായ് വന്നാല്‍ അതിനെ കഴിയുന്നതും വിധം അടക്കട്ടെ . കോട്ടുവായ് ഇട്ടുകൊണ്ട് നിങ്ങള്‍ ‘ഹാ’ എന്നു പറയുമ്പോള്‍ പിശാചു ചിരിക്കും.” (ബുഖാരി-1350)<br />“നല്ല സ്വപ്നങ്ങള്‍ അല്ലാഹുവില്‍നിന്നുള്ളതാണ്. പേക്കിനാവുകള്‍ പിശാചിന്റെ വകയാണ്. നിങ്ങളിലാരെങ്കിലും പേക്കിനാവു കണ്ടാല്‍ അവന് തന്റെ ഇടതുഭാഗത്തേക്ക് ഒന്നു തുപ്പുകയും പിശാചിന്റെ നാശത്തില്‍ നിന്നും രക്ഷ നേടാന്‍ അല്ലാഹുവിനോടു പ്രാര്‍ഥിക്കുകയും ചെയ്യട്ടെ. എങ്കില്‍ അത് അവനെ ഉപദ്രവിക്കുകയില്ല. “(ബുഖാരി-1351) തരത്തിലാണ്.<br /><br /><span style="font-weight:bold;">പിശാചിനെ മനുഷ്യര്‍ക്കു കാണാന്‍ കഴിയില്ലെങ്കിലും കഴുതകള്‍ക്കു കാണാം!</span><br /><br />“തിരുമേനി അരുളി: “കോഴി കൂവുന്നതു കേട്ടാല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചുകൊള്ളുക. കാരണം കോഴി ഒരു മലക്കിനെ കണ്ടിട്ടുണ്ടാകും. മറിച്ച് ഒരു കഴുത കരയുന്നതാണു കേട്ടതെങ്കില്‍ പിശാചില്‍നിന്നു രക്ഷിക്കാന്‍ അല്ലാഹുവില്‍ അഭയം തേടിക്കൊള്ളുക. കാരണം കഴുത പിശാചിനെ കണ്ടിട്ടുണ്ടായിരിക്കും.”(ബുഖാരി-1356)<br /><br />പിശാചിന്റെ ഉപദ്രവത്തില്‍നിന്നും രക്ഷനേടാനായി തന്നോട് എല്ലായിപ്പോഴും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കണമെന്ന് പിശാചിന്റെ സ്രഷ്ടാവായ അല്ലാഹു തന്നെ ആഹ്വാനം ചെയ്തിട്ടുണ്ട്.<br /><br />ദുര്മന്ത്രവാദികളുടെ കൂടോത്രവും വന്‍ നാശം വരുത്തിവെക്കുന്ന കാര്യമായി ഖുര്‍ ആന്‍ ചൂണ്ടിക്കാട്ടുന്നു.<br /><span style="font-weight:bold;"><br />[113:4]وَمِن شَرِّ ٱلنَّفَّاثَاتِ فِي ٱلْعُقَدِ<span style="font-weight:bold;"></span></span><br /><span style="font-weight:bold;"><br />പ്രവാചകനു തന്നെ മാരണം ബാധിച്ച കഥ</span>യും ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്:<br /><br />“ആയിഷ പറയുന്നു. തിരുമേനിക്കു മാരണം ബാധിച്ചു. താന്‍ യഥാര്‍ത്ഥത്തില്‍ ചെയ്യാത്ത കാര്യങ്ങള്‍ താന്‍ ചെയ്തതായി തിരുമേനിക്കു തോന്നാന്‍ തുടങ്ങി. അങ്ങിനെ ഒരു ദിവസം തിരുമേനി പ്രാര്‍ത്ഥിച്ചു. വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ചു. അവിടുന്ന് ആയിഷയോടു ചോദിച്ചു. “എനിക്കു സുഖം പ്രാപിക്കാന്‍ വേണ്ട മാര്‍ഗ്ഗം അല്ലാഹു അറിയിച്ചു തന്നത് നീ അറിഞ്ഞോ? രണ്ടാളുകള്‍ എന്റെ അടുക്കല്‍ വന്നു. ഒരാള്‍ എന്റെ തലക്കു സമീപവും മറ്റേയാള്‍ കാലുകള്‍ക്കരികിലും ഇരുന്നു. ഒരാള്‍ മറ്റെയാളോടു ചോദിച്ചു. “ഈ മനുഷ്യന്റെ രോഗമെന്താണ്?” “അദ്ദേഹത്തെ കൂടോത്രം ബാധിച്ചിരിക്കുകയാണ്.” മറ്റേയാള്‍ മറുപടി പറഞ്ഞു. “ആരാണ് മാരണം ചെയ്തത്?” ആദ്യത്തെയാള്‍ വീണ്ടും ചോദിച്ചു. “ലബീദുബ്നുല് അ അസമ എന്ന ജൂതന് “ . മറ്റെയാള്‍ ചോദിച്ചു. “ മാരണം ചെയ്യാന്‍ എന്തൊക്കെയാണുപയോഗിച്ചിരിക്കുന്നത്?” രണ്ടാമന് പറഞ്ഞു. “ചീര്‍പ്പും മുടിയും ഈന്തപ്പനയുടെ ആണ് കുലയുടെ കൂമ്പാളയുമാണുപയോഗിച്ചിരിക്കുന്നത്” “എന്നിട്ട് എവിടെയാണതുള്ളതെന്ന് ഒന്നാമന് ചോദിച്ചു. ദര്വാന് കിണറ്റിലാണതുള്ളതെന്നായിരുന്നു മറുപടി. ഉടനെ തിരുമേനി അങ്ങോട്ടു പുറപ്പെട്ടു. മടങ്ങി വന്നപ്പോള്‍ ആയിഷയോടു പറഞ്ഞു: “അവിടത്തെ ഈന്തപ്പനകള്‍ ശയ്താന്മാരുടെ തല പോലെയുണ്ട്.” ഞാന്‍ ചോദിച്ചു: “അവിടുന്ന് അതു പുറത്തേക്കെടുത്തോ?” തിരുമേനി അരുളി: “ഇപ്പോള്‍ അല്ലാഹു സുഖപ്പെടുത്തിത്തന്നു കഴിഞ്ഞു. ഇനി അതു പുറത്തെടുക്കുന്ന പക്ഷം ജനങ്ങള്‍ക്കിടയില്‍ അത് വമ്പിച്ച കുഴപ്പങ്ങള്‍ക്കു കാരണമാകുമെന്നു ഞാന്‍ ഭയപ്പെടുന്നു.” പിന്നീട് ആ കിണര്‍ മൂടിക്കളഞ്ഞു.”(ബുഖാരി-1345)‘<br /><br /><span style="font-weight:bold;">കണ്ണേറും’ പ്രതിവിധിയും!<span style="font-weight:bold;"></span></span>“<br /><br />ഇബ്നു അബ്ബാസ് പറഞ്ഞു: ഹസന് , ഹുസൈന് എന്നിവരെ പിശാചിന്റെ ഉപദ്രവത്തില്‍നിന്നു രക്ഷിക്കണമെന്ന് തിരുമേനി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഇതേ വാക്യങ്ങള്‍ കൊണ്ടാണു നിങ്ങളുടെ പിതാവ് ഇബ്രാഹിം ,ഇസ്മായില്‍, ഇഷാഖ് എന്നിവരെ പിശാചിന്റെ ഉപദ്രവത്തില്‍നിന്നു രക്ഷിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നത് എന്ന് തിരുമേനി അരുളി. “എല്ലാ പിശാചുക്കളില്‍നിന്നും വിഷ ജന്തുക്കളില്‍നിന്നും ഉപദ്രവകരമായ ‘കരിംകണ്ണുകളി’ല്‍ നിന്നും അല്ലാഹുവിന്റെ തത്വസമ്പൂര്‍ണ്ണമായ വചനങ്ങള്‍ മുഖേന ഞാനിതാ അഭയം തേടുന്നു”.<br /><br />“ആയിഷ പറയുന്നു: കണ്ണേറു തട്ടിയാല്‍ മന്ത്രിച്ചൂതാന്‍ നബി ഉപദേശിച്ചിട്ടുണ്ട്.”(ബുഖാരി-1925)<br /><br />“ഉമ്മുസല്‍മ പറയുന്നു: മുഖത്തു പാടുള്ള ഒരു പെണ്‍കുട്ടിയെ അവിടുത്തെ വീട്ടില്‍ വെച്ചു കണ്ടപ്പോള്‍ തിരുമേനി അരുളി: “അവളെ നിങ്ങള്‍ മന്ത്രിച്ച് ഊതിക്കൊള്ളുക. അവള്‍ക്കു കണ്ണേറു തട്ടിയിരിക്കുന്നു. “(ബുഖാരി-1926)<br /><br />പാമ്പു കടിച്ചാല്‍ ചികിത്സിക്കേണ്ടതെങ്ങനെയെന്നും നബി പഠിപ്പിച്ചിട്ടുണ്ട്.<br /><br />“വിഷമുള്ള എന്തു ജന്തു കടിച്ചാലും മന്ത്രിച്ചൂതാന്‍ തിരുമേനി ഉപദേശിച്ചിട്ടുണ്ട്.”(ബുഖാരി-1928)<br /><br />എല്ലാം ദൈവകിങ്കരനായ ജിബ് രീല്‍ നേരിട്ടറിയിച്ചു കൊടുത്തതായിരുന്നു.<br /> സര്‍വ്വജ്ഞാനിയായ ദൈവം കൊടുത്തയച്ച ആധികാരിക വിവരങ്ങള്‍ !ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com10tag:blogger.com,1999:blog-8292998871248076940.post-88710860860165221282009-09-13T23:49:00.000-07:002009-09-13T23:52:34.131-07:00കുര് ആന്‍ അല്ലാഹു സംരക്ഷിച്ചില്ല ! അല്ലാഹുവിനതിനു കഴിഞ്ഞില്ല. !!കുര് ആന്റെ ക്രോഡീകരണത്തില്‍ അതിഗുരുതരമായ പാകപ്പിഴകള്‍ സംഭവിച്ചിട്ടുണ്ട് എന്നതിനുള്ള അനിഷേധ്യമായ തെളിവുകളാണു മതഗ്രന്ഥങ്ങള്‍ തന്നെ നമ്മുടെ മുമ്പില്‍ നിരത്തുന്നത്. കുര് ആനാകട്ടെ അല്ലാഹുവിന്റെ “സംരക്ഷണം” അവകാശപ്പെടുകയും ചെയ്യുന്നു. ഇതെങ്ങനെയാണു പൊരുത്തപ്പെടുന്നത്? മതാചാര്യന്മാര് ,പക്ഷേ ഈ പ്രശ്നത്തിനും പരിഹാരം കണ്ടെത്തിയിരിക്കുന്നു.!<br /><br /> അതി വിചിത്രവും പരിഹാസ്യവുമായ ഒരു മുടന്തന്‍ വാദത്തിലൂടെ യാണവര്‍ അല്ലാഹുവിനെയും കുര് ആനിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നത്. ‘മന്‍സൂഖ്’ എന്ന സാങ്കേതിക വിഭാഗത്തില്‍ , അല്ലാഹു ‘നാസിഖ്’ മുഖേന കുര് ആനില്‍ തന്നെ ദുര്‍ബ്ബലപ്പെടുത്തിയ വചനങ്ങള്‍ക്കു പുറമെ , സമാഹരണവേളയില്‍ നഷ്ടപ്പെട്ടു പോയവയെയും ഉള്‍പ്പെടുത്താം എന്നതാണു പ്രസ്തുത വാദം. ഇപ്രകാരം മന്‍സൂഖായ കുര് ആന്‍ സൂക്തങ്ങള്‍ മൂന്നു കാറ്റഗറിയായി വിഭജിക്കപ്പെട്ടിരിക്കുന്നു. <br />1. പദങ്ങളും ആശയങ്ങളും ദുര്‍ബ്ബലപ്പെടുത്തിയവ. <br />2. ആശയം ദുര്‍ബ്ബലപ്പെടുത്തി പദങ്ങള്‍ നില നിര്‍ത്തിയവ, <br />3. പദങ്ങളെ നീക്കം ചെയ്ത് ആശയം നില നിര്‍ത്തിയവ.<br /><br />ഇതില്‍ ഒന്നാമതു പറഞ്ഞ വിഭാഗത്തില്‍ പെട്ടവ വിരളമാണ്. അത്തരത്തില്‍ വല്ലതുമുണ്ടെങ്കില്‍ അതു സാമാന്യബുദ്ധിക്കുള്‍ക്കൊള്ളാവുന്നതുമാണ്. ഒരാശയം നേരത്തെ അവതരിപ്പിച്ചു.; പിന്നീടതു വേണ്ടെന്നു വെക്കുകയും മൂലഗ്രന്ഥത്തില്‍നിന്നവ ഒഴിവാക്കുകയും ചെയ്തു എന്നു മനസ്സിലാക്കാം. (സര്‍വ്വജ്ഞാനിയായ അല്ലാഹുവിനും മനുഷ്യനെപ്പോലെ , പ്രായോഗിക അനുഭവങ്ങളുടെ വെളിച്ചത്തില്‍ വീണ്ടു വിചാരമുണ്ടാവുകയും , തീരുമാനങ്ങള്‍ മാറ്റേണ്ടി വരുകയുമൊക്കെ ചെയ്യുന്നതിലെ വൈരുദ്ധ്യം തല്ക്കാലം നമുക്കു മറക്കാം. നോമ്പു കാലത്തൊരു മാസം ബ്രഹ്മ്മചര്യമാചരിക്കാനുള്ള ക്ഷമയൊന്നും തന്റെ സൃഷ്ടികള്‍ക്കില്ലെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും ഇല്ലാത്തതുകൊണ്ടാണല്ലോ, ഇക്കാര്യത്തില്‍ അപ്രായോഗികമായ ഒരു വെളിപാട് ആദ്യം ഇറക്കി പിന്നീടതു തിരുത്തേണ്ടി വന്നത്. )<br /><br />രണ്ടാമത്തെ വിഭാഗം- അതായത് ആശയങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തിയെങ്കിലും വാക്യങ്ങള്‍ നിലനിര്ത്തിയെന്നു പറയുന്നവ - ഗ്രന്ഥം തയ്യാറാക്കിയവരുടെ പിടിപ്പുകേടും വിവരക്കുറവും കൊണ്ട് ഉള്‍പ്പെട്ടു പോയതാകയാല്‍ അല്ലാഹു അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു എന്നെങ്കിലും കരുതാവുന്നതാണ്.<br /><br /> എന്നാല്‍ മൂന്നാമത്തെ വിഭാഗത്തിന്റെ , അതായത് ആശയം നിലനില്‍ക്കെ വാക്യങ്ങള്‍ ഒഴിവാക്കിയതിന്റെ യുക്തി എന്താണെന്ന് എത്രയാലോചിച്ചിട്ടും പിടി കിടന്നില്ല. മതപണ്ഡിതന്മാര് പറയുന്നത് ഇതിന്റെയൊക്കെ യുക്തി അല്ലാഹുവിനേ അറിയൂ എന്നാണ്.!<br />മനുഷ്യന് തന്റെ ചിന്താ ശക്തിയെ പൂര്‍ണ്ണമായും ഒരന്ധവിശ്വാസത്തിനു പണയം വെക്കുമ്പോള്‍ അവന് ചെന്നു വീഴുന്നത് എന്തുമാത്രം ദുര്‍ബ്ബലവും യുക്തിഹീനവുമായ ഒരാശയ ഗര്‍ത്തത്തിലാണെന്നോര്‍ത്തു നോക്കൂ.!<br /><br />സുദീര്‍ഘമായ കുറേ അധ്യായങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു എന്നു നാം കണ്ടു. ,ആ അധ്യായങ്ങളില്‍ എന്തെല്ലാം ആശയങ്ങളാണുണ്ടായിരുന്നതെന്നോ, അതു മനുഷ്യര്‍ക്കെന്തെങ്കിലും പ്രയോജനം ചെയ്യുമായിരുന്നോ എന്നോ അറിയാന്‍ പോലും നമുക്കു നിവൃത്തിയില്ല. കുര് ആന്‍ അല്ലാഹു സംരക്ഷിച്ചു എന്നു പറഞ്ഞാല്‍ , അതില്‍ ഇപ്പോള്‍ എന്തൊക്കെയുണ്ടോ അത്രയും സംരക്ഷിച്ചു എന്നും അതില്‍നിന്നും പോയതൊക്കെ അല്ലാഹുവിന്റെ തീരുമാനമനുസരിച്ചു പോയതാണെന്നും അങ്ങു വിശ്വസിച്ചു സമാധാനിക്കണമത്രേ! <br /><br />അതാണു വിശ്വാസത്തിന്റെ യുക്തി.!!!ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com16tag:blogger.com,1999:blog-8292998871248076940.post-15426719836615263812009-09-12T05:13:00.000-07:002009-09-12T05:22:15.539-07:00വെളിപാടു കിതാബില്‍ വെട്ടും തിരുത്തും ?കുര് ആന്‍ ദൈവത്തിന്റെ വെളിപാടാണെന്ന വിശ്വാസത്തെ പരിഹാസ്യമാക്കുന്ന മറ്റൊരു സംഗതിയാണ് നാസിഖ് മന്‍സൂഖ് വാദം. 23 കൊല്ലാക്കാലത്തിനിടയില്‍ അല്ലാഹു തന്റെ വെളിപാടുകളെ പലപ്പോഴായി നിരവധി തവണ വെട്ടിത്തിരുത്തി എന്നാണു പറയുന്നത്. ചിലപ്പോള്‍ അതു വര്‍ഷങ്ങള്‍ക്കു ശേഷമാണു ചെയ്തതെങ്കില്‍ മറ്റു ചിലപ്പോള്‍ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ തന്നെ മൊഴി മാറ്റിപ്പറഞ്ഞതായും കാണാം.<br /> <br />ലോകാവസാനം വരേക്കുള്ള മുഴുവന്‍ മനുഷ്യര്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനായി പ്രപഞ്ചമുണ്ടാക്കും മുമ്പേ മുന്‍ കൂട്ടി തയ്യാറാക്കി വെച്ചതും വള്ളിപുള്ളി കുത്തു കോമ മാറ്റം പാടില്ലാത്തതുമായ ഒരു ദിവ്യവേദഗ്രന്ഥത്തില്‍ ഇങ്ങനെ ചുരുങ്ങിയ കാലത്തിനിടെ വെട്ടും തിരുത്തും വേണ്ടി വന്നു എന്നു പറയുന്നതിനെ അക്കാലത്തെ അറബികള്‍ പോലും കണക്കിനു കളിയാക്കിയിരുന്നു. അവരുടെ പരിഹാസത്തിനു ദൈവം നല്കുന്ന ‘വായടപ്പന്‍ മറുപടി’നോക്കൂ: <br /><br /><br /><span style="font-weight:bold;">وَإِذَا بَدَّلْنَآ آيَةً مَّكَانَ آيَةٍ وَٱللَّهُ أَعْلَمُ بِمَا يُنَزِّلُ قَالُوۤاْ إِنَّمَآ أَنتَ مُفْتَرٍ بَلْ أَكْثَرُهُمْ لاَ يَعْلَمُونَ</span><br /><br />And when We exchange a verse in place of a [different] verse, by abrogating it and revealing another, for the welfare of [God’s] servants — and God knows best what He reveals — they say, that is, the disbelievers [say] to the Prophet (s): ‘You are just a fabricator’, a liar, making it up yourself. Nay, most of them do not know, the true nature of the Qur’ān and the benefit [to God’s servants] of abrogation.<br /><br />ഒരു വേദവാക്യത്തിന്റെ സ്ഥാനത്ത് മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ - അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ് താനും - അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന് മാത്രമാകുന്നു എന്ന്. അല്ല, അവരില്‍ അധികപേരും ( കാര്യം ) മനസ്സിലാക്കുന്നില്ല.[16:101]<br /><br /><span style="font-weight:bold;">مَا نَنسَخْ مِنْ آيَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍ مِّنْهَا أَوْ مِثْلِهَا أَلَمْ تَعْلَمْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ </span><br /><br /><br />When the disbelievers began to deride the matter of abrogation, saying that one day Muhammad enjoins his Companions to one thing and then the next day he forbids it, God revealed: And whatever verse (mā is the conditional particle), that has been revealed containing a judgement, We abrogate, either together with its recital or not [that is only its judgement, but its recital continues]; there is a variant reading, nunsikh, meaning ‘[Whatever verse] We command you or Gabriel to abrogate’, or postpone, so that We do not reveal the judgement contained in it, and We withhold its recital or retain it in the Preserved Tablet; a variant reading [of nunsi’hā] is nunsihā, from ‘to forget’: so ‘[Whatever verse We abrogate] or We make you forget, that is, We erase from your heart’; the response to the conditional sentence [begun with mā] is: We bring [in place] a better, one that is more beneficial for [Our] servants, either because it is easier [to implement] or contains much reward; or the like of it, in terms of religious obligation and reward; do you not know that God has power over all things?, including abrogating and substituting [verses]? (the interrogative here is meant as an affirmative).[ജലലൈന്]<br /><br />Then Allah mentions what was abrogated of the Qur'an and that which was not abrogated, as a direct reference to the claim of the Quraysh who said to the Prophet: O Muhammad! Why do you command us to do something and then forbid it, saying: (Such of Our revelations as We abrogate) We do not erase a verse that was acted upon before and which is now not acted upon (or cause to be forgotten) or leave unabrogated so that it is acted upon, (We bring one better) We send Gabriel with that which more profitable and easier to act upon (or the like) in reward, benefit and action. (Knowest thou not) O Muhammad (that Allah is Able to do all things?) of the abrogated and unabrogated.[ഇബ്നു അബ്ബാസ്]<br /><br />വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്?[2:106]<br /><br />ഒരു വെളിപാട് റദ്ദാക്കി അതിനെക്കാള്‍ മെച്ചപ്പെട്ട വേറൊരു വെളിപാടു പകരം അവതരിപ്പിക്കുന്നതിനാണിവിടെ കുര് ആന്‍ നസ്ഖ് എന്നു പറയുന്നത്. മെച്ചപ്പെട്ടത് ആദ്യമേ അങ്ങവതരിപ്പിച്ച് ഈ വെട്ടിത്തിരുത്തൊക്കെ ഒഴിവാക്കാന്‍ സര്‍വ്വജ്ഞാനിയായ ഒരു ദൈവത്തിനു കഴിഞ്ഞില്ല എന്നതും മുന്‍ കൂട്ടി തയ്യാറാക്കി വെച്ച ഒരു കിതാബിന്റെ നിലവാരം ഇങ്ങനെയൊക്കെയാണ് എന്നതും ചിന്തിക്കുന്നവര്‍ക്ക് ഒന്നാംതരം ഒരു ദൃഷ്ടാന്തം തന്നെ!! കളിയാക്കിയ അറബികളോടു പറയുന്ന മറുപടിയുടെ നിലവാരവും സഹതാപാര്‍ഹം തന്നെ. !! ഈ മറുപടി വെളിപാടുകളും നേരത്തേ തയ്യാറാക്കി വെച്ചിരുന്നോ? എങ്കില്‍ പിന്നെ ഇങ്ങനെ സ്വയം പരിഹാസ്യനാകുന്ന ഒരേര്‍പ്പാടിനു ദൈവം എന്തിനു മുതിര്‍ന്നു??? ആദ്യമേയങ്ങു മെച്ചപ്പെട്ടതു മാത്രം അവതരിപ്പിച്ചാല്‍ പോരായിരുന്നോ? എന്തൊരു വിഡ്ഡിത്തം കൂട്ടരേ ഈ പറയുന്നത്?<br /><br />ഇനി മറ്റൊരു വൈരുദ്ധ്യം; ഇപ്രകാരം അല്ലാഹു തന്നെ റദ്ദാക്കിയ വെളിപാടുകള്‍ കുര് ആനില്‍ എങ്ങനെ പിന്നെയും കടന്നു കൂടി? അതൊക്കെ കുര് ആനില്‍ ഉള്‍പ്പെടുത്താന്‍ നബി ഉദ്ദേശിച്ചിരുന്നോ? ഇല്ല എന്നാണു മുഫസ്സിറുകള്‍ തന്നെ പറയുന്നത്. സെയ്ദും ഉസ്മാനും കൂട്ടരും ഗ്രന്ഥം ക്രോഡീകരിച്ചപ്പോള്‍ അബദ്ധത്തില്‍ ഇങ്ങനെയുള്ള മന്‍സൂഖായ[റദ്ദാക്കപ്പെട്ട] കുറെ വചനങ്ങളും അതില്‍ കടന്നു കൂടിയതാണത്രേ ! അല്ലാഹുവിന്റെ ഗ്രന്ഥം അല്ലാഹു തന്നെ സംരക്ഷിച്ചതിന്റെ കോലമാണിത്.! <br />പ്രവാചകന് ജീവിച്ചിരിക്കെ കുര് ആന്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കാതിരിക്കാന്‍ തന്നെ കാരണം അല്ലാഹുവിന്റെ ഇടയ്ക്കിടെയുള്ള വീണ്ടുവിചാരവും മൊഴി മാറ്റവും വെട്ടിത്തിരുത്തലുമാണത്രെ! <br /><br />“ഇമാം ആഖൂലി ,തന്റെ ഫവാഇദില്‍ പറയുന്നു: സുഫ് യാനുബ്നു ഉയൈന സെയ്ദുബ്ന്‍ ഥാബിതില്നിന്നു റിപ്പോര്‍ട് ചെയ്യുന്നു: “നബിതിരുമേനി വഫാതാകുമ്പോള്‍ കുര് ആന്‍ ഒരു ഗ്രന്ഥമായി ക്രോഡീകരിച്ചിരുന്നില്ല. ... ഇതിനു കാരണം , കുര് ആനില്‍ വല്ല സൂക്തത്തിന്റെയും പാരായണം അല്ലെങ്കില്‍ വിധി ദുര്ബ്ബലപ്പെടുത്തിയേക്കാന് സാധ്യതയുണ്ടായിരുന്നു തിരുമേനിയുടെ കാലത്ത്. തന്മൂലമാണു തിരുമേനി അതു രണ്ടു ചട്ടക്കുള്ളില്‍ ക്രോഡീകരിച്ചു വെക്കാതിരുന്നത്. ..” [ഖുര്‍ ആനിന്റെ അറിയപ്പെടാത്ത ഏടുകള്‍ -പേ.19- കെ വി എം പന്താവൂര്‍ ]<br /><br />മന്‍സൂഖായ വചനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സൈദും കൂട്ടരും നടത്തിയ മുസ്ഹഫ് നിര്‍മ്മാണം പ്രവാചകന്റെ ഹിതത്തിനെതിരായിരുന്നു എന്നു വ്യക്തം !<br /><br />മന്‍സൂഖായ വചനങ്ങള്‍ കൂടിക്കലര്‍ന്നത് കുര് ആനില്‍ വൈരുദ്ധ്യങ്ങള്‍ പെരുകാന്‍ കാരണമായി. ഇതു മൂലം കുര് ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയിലും വളരെയേറെ അഭിപ്രായഭിന്നതകള്‍ തല പൊക്കുകയുണ്ടായി. ദുര്‍ബ്ബലപ്പെട്ട സൂക്തങ്ങള്‍ ഏതൊക്കെ എന്ന കാര്യത്തില്‍ തര്‍ക്കം നിലനില്ക്കുന്നു. നാസിഖ് മന്‍സൂഖ് വാദം തന്നെ ദുര്‍ബ്ബലമാണെന്നും കുര് ആനില്‍ അപ്രസക്തമായ യാതൊന്നും തന്നെയില്ലെന്നും ഒരു ന്യൂനപക്ഷം വാദിക്കുന്നു. കുര് ആനിന്റെ അപ്രമാദിത്വത്തെയും ദൈവികതയെയും ഈ വാദം ദുബ്ബലപ്പെടുത്തുന്നു എന്നാണവരുടെ കണ്ടെത്തല്‍ .<br /> അല്ലാഹു തന്നെ ദുര്‍ബ്ബലപ്പെടുത്തി എന്നു കരുതപ്പെടുന്ന ഏതാനും സൂക്തങ്ങളും അവയുടെ അവതരണ പശ്ചാത്തലവും ഇനി നമുക്കൊന്നു പരിശോധിച്ചു നോക്കാം. <br /><br />“ഭര്‍ത്താവു മരണപ്പെട്ട ഭാര്യ ഒരു കൊല്ലം ഇദ്ദ ആചരിക്കണമെന്ന നിയമം [2:240] അവള് നാലു മാസവും പത്തു മാസവും ഇദ്ദ ആചരിക്കുക [2:234] എന്ന നിയമം കൊണ്ടു നസ്ഖ് ചെയ്തിരിക്കുകയാണ്. ”[വിശുദ്ധ ഖുര്‍ ആന്‍ വിവരണം ,മുഖവുര ]<br /> ഒരേഅധ്യായത്തില് ഉള്‍പ്പെടുത്തിയിട്ടും ഈ വാക്യങ്ങള്‍ ക്രമം തെറ്റിയതു ശ്രദ്ധിക്കുക .<br /><br />വാക്യങ്ങള്‍ മാത്രമല്ല, അധ്യായങ്ങള്‍ തന്നെ പൂര്‍ണ്ണമായും ക്യാന്‍സല്‍ ചെയ്തതിനും കുര് ആനില്‍ ഉദാഹരണങ്ങളുണ്ട്. ‘സൂറത്തുല്‍ കാഫിറൂന്‍ ’ അത്തരത്തില്‍ പെട്ട ഒന്നാണ്. അതിപ്രകാരമാണ്: <br /><br />{ <span style="font-weight:bold;">قُلْ يٰأَيُّهَا ٱلْكَافِرُونَ } * { لاَ أَعْبُدُ مَا تَعْبُدُونَ } * { وَلاَ أَنتُمْ عَابِدُونَ مَآ أَعْبُدُ } * { وَلاَ أَنَآ عَابِدٌ مَّا عَبَدتُّمْ } * { وَلاَ أَنتُمْ عَابِدُونَ مَآ أَعْبُدُ } * { لَكُمْ دِينُكُمْ وَلِيَ دِينِ }</span><br /><br />പറയുക; ഹേ കാഫറുകളേ, നിങ്ങള്‍ ആരാധിക്കുന്നതിനെ ഞാന്‍ ആരാധിക്കുകയില്ല, ഞാന്‍ ആരാധിക്കന്നവനെ നിങ്ങളും ആരാധിക്കുകയില്ല, നിങ്ങളുടെ ആരാധന ഞാന്‍ ആരാധിക്കുന്നവനല്ല, എന്റെ ആരാധന നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ക്കു നിങ്ങളുടെ മതം, എനിക്ക് എന്റെ മതം. [109:1-6]<br /><br />(Say: O disbelievers! …) [109:1-6]. These verses was revealed about a group of people from the Quraysh who said to the Prophet, Allah bless him and give him peace: “Come follow our religion and we will follow yours. You worship our idols for a year and we worship you Allah the following year. In this way, if what you have brought us is better than what we have, we would partake of it and take our share of goodness from it; and if what we have is better than what you have brought, you would partake of it and take your share of goodness from it”. He said: “Allah forbid that I associate anything with Him”, and so Allah, exalted is He, revealed (Say: O disbelievers!) up to the end of the Surah. The Messenger of Allah, Allah bless him and give him peace, then went to the Sacred Sanctuary, which was full of people, and recited to them the Surah. It was at that point that they despaired of him.[വാഖിദി]<br /><br />You have your religion, idolatry, and I have a religion’, Islam: this was [revealed] before he was commanded to wage war [against the idolaters] (all seven Qur’ānic readers omit the yā’ of the genitive possessive construction [in wa-liya dīni] whether with a pause or without; Ya‘qūb, however, retains it in both cases).[ജലാലൈന്‍]<br /><br />(Unto you your religion) of disbelief and ascribing partners to Allah, (and unto me my religion) Islam and faith in Allah. <span style="font-weight:bold;">The verses of fighting then abrogated this </span>and the Prophet (pbuh) did fight them'[ഇബ്നു അബ്ബാസ്]<br /><br />“ ഈ സൂറത്ത് പ്രബോധനത്തിന്റെ തുടക്കത്തില്‍ അവതരിച്ചതാണ്. സാഹചര്യം മാറിയപ്പോള്‍ ഇതിനെ ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ട് താഴെ സൂക്തങ്ങള്‍ അവതരിച്ചു: <br />1 “വല്ലവരും ഇസ്ലാമല്ലാതെ മറ്റൊരു മതം അവലംബിച്ചാല്‍ അത് സ്വീകാര്യമല്ല തന്നെ.”<br />2.“അവര്‍ നിങ്ങളോടു പോരാടും പോലെ നിങ്ങള്‍ അവരോടും പോരാടുവിന് ”<br />3.“ശത്രുവിനെ കണ്ടു മുട്ടിയാല്‍ വധിക്കണം”<br /><br />തുടങ്ങിയ ആയത്തുകള്‍ അവതരിച്ചതു സാഹചര്യം മാറി വന്നപ്പോഴാണ്. അതോടെ ആദ്യത്തെ നയം ദുര്‍ബ്ബലപ്പെട്ടു. സൂറതുല്‍ കാഫിറൂന്‍ മുഴുവനും നസ്ഖ് ചെയ്യപ്പെട്ടതിങ്ങനെയാണ്. പക്ഷെ ആ സൂറത്ത് ഇന്നും മുസ് ഹഫില്‍ ഉണ്ട്.” [ഖുര്‍ ആനിലെ അറിയപ്പെടാത്ത ഏടുകള്‍. പേ.59]<br /><br />അവിശ്വാസികളെ മതത്തിലേക്കു ക്ഷണിക്കേണ്ടത് വളരെ ക്ഷമയോടെ വേണമെന്നും (16:127),<br /><br /><span style="font-weight:bold;">وَٱصْبِرْ وَمَا صَبْرُكَ إِلاَّ بِٱللَّهِ وَلاَ تَحْزَنْ عَلَيْهِمْ وَلاَ تَكُ فِي ضَيْقٍ مِّمَّا يَمْكُرُونَ</span> <br /><br />So be patient, and your patience is only by [the help of] God, [only] by His assistance. And do not grieve for them, that is, [for] the disbelievers if they do not believe, despite your eagerness that they believe, nor be in distress because of that which they scheme, in other words, do not be concerned with their scheming, for I [God] will make victorious over them.<br /> യുക്തിവാദം സദുപദേശം, എന്നീ മാര്ഗ്ഗങ്ങളാണവലംബിക്കേണ്ടതെന്നും (16:125), <br /><br /><span style="font-weight:bold;">ٱدْعُ إِلَىٰ سَبِيلِ رَبِّكَ بِٱلْحِكْمَةِ وَٱلْمَوْعِظَةِ ٱلْحَسَنَةِ وَجَٰدِلْهُم بِٱلَّتِي هِيَ أَحْسَنُ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ</span><br /><br />Call, mankind, O Muhammad (s), to the way of your Lord, [to] His religion, with wisdom, [with] the Qur’ān, and fair exhortation, its [the Qur’ān’s] fair exhortations, or with gentle words, and dispute with them by way of that which, that is, by way of that [manner of] disputation which, is best, such as calling [them] to God by way of His signs and calling [them] to His definitive arguments. Truly your Lord knows best, that is, He is fully knowledgeable [of], those who stray from His way and He knows best those who are guided, and will requite them — <span style="font-weight:bold;">this was [revealed] before the command to fight </span>[them]. <br /><br />മതത്തെ വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നവരില്‍ നിന്നും ഒഴിഞ്ഞു മാറുകയാണു വേണ്ടതെന്നും (6:68),<br /> <br /><span style="font-weight:bold;">وَإِذَا رَأَيْتَ ٱلَّذِينَ يَخُوضُونَ فِيۤ ءَايَاتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُواْ فِي حَدِيثٍ غَيْرِهِ وَإِمَّا يُنسِيَنَّكَ ٱلشَّيْطَٰنُ فَلاَ تَقْعُدْ بَعْدَ ٱلذِّكْرَىٰ مَعَ ٱلْقَوْمِ ٱلظَّٰلِمِينَ </span><br /><br /><br /><br />When you see those who engage in discourse about Our signs, the Qur’ān, in mockery, turn away from them, and do not sit with them, until they discourse on some other topic. And if (immā: the letter nūn of the conditional particle in has been assimilated with the extra mā) Satan should make you forget (read yunsiyannaka or yunassiyannaka), and you sit with them, then do not sit, after the reminder, that is, [after] you remember, with the evildoing folk (the overt noun [al-qawm al-zālimīn, ‘the evildoing folk’] replaces the [third person] pronominalisation).<br />ഉപദേശിക്കുന്ന കുര് ആന്‍ പിന്നീട് ,<br /><br />അവിശ്വാസികളെ കാണുന്നേടത്തു വെച്ച് വെട്ടിക്കൊല്ലുകയാണു വേണ്ടതെന്നും മാറ്റിപ്പറയുന്നു. (47:4)<br /><br /><span style="font-weight:bold;">فَإِذَا لَقِيتُمُ ٱلَّذِينَ كَفَرُواْ فَضَرْبَ ٱلرِّقَابِ حَتَّىٰ إِذَآ أَثْخَنتُمُوهُمْ فَشُدُّواْ ٱلْوَثَاقَ فَإِمَّا مَنًّا بَعْدُ وَإِمَّا فِدَآءً حَتَّىٰ تَضَعَ ٱلْحَرْبُ أَوْزَارَهَا ذَلِكَ وَلَوْ يَشَآءُ اللَّهُ لاَنْتَصَرَ مِنْهُمْ وَلَـٰكِن لِّيَبْلُوَاْ بَعْضَكُمْ بِبَعْضٍ وَٱلَّذِينَ قُتِلُواْ فِي سَبِيلِ ٱللَّهِ فَلَن يُضِلَّ أَعْمَالَهُمْ</span><br /><br /><br />Allah then encouraged the believers to fight, saying: (Now when ye meet in battle) on the Day of Badr (those who disbelieve, then it is smiting of the necks) they smite their necks (until, when ye have routed them) and taken them prisoners, (then making fast of bonds) keep the prisoners in captivity; (and afterward either grace) either release the prisoners without asking for a ransom (or ransom) or the prisoner ransoms himself (till the war lay down its burdens) until the disbelievers lay down their arms; it is also said that this means: until the disbelievers give up. (That (is the ordinance)) to punish whoever disbelieves in Allah. (And if Allah willed He could have punished them (without you)) if Allah willed He could have punished the disbelievers of Mecca through the angels; it is also said that this means: if Allah willed He could have punished the disbelievers of Mecca without you having to fight them, (but (thus it is ordained) that He may try some of you by means of others) but it is thus that He may test the believers with the disbelievers and the relative with his relative. (And those who are slain in the way of Allah) and those who are killed in obedience of Allah on the Day of Badr, referring here to the prophetic Companions, (He rendereth not their actions vain) Allah will not thwart their good deeds which were performed during jihad.<br /><br /> <br />മതം മുഴുവന്‍ അല്ലാഹുവിന്റേതാകും വരെ യുദ്ധം ചെയ്യുക (2:193, 8:39)<br /><br /><span style="font-weight:bold;">وَقَاتِلُوهُمْ حَتَّىٰ لاَ تَكُونَ فِتْنَةٌ وَيَكُونَ ٱلدِّينُ للَّهِ فَإِنِ ٱنْتَهَواْ فَلاَ عُدْوَانَ إِلاَّ عَلَى ٱلظَّالِمِينَ </span><br /> <br />Fight them till there is no sedition, no idolatry, and the religion, all worship, is for God, alone and none are worshipped apart from Him; then if they desist, from idolatry, do not aggress against them. This is indicated by the following words, there shall be no enmity, no aggression through slaying or otherwise, save against evildoers. Those that desist, however, are not evildoers and should not be shown any enmity. <br /><br />“നിങ്ങളുടെ അയല്‍ക്കാരും സ്വന്തക്കാരുമായ അവിശ്വാസികളോടു സമരം ചെയ്യുക; അവര്‍ നിങ്ങളില്‍ പരുഷ സ്വഭാവം കാണട്ടെ. (9:123)<br /><span style="font-weight:bold;"><br />يٰأَيُّهَا ٱلَّذِينَ آمَنُواْ قَاتِلُواْ ٱلَّذِينَ يَلُونَكُمْ مِّنَ ٱلْكُفَّارِ وَلْيَجِدُواْ فِيكُمْ غِلْظَةً وَٱعْلَمُوۤاْ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ</span> <br /><br />O you who believe, fight those of the disbelievers who are near to you, that is, the nearest, followed by the next nearest of them, and let them find harshness in you, that is, severity, in other words, be harsh with them, and know that God is with the pious, helping and granting [them] victory.<br /><br />ഇവിടെ യുദ്ധത്തിന്റെ ആയത്തുകള്‍ സമാധാനത്തിന്റെ ആയത്തുകളെ നസ്ഖ് ചെയ്തിരിക്കുകയാണത്രേ! <br />ജനാധിപത്യത്തിന്റെ വെളിപാടുകളെ ഫാസിസത്തിന്റെ വെളിപാടുകള്‍ വന്നു വിഴുങ്ങി പോലും !!<br /><br />അല്ലാഹുവിന്റെ എഡിറ്റിങിനു വിധേയമായ മറ്റു ചില വെളിപാടുകള്‍ കൂടി നോക്കാം. <br />“മുശ്ര്ക്കുകളായ വനിതകളെ നിങ്ങള്‍ വിവാഹം ചെയ്യരുത് ; അവര്‍ മുസ്ലിമാകുന്നതു വരെ ” എന്ന സൂക്തം ദുര്ബ്ബലപ്പെട്ടതാണെങ്കിലും ആയത്തിന്റെ പദങ്ങള്‍ ദുര്ബ്ബലപ്പെട്ടിട്ടില്ല. ഇന്നും ഓതുന്നുണ്ട്. “പൂര്‍വ്വ വേദക്കാരികളായ പതിവ്രതകളെയും വിവാഹം ചെയ്യാം” എന്ന ആയത്തവതരിപ്പിച്ചപ്പോഴാണ് മറ്റേതു ദുര്‍ബ്ബലപ്പെട്ടത്. ...<br />മറ്റൊരുദാഹരണം - “നോമ്പു നോല്ക്കാന് കഴിവുള്ളവര്‍ക്കും മിസ്കീനുകള്‍ക്കും ഭക്ഷണം(മുദ്ദ്) കൊടുത്ത് വ്രതത്തില്നിന്നൊഴിവാകാം ” എന്ന ആയത്തിനെ താഴെ പറയുന്ന സൂക്തം കൊണ്ടു ദുര്‍ബ്ബലപ്പെടുത്തി. <br />“റമളാനില്‍ നാട്ടിലുള്ളവരൊക്കെ നോമ്പു നോല്ക്കണം”...<br />മറ്റൊരുദാഹരണം- പ്രാരംഭ ഘട്ടത്തില്‍ റമളാനില്‍ രാത്രി ഇശാ നിസ്കാരം കഴിഞ്ഞാല്‍ പിന്നെ ഇണ ചേരാന്‍ പാടില്ല എന്നായിരുന്നു നിയമം. ഖുര്‍ ആന്‍ പറഞ്ഞു: “വിശ്വാസികളേ നിങ്ങള്‍ക്കു നാം നോമ്പു ഫര്‍ളാക്കി-പൂര്‍വ്വ വേദക്കാര്‍ക്കു ഫര്ളാക്കിയപോലെ.”<br />പൂര്‍വ്വ വേദക്കാര്‍ക്കു വ്രതനാളുകളില്‍ രാത്രിയും ഇണ ചേര്‍ന്നു കൂടാ. അങ്ങനെയായിരുന്നു ആദ്യം നമ്മള്‍ക്കും നിയമം. പക്ഷെ സഹാബികളില്‍ പലരും ഇതു പാലിക്കുന്നതില്‍ പരാജിതരായി. റമളാനില്‍ പലരും ഇണ ചേര്‍ന്നു. ഉമര്‍ ഫാരൂഖിനു പോലും അബദ്ധം പറ്റി. അദ്ദേഹം നബിയോടു പിറ്റേന്നു സങ്കടം പറഞ്ഞു. “ഈ നിയമം പാലിക്കാന്‍ കഴിയുന്നില്ല മനുഷ്യനല്ലേ എന്തു ചെയ്യും?” ഉടനെ ഈ ആയത്ത് അവതരിച്ചു:-<br />“നോമ്പിന്റെ നാളുകളില്‍ സ്ത്രീകളുമായി ഇണ ചേരല്‍ നിങ്ങള്‍ക്കു ഹലാലാക്കിയിരിക്കുന്നു. അവര്‍ നിങ്ങളുടെയും നിങ്ങള്‍ അവരുടെയും വസ്ത്രമാണ്. നിങ്ങള്‍ തന്നത്താന്‍ വഞ്ചിച്ചിരുന്നത് അല്ലാഹു അറിഞ്ഞു. നിങ്ങള്‍ക്കു മാപ്പു തന്നിരിക്കുന്നു..”<br />ഇവിടെയാണ് ഇടമറുക് എന്ന കുരുത്തം കെട്ടവന് ചോദിച്ചത് -ഉമര്‍ ഖത്താബ് തുറന്നു പറഞ്ഞതു കൊണ്ടല്ലേ ഇതല്ലാഹു അറിഞ്ഞത്? എന്ന്.....”[ഖുര്‍ ആനിലെ അറിയപ്പെടാത്ത ഏടുകള്‍ ]<br /><br />ആദരണീയ മാസങ്ങളില്‍ യുദ്ധം ചെയ്യാന്‍ പാടില്ല” എന്ന ആയത്തിനെ ഏതു കാലത്തും ആയുധമെടുക്കാനുള്ള ആയത്ത് ദുര്‍ബ്ബലപ്പെടുത്തി (ഇത്ഖാന്‍ )<br /><br />നബിയുമായി രഹസ്യ സംഭാഷണത്തിനു വരുന്നവര്‍ അദ്ദേഹത്തിനു ‘കൈക്കൂലി’ കൊടുകണമെന്നു നിര്‍ദ്ദേശിക്കുന്ന വെളിപാട് (52:12) പ്രായോഗികമായി പരാജയപ്പെടുകയും ആളുകള്‍ പരിഹസിക്കുകയും ചെയ്തതിനെ തുടര്‍ന്ന് റദ്ദാക്കുകയുണ്ടായി. .തിരുത്തല്‍ വചനം ഇങ്ങനെയായിരുന്നു:<br /><br /> “നിങ്ങള്‍ നബിയുമായി സംസാരിക്കുന്നതിനു മുമ്പായി പാരിതോഷികം നല്കുന്ന കാര്യത്തില്‍ ആശങ്കപ്പെടുന്നുണ്ടോ? നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹു അക്കാര്യത്തില്‍ വിട്ടു വീഴ്ച്ച ചെയ്തിരിക്കുന്നു. ..”(58:13)<br /><br /><span style="font-weight:bold;">ءَأَشْفَقْتُمْ أَن تُقَدِّمُواْ بَيْنَ يَدَيْ نَجْوَاكُمْ صَدَقَاتٍ فَإِذْ لَمْ تَفْعَلُواْ وَتَابَ ٱللَّهُ عَلَيْكُمْ فَأَقِيمُواْ ٱلصَّلاَةَ وَآتُواْ ٱلزَّكَاةَ وَأَطِيعُواْ ٱللَّهَ وَرَسُولَهُ وَٱللَّهُ خَبِيرٌ بِمَا تَعْمَلُونَ</span> <br /><br /><br />When they stopped speaking with the Prophet (pbuh) because of the required almsgiving involved, Allah reproached them for doing so, saying: (Fear ye) are you miserly, O well off people, (to offer alms before your conference) to offer alms to the poor before speaking with the Prophet (pbuh)? (Then, when ye do it not) when you do not give alms (and Allah hath forgiven you) the question of giving alms, (establish worship) perform the five daily prayers (and pay the poor-due) from your wealth (and obey Allah) in that which He commands you (and His messenger) in that which he commands you. (And Allah is Aware of what ye do) whether it is good or evil. But no one gave alms for speaking with the Prophet (pbuh) except 'Ali Ibn Abi Talib who gave to alms a golden piece which he sold for ten silver pieces, and then asked the Prophet (pbuh) a question of ten words.[ഇബ്നു അബ്ബാസ്]<br /><br /><br />(O ye who believe! When ye hold conference with the messenger…) [58:12-13]. Muqatil ibn Hayyan said: “This was revealed about the rich. This is because they used to go to the Prophet, Allah bless him and give him peace, and converse with him at length. In this fashion, they always beat the poor to the assemblies to the extent that the Messenger of Allah, Allah bless him and give him peace, disliked their prolonged sitting and conference. Allah, glorified and exalted is He, therefore revealed this verse and commanded that alms be given upon each conference with the Prophet. As for those who had straitened means, they did not have anything to give for alms, while those who were well off were niggardly. The Companions of the Prophet, Allah bless him and give him peace, found this tough and so a dispensation was revealed”. ‘Ali ibn Abi Talib, may Allah be well pleased with him, said: “There is one verse in the Book of Allah that no one has applied before me nor is there anyone who has applied it after me. [It is] (O ye who believe! When ye hold conference with the messenger…). I had a piece of gold which I exchanged for silver pieces and whenever I conferred with the Messenger I spent one silver piece in charity until I spent them all. Then the verse was abrogated with another verse (Fear ye to offer alms before your conference?... and they will fancy that they have some standing. Lo! is it not they who are the liars?) [58:13]”.[വാഖിദി]<br /><br />രാത്രിയുടെ സിംഹഭാഗവും ഉറക്കമിളച്ച് പ്രാര്‍ത്ഥിക്കാനും കുര് ആന്‍ പാരായണം ചെയ്യാനുമായിരുന്നു ആദ്യ കല്‍പ്പന (73:2-8)<br />അതു പിന്നീട് താഴെ പറയും പ്രകാരം തിരുത്തി:- <br /><br />“നീയും നിന്റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും (ചിലപ്പോള്‍) പകുതിയും (ചിലപ്പോള്‍) മൂന്നിലൊന്നും നിന്നു നമസ്കരിക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്നറിയാം. അല്ലാഹുവാണ് രാത്രിയെയും പകലിനെയും കണക്കാക്കുന്നത്. നിങ്ങള്‍ക്ക് അത് ക്ലിപ്തപ്പെടുത്താനാവുകയില്ലെന്ന് അവന്നറിയാം. അതിനാല്‍ അവന് നിങ്ങള്‍ക്ക് ഇളവ് ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന് സൌകര്യപ്പെട്ടത് ഓതിക്കൊണ്ട് നമസ്കരിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ രോഗികളും ഭൂമിയില്‍ സഞ്ചരിച്ച് അല്ലാഹുവിന്റെ അനുഗ്രഹം തേടിക്കൊണ്ടിരിക്കുന്ന വേറെ ചിലരും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്ന മറ്റ് ചിലരും ഉണ്ടാകും എന്ന് അല്ലാഹുവിന്നറിയാം. അതിനാല്‍ അതില്‍ (ഖുര്‍ആനില്‍) നിന്ന് സൌകര്യപ്പെട്ടത് നിങ്ങള്‍ പാരായണം ചെയ്തു കൊള്ളുകയും നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിന്ന് ഉത്തമമായ കടം നല്‍കുകയും ചെയ്യുക. സ്വദേഹങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ എന്തൊരു നന്മ മുന്‍കൂട്ടി ചെയ്ത് വെക്കുകയാണെങ്കിലും അല്ലാഹുവിങ്കല്‍ അത് ഗുണകരവും ഏറ്റവും മഹത്തായ പ്രതിഫലമുള്ളതുമായി നിങ്ങള്‍ കണ്ടെത്തുന്നതാണ്. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.”(73:20)<br /><br /><span style="font-weight:bold;">إِنَّ رَبَّكَ يَعْلَمُ أَنَّكَ تَقُومُ أَدْنَىٰ مِن ثُلُثَيِ ٱلَّيْلِ وَنِصْفَهُ وَثُلُثَهُ وَطَآئِفَةٌ مِّنَ ٱلَّذِينَ مَعَكَ وَٱللَّهُ يُقَدِّرُ ٱلَّيْلَ وَٱلنَّهَارَ عَلِمَ أَن لَّن تُحْصُوهُ فَتَابَ عَلَيْكُمْ فَٱقْرَءُواْ مَا تَيَسَّرَ مِنَ ٱلْقُرْآنِ عَلِمَ أَن سَيَكُونُ مِنكُمْ مَّرْضَىٰ وَآخَرُونَ يَضْرِبُونَ فِي ٱلأَرْضِ يَبْتَغُونَ مِن فَضْلِ ٱللَّهِ وَآخَرُونَ يُقَٰتِلُونَ فِي سَبِيلِ ٱللَّهِ فَٱقْرَءُواْ مَا تَيَسَّرَ مِنْهُ وَأَقِيمُواْ ٱلصَّلَٰوةَ وَآتُواْ ٱلزَّكَٰوةَ وَأَقْرِضُواُ ٱللَّهَ قَرْضاً حَسَناً وَمَا تُقَدِّمُواْ لأَنفُسِكُمْ مِّنْ خَيْرٍ تَجِدُوهُ عِندَ ٱللَّهِ هُوَ خَيْراً وَأَعْظَمَ أَجْراً وَٱسْتَغْفِرُواْ ٱللَّهَ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ </span><br /> <br />(Lo! thy Lord) O Muhammad (knoweth how thou keepest vigil sometimes nearly) less than (two thirds of the night) up to half of the night, (or (sometimes) half) and sometimes you keep vigil half of the night (or a third thereof) and you keep vigil a third of the night; it is also said this means: and sometimes less than half of the night, (as do a party of those with thee) and a group of believers with you who keep vigil of the night in prayer. (Allah measureth the night and the day) Allah knows the hours of the day and night. (He knoweth that ye count it not) i.e. keep track of the hours of the night; it is also said that this means: He knows you will not be able to persevere in that which you are commanded of prayer in the night, (and turneth unto you in mercy) and so He forgives you if you do not pray at night. (Recite, then, of the Qur'an) when you perform the prayers (that which is easy for you) 100 verses and more; and it is also said this means: whatever you wish to recite of the Qur'an. (He knoweth that there are sick folk among you) wounded people among you who cannot pray at night, (while others travel in the land) fleeing from something or (in search of Allah's bounty) of Allah's provision and other things, and it is hard on them to pray at night, (and others (still) are fighting for the cause of Allah) for the obedience of Allah who will find it hard to pray at night. (So recite of it) of the Qur'an in your prayers (that which is easy (for you), and establish worship) complete the five daily prayers including what is required for its validity of ritual ablution, bowings, prostrations and the observation of their due times (and pay the poor-due) from your wealth (and (so) lend unto Allah) by giving to charity; and it is also said: by doing righteous works (a goodly loan) truly and sincerely from your hearts. (Whatsoever good) alms or righteous works (ye send before you for your souls, ye will surely find it) find its reward (with Allah) in Paradise preserved for you, neither stolen, drowned, burnt or eaten by borer, (better) than what you have left in the life of the world (and greater in the recompense) than that which you have. (And seek forgiveness of Allah) from your sins. (Lo! Allah is Forgiving) He forgives whoever repents, (Merciful) towards he who dies repentant, because of the mercy of he who is enveloped in his cloak'.<br /> <br />ഇപ്രകാരം യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ഒരു വീണ്ടുവിചാരത്തിലേക്ക് അല്ലാഹുവിനെ നയിച്ച സാഹചര്യം കുര് ആന്‍ വ്യാഖ്യാതാക്കള്‍ വിവരിക്കുന്നതിങ്ങനെയാണ്:<br /><br /> “ഇസ്ലാമിന്റെ ആരംഭത്തില്‍- ഈ സൂറത്തിന്റെ ആദ്യഭാഗത്തില്‍ കാണുന്നതു പോലെ -രാവിന്റെ പകുതിയോ അതില്‍ കൂടുതലോ നബിയും സഹാബികളും നമസ്കരിച്ചിരുന്നു. അതു നിര്‍ബ്ബന്ധമായിരുന്നു താനും. സമയം അറിയാനുള്ള ഘടികാരം മുതലായവ ഇല്ലാതിരുന്ന കാലമായിരുന്നതിനാലും രാപ്പകലുകളുടെ സമയങ്ങള്‍ ഏറിയും കുറഞ്ഞും വരുന്നതിനാലും രാത്രിയുടെ സമയം ക്ലിപ്തമാക്കാന്‍ കഴിയാതെ ചിലര്‍ സൂക്ഷ്മതയ്ക്കു വേണ്ടി നേരം പുലരും വരേയും നമസ്കരിച്ചിരുന്നു. രാത്രിയുടെ ദീര്‍ഘമായ നിര്‍ത്തം മൂലം പലരുടെയും പാദങ്ങള്‍ നീരു കെട്ടി. ചിലര്‍ രോഗബാധിതരായി. മറ്റു ചിലര്‍ ഉപജീവനാര്‍ഥം യാത്രയിലേര്പ്പെട്ടു. വേറെ ചിലര്‍ യുദ്ധത്തിനു പോയി. ഈ വക അസൌകര്യങ്ങള്‍ സത്യവിശ്വാസികള്‍ക്ക് പലപ്പോഴും ഉണ്ടായി എന്നു വരാം. ഇങ്ങനെയുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് ആദ്യ കല്‍പ്പന ഇളവു ചെയ്തു കൊടുത്തത്. “ [വിശുദ്ധ ഖുര്‍ ആന്‍ വ്യാഖ്യാനം ]<br /><br />അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അബദ്ധങ്ങള്‍ തിരുത്തി യാഥാര്‍ഥ്യബോധം കൈവരിക്കുക എന്നതു മനുഷ്യ സഹജമായ സ്വഭാവമാണ്. തെറ്റായ പല തീരുമാനങ്ങളും നാം തിരുത്തുന്നത് അതിന്റെ പ്രായോഗിക പ്രയാസങ്ങള്‍ മനസ്സിലാക്കുമ്പോഴാണ്. വ്യഭിചാരക്കുറ്റത്തിന് എന്തു ശിക്ഷയാണേര്പ്പെടുത്തേണ്ടത് എന്ന കാര്യത്തില്‍ മുഹമ്മദിന് വലിയ ആശയക്കുഴപ്പമുണ്ടായി. അതു കൊണ്ട് അക്കാര്യത്തില്‍ പലവട്ടം നിലപാടു മാറ്റി വെളിപാടിറക്കി. <br /><br />നോമ്പു കാലത്ത് രാത്രി ഇണ ചേരാന്‍ പാടില്ലെന്ന പൂര്‍വ്വ വേദക്കാരുടെ നിയമം അതേ പടി നടപ്പിലാക്കിയ മുഹമ്മദ് പിന്നീട് ഉമ്മറിന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ആയത്തു മാറ്റിയിറക്കി. കൈക്കൂലി വാങ്ങുന്ന ഏര്‍പ്പാട് നടപ്പിലാക്കിയതോടെ ആരും തന്നെ കാണാന്‍ വരാതായി. ഇക്കാര്യം അലി പറഞ്ഞപ്പോള്‍ ആ നില പാടിലും മാറ്റം വരുത്തി വെളിപാടിറക്കി. ഉറക്കമൊഴിച്ചുള്ള നിസ്കാരപ്പിരാന്ത് വലിയ കുഴപ്പങ്ങള്‍ക്കു കാരണമാകുന്നു എന്ന് പ്രയോഗത്തിലൂടെ മനസ്സിലാക്കിയപ്പോള്‍ അതു തിരുത്തി. ...<br />ഇതിലൊന്നും അസ്വാഭാവികതയില്ല; കുര് ആന്‍ മുഹമ്മദിന്റെ വെളിപാടുകളാണെങ്കില് .. പക്ഷെ ലോകാരംഭത്തിനു മുമ്പേ ഒരു മഹാവിജ്ഞാനിയും സര്‍വ്വസമ്പൂര്‍ണനുമായ മഹാദൈവം തയ്യാറാക്കി വെച്ച ലൌഹുല്‍ മഹ് ഫൂളിന്റെ സ്ഥിതി ഇങ്ങനെയാണെങ്കില്‍ ആ ദൈവത്തിന്റെ കാര്യം പരിതാപകരം എന്നേ പറയാനുള്ളു.!!<br /><br />തുടരും...ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com15tag:blogger.com,1999:blog-8292998871248076940.post-48986845951727414672009-09-10T22:23:00.000-07:002009-12-15T18:36:52.285-08:00വ്യഭിചാരികളെ എന്തു ചെയ്യണം????<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_ibKrDGWWL3c/SyhHtKuJ7yI/AAAAAAAAAZE/1MJrR2rCDpM/s1600-h/6a00e55290c50488330120a75051f9970b-320wi.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 200px; height: 194px;" src="http://4.bp.blogspot.com/_ibKrDGWWL3c/SyhHtKuJ7yI/AAAAAAAAAZE/1MJrR2rCDpM/s200/6a00e55290c50488330120a75051f9970b-320wi.jpg" border="0" alt=""id="BLOGGER_PHOTO_ID_5415657393210650402" /></a><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_ibKrDGWWL3c/SyhHs86B3KI/AAAAAAAAAY8/7tDzlwJ1ofQ/s1600-h/6a00e55290c5048833012876535cb1970c-320wi.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 190px; height: 200px;" src="http://3.bp.blogspot.com/_ibKrDGWWL3c/SyhHs86B3KI/AAAAAAAAAY8/7tDzlwJ1ofQ/s200/6a00e55290c5048833012876535cb1970c-320wi.jpg" border="0" alt=""id="BLOGGER_PHOTO_ID_5415657389502356642" /></a><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_ibKrDGWWL3c/SyhHsfG37XI/AAAAAAAAAY0/9t4l3Xxo5rk/s1600-h/6a00e55290c504883301287658448d970c-320wi.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 200px; height: 186px;" src="http://3.bp.blogspot.com/_ibKrDGWWL3c/SyhHsfG37XI/AAAAAAAAAY0/9t4l3Xxo5rk/s200/6a00e55290c504883301287658448d970c-320wi.jpg" border="0" alt=""id="BLOGGER_PHOTO_ID_5415657381503167858" /></a><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_ibKrDGWWL3c/SyhHsDgQt8I/AAAAAAAAAYs/EfZRaU-oSmw/s1600-h/6a00e55290c50488330120a7554c6c970b-320wi.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 157px; height: 200px;" src="http://3.bp.blogspot.com/_ibKrDGWWL3c/SyhHsDgQt8I/AAAAAAAAAYs/EfZRaU-oSmw/s200/6a00e55290c50488330120a7554c6c970b-320wi.jpg" border="0" alt=""id="BLOGGER_PHOTO_ID_5415657374093457346" /></a><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_ibKrDGWWL3c/SqnudpeF1BI/AAAAAAAAAVY/I6CpdX9giao/s1600-h/stoning2.jpg"><img style="cursor:pointer; cursor:hand;width: 200px; height: 168px;" src="http://3.bp.blogspot.com/_ibKrDGWWL3c/SqnudpeF1BI/AAAAAAAAAVY/I6CpdX9giao/s200/stoning2.jpg" border="0" alt=""id="BLOGGER_PHOTO_ID_5380093422986449938" /></a><br /><span style="font-weight:bold;">വ്യഭിചാരികളെ എന്തു ചെയ്യണം????</span><br /><br />ഉമര്‍ പറഞ്ഞു: “അല്ലാഹു മുഹമ്മദ് നബിയെ സത്യവും കൊണ്ട് അയച്ചു. അവിടുത്തേക്ക് അല്ലാഹു കുര് ആന്‍ അയച്ചു കൊടുത്തു. വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലണമെന്ന് അവിടുത്തേക്ക് അല്ലാഹു അയച്ച കുര് ആനില്‍ ഉണ്ടായിരുന്നു.” [ബുഖാരി-2169]<br />ആയിശ പറയുന്നു : “ കല്ലെറിയലിനെ സംബന്ധിച്ചും മുല കുടിയെ സംബന്ധിച്ചുമുള്ള കുര് ആന്‍ വാക്യങ്ങള്‍ എന്റെ കിടക്കയ്ക്കടിയിലാണു സൂക്ഷിച്ചിരുന്നത്. പ്രവാചകന് മരിച്ചു. ഞങ്ങളെല്ലാം ആ ദുഖത്തിലായിരുന്ന സന്ദര്‍ഭത്തില്‍ ആ വാക്യങ്ങള്‍ ഞങ്ങളുടെ വീട്ടിലെ ആടുകള്‍ തിന്നു പോയി.” [ഇബ്നു മാജ ]<br /><br />കുര് ആനിനെ സംബന്ധിച്ചുള്ള വിജ്ഞാനം[ഉലൂമുല്‍ കുര് ആന്‍ ] എന്ന വിഭാഗത്തിലെ ഏറ്റവും പ്രാമാണികവും ആധികാരികവുമായ കൃതിയാണ് ഇമാം സുയൂതി യുടെ ‘ഇത്ഖാന്‍ ’ . കുര് ആന്‍ ക്രോഡീകരിച്ചതുമായി ബന്ധപ്പെട്ട ഒട്ടേറെ വിലപ്പെട്ട വിവരങ്ങള്‍ ആ ഗ്രന്ഥത്തിലുണ്ട്. മുസ്ലിം പണ്ഡിതലോകം പൊതുവില്‍ മറച്ചു വെക്കുന്നതും സാധാരണ വിശ്വാസികള്‍ക്ക് അറിവില്ലാത്തതുമായ ചില കാര്യങ്ങള്‍ ഇവിടെ ഉദ്ധരിക്കാം.<br /><br />“കുര് ആന്‍ ആദ്യം ക്രോഡീകരിച്ചത് സിദ്ദീഖാണ്. അതെഴുതിയത് സെയ്ദും. ജനങ്ങള്‍ കുര് ആനുമായി സെയ്ദിനെ സമീപിക്കാന്‍ തുടങ്ങി. പക്ഷെ നീതിമാന്മാരായ രണ്ടു സാക്ഷികളില്ലാത്തതൊന്നും അവര്‍ സ്വീകരിച്ചില്ല. തൌബ സൂറത്തിന്റെ അവസാന ഭാഗം അബൂഖുസൈമയുടെ പക്കല്‍ മാത്രമാണുണ്ടായിരുന്നത്. സെയ്ദ് അരുളി: അതു സ്വീകരിക്കാം ; എഴുതിക്കൊള്‍വിന്‍ കാരണം അബൂഖുസൈമയുടെ സാക്ഷ്യത്തെ നബിതിരുമേനി രണ്ടാളുടെ സാക്ഷ്യത്തിനു തുല്യമായി ഗണിച്ചിരുന്നു. അങ്ങിനെ അതു വാങ്ങി രേഖപ്പെടുത്തുകയുണ്ടായി. വിവാഹിതര്‍ വ്യഭിചരിച്ചാല്‍ എറിഞ്ഞു കൊല്ലണമെന്ന വാക്യം ഉമര്‍ ഖത്താബ് കൊണ്ടു വന്നു. പക്ഷെ ഈ സൂക്തം സ്വീകരിക്കപ്പെട്ടില്ല. ഉമര്‍ ഒറ്റക്കായതുകൊണ്ട് സെയ്ദ് അതു രേഖപ്പെടുത്തുകയുണ്ടായില്ല. ” (ഇത്ഖാന്‍ )<br /><br />ദറ്രുബ്നു ഹബീഷ് പറയുന്നു : “എന്നോട് ഉബയ്യുബ്നു ക അബ് ചോദിച്ചു ‘എത്ര സൂക്തമുണ്ട് അഹ്സാബ് സൂറത്തില്‍? ഞാന്‍ പറഞ്ഞു എഴുപത്തിരണ്ട്, അല്ലെങ്കില്‍ എഴുപത്തിമൂന്ന്. അദ്ദേഹം പറഞ്ഞു ഇത് അല്ബകറയുടെ വലുപ്പം ഉണ്ടായിരുന്നു. അതില്‍ ഞങ്ങള്‍ എറിഞ്ഞു കൊല്ലാനുള്ള വിധി ഓതാറുണ്ടായിരുന്നു. ഞാന്‍ ചോദിച്ചു അതെന്തു വിധിയാണ്? അദ്ദേഹമരുളി: <a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgmrEBZk5ISbKZuak7TMSyOTAsjDe-T54_utH6H2z6UoCzBhX6WP2gJmXrvXP-0H_MxvlDqei99xQftwsHqrLZKO3vM-5XgjvGtdFY-mvOnbtHaTJEcGhtTnwnf05JC2fBUy0AWNTN4-DpO/s1600-h/stoning.gif"><img style="cursor:pointer; cursor:hand;width: 200px; height: 92px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgmrEBZk5ISbKZuak7TMSyOTAsjDe-T54_utH6H2z6UoCzBhX6WP2gJmXrvXP-0H_MxvlDqei99xQftwsHqrLZKO3vM-5XgjvGtdFY-mvOnbtHaTJEcGhtTnwnf05JC2fBUy0AWNTN4-DpO/s200/stoning.gif" border="0" alt=""id="BLOGGER_PHOTO_ID_5380076601274673554" /></a>വൃദ്ധനും വൃദ്ധയും വ്യഭിചരിച്ചാല്‍ രണ്ടിനെയും മാതൃകാപരമാശിക്ഷ നല്കി നിശ്ശേഷം എറിഞ്ഞു കൊല്ലുവിന്‍ എന്ന ആയത്താണത്. ഇത് ആ സൂറത്തില്‍ ഉണ്ടായിരുന്നു. (ഇത്ഖാന്‍ )<br /><br />എറിഞ്ഞു കൊല്ലലിന്റെ ആയത്ത് കുര് ആനില്‍ നിന്നും അപ്രത്യക്ഷമായതിന്റെ കാരണം ദുരൂഹമാണ്. ഇത്ഖാന്‍ വെളിപ്പെടുത്തുന്ന മറ്റൊരു അഭിപ്രായം കാണുക. <br />“സെയ്ദുബ്നു ഉമര്‍ പറയുന്നു. ഉമര്‍ ഒരു ഖുതുബയില്‍ പറഞ്ഞു. വിവാഹിതര്‍ വ്യഭിചരിച്ചാല്‍ എറിഞ്ഞു കൊല്ലണമെന്ന നിയമത്തില്‍ നിങ്ങള്‍ സംശയിക്കരുത്. സത്യമാണത്. ഞാന്‍ അതു മുസ് ഹഫില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചു. എന്നിട്ട് ഉബയ്യിനോടു ചോദിച്ചപ്പോള്‍ ഉബയ്യ് എന്നോട് ചോദിച്ചു : ‘ഞാന്‍ ആ ആയത്ത നബിക്ക് ഓതിക്കേള്‍പ്പിക്കുമ്പോള്‍ താങ്കള്‍ കയറി വന്നത് ഓര്‍മ്മയുണ്ടോ? താങ്കള്‍ എന്റെ നെഞ്ചില്‍ കൈ കൊണ്ടു തട്ടിക്കൊണ്ടു പറഞ്ഞില്ലേ” തിരുമേനിക്കു താങ്കളീ കല്ലേറിന്റെ ആയത്ത് ഓതിക്കേള്‍പ്പിക്കുന്നുവോ- ജനങ്ങള്‍ കഴുതകളെപ്പോലെ ഇണ ചേര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ?” ഇബ്നു ഹജര്‍ പറയുന്നു-ഈ ആയത്ത് ദുര്‍ബ്ബലപ്പെടുത്താനുള്ള കാരണമാണിവിടെ പറയുന്നത്, അഭിപ്രായവ്യത്യാസമാണു കാരണം.” (ഇത്ഖാന്‍ )<br /><br />ഇനി കുര് ആനില്‍ വ്യഭിചാരത്തിനുള്ള ശിക്ഷ എന്താണെന്നു കൂടി ഒന്നു പരിശോധിക്കാം.<br /><span style="font-weight:bold;"> <br />ٱلزَّانِيَةُ وَٱلزَّانِي فَٱجْلِدُواْ كُلَّ وَاحِدٍ مِّنْهُمَا مِئَةَ جَلْدَةٍ وَلاَ تَأْخُذْكُمْ بِهِمَا رَأْفَةٌ فِي دِينِ ٱللَّهِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ وَلْيَشْهَدْ عَذَابَهُمَا طَآئِفَةٌ مِّنَ ٱلْمُؤْمِنِينَ<br />വ്യഭിചരിക്കുന്ന സ്ത്രീ പുരുഷന്മാരില് ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്റെ മതനിയമത്തില്‍ ( അത് നടപ്പാക്കുന്ന വിഷയത്തില്‍ ) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളില്‍ നിന്നുള്ള ഒരു സംഘം സന്നിഹിതരാകുകയും ചെയ്യട്ടെ. (24:2)</span><br /><br />As for the fornicatress and the fornicator, that is, of those not in wedlock — because those [in wedlock] are stoned according to the Sunna (the al [in al-zāniya, ‘the fornicatress’, and al-zānī, ‘the fornicator’] according to some mentioned [opinions] is a relative [particle]; the clause [al-zāniyatu wa’l-zānī] is a subject, and because of its similarity to a conditional, the fā’ has been inserted into the predicate, which is [the following, fa’jlidū]): strike each of them a hundred lashes, [a hundred] strikes (one says jaladahu to mean daraba jildahu, ‘he struck him on the skin’). According to the Sunna, in addition to this [punishment] there is also banishment for a whole year. The slave, however, receives half of the mentioned [punishment]. And do not let any pity for them overcome you in God’s religion, that is to say, in [the fulfilment of] His rulings, by disregarding any part of their prescribed punishment, if you believe in God and the Last Day, namely, the Day of Resurrection: in this [statement] there is an incitement to [abide by] what was [mentioned] before the conditional [above] and it also constitutes the response to the latter, or [at least is] an indication of the response to it. And let their punishment, the flogging, be witnessed by a group of the believers — some say [that this should be a group of] three; some say four, as in the number of witnesses testifying to an act of fornication.[ജലാലൈന്‍ ]<br /><br />(The adulterer and the adulteress) who are unmarried and have not been married before, (scourge ye each one of them (with) a hundred stripes) flog each one of them a hundred times. (And let not pity for the twain) for applying the legal punishment (withhold you from obedience to Allah) withhold you from executing Allah's legal ruling on them, (if ye believe in Allah and the Last Day) in resurrection after death. (And let a party of believers) one man, two or more so that the punishment is preserved (witness their punishment) witness the execution of the punishment.[ഇബ്നു അബ്ബാസ്]<br /><br /><span style="font-weight:bold;">وَٱللاَّتِي يَأْتِينَ ٱلْفَٰحِشَةَ مِن نِّسَآئِكُمْ فَٱسْتَشْهِدُواْ عَلَيْهِنَّ أَرْبَعةً مِّنْكُمْ فَإِن شَهِدُواْ فَأَمْسِكُوهُنَّ فِي ٱلْبُيُوتِ حَتَّىٰ يَتَوَفَّاهُنَّ ٱلْمَوْتُ أَوْ يَجْعَلَ ٱللَّهُ لَهُنَّ سَبِيلاً <br />നിങ്ങളുടെ സ്ത്രീകളില്‍ നിന്ന് നീചവൃത്തിയില്‍ ഏര്‍പെടുന്നവരാരോ അവര്‍ക്കെതിരില്‍ സാക്ഷികളായി നിങ്ങളില്‍ നിന്ന് നാലുപേരെ നിങ്ങള്‍ കൊണ്ട് വരുവിന്‍. അങ്ങനെ അവര്‍ സാക്ഷ്യം വഹിച്ചാല്‍ അവരെ നിങ്ങള്‍ വീടുകളില്‍ തടഞ്ഞു വെച്ചുകൊണ്ടിരിക്കുക. അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവര്‍ക്കൊരു മാര്‍ഗം ഉണ്ടാക്കുകയോ ചെയ്യുന്നത് വരെ.(4:15)</span><br /><br /><br />As for those of your women who commit lewdness, adultery, call four, Muslim men, of you to witness against them; and if they witness, against them such [lewdness], then detain them in their houses, and prevent them from mixing with people, until, the angels of, death take them or, until, God appoints for them a way, out of it. This was stipulated for them at the very beginning of Islam, but then a way out was appointed for them through [the stipulation] that the virgin should receive a hundred lashes and be banished for a year, and the married woman be stoned. The prescribed punishment was explained thus in the hadīth, ‘Come listen to me! Come listen to me! God has now made a way out for them’, as reported by Muslim.[ജലാലൈന്‍ ]<br /><br /><br /><br />(As for those of your women) your free, married women (who are guilty of lewdness) i.e. of fornication, (call to witness) that they were caught red-handed in the act (four of you against them) four of your free men. (And if they testify) to the Truth of the allegation (then confine them to the houses) keep them in prison (until death take them) until they die in prison (or (until) Allah appoint for them a way) out by means of stoning. Imprisoning a free, married woman who commits fornication until she dies in prison was later abrogated by stoning.[ഇബ്നു അബ്ബാസ് ]<br /><br /><span style="font-weight:bold;"><br />وَٱللَّذَانِ يَأْتِيَانِهَا مِنكُمْ فَآذُوهُمَا فَإِن تَابَا وَأَصْلَحَا فَأَعْرِضُواْ عَنْهُمَآ إِنَّ ٱللَّهَ كَانَ تَوَّاباً رَّحِيماً<br />നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ആ നീചവൃത്തി ചെയ്യുന്ന രണ്ടുപേരെയും നിങ്ങള്‍ പീഡിപ്പിക്കുക. എന്നാല്‍ അവര്‍ ഇരുവരും പശ്ചാത്തപിക്കുകയും നടപടി നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരെ വിട്ടേക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. (4:16)</span><br /><br />And when two of you (read wa’lladhāni or wa’lladhānni) men, commit it, that is, a lewd act, adultery or homosexual intercourse, punish them both, with insults and beatings with sandals; but if they repent, of this [lewd act], and make amends, through [good] action, then leave them be, and do not harm them. God ever turns [relenting], to those who repent, and is Merciful, to them. This [verse] is abrogated by the prescribed punishment if adultery is meant [by the lewd act], and similarly if homosexual intercourse is meant, according to al-Shāfi‘ī; but according to him, the person who is the object of the [penetrative] act is not stoned, even if he be married; rather, he is flogged and banished. Judging by the dual person pronoun, it seems more obvious that homosexual fornication is meant [by this verse], even though the former [sc. al-Shāfi‘ī] was of the opinion that it referred to an adulterer and an adulteress; but this [opinion of his] may be countered by the fact that [the reference to] the two [men] becomes clear on account of the particle min being attached to a masculine pronoun [minkum, ‘of you’], and by the fact that they suffer the same punishment, [both effect the action of] repentance and [are both granted] that they be left alone [thereafter], [all of] which applies specifically to men, given that for women detention is stipulated, as was stated before. [ജലാലൈന്‍ ]<br /><br />(And as for the two of you) of your free people, i.e. any unmarried man or woman (who are guilty thereof) who are guilty of adultery, (punish them both) by maligning and upbraiding them. (And if they repent) after this (and improve) in relation to that which is between them and Allah, (then let them be) refrain from maligning and upbraiding them. (Lo! Allah is Relenting) He overlooks sins, (Merciful). Maligning and upbraiding the unmarried person who commits adultery was later abrogated and replaced by one hundred lashes for both parties.[ഇബ്നു അബ്ബാസ്]<br /><br />ഇനി നമ്മുടെ മുഫസ്സിറുകള്‍ പറയുന്നതു കൂടി കാണുക:<br /><br />“ഒരു സ്ത്രീ വ്യഭിചരിച്ചെന്നു മതിയായ തെളിവു മൂലം സ്ഥിരപ്പെട്ടു കഴിഞ്ഞാല്‍ അവളുടെ മരണം വരെയോ മറ്റൊരു മാര്‍ഗ്ഗം അല്ലാഹു ചൂണ്ടിക്കാട്ടും വരെയോ അവരെ വീട്ടില്‍ തന്നെ തടഞ്ഞു വെക്കണമെന്നായിരുന്നു ഇസ്ലാമിലെ ആദ്യവിധി. പിന്നീട് സൂറത്തുന്നൂര്‍ അവതരിച്ചപ്പോള്‍ നബി പറഞ്ഞു: (എന്നില്‍ നിന്നു നിങ്ങള്‍ ഗ്രഹിച്ചുകൊള്ളുക. അല്ലാഹു അവര്‍ക്കൊരു മാര്‍ഗ്ഗം നിശ്ചയിച്ചു തന്നിരിക്കുന്നു. ) തുടര്‍ന്ന് , അവിവാഹിതര്‍ വ്യഭിചരിച്ചാല്‍ നൂറു വീതം അടി ശിക്ഷയും ഒരു കൊല്ലം നാടു കടത്തലും ആണെന്നും വിവാഹവും സംയോഗവും നടത്തിയവര്‍ വ്യഭിചരിച്ചാല്‍ നൂറു വീതം അടിയും എറിഞ്ഞുകൊല്ലലുമാണെന്നും നബി വിശദീകരിക്കുകയുണ്ടായി. ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ എറിഞ്ഞു കൊല്ലല്‍ ശിക്ഷക്കര്ഹരായവരുടെ മേല്‍ ആദ്യം അടി ശിക്ഷ നടത്തണമെന്നാണ് ഇമാം അഹമദ് പറയുന്നത്. എന്നാല്‍ ഭൂരിപക്ഷം ഇമാമുകളുടെയും പക്ഷം ,എറിഞ്ഞു കൊല്ലേണ്ടുന്നവരുടെ മേല്‍ അടി ശിക്ഷ നടത്തേണ്ടതില്ല എന്നാണ്. അവരുടെ തെളിവ് ഗാമദ് ഗോത്രക്കാരിയായ ഒരു സ്ത്രീ, മാഇസ്, രണ്ടു ജൂതന്മാര് എന്നിവരെ നബി എറിഞ്ഞു കൊന്നപ്പോള്‍ അതിന്റെ മുമ്പ് അടി ശിക്ഷ നടത്തിയിരുന്നില്ല എന്നതാകുന്നു. അതിനാല്‍ എറിഞ്ഞു കൊല്ലുന്നതിനു മുമ്പ് അടിക്കണമെന്ന വിധി മന്‍സൂഖ് ആയെന്നാണ് അവരുടെ അഭിപ്രായം. <br />പുരുഷന് വ്യഭിചരിച്ചാല്‍ അവരെ ശകാരിച്ചും ആക്ഷേപിച്ചും ചെരിപ്പുകൊണ്ടടിച്ചും വിഷമിപ്പിക്കണം എന്നായിരുന്നു ആദ്യവിധി. ഇതും സൂറത്തുന്നൂറിലെ വിധി കൊണ്ടു ദുര്‍ബ്ബലപ്പെട്ടു. (ഇബ്നു കസീര്‍ ) .പശ്ചാത്തപിച്ചു മടങ്ങിയാല്‍ അവരെ വിട്ടേക്കണം...”(ഖുര്‍ ആന്‍ വ്യാഖ്യാനം- കെ വി മുഹമ്മദ് മുസ്ലിയാര്)<br /><br />ഇവിടെ വ്യഭിചാരിണിക്ക് ജീവപര്യന്തം വീട്ടു തടവാണ് ആദ്യം ശിക്ഷ വിധിച്ചത്. പിന്നീട് അതു ശരിയല്ല എന്നു തോന്നി അതു റദ്ദാക്കി പ്രഹര ശിക്ഷക്കു നിര്‍ദ്ദേശം നല്കി. തുടര്‍ന്ന് അതും ശരിയായില്ല എന്നു തോന്നി അതും റദ്ദാക്കി എറിഞ്ഞു കൊല്ലല്‍ ശിക്ഷ നടപ്പാക്കി. പക്ഷെ റദ്ദ് ചെയ്യപ്പെട്ട ശിക്ഷാവിധികള്‍ കുര് ആനില്‍ അവശേഷിക്കുകയും അന്തിമ വിധിയായി വന്ന വചനം ആടു തിന്നതിനാല്‍ കുര് ആനില്‍ നിന്നും കൊഴിഞ്ഞു പോവുകയും ചെയ്തു .!! <br /><br />അതീവ ഗൌരവമുള്ള ഒരു സാമൂഹ്യ മനുഷ്യാവകാശ പ്രശ്നത്തെ എത്ര ലാഘവത്തോടെയാണ് ഒരു “ദൈവ”വും ദൂതനും കൈകാര്യം ചെയ്തതെന്നു നോക്കൂ!!!!!!!!<br /><br />ഈ ഗ്രന്ഥം സാക്ഷാല്‍ ദൈവം തമ്പുരാന് ആകാശത്തെ ബല്യ കിതാബില്‍ നിന്നും ഇറക്കിയതാണെന്നതിന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മറ്റെന്തു ദൃഷ്ടാന്തമാണു കൂട്ടരേ വേണ്ടത്?<br /><br /><br />അടുത്തത് <span style="font-weight:bold;">‘നാസിഖും മന്സൂഖും’</span>ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com18tag:blogger.com,1999:blog-8292998871248076940.post-80563255762055010512009-09-09T21:39:00.000-07:002009-09-09T21:45:59.934-07:00കുര് ആന്‍; വിശ്വാസികളെ ഞെട്ടിപ്പിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ !<span style="font-weight:bold;">ദൈവത്തിന്റെ കിതാബുകള്‍ സംരക്ഷിക്കപ്പെട്ടില്ല !</span><br /><br />അല്ലാഹു നിരവധി വേദഗ്രന്ഥങ്ങള്‍ മനുഷ്യര്‍ക്കയച്ചു കൊടുത്തിട്ടുണ്ട്. ഇഞ്ജീല്‍, തൌറാത്, സബൂര്‍ , കുര് ആന്‍ ... അങ്ങനെ പലതും. അല്ലാഹുവിന്റെ ഈ ഗ്രന്ഥങ്ങളുടെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തിട്ടുമുണ്ട്.-<br /><br /><span style="font-weight:bold;">إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُ لَحَافِظُونَ <br />“നിശ്ചയമായും ഞാന്‍ തന്നെയാണു പ്രമാണത്തെ അവതരിപ്പിച്ചത്. ഞാന്‍ തന്നെ അതിനെ കാത്തു സംരക്ഷിക്കുകയും ചെയ്യും.”[15:9]</span><br /><br />എന്നാല്‍ ഈ വാഗ്ദാനം നിറവേറ്റപ്പെട്ടുവോ? ഇല്ലെന്നാണു മതപ്രമാണങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. ബൈബിളും മറ്റും പല തിരിമറികള്‍ക്കും വിധേയമായി എന്നു മുസ്ലിംങ്ങള്‍ തന്നെ പൊതുവില്‍ വിശ്വസിക്കുന്നു. കുര് ആനിലും ഒരുപാടു മായം കലര്‍ന്നതായും ,അതിന്റെ ക്രോഡീകരണത്തില്‍ ഒട്ടേറെ പാകപ്പിഴകള്‍ പറ്റിയതായും പ്രാമാണിക ഹദീസുകളില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നു നിലവിലുള്ള കുര് ആന്‍ യഥാര്‍ത്ഥത്തില്‍ അവതരിക്കപ്പെട്ടതിന്റെ മൂന്നിലൊന്നുപോലും ഇല്ല എന്നതാണു സത്യം. നിരവധി അധ്യായങ്ങളും സൂക്തങ്ങളും ക്രോഡീകരണവേളയില്‍ പല കാരണങ്ങളാല്‍ മുസ്ഹഫില്‍ ഉള്‍പ്പെടുത്താതെ പോയിട്ടുണ്ട്. പലതും അനന്ത വിസ്മൃതിയിലാണ്ടു പോയിട്ടുമുണ്ട്.<br /> <br />പ്രവാചകന്റെ മരണ ശേഷം ഖലീഫമാരുടെ കാലത്താണു കുര് ആന്‍ ഗ്രന്ഥരൂപത്തില്‍ സമാഹരിക്കപ്പെടുന്നത്. ഹദീസുകളില്‍ ഈ കാര്യം വിവരിച്ചിട്ടുള്ളത് ഏതാണ്ടിപ്രകാരമാണ്:- <br /><br /><span style="font-style:italic;">“തിരുമേനിയുടെ വഫാതോടു കൂടി അറബികളില്‍ പല ഗോത്രങ്ങളും ഇസ്ലാമില്‍നിന്നകന്നു പോയതും ഒന്നാം ഖലീഫ അബൂബക്കര്‍ അവരുടെ നേരെ വമ്പിച്ച സൈനിക നടപടി സ്വീകരിച്ചതും അതിനെ തുടര്‍ന്ന് അവരെല്ലാവരും ഇസ്ലാമിലേക്കുതന്നെ തിരികെ വന്നതും ചരിത്രപ്രസിദ്ധമാണല്ലോ. അന്നത്തെ സംഭവങ്ങളില്‍ പ്രധാനമായ ഒന്നായിരുന്നു മുസൈലിമത്ത് എന്ന കള്ളപ്രവാചകനെതിരെയുള്ള ഏറ്റുമുട്ടല്‍ . ആ യുദ്ധത്തില്‍ കുര് ആന്‍ മനപ്പാഠമാക്കിയിരുന്ന നൂറുകണക്കിനു സഹാബികള്‍ മരണപ്പെട്ടിരുന്നു. ഇതുപോലെ ഇനിയും വല്ല സംഭവങ്ങളും ഉണ്ടായേക്കുന്ന പക്ഷം കുര് ആന്‍ പാഴായിപ്പോകുമെന്നും ആയതിനാല്‍ കുര് ആന്‍ ആദ്യന്തം ഒരു ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിക്കണമെന്നും ഉമര്‍ ഖലീഫാ അബൂബക്കറിനെ ഉണര്‍ത്തി. റസൂല്‍ ചെയ്തിട്ടില്ലാത്ത ഒരു പവൃത്തി താന്‍ എങ്ങനെ ചെയ്യുമെന്നു കരുതി അദ്ദേഹം ആദ്യം വിസമ്മതിച്ചു. എങ്കിലും ഭവിഷ്യത്തിനെപ്പറ്റി ഉമ്മര്‍ വിശദീകരിച്ചു കൊടുത്തപ്പോള്‍ അദ്ദേഹം അതിനു മുമ്പോട്ടു വരുക തന്നെ ചെയ്തു. അങ്ങനെ അദ്ദേഹം സെയ്ദുബ്നു ഥാബിത്തിനെ വരുത്തി കാര്യം മനസ്സിലാക്കിക്കൊടുത്തു. അബൂബക്കര്‍ പറഞ്ഞു: “താങ്കള്‍ ബുദ്ധിമാനായ ഒരു യുവാവാകുന്നു. ഞങ്ങള്‍ക്കു താങ്കളെപ്പറ്റി യാതൊരു തെറ്റിദ്ധാരണയുമില്ല. താങ്കള്‍ റസൂല്‍ തിരുമേനിയുടെ വഹ് യുകള്‍ എഴുതിയിരുന്ന ആളാണല്ലൊ . ആകയാല്‍ താങ്കള്‍ ശരിക്ക് അന്യേഷണം നടത്തി കുര് ആന്‍ ഒന്നായി ശേഖരിക്കണം. .” സെയ്ദ് തന്നെ ഒരിക്കല്‍ പ്രസ്താവിച്ചതുപോലെ “ഒരു പര്‍വ്വതം അതിന്റെ സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതിനെക്കാളും ഭാരിച്ച ” ആ പണി അദ്ദേഹം ഏറ്റെടുത്തു. ....റസൂല്‍ തിരുമേനിയില്‍നിന്നും ആരെങ്കിലും കുര് ആന്റെ വല്ല ഭാഗവും രേഖപ്പെടുത്തി വെച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം ഹാജറാക്കണം എന്ന് ഉമര്‍ വിളംബരപ്പെടുത്തുകയും ചെയ്തു.....ഇപ്രകാരം സഹാബികളുടെ എല്ലാം അറിവോടെ സെയ്ദിന്റെ കയ്യാലെ കുര് ആന്‍ ഒരു ഏടില്‍ സമാഹൃതമായി.” [വിശുദ്ധ ഖുര്‍ ആന്‍ വിവരണം -മുഖവുര . അമാനി മൌലവി]</span><br /><br /><br />നീണ്ട 23 വര്‍ഷക്കാലത്തിനിടയില്‍ പല സമയത്തായി ഇറക്കപ്പെട്ടതാണ് കുര് ആനിലെ വെളിപാടുകള്‍ .അതാകട്ടെ കൃത്യമായും ക്രമമായും രേഖപ്പെടുത്തിയിരുന്നുമില്ല. മനപ്പാഠമാക്കി എന്നവകാശപ്പെട്ടിരുന്ന മിക്ക പേരും മരണപ്പെടുകയും ചെയ്തു. ജീവിച്ചിരുന്നവരില്‍ പലരും മറന്നു പോവുകയും ചെയ്തു. ആ നിലയ്ക്കു മേല്‍ പ്രസ്താവിച്ച വിധം അവ സമാഹരിക്കപ്പെടുമ്പോള്‍ തെറ്റുകള്‍ സംഭവിക്കുക സ്വാഭാവികമാണ്. <br /><br />സൂക്തങ്ങളുടെ അവതരണക്രമത്തിലോ, വിഷയങ്ങളെ അടിസ്ഥാനമാക്കിയോ അല്ല ഗ്രന്ഥം തയ്യാറാക്കിയത്. കിട്ടിയതൊന്നാകെ വാരിക്കൂട്ടി ഒരു മാനദണ്ഡവുമില്ലാതെ തുന്നിച്ചേര്‍ക്കാന്‍ മാത്രമേ സെയ്ദിനു കഴിഞ്ഞുള്ളു. ഉസ്മാന്റെ ഭരണകാലത്താണ് ഈ ഗ്രന്ഥം കൂടുതല്‍ പ്രതികളുണ്ടാക്കി പല ഭാഗത്തേക്കും എത്തിച്ചു കൊടുത്തത്. അതില്‍ പിന്നെയും മാറ്റങ്ങള്‍ വരുത്തിയിരുന്നു. സെയ്ദ് ആദ്യം തയ്യാറാക്കിയ പ്രതിയില്‍ നിന്നും വ്യത്യാസമുള്ളതിനാല്‍ സെയ്ദിന്റെ ആദ്യ പ്രതി ഉസ്മാന് കത്തിച്ചു കളയുകയാണത്രേ ചെയ്തത്.<br /><br /><span style="font-weight:bold;">നഷ്ടപ്പെട്ട അധ്യായങ്ങള്‍</span><br /><br />ഇബ്നു ഷഹാബില്‍ നിന്നുള്ള ഒരു ഹദീസില്‍ , പ്രവാചകന് ചൊല്ലിക്കേള്‍പ്പിക്കാറുള്ള പല വാക്യങ്ങളും ഉസ്മാന് പകര്‍ത്തി എഴുതിച്ച കുര് ആന്‍ കോപ്പിയില്‍ നിന്നും വിട്ടു പോയിട്ടുണ്ടെന്ന കാര്യം സെയ്ദുബ്നു ഥാബിത്ത് തന്നെ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. കുര് ആനില്‍നിന്നും നിരവധി അധ്യായങ്ങള്‍ തന്നെ നഷ്ടപ്പെട്ടു പോയതായി ഹദീസുകള്‍ വ്യക്തമാക്കുന്നു. <br /><br />“അബൂ അസ് വദില്‍നിന്നു നിവേദനം: അദ്ദേഹം പറയുന്നു. ഒരിക്കല്‍ അബൂമൂസല്‍ അസ് അരിയെ ബസറയിലെ കുര് ആന്‍ പാരായണവിദഗ്ധരുടെ അടുക്കലേക്ക് അയക്കുകയുണ്ടായി. അദ്ദേഹം അവിടെ ചെന്നപ്പോള്‍ കുര് ആന്‍ പഠിച്ച മൂന്നു പേര് അദ്ദേഹത്തിന്റെ അടുക്കല്‍ വന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ ബസറാ നിവാസികളില്‍ വെച്ച് ശ്രേഷ്ഠന്മാരും കുര് ആന്‍ പാരായണം ചെയ്യുന്നതില്‍ വിദഗ്ധരുമാണ്. അതു കൊണ്ട് നിങ്ങള്‍ അതു പാരായണം ചെയ്തുകൊള്ളുക. കാലപ്പഴക്കം കൊണ്ടു മുന്‍ കഴിഞ്ഞ ജനതയുടെ ഹൃദയങ്ങള്‍ കഠിനമായതു പോലെ നിങ്ങളുടെ ഹൃദയങ്ങള്‍ കഠിനമാകാതിരിക്കട്ടെ. ഞങ്ങള്‍ ഒരു കുര്‍ആന്‍ അധ്യായം പാരായണം ചെയ്യാറുണ്ടായിരുന്നു. ദൈര്‍ഘ്യത്തിലും ഗൌരവത്തിലും അതു ബറാഅത്ത് എന്ന അധ്യായത്തെപ്പോലെയാണെന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു. ആ അധ്യായത്തെ സംബന്ധിച്ച് എനിക്കു മറവി സംഭവിച്ചിരിക്കുന്നു. പക്ഷെ അതില്‍ നിന്നും <br /><span style="font-weight:bold;"><br />لو كان لابن آدم واديان من مال لابتغى واديا ثالثا ولا يملأ جوف ابن آدم إلاّّ التراب<br />(മനുഷ്യനു സമ്പത്തിന്റെ രണ്ടു താഴ്വരയുണ്ടെങ്കില്‍ മൂന്നാമതൊരു താഴ്വര അവന് ആഗ്രഹിക്കുന്നതാണ്. മനുഷ്യര്‍ മരിച്ചു മണ്ണിനോടു ചേരുന്നതു വരെ ഈ ആഗ്രഹം അവനില്‍ നില നില്ക്കും.)</span><br /><br />എന്നു ഞാന്‍ ഹൃദിസ്ഥമാക്കിയിരിക്കുന്നു. അപ്രകാരം തന്നെ ഞങ്ങള്‍ മുസബ്ബഹാത്തില്‍ പെട്ട അധ്യായത്തോടു സാദൃശ്യപ്പെടുത്താറുള്ള മറ്റൊരധ്യായവും പാരായണം ചെയ്യാറുണ്ടായിരുന്നു. അതിനെ സംബന്ധിച്ചും എനിക്കു മറവി സംഭവിച്ചു പോയി. പക്ഷേ <br /><span style="font-weight:bold;"><br />يا أيّها الّذين آمنوا لم تقولون ما لا تفعلون ، فتكتب شهادة في أعناقكم فتسألون عنها يوم القيامة <br />(ഹേ സത്യവിശ്വാസികളേ ! നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് എന്തിനാണു നിങ്ങള്‍ പറയുന്നത്? അതു കാരണം നിങ്ങളുടെ പിരടികളില്‍ സാക്ഷ്യം രേഖപ്പെടുത്തുകയും അനന്തരം അതിനെ കുറിച്ച് പുനരുത്ഥാനദിവസം നിങ്ങളോടു ചോദ്യം ചെയ്യപ്പെടുന്നതുമാണ്. )</span><br /><br />എന്നു ഞാന്‍ ഹൃദിസ്ഥമാക്കിയിരിക്കുന്നു.[സ്വഹീഹു മുസ്ലിം]<br /><br /><br />ഈ പറഞ്ഞ അധ്യായങ്ങളൊന്നും ഇന്നത്തെ കുര് ആനില്‍ കാണപ്പെടുന്നില്ല. അബൂ മൂസയില്‍നിന്നുള്ള മറ്റൊരു ഹദീസില്‍ 129 വാക്യങ്ങളുള്ള തൌബ എന്ന അധ്യായത്തോടു സാമ്യമുള്ള മറ്റൊരധ്യായം പൂര്‍ണ്ണമായും വിസ്മരിക്കപ്പെട്ടതായി പറയുന്നു. 73 വാക്യങ്ങളുള്ള അല്‍ അഹ്സാബ് എന്ന അധ്യായം 286 വാക്യങ്ങളുള്ള അല്‍ ബകറയോളം വലുതായിരുന്നു എന്നാണു മറ്റൊരു ഹദീസിലുള്ളത്. ഇമാം മാലിക് പറയുന്നു-ബറാ അത്ത് സൂറത്തിന് അല്‍ ബകറയുടെ വലിപ്പമുണ്ടായിരുന്നു ആദ്യത്തില്‍ . പിന്നെ കുറേ പോയി. ആദ്യത്തില്‍നിനു പോയ സൂക്തങ്ങളോടൊപ്പം ബിസ്മിയും പോയി. അതാണതില്‍ ബിസ്മി ഇല്ലാതാകാന്‍ കാരണം.<br />ഉസ്മാനീ മുസ്ഹഫ് എന്നറിയപ്പെടുന്ന ഇന്നത്തെ കുര്ആനിനു പുറമെ മറ്റു പല പ്രമുഖ സഹാബികളും ക്രോഡീകരിച്ച നിരവധി കുര്‍ആന്‍ കോപ്പികള്‍ ആദ്യ കാലത്തു നിലവിലുണ്ടായിരുന്നതായും അവ തമ്മില്‍ അധ്യായങ്ങളുടെ എണ്ണത്തിലും ക്രമത്തിലുമൊക്കെ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായും പ്രാമാണിക മതഗ്രന്ഥങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.<br /><br /><br />ഉസ്മാന് കുര് ആനില്‍ നിന്നും വിട്ടു കളഞ്ഞ രണ്ടു കുര് ആന്‍ അധ്യായങ്ങള്‍ ഇതാ:- [അലി ക്രോഡീകരിച്ച കുര് ആനിലും ഉബയ്യിന്റെ മുസ് ഹഫിലും ഉള്ളത്.]<br /><br /><span style="font-weight:bold;"><br />سورة الخلع<br /><br />اللّهم إنّا نستعينك ونستغفرك ،<br /> ونثني عليك ولا نكفرك ،<br /> ونخلع ونترك من يفجرك<br /><br />(തമ്പുരാനേ ഞങ്ങളിതാ നിന്നോടു മാപ്പും ദയയും ചോദിക്കുന്നു. നിന്നെ വാഴ്ത്തുകയും ചെയ്യുന്നു. നിന്നെ നിഷേധിക്കയില്ല ഞങ്ങള്‍ . നിന്നെ ധിക്കരിച്ചവരില്‍ നിന്നും ഒഴിഞ്ഞു മാറുന്നു.)<br /><br /><br />سورة الحفد<br /> <br />اللّهم إيّاك نعبد<br /> ولك نصلّي ونسجد،<br /> وإليك نسعى ونحفد ،<br /> نرجو رحمتك ونخشى عذابك ، <br />إنّ عذابك بالكفّار ملحق<br />(തമ്പുരാനേ ഞങ്ങളിതാ നിന്നെ ആരാധിക്കുന്നു. നിനക്കു നിസ്കരിക്കുന്നു. സുജൂദ് ചെയ്യുന്നു. നിന്നിലേക്ക് ഓടി വരുകയും നിന്നെ അവലംബിക്കുകയും ചെയ്യുന്നു. നിന്റെ കാരുണ്യം ഞങ്ങള്‍ കാംക്ഷിക്കുന്നു. ശിക്ഷ ഞങ്ങള്‍ ഭയപ്പെടുന്നു. നിഷേധികള്ക്കു നിന്റെ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.)</span> <br /><br /><br />കുര് ആനില്‍ നിന്നും ആടു തിന്ന കാരണം നഷ്ടപ്പെട്ട മറ്റൊരു സുപ്രധാന വെളിപാടാണിത്:--- <br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfBrlfDTULuir79lf7NhFUVHdMg9eXsG4J3Yzsa8uidq1A-O9dTMUlrBXx5vRn7_KgBlTovykQGzKW9tzJyCPbetc_1x4x95I7lsA4f3ZacYO3NVm3OC-HpJ5zznl9Llou8fqR6ZA539IR/s1600-h/stoning.gif"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 200px; height: 92px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfBrlfDTULuir79lf7NhFUVHdMg9eXsG4J3Yzsa8uidq1A-O9dTMUlrBXx5vRn7_KgBlTovykQGzKW9tzJyCPbetc_1x4x95I7lsA4f3ZacYO3NVm3OC-HpJ5zznl9Llou8fqR6ZA539IR/s200/stoning.gif" border="0" alt=""id="BLOGGER_PHOTO_ID_5379695134694769842" /></a><br /><br /><span style="font-weight:bold;">തുടരും....!</span>ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com6tag:blogger.com,1999:blog-8292998871248076940.post-52435136643788790182009-09-07T06:30:00.000-07:002009-09-08T04:38:22.232-07:00അല്ലാഹുവിന്റെ നരകം !<span style="font-weight:bold;">അല്ലാഹുവിന്റെ നരകം !</span><br /><br />കുര് ആനിലെ ഭൂരിഭാഗം വെളിപാടുകളും ശിക്ഷാഭീഷണിയുടെ സ്വരമുള്ളതാണ്. കാരുണ്യവാനായ ഒരു ദൈവം തന്റെ സൃഷ്ടികളെ ഈ വിധം ശിക്ഷിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നതിന്റെ മനശ്ശാസ്ത്രം വിചിത്രം തന്നെ. സര്‍വ്വശക്തനായ ദൈവത്തിനു സൃഷ്ടികളെ മുഴുവന്‍ നന്നാക്കാന്‍ ഒരു പ്രയാസവും ഇല്ലെന്നു കൂടി ഓര്‍ക്കുക.<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiPLsXdg3xUaIrm2DhwPJu7MqarjJdXsKKmGbdLAqxiaMbgQZoSdtCE32DZrryJgbrkxXd_Kqm6vKt80uC6KV_dFEKWchbvfg5jRYoGwIbbZ8BkyJGsU4MpCSO1nzFGf5Q5t4e9OfMFp7G9/s1600-h/av4small.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 152px; height: 200px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiPLsXdg3xUaIrm2DhwPJu7MqarjJdXsKKmGbdLAqxiaMbgQZoSdtCE32DZrryJgbrkxXd_Kqm6vKt80uC6KV_dFEKWchbvfg5jRYoGwIbbZ8BkyJGsU4MpCSO1nzFGf5Q5t4e9OfMFp7G9/s200/av4small.jpg" border="0" alt=""id="BLOGGER_PHOTO_ID_5379059252917220530" /></a><br /> <br />കുര് ആന്‍ വിവരിക്കുന്ന നരകശിക്ഷയുടെ ഏതാനും സാമ്പിളുകള്‍ നോക്കുക:-<br /><br /><br />إِنَّ ٱلَّذِينَ كَفَرُواْ بِآيَٰتِنَا سَوْفَ نُصْلِيهِمْ نَاراً كُلَّمَا نَضِجَتْ جُلُودُهُمْ بَدَّلْنَٰهُمْ جُلُوداً غَيْرَهَا لِيَذُوقُواْ ٱلْعَذَابَ إِنَّ ٱللَّهَ كَانَ عَزِيزاً حَكِيماً <br />തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക് നാം വേറെ തൊലികള്‍ മാറ്റികൊടുക്കുന്നതാണ്. അവര്‍ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാന് വേണ്ടിയാണത്. തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു.[4:56]<br /><br />هَـٰذَانِ خَصْمَانِ ٱخْتَصَمُواْ فِي رَبِّهِمْ فَٱلَّذِينَ كَفَرُواْ قُطِّعَتْ لَهُمْ ثِيَابٌ مِّن نَّارٍ يُصَبُّ مِن فَوْقِ رُءُوسِهِمُ ٱلْحَمِيمُ<br />(These twain) these are the adherents of two religions among the Muslims, Jews and Christians (are two opponents who contend concerning their Lord) concerning he religion of their Lord; one of them saying: I have a better right to Allah and His religion. And so Allah judged between the two. Allah said: (But as for those who disbelieve) in Muhammad (pbuh) and in the Qur'an, i.e. the Jews and Christians (garments of fire will be cut out for them; boiling fluid) boiling water (will be poured down on their heads. <br />ഈ രണ്ടു വിഭാഗം രണ്ട് എതിര്‍കക്ഷികളാകുന്നു. തങ്ങളുടെ രക്ഷിതാവിന്റെ കാര്യത്തില്‍ അവര്‍ എതിര്‍വാദക്കാരായി. എന്നാല്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക് അഗ്നികൊണ്ടുള്ള വസ്ത്രങ്ങള്‍ മുറിച്ചുകൊടുക്കപ്പെടുന്നതാണ്. അവരുടെ തലയ്ക്കുമീതെ തിളയ്ക്കുന്ന വെള്ളം ചൊരിയപ്പെടുന്നതാണ്. [22:19]<br /><br />يُصْهَرُ بِهِ مَا فِي بُطُونِهِمْ وَٱلْجُلُودُ<br />അതു നിമിത്തം അവരുടെ വയറുകളിലുള്ളതും ചര്‍മ്മങ്ങളും ഉരുക്കപ്പെടും. [22:20]<br /><br />وَلَهُمْ مَّقَامِعُ مِنْ حَدِيدٍ <br />അവര്‍ക്ക് ഇരുമ്പിന്റെ ദണ്ഡുകളുമുണ്ടായിരിക്കും. [22:21]<br /><br />كُلَّمَآ أَرَادُوۤاْ أَن يَخْرُجُواْ مِنْهَا مِنْ غَمٍّ أُعِيدُواْ فِيهَا وَذُوقُواْ عَذَابَ ٱلْحَرِيقِ <br />അതില്‍ നിന്ന് കഠിനക്ലേശം നിമിത്തം പുറത്ത് പോകാന്‍ അവര്‍ ഉദ്ദേശിക്കുമ്പോഴെല്ലാം അതിലേക്ക് തന്നെ അവര്‍ മടക്കപ്പെടുന്നതാണ്. എരിച്ച് കളയുന്ന ശിക്ഷ നിങ്ങള്‍ ആസ്വദിച്ചു കൊള്ളുക. ( എന്ന് അവരോട് പറയപ്പെടുകയും ചെയ്യും. ) [22:22]<br /><br />ثُمَّ فِي سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعاً فَاسْلُكُوهُ<br />(And then insert him in a chain) insert the chain in his anus and extract it from his mouth, and what remains of it turn it round his neck (whereof the length) and width (is seventy cubits) cubits of the angel; it is also said this means: 70 fathoms. <br />എഴുപത് മുഴം നീളമുള്ള ഒരു ചങ്ങലയില്‍ അവനെ നിങ്ങള്‍ പ്രവേശിപ്പിക്കൂ.(എന്നു കല്‍പ്പിക്കപ്പെടും)[69:32]<br /><br />{ചങ്ങല മലദ്വാരത്തിലൂടെ കയറ്റി വായിലൂടെ പുറത്തെടുക്കും എന്നു ഇബ്നു അബ്ബാസ്. മലക്കിന്റെ കയ്യിന്റെ നീളമാണു 70 മുഴം!}<br />إِذِ ٱلأَغْلاَلُ فِيۤ أَعْنَاقِهِمْ وٱلسَّلاَسِلُ يُسْحَبُونَ <br />അതെ; അവരുടെ കഴുത്തുകളില്‍ കുരുക്കുകളും ചങ്ങലകളുമായി അവര്‍ വലിച്ചിഴക്കപ്പെടുന്ന സന്ദര്‍ഭം. [40:71]<br /><br />فِي ٱلْحَمِيمِ ثُمَّ فِي ٱلنَّارِ يُسْجَرُونَ <br />ചുട്ടുതിളക്കുന്ന വെള്ളത്തിലൂടെ. പിന്നീട് അവര്‍ നരകാഗ്നിയില്‍ എരിക്കപ്പെടുകയും ചെയ്യും. [40:72]<br /><br /><br />مِّن وَرَآئِهِ جَهَنَّمُ وَيُسْقَىٰ مِن مَّآءٍ صَدِيدٍ<br />അവന്റെ പിന്നാലെ തന്നെയുണ്ട് നരകം. ചോരയും ചലവും കലര്‍ന്ന നീരില്‍ നിന്നായിരിക്കും അവന്ന് കുടിക്കാന്‍ നല്കപ്പെടുന്നത്. [14:16]<br /><br />يَتَجَرَّعُهُ وَلاَ يَكَادُ يُسِيغُهُ وَيَأْتِيهِ ٱلْمَوْتُ مِن كُلِّ مَكَانٍ وَمَا هُوَ بِمَيِّتٍ وَمِن وَرَآئِهِ عَذَابٌ غَلِيظٌ <br />അതവന് കീഴ്പോട്ടിറക്കാന്‍ ശ്രമിക്കും. അത് തൊണ്ടയില്‍ നിന്ന് ഇറക്കാന്‍ അവന്ന് കഴിഞ്ഞേക്കുകയില്ല. എല്ലായിടത്ത് നിന്നും മരണം അവന്റെ നേര്‍ക്ക് വരും. എന്നാല്‍ അവന് മരണപ്പെടുകയില്ല താനും. അതിന്റെ പിന്നാലെ തന്നെയുണ്ട് കഠോരമായ വേറെയും ശിക്ഷ.[14;17]<br /><br />وَتَرَى ٱلْمُجْرِمِينَ يَوْمَئِذٍ مُّقَرَّنِينَ فِي ٱلأَصْفَادِ <br />ആ ദിവസം കുറ്റവാളികളെ ചങ്ങലകളില്‍ അന്യോന്യം ചേര്‍ത്ത് ബന്ധിക്കപ്പെട്ടതായിട്ട് നിനക്ക് കാണാം. [14:49]<br /><br />سَرَابِيلُهُم مِّن قَطِرَانٍ وَتَغْشَىٰ وُجُوهَهُمُ ٱلنَّارُ <br />അവരുടെ കുപ്പായങ്ങള്‍ കറുത്ത കീല് ( ടാര്‍ ) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്. [14:50]<br /><br />مَّثَلُ ٱلْجَنَّةِ ٱلَّتِي وُعِدَ ٱلْمُتَّقُونَ فِيهَآ أَنْهَارٌ مِّن مَّآءٍ غَيْرِ آسِنٍ وَأَنْهَارٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ وَأَنْهَارٌ مِّنْ عَسَلٍ مُّصَفًّى وَلَهُمْ فِيهَا مِن كُلِّ ٱلثَّمَرَاتِ وَمَغْفِرَةٌ مِّن رَّبِّهِمْ كَمَنْ هُوَ خَالِدٌ فِي ٱلنَّارِ وَسُقُواْ مَآءً حَمِيماً فَقَطَّعَ أَمْعَآءَهُمْ <br />......അത്തരക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്കപ്പെടുക. അങ്ങനെ അത് അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും.[47:15]<br /><br />وَقُلِ ٱلْحَقُّ مِن رَّبِّكُمْ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ إِنَّا أَعْتَدْنَا لِلظَّالِمِينَ نَاراً أَحَاطَ بِهِمْ سُرَادِقُهَا وَإِن يَسْتَغِيثُواْ يُغَاثُواْ بِمَآءٍ كَٱلْمُهْلِ يَشْوِي ٱلْوجُوهَ بِئْسَ ٱلشَّرَابُ وَسَآءَتْ مُرْتَفَقاً<br />അക്രമികള്‍ക്ക് നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്. അതിന്റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും. അവര്‍ക്ക് കുടിക്കാന്‍ നല്കപ്പെടുന്നത്. അത് മുഖങ്ങളെ എരിച്ച് കളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത് ( നരകം ) വളരെ ദുഷിച്ച വിശ്രമ സ്ഥലം തന്നെ.[18:29]<br /><br />هَـٰذَا فَلْيَذُوقُوهُ حَمِيمٌ وَغَسَّاقٌ<br /><br /><br />This, chastisement — inferred [as so] by what follows — let them then taste it: burning hot water and pus (read ghasāq or ghassāq), the festering matter excreted by the inhabitants of the Fire;<br />കൊടും ചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവും. [38:57] {ചലം എന്ന് ജലാലൈന്‍}<br /><br />وَآخَرُ مِن شَكْلِهِ أَزْوَاجٌ <br />ഇത്തരത്തില്‍പ്പെട്ട മറ്റു പല ഇനം ശിക്ഷകളും[38:58]<br /><br />فِي سَمُومٍ وَحَمِيمٍ <br />തുളച്ചു കയറുന്ന ഉഷ്ണകാറ്റ്, ചുട്ടുതിളക്കുന്ന വെള്ളം, [56:42]<br /><br />وَظِلٍّ مِّن يَحْمُومٍ <br />കരിമ്പുകയുടെ തണല്‍ [56:43]<br /><br />وَطَعَاماً ذَا غُصَّةٍ وَعَذَاباً أَلِيماً <br />തൊണ്ടയില്‍ അടഞ്ഞു നില്ക്കുന്ന ഭക്ഷണവും വേദനയേറിയ ശിക്ഷയുമുണ്ട്. [73:13]<br /><br />أَذَلِكَ خَيْرٌ نُّزُلاً أَمْ شَجَرَةُ ٱلزَّقُّومِ إِنَّا جَعَلْنَاهَا فِتْنَةً لِّلظَّالِمِينَ إِنَّهَا شَجَرَةٌ تَخْرُجُ فِيۤ أَصْلِ ٱلْجَحِيمِ طَلْعُهَا كَأَنَّهُ رُءُوسُ ٱلشَّيَاطِينِ فَإِنَّهُمْ لآكِلُونَ مِنْهَا فَمَالِئُونَ مِنْهَا ٱلْبُطُونَ <br />ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْباً مِنْ حَمِيمٍ <br />അതല്ല സഖ്ഖൂം വൃക്ഷമാണോ? തീര്‍ച്ചയായും അതിനെ നാം അക്രമകാരികള്‍ക്ക് ഒരു പരീക്ഷണമാക്കിയിരിക്കുന്നു. നരകത്തിന്റെ അടിയില്‍ മുളച്ചു പൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്. അതിന്റെ കുല പിശാചുക്കളുടെ തലകള്‍ പോലെയിരിക്കും. തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന് തിന്ന് വയറ് നിറക്കുന്നവരായിരിക്കും. പിന്നീട് അവര്‍ക്ക് അതിനു മീതെ ചുട്ടുതിളക്കുന്ന വെള്ളത്തിന്റെ ഒരു ചേരുവയുണ്ട്. [37:62-67]<br /><br />{അറേബ്യന്‍ തീരപ്രദേശങ്ങളില്‍ കണ്ടു വരുന്ന ഒരു വിഷവൃക്ഷമാണത്രെ സകൂം. അതിന്റെ കായ ഭയങ്കരമായ കൈപ്പുള്ളതാണ്. മുഹമ്മദ് ആ മരം നരകത്തില്‍ നട്ടു പിടിപ്പിച്ചു !}ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com5tag:blogger.com,1999:blog-8292998871248076940.post-42700702333925750622009-08-30T20:51:00.000-07:002009-08-30T20:52:47.129-07:00“മായം” കലര്‍ന്ന നവ ഇസ്ലാംഇസ്ലാം മതം എന്താണെന്നറിയാന്‍ ആഗ്രഹിക്കുന്നവര്‍ , അതിന്റെ ആധാരപ്രമാണങ്ങളാണു വായിക്കേണ്ടത്. ആധുനിക ഇസ്ലാമിസ്റ്റുകള്‍ രചിക്കുന്ന “നിരൂപണങ്ങള്‍ ” മാത്രം വായിക്കുന്നവര്‍ക്ക് യഥാര്‍ത്ഥ ഇസ്ലാമിനെ കണ്ടത്താന്‍ കഴിയില്ല. കാരണം പത്തൊമ്പതാം നൂറ്റാണ്ടിനു ശേഷം ഓറിയന്റലിസ്റ്റുകള്‍ -അറബി ഭാഷയറിയുന്ന പാശ്ചാത്യര്‍ -ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളെ നിരൂപണം ചെയ്യാന്‍ തുടങ്ങിയതോടെ പരിഷ്കൃതലോകത്ത് ഇസ്ലാമിനെ പ്രതിരോധിക്കാന്‍ തന്ത്രങ്ങള്‍ മെനയുക എന്ന ഭാരിച്ച പ്രയത്നം ഇസ്ലാമിസ്റ്റുകള്‍ക്ക് ഏറ്റെടുക്കേണ്ടി വന്നു. അതോടെയാണ് യഥാര്‍ത്ഥ ഇസ്ലാം പുകമറയ്ക്കുള്ളില്‍ അപ്രത്യക്ഷമാകാനും വന്‍ തോതില്‍ “മായം” കലര്‍ന്ന നവ ഇസ്ലാം പ്രചരിക്കാനും തുടങ്ങിയത്. കേരളത്തിലെ വഹാബി മൌദൂദി സാഹിത്യങ്ങളൊക്കെ ഈ കാലഘട്ടത്തിലാണു പ്രചാരത്തില്‍ വരുന്നതും. ഇവരുടെയെല്ലാം പ്രധാന ലക്ഷ്യം ഇസ്ലാം എന്താണ് എന്നു പ്രചരിപ്പിക്കലല്ല; മറിച്ച് ഇസ്ലാം എന്തല്ല എന്നു തെറ്റിദ്ധരിപ്പിക്കലാണ്.<br /><br />ഞാന്‍ ഇസ്ലാമിനെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് കേരളത്തിലെ എല്ലാ പ്രധാന ഇസ്ലാമിക ഗ്രന്ഥപ്പുരകളും കയറിയിറങ്ങിയപ്പോഴാണ് എനിക്ക് ഞെട്ടിപ്പിക്കുന്ന ഈ സത്യം പിടി കിട്ടിയത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കുര് ആന്‍ വായിച്ച് വിശ്വാസം നഷ്ടപ്പെട്ട കാലത്ത് വിശദമായ പഠനം മോഹിച്ചുകൊണ്ട് ഇസ്ലാമിന്റെ പ്രമാണഗ്രന്ഥങ്ങള്‍ എവിടെ ലഭിക്കും എന്ന അന്യേഷണവുമായി ഞാന്‍ സുന്നി ജമാ അത്ത് മുജാഹിദ് കേന്ദ്രങ്ങളിലെല്ലാം കയറിയിറങ്ങി. ഖുര്‍ ആന്‍ കേവല പരിഭാഷ മാത്രം വായിക്കുന്ന ഒരാള്‍ക്ക് അതിന്റെ ഉള്ളടക്കത്തിന്റെ 10% പോലും മനസ്സിലാക്കാന്‍ കഴിയില്ല. ഓരോ സൂക്തവും ഏതു സന്ദര്‍ഭത്തില്‍ അവതരിച്ചുവെന്നും അതുകൊണ്ട് ഉദ്ദേശിക്കുന്ന കാര്യം എന്താണെന്നും അറിയണമെങ്കില്‍ തഫ്സീറുകള്‍ മുഴുവന്‍ അരിച്ചു പെറുക്കി വായിക്കണം. പക്ഷെ തഫ്സീറുകള്‍ എവിടെ? മലയാളത്തില്‍ പൂര്‍ണരൂപത്തില്‍ ലഭിക്കുന്ന ആധികാരിക തഫ്സീറുകള്‍ എവിടെ കിട്ടും? ഈ അന്യേഷണം നിരാശാജനകമായിരുന്നു. എല്ലാ തഫ്സീറുകളിലും പരതി ഇക്കാലത്തു പറയാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രം പെറുക്കിയെടുത്ത് സ്വന്തം യുക്തിയും വ്യാഖ്യാനങ്ങളും ചേര്‍ത്തു തയ്യാറാക്കിയ വ്യാഖ്യാനങ്ങള്‍ മാത്രമേ മലയാളത്തിലുള്ളു എന്നു മനസ്സിലായി. സുന്നീ കേന്ദ്രങ്ങളില്‍ നിന്നാണ് അല്‍പ്പമെങ്കിലും വസ്തുതകളോടു യോജിപ്പുള്ള ഗ്രന്ഥങ്ങള്‍ കിട്ടിയത്.<br />പിന്നീട് രണ്ടാം പ്രമാണമായി പറയപ്പെടുന്ന ഹദീസ് ഗ്രന്ഥങ്ങളെക്കുറിച്ചും അന്യേഷിച്ചു. ഇവിടെയും നിരാശയായിരുന്നു ഫലം. ‘സ്വിഹാഹുസ്സിത്ത’ എന്നറിയപ്പെടുന്ന 6 പ്രധാന ഹദീസ് ഗ്രന്ഥങ്ങളാണു ഇസ്ലാമിനെയും ഖുര്‍ ആനിനെയും അടുത്തറിയാന്‍ സഹായിക്കുന്ന ആധികാരിക പ്രമാണങ്ങള്‍ . അതില്‍ ഒന്നു പോലും അക്കാലത്ത് മലയാളത്തിലേക്കു ഭാഷാന്തരം ചെയ്യപ്പെട്ടിരുന്നില്ല. സി എന്‍ അഹമ്മദ് മൌലവിയാണ് ആദ്യമായി ബുഖാരിയുടെ തര്‍ജ്ജമ ഇറക്കിയത്. അതിലദ്ദേഹം ഒരുപാടു “തിരിമറി”കള്‍ നടത്തുകയും ചെയ്തു. മറ്റു ഹദീസ് ഗ്രന്ഥങ്ങളായ സ്വഹീഹുമുസ്ലിം, സുനനു അബീദാവൂദ്, ജാമിഉത്തുര്‍മുദി, സുനനു നസാഇ, സുനനു ഇബ്നു മാജ, അല്‍ മുസ്നദു ഫില്‍ ഹദീസ് , എന്നിവയില്‍ ഒന്നിന്റെ പോലും സമ്പൂര്‍ണ പരിഭാഷ ലഭ്യമല്ല. ഇന്നും ലഭ്യമല്ല.(ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക). സുന്നികളുടെ പുസ്തകക്കടയില്‍നിന്നും ഒരിക്കല്‍ ‘മുസ്ലിം’ ന്റെ ഇംഗ്ലീഷ് പരിഭാഷയും ‘മിഷ്ഖാത്’ എന്ന മറ്റൊരു ഹദീസ് സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും കിട്ടി. ഇപ്പോള്‍ നെറ്റില്‍ കുറേയൊക്കെ ലഭ്യമാണ്.<br /><br />ഇനി ഇസ്ലാം ചരിത്രത്തിന്റെ കാര്യം .<br />ഇസ്ലാമിന്റെ ഒറിജിനല്‍ ചരിത്രം പഠിക്കാന്‍ ആഗ്രഹിക്കുന്നവരാണു വലിയ ചതിയില്‍ കുടുങ്ങുന്നത്. യഥാര്‍ത്ഥ ചരിത്ര ഗ്രന്ഥങ്ങളെല്ലാം പൂഴ്ത്തി വെച്ച് വസ്തുതകള്‍ വളച്ചൊടിച്ചും മാറ്റിമറിച്ചും തയ്യാറാക്കപ്പെട്ട അനവധി ചരിത്ര പുസ്തകങ്ങള്‍ ഇസ്ലാം മാര്‍ക്കറ്റില്‍ ലഭ്യമാണ്. പക്ഷെ ഇസ്ലാമിന്റെ ചരിത്രവുമായി ബന്ധപ്പെട്ട “അടിയാധാരങ്ങള്‍ ” ഒന്നും ഇല്ല. ആദ്യ നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട ,ഇബ്നു ഹിഷാം, വാഖിദി, ത്വബ് രി, ഇബ്നു സഅദ്, മസ് ഊദി, ... തുടങ്ങി നിരവധി ചരിത്രകാരന്മാരുടെ കൃതികളുണ്ട്. ഒന്നും പൂര്‍ണരൂപത്തില്‍ ഇവിടെ കിട്ടാനില്ല. ചരിത്രമറിയാന്‍ ഓറിയന്റലിസ്റ്റുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്നു.<br />ഫിഖ് ഹ് [കര്‍മ്മശാസ്ത്രം] ഗ്രന്ഥങ്ങളും ഇതു പോലെത്തന്നെ . ഇമാം ശാഫീ, ഇമാം ഹനഫീ, ഇമാം മാലിക്, ഇമാം ഹംബല്‍ എന്നീ പ്രധാന കര്‍മ്മശാസ്ത്ര ആചാര്യന്മാരുടെ കൃതികളും പൂര്‍ണ രൂപത്തില്‍ ഇവര്‍ പ്രചരിപ്പിക്കുന്നില്ല. ഇതൊക്കെ പൂര്‍ണമായി വായിച്ചു മനസ്സിലാക്കിയാലേ ഇസ്ലാം യഥാര്‍ത്ഥത്തില്‍ എന്താണ് എന്നു ഒരു ഗവേഷകനു വിധിയെഴുതാനൊക്കൂ. അന്ധമായി വിശ്വസിക്കുന്നവര്‍ക്ക് ഗവേഷണബുദ്ധിയോടെയുള്ള പഠനം സാധ്യമാവില്ല. അവര്‍ തങ്ങളുടെ വിശ്വാസം ഉറപ്പിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ മാത്രം സ്വീകരിക്കുകയും അല്ലാത്തവയെ അറിയാതെത്തന്നെ അവഗണിക്കുകയും ചെയ്യും. വിശ്വാസത്തിന്റെ ആയുസ്സു നീട്ടിക്കിട്ടാന്‍ ഓക്സിജന്‍ തേടുന്നവരാകട്ടെ ഈ കാലത്തു മനുഷ്യരോടു പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ കണ്ടാല്‍ അതൊക്കെ പൂഴ്ത്തിവെച്ച്, മറ്റു കാര്യങ്ങള്‍ സ്വന്തം യുക്തിക്കനുസരിച്ച് ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യും. ഇന്നു പ്രധാനമായും നടക്കുന്നത് ഈ ജോലിയാണ്. ജമാ അത്തുകാര്‍ ഇക്കാര്യത്തില്‍ മറ്റെല്ലാവരെയും കടത്തി വെട്ടുന്നു. നബി പറയാത്തകാര്യങ്ങള്‍ അവര്‍ നബിയുടെ പേരില്‍ മെനഞ്ഞുണ്ടാക്കി പ്രചരിപ്പിക്കുന്നു. നബി പറഞ്ഞ കാര്യങ്ങള്‍ 90%വും അവര്‍ മറച്ചു വെക്കുന്നു. ഖുര്‍ ആനില്‍ അതെഴുതിയയാള്‍ സ്വപ്നത്തില്‍ പോലും വിചാരിക്കത്ത അര്‍ത്ഥവും വിശദീകരണവും ഇക്കൂട്ടര്‍ ചമയ്ക്കുന്നു. ‘സദുദ്ദേശ്യ‘ത്തോടെയുള്ള വഞ്ചന ഇക്കൂട്ടര്‍ക്ക് ഹലാലായി മാറിയിരിക്കുന്നു.!ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com6tag:blogger.com,1999:blog-8292998871248076940.post-89957133491271320882009-08-21T01:26:00.000-07:002009-08-21T03:22:12.784-07:00കഅബാ സ്നാനവും ഇസ്ലാമിലെ കരിങ്കല്ലാരാധനയും[യുക്തിവാദം ബ്ലോഗില്‍ നടക്കുന്ന ഈ ചര്‍ച്ച യു എ ഇ യിലെ വായനക്കാര്‍ക്കു വേണ്ടി ഇവിടെയും പോസ്റ്റ് ചെയ്യുന്നു.]<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_ibKrDGWWL3c/SomfShHXvXI/AAAAAAAAAUo/YnAkvaBgZ8w/s1600-h/stone.JPG"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 200px; height: 104px;" src="http://1.bp.blogspot.com/_ibKrDGWWL3c/SomfShHXvXI/AAAAAAAAAUo/YnAkvaBgZ8w/s200/stone.JPG" border="0" alt=""id="BLOGGER_PHOTO_ID_5370999171091774834" /></a><br /><br /><span style="font-weight:bold;">കഅബാ സ്നാനവും ഇസ്ലാമിലെ കരിങ്കല്ലാരാധനയും !</span><br /><br />കഅബ കഴുകല്‍ കേവലം ഒരു വൃത്തിയാക്കല്‍ മാത്രമാണെന്നും അതിനു വിഗ്രഹപരമായ പവിത്രതയൊന്നും ഇല്ലെന്നും സമര്‍ത്ഥിക്കാന്‍ ആധുനിക ഇസ്ലാം ബുദ്ധിജീവികള്‍ പാടു പെടുന്നതു കാണാം. നമ്മുടെ ഫൈസല്‍ കൊണ്ടോട്ടിയുടെ വിവാദ കമന്റും അത്തരത്തിലുള്ള ഒന്നായിരുന്നു. ഇസ്ലാമില്‍ വിഗ്രഹാരാധനയൊന്നും തന്നെയില്ല എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടുണ്ടാക്കുക മാത്രമാണ്. 10 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്ലാമിലെ വിഗ്രഹാരാധനയെകുറിച്ച് ഒരു പ്രഭാഷണത്തിനിടെ ഞാന്‍ നടത്തിയ പരാമര്‍ശങ്ങളോടു പ്രതികരിച്ചുകൊണ്ട് ‘പ്രബോധന’ ത്തിലെ ചോദ്യോത്തരക്കാരന്‍ നല്കിയ മറുപടിയുടെ പ്രസക്തഭാഗങ്ങളും അതിനു പിന്നീട് ഞാന്‍ നല്കിയ മറുവാദങ്ങളും ഇവിടെ സംക്ഷിപ്തമായി വിവരിക്കാം. [പ്രബോധനക്കാര്‍ പിന്നെ മിണ്ടിയിട്ടില്ല]<br /><br />1999-നവ.28 ലെ പ്രബോധനത്തില്‍ വന്ന മുജീബിന്റെ മറുപടിയുടെ ചുരുക്കം:-<br />“ആരാധനയെന്നാല്‍ പരമമായ വന്ദനവും ആദരവും പൂജയും ചേര്‍ന്നതാണ്. വിഗ്രഹത്തെ ആരാധിക്കുന്നവര്‍ അവയ്ക്ക് ദിവ്യത്വവും പവിത്രതയും കല്‍പ്പിക്കുന്നവരാണ്. അതുകൊണ്ടാണു വിഗ്രഹങ്ങള്‍ മോഷണം പോയാല്‍ കലാപവും കൊലയുമൊക്കെ നടക്കുന്നത്. പകരം മറ്റൊന്നു പ്രതിഷ്ഠിച്ച് പ്രശ്നം പരിഹരിക്കാന്‍ പോലും ആരാധകര്‍ തയ്യാറല്ല. വിഗ്രഹപൂജകര്‍ വിഗ്രഹങ്ങളെ സ്നാനം ചെയ്യിക്കലും അവയ്ക്കു പൂമാല ചാര്‍ത്തലും അവയെ സാഘോഷം എഴുന്നള്ളിക്കലും സാധാരണമാണ്. ഇതിനു തുല്യമായ ഒരു ചടങ്ങും ഇസ്ലാമിലില്ല. ഹജറുല്‍ അസ്വദ് എന്ന ശില ഹജ്ജിന്റെ ഭാഗമായ പ്രദക്ഷിണവേളയില്‍ അഭിവാദ്യത്തിനുള്ള ചിഹ്ന്നം മാത്രമാണ്. കഅബക്കോ ഹജറുല്‍ അസ്വദിനോ എന്തെങ്കിലും പവിത്രതയോ ദിവ്യത്വമോ ഉള്ളതായി മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നില്ല. ”<br /><br />ഇതിനു ഞാന്‍ നല്കിയ മറുപടി:-<br /><br />വിഗ്രഹാരാധനയുടെ ചളിക്കുണ്ടില്‍ നിന്നും ഇസ്ലാമിനെ മാത്രമായി കഴുകിയെടുക്കാനുള്ള ഒരു ദുര്‍ബ്ബലശ്രമം മാത്രമായേ ഈ ന്യായീകരണങ്ങളെ വിലയിരുത്താനാവൂ. <br /><br />ആരാധന എന്നതിനു സാമാന്യമായി വിവക്ഷിക്കപ്പെടുന്ന അര്‍ത്ഥതലത്തില്‍ നിന്നും അടര്‍ത്തി മാറ്റി പുതിയ നിര്‍വ്വചനങ്ങള്‍ ചമയ്ക്കേണ്ടത് മുസ്ലിം ബുദ്ധിജീവികള്‍ക്കിന്നു ആവശ്യമായി വന്നിരിക്കുന്നു എന്നതാണു പ്രശ്നം. പരമമായ പൂജ, പരമമായ വന്ദനം എന്നൊക്കെ നിര്‍വ്വചിച്ചതുകൊണ്ടു മാത്രം ഇസ്ലാമിലെ ക്ഷേത്രപ്രദക്ഷിണവും ശിലാചുംബനവും ചെകുത്താനേറുമൊക്കെ വിഗ്രഹാരാധനയുടെ പട്ടികയില്‍നിന്നും ഒഴിവാക്കപ്പെടുമോ? ഈശ്വരനു പ്രതീകങ്ങളുണ്ടാക്കി അതിനു മുമ്പില്‍ വണങ്ങുകയും വലം വെക്കുകയും ബലിയര്‍പ്പിക്കുകയുമൊക്കെ ചെയ്യുന്ന പ്രാകൃത ആരാധനാ സമ്പ്രദായത്തിനാണു സാമാന്യമായ അര്‍ത്ഥത്തില്‍ വിഗ്രഹാരാധന എന്നു പറയുന്നത്. ബഹുദൈവാരാധനയെ നിരാകരിക്കുന്ന ഇസ്ലാം വിഗ്രഹാരാധനയില്‍നിന്നും പൂര്‍ണമായി മുക്തി നേടി എന്നു പറയാനാവില്ല. <br /><br />അറേബ്യയില്‍ ബിംബാരാധനയുടെ പ്രധാന കേന്ദ്രമായിരുന്നു മക്ക. കഅബാ ക്ഷേത്രത്തില്‍ ആ പ്രദേശത്തറിയപ്പെട്ടിരുന്ന മിക്ക ഗോത്രദൈവങ്ങളുടെയും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരുന്നു. ആണ്ടിലൊരിക്കല്‍ എല്ലാ സമീപ ഗോത്രക്കാരും തീര്‍ത്ഥാടകരായി മക്കയില്‍ വന്നെത്തുമായിരുന്നു. ഇത് ഗോത്രങ്ങളെ പരസ്പരം സഹകരിപ്പിക്കുന്നതിനും ഗോത്രാന്തരമായ ചില പെരുമാറ്റച്ചട്ടങ്ങള്‍ രൂപപ്പെടുന്നതിനും സഹായകമായി. മക്കയുടെ വാണിജ്യപരവും സാംസ്കാരികവുമായ ഔന്നത്യത്തിനും പുരോഗതിക്കും പ്രധാന നിമിത്തമായത് ഈ ഹജ്ജ് തീര്‍ത്ഥാടനം തന്നെയായിരുന്നു. ബഹുദെവാരാധനയെ മഹാപാപമായി വിശേഷിപ്പിച്ചുകൊണ്ട് രംഗത്തു വന്ന മുഹമ്മദ് മക്കാ നഗരം കീഴടക്കിയ സന്ദര്‍ഭത്തില്‍ ഈ ക്ഷേത്രത്തില്‍നിന്നും അല്ലാഹുവേതര ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ നീക്കം ചെയ്യുകയും എല്ലാ പ്രതീകങ്ങളും അല്ലാഹുവിന്റേതു മാത്രമാക്കി പരിഷ്കരിക്കുകയുമാണു ചെയ്തത്. <br />മുഹമ്മദിന്റെ സ്വന്തം ഗോത്രമായ ഖുറൈശികളുടെ പ്രധാന ആരാധനാശിലയായിരുന്ന ഹജറുല്‍ അസ്വദ് [കറുത്ത കല്ല്] കഅബയില്‍നിന്നും എടുത്തു മാറ്റിയില്ല. ക അബാ മണ്ഡപത്തിനുള്ളില്‍ ഒരു കിണറ്റില്‍ പ്രതിഷ്ഠിച്ചിരുന്ന പ്രധാന ദൈവമായിരുന്നു ഹുബല്‍ . നരബലി പോലുള്ള പ്രധാന ചടങ്ങുകള്‍ ഹുബലിനെ മുന്‍ നിര്‍ത്തിയാണു നടത്തിയിരുന്നത്. ഇതര ഗോത്രങ്ങളുടെ ദൈവങ്ങളായ ലാത്ത ,മനാത്ത ,ഉസ്സ തുടങ്ങിയവയെ പേരെടുത്തു വിമര്‍ശിച്ച ഖുര്‍ ആനില്‍ ഖുറൈശീ ദൈവമായ ഈ ഹുബലിനെക്കുറിച്ചും പരാമര്‍ശങ്ങളില്ല. കഅബയിലെ വിഗ്രഹങ്ങള്‍ എടുത്തു മാറ്റിയ കൂട്ടത്തില്‍ ഹുബല്‍ ഉള്‍പ്പെട്ടിരുന്നോ എന്നും ,ഇപ്പോള്‍ അതവിടെത്തന്നെയുണ്ടോ എന്നും വ്യക്തമല്ല. <br /><br />ഹജറുല്‍ അസവദ് എന്ന പവിത്രശിലയെ കുറിച്ച് ഒട്ടേറെ അല്‍ഭുത കഥകളും ഐതിഹ്യങ്ങളും അറേബ്യയില്‍ പ്രചരിച്ചിരുന്നു. ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറക്കിയതാണാ കല്ലെന്നും ആദ്യം അതു വെളുത്ത നിറമായിരുന്നു എന്നും പിന്നീട് ഭക്തജനങ്ങളുടെ ചുംബനത്തോടൊപ്പം അവരുടെ പാപങ്ങള്‍ ഏറ്റു വാങ്ങിയതിനാല്‍ ക്രമേണ ക്രമേണ കറുപ്പു നിറമായി എന്നും വിശ്വസിക്കപ്പെട്ടിരുന്നു. തിര്‍മിദി ഉദ്ധരിച്ച ഒരു ഹദീസ് കാണുക:-<br /> <br />Some Muslims also accept this hadith, from Tirmidhi, which asserts that at the Last Judgement (Qiyamah), the Black Stone will speak for those who kissed it:<br /><br />It was narrated that Ibn ‘Abbas said: The Messenger of Allah said concerning the Stone: "By Allah, Allah will bring it forth on the Day of Resurrection, and it will have two eyes with which it will see and a tongue with which it will speak, and it will testify in favour of those who touched it in sincerity."[15]<br /><br /><br />പ്രബോധനക്കാര്‍ പറയും പോലെ ഇതു വെറും ഒരു അടയാളക്കല്ലു മാത്രമായിരുന്നില്ല എന്നതിനു ഇസ്ലാം ചരിത്രത്തില്‍ തന്നെ തെളിവുണ്ട്. ഒരിക്കല്‍ കഅബ പുതുക്കിപ്പണിതപ്പോള്‍ ഈ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനെ ചൊല്ലി നാലു കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി എന്നും വഴക്കു മൂത്തു യുദ്ധത്തിന്റെ വക്കോളമെത്തിയ സന്ദര്‍ഭത്തില്‍ ചെറുപ്പക്കാരനായ മുഹമ്മദ് പ്രശ്നത്തിനു പരിഹാരമുണ്ടാക്കി എന്നും പറയുന്നു. നിലത്തു വിരിച്ച ഒരു തുണിയില്‍ വിഗ്രഹം വെച്ച് നാലു കുടുംബക്കാരും ഒപ്പം പിടിച്ചുകൊണ്ട് കല്ലിന്റെ പ്രതിഷ്ഠ നടത്താനായിരുന്നു നിര്‍ദ്ദേശം. ഇതു മുഹമ്മദിന്റെ യുക്തി വൈഭവത്തെ ഉയര്‍ത്തിക്കാണിക്കാനായി ചരിത്രകാരന്മാര് ഉദ്ധരിച്ച സംഭവമാണ്. ഹജറുല്‍ അസ്വദ് വെറും ഒരു ‘സര്‍വ്വേരിക്കല്ല്’ മാത്രമായിരുന്നില്ല എന്നതിന് ഇതില്‍ പരം എന്തു തെളിവാണു വേണ്ടത്? <br /> <br />ശിലാചുംബനം പോലുള്ള ആചാരങ്ങളോട് നബിയുടെ വിശ്വസ്തരായിരുന്ന അനുചരന്മാര് തന്നെ വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു. <br />“നീ വെറും കല്ലു മാത്രമാണ്. നബി നിന്നെ ചുംബിക്കുന്നതു കണ്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ തിരിഞ്ഞു നോക്കില്ലായിരുന്നു” എന്ന് ഉമര്‍ ഈ കല്ലിനോട് പരിഹാസരൂപത്തില്‍ പറഞ്ഞതായി ബുഖാരിയില്‍ ഹദീസുണ്ട്. സ്വന്തം അനുയായികള്‍ പോലും എതിര്‍ത്തിട്ടും മുഹമ്മദ് എന്തുകൊണ്ടാണ് മുശ് രിക്കുകളുടെ അനുഷ്ഠാനങ്ങള്‍ ഇസ്ലാമിലെ പ്രധാന അരാധനാരീതിയായി നിലനിര്‍ത്തിയത്? മുസ്ലിം ബുദ്ധിജീവികളെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു സമസ്യയാണിത്. <br />എന്നാല്‍ മുഹമ്മദിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതകളെ യുക്തി പൂര്‍വ്വം വിശകലനം ചെയ്യുകയും ചരിത്രത്തിന്റെ വരികള്‍ക്കിടയിലൂടെ മുന്‍ വിധികളില്ലാതെ സഞ്ചരിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും ഈ ഇരട്ടത്താപ്പിന്റെ കാരണം കണ്ടെത്താന്‍ പ്രയാസമില്ല.<br /> <br />മുഹമ്മദിന്റെ ജന്മനഗരമായ മക്കയുടെ വാണിജ്യപരവും സാംസ്കാരികവുമായ പ്രാധാന്യവും നിലനില്‍പ്പും ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടതായിരുന്നുവല്ലോ. ഖുറൈശീ ഗോത്രത്തിന്റെ പ്രതാപവും പ്രശസ്തിയും കഅബ ക്ഷേത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടന്നിരുന്നു. അറേബ്യയുടെ മുഴുവന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഈ പുണ്യ നഗരത്തിന്റെ ആധിപത്യം മുഹമ്മദിന്റെ ഒരു ചിരകാല സ്വപ്നമായിരുന്നു. ആ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന് അദ്ദേഹം കണ്ടെത്തിയ ഒരു മാര്‍ഗ്ഗം മാത്രായിരുന്നു പുതിയ മതത്തിന്റെ രൂപീകരണവും പ്രവാചകത്വവും മറ്റും.<br /> <br />മക്കാ നഗരം തനിക്കധീനപ്പെട്ടതോടെ ബിംബാരാധനയോടും മറ്റും മുഹമ്മദിനുണ്ടായിരുന്ന മനോഭാവത്തില്‍ പ്രകടമായ മാറ്റം ദൃശ്യമായി. കഅബാ ക്ഷേത്രവും അവിടെയുണ്ടായിരുന്ന തീര്‍ത്ഥാടനവും വിഗ്രഹപൂജയുമൊക്കെ എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ മക്കാവിജയത്തോടെ അദ്ദേഹത്തിനു കഴിയുമായിരുന്നു. പക്ഷെ തന്ത്രശാലിയായ ആ ഭരണാധികാരി തന്റെ ജന്മദേശത്തിന്റെ സാംസ്കാരികത്തനിമയും സാമ്പത്തിക ഭദ്രതയും തകര്‍ക്കാന്‍ തയ്യാറായില്ല. മക്കയുടെ പ്രശസ്തിയും പ്രതാപവും തന്റെ സാമ്രാജ്യത്തോടൊപ്പം വളര്‍ന്നു പന്തലിക്കണം എന്നു മാത്രമേ അദ്ദേഹം ആഗ്രഹിച്ചുള്ളു. മാത്രമല്ല , കീഴടക്കപ്പെട്ട മക്കാ നിവാസികളെ മനപ്രയാസമില്ലാതെ കൂടെ നിര്‍ത്താന്‍ ഈ നടപടി ഉപകരിക്കുമെന്ന ദീര്‍ഘവീക്ഷണവും അദ്ദേഹത്തിനുണ്ടായിരുന്നു. മക്കക്കാര്‍ മാത്രം ആചരിച്ചു വന്ന സഫാ മര്‍വാ പ്രദക്ഷിണം മദീനക്കാരുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് ഹജ്ജില്‍ ഉള്‍പ്പെടുത്തിയതിന്റെ യുക്തിയും ഇതു തന്നെയായിരുന്നു. <br />മുശ്രിക്കുകളുടേതായ എല്ലാ അനുഷ്ഠാനങ്ങളും ഇസ്ലാമിന്റേതാക്കി പരിവര്‍ത്തനം ചെയ്യാന്‍ മുഹമ്മദിനെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ ഉയര്‍ന്ന രാഷ്ട്ര തന്ത്രജ്ഞതയും കുശാഗ്ര ബുദ്ധിയുമല്ലാതെ മറ്റൊന്നുമല്ല!<br /><br />തങ്ങളുടെ ക്ഷേത്രവും ദൈവങ്ങളും നശിപ്പിക്കപ്പെട്ടാല്‍ മക്കയുടെ വാണിജ്യപരവും സാംസ്കാരികവുമായ അസ്തിത്വം അപകടത്തിലാകുമെന്ന ആശങ്ക തന്നെയാണ് ഖുറൈശികളെ ഇസ്ലാമിന്റെ ആദ്യകാല പ്രബോധനവേളയില്‍ മുഹമ്മദില്‍ നിന്നും അകറ്റിയ പ്രധാന കാര്യം. ഇതു തന്നെയാണ് ഹജ്ജു തീര്‍ത്ഥാടനം ഇസ്ലാമിന്റെ പ്രധാന കര്‍മ്മങ്ങളിലൊന്നായി നിലനിര്‍ത്താന്‍ മുഹമ്മദിനെ പ്രേരിപ്പിച്ചതും. ഇവിടെ തൌഹീദും ശിര്‍ക്കും സമന്വയിപ്പിക്കുന്നതിനായി തന്ത്രപൂര്‍വ്വം ചില ന്യായങ്ങള്‍ അദ്ദേഹം കണ്ടെത്തി. അബ്രഹാമിന്റെ ഏകദൈവാരാധനയെ മക്കയിലെ വിഗ്രഹപൂജയുമായി കൂട്ടിയിണക്കാന്‍ മുഹമ്മദ് നെയ്തുണ്ടാക്കിയ കഥകള്‍ക്ക് ചരിത്രപരമായി മറ്റൊരു തെളിവും ഇല്ല.<br /> <br />കഅബക്കും ഹജറുല്‍ അസ് വദിനും യാതൊരു പവിത്രതയും കല്‍പ്പിക്കുന്നില്ല എന്ന ആധുനിക മുസ്ലിം ബുദ്ധിജീവികളുടെ വാദം നിലനില്‍ക്കുന്നതല്ല. നമസ്കാരത്തിനു കഅബയെ ലക്ഷ്യമാക്കുന്നത് ദിശാബോധം ലഭിക്കാന്‍ മാത്രമാണെന്ന വാദവും പ്രശ്നത്തെ ലഘൂകരിക്കാനുള്ള ഒരു പാഴ് ശ്രമം മാത്രമാണ്. ബ്രഹ്മാണ്ഢം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒരു ഈശ്വര ചൈതന്യത്തിനു മനുഷ്യരുടെ ആത്മാവുമായി സംവദിക്കാന്‍ ഒരു കല്‍മണ്ഡപവും മൂലക്കല്ലും വേണ്ടതുണ്ടോ? ഖിബ്ല വെറും ദിശാബോധമുണ്ടാക്കാനുള്ളതാണെന്നു വാദത്തിനു സമ്മതിച്ചാല്‍ തന്നെ കൊടുങ്ങല്ലൂരും പളനിയിലുമൊക്കെ നടക്കുന്നതു പോലെയുള്ള ക്ഷേത്രപ്രദക്ഷിണം കഅബയ്ക്കു ചുറ്റും നടത്തുന്നതെന്തിന്? മലമൂത്ര വിസര്‍ജ്ജനവേളയില്‍ പോലും മുസ്ലിംങ്ങള്‍ ഈ പുണ്യ ഗേഹത്തിന്റെ പരിശുദ്ധി കാക്കാന്‍ ജാഗ്രത പാലിക്കുന്നതെന്തുകൊണ്ട്? ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ മക്കയില്‍ പോയി മൃഗബ്വലി നടത്തുന്നതും തലമുണ്ഢനം ചെയ്യുന്നതും കല്ലെടുത്തെറിയുന്നതുമൊക്കെ എന്തുദ്ദേശ്യത്തോടെയാണ്? ഇതൊന്നും ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ആരാധനാകര്‍മ്മങ്ങള്‍ അല്ലേ? ഇതൊന്നും വിഗ്രഹാരാധനയല്ല എങ്കില്‍ പിന്നെ എന്താണു വിഗ്രഹാരാധന എന്നു വിശദീകരിക്കേണ്ടത് മുസ്ലിം ബു ജി കളുടെ കടമയാണ്.<br /> <br />ക്ഷേത്രങ്ങളില്‍ പോയി ആരാധന നടത്തുന്ന ഹിന്ദു വിശ്വാസികളാരും തങ്ങള്‍ ആരാധിക്കുന്നത് അവിടെ പ്രതിഷ്ഠിച്ചിട്ടുള്ള കല്ലിനെയോ ലോഹപ്രതിമയെയോ ആണെന്നു പറയാറില്ല. ആ ശില്പം എഴുന്നേറ്റുവന്ന് എന്തെങ്കിലും കൊടുക്കുമെന്നും അവരാരും കരുതുന്നില്ല. ഈശ്വരനുമായി സംവദിക്കാന്‍ -മനസ്സിന് ഏകാഗ്രത ലഭിക്കാന്‍ -ഒരു പ്രതീകത്തെ മുന്‍ നിര്‍ത്തുന്നു എന്നേ അവരും പറയുന്നുള്ളു. ഹിന്ദുവിന്റെ ശ്രീകോവിലും മുസ്ലിമിന്റെ ഖിബ് ലയും ആരാധനയുടെ കാര്യത്തില്‍ ഒരേ ധര്‍മ്മം തന്നെയാണു നിര്‍വ്വഹിക്കുന്നത് എന്നിരിക്കെ അതില്‍ ഒന്നു ശിര്‍ക്കും മറ്റേതു തൌഹീദും ആകുന്നതിന്റെ യുക്തിയൊന്നു വിശദീകരിക്കാമോ?<br />വിഗ്രഹം കളവു പോയാല്‍ കലാപമുണ്ടാകും എന്നാണു ഓ അബ്ദുറഹിമാന് പറയുന്ന മറ്റൊരു ലക്ഷണം. കളവു പോകട്ടെ മുസ്ലിം വിഗ്രഹങ്ങള്‍ ഏതെങ്കിലും തരത്തില്‍ നിന്ദിക്കപ്പെട്ടാല്‍ പോലും കഥയെന്താകുമെന്നു നമുക്കൂഹിക്കാവുന്നതേയുള്ളു. <br />കഅബയിലെ കരിങ്കല്ല് ഒരിക്കല്‍ മനോരോഗിയായ ഒരാള്‍ കുത്തിപ്പൊട്ടിച്ചു വീട്ടില്‍ കൊണ്ടു പോയി. ആളൊഴിഞ്ഞ നേരം നോക്കിയായിരുന്നു വിഗ്രഹമോഷണം. വിവരം കാട്ടു തീ പോലെ പരന്നു. മോഷ്ടാവു പിടിക്കപ്പെട്ടു. വിചാരണ പോലും കൂടാതെ ആ മനുഷ്യന്റെ തല വെട്ടി. പൊട്ടിയ കല്ലിന് കഷ്ണങ്ങള്‍ കൂട്ടി ഒട്ടിച്ച് തത്സ്ഥാനത്തു തന്നെ പ്രതിഷ്ഠിച്ചു. ഇതിന്റെ പേരില്‍ ഒരു കലാപത്തിനു തന്നെ കളമൊരുങ്ങിയതായും പറയപ്പെടുന്നു. പ്രബോധനം “ലക്ഷണം” പറഞ്ഞപോലെ പകരം മറ്റൊരു കല്ലു പ്രതിഷ്ഠിച്ച് പ്രശ്നം പരിഹരിക്കപ്പെടുകയുണ്ടായില്ല! അങ്ങിനെ ചെയ്യാന്‍ ആരാധകര്‍ തയ്യാറായിരുന്നെങ്കില്‍ മനോരോഗിയായ ഒരു നരപരാധി കൊല്ലപ്പെടുമായിരുന്നില്ലല്ലൊ.<br /> <br />വിഗ്രഹങ്ങളെ സ്നാനം ചെയ്യിക്കലും പൂമാല ചാര്‍ത്തലും സാഘോഷം എഴുന്നള്ളിച്ചു കൊണ്ടു നടക്കലുമൊക്കെയാണു പ്രബോധനം വിവരിക്കുന്ന മറ്റു ലക്ഷണങ്ങള്‍ . ഇതൊക്കെയാണു വിഗ്രഹാരാധനയുടെ ലക്ഷണങ്ങളെങ്കില്‍ കഅബയും ഒന്നാംതരം ലക്ഷണമൊത്ത പൂജാബിംബം തന്നെ! ആണ്ടു തോറും അതിനെ സംസം വെള്ളവും പനിനീരും കൊണ്ടു സ്നാനം ചെയ്യിക്കുന്നു. ഇതു നമ്മുടെ ഫൈസലും കൂട്ടരും പറയും പോലെ വെറും വാട്ടര്‍ സര്‍വ്വീസിങ് മാത്രമല്ല. ഒരു ചടങ്ങു തന്നെയാണ്. സൌദി രാജാക്കന്മാര് നേരിട്ടു പങ്കെടുക്കുന്ന പ്രധാന മതചടങ്ങുകളില്‍ ഒന്നാണീ വിഗ്രഹസ്നാനം! ഇതോടൊപ്പം തന്നെ അതില്‍ തൂക്കിയിടുന്ന “ഖില്ല” യും മാറ്റി പ്രതിഷ്ഠിക്കുന്നു. പഴയ ഖില്ല കഷ്ണങ്ങളാക്കി ഭക്തജനങ്ങള്‍ക്കു വിതരണം ചെയ്യുകയും ആ തുണിക്കഷ്ണങ്ങള്‍ അത്യാദരപൂര്‍വ്വം വീടുകളില്‍ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. നമ്മുടെ നാട്ടിലും അതിന്റെ കഷ്ണങ്ങള്‍ ഭക്തി പൂര്‍വ്വം സൂക്ഷിച്ചു വെക്കുന്നവരുണ്ട്. ആ തുണിക്കഷ്ണത്തിനു ദിവ്യത്വം ഉണ്ടെന്നു തന്നെയാണവര്‍ കരുതുന്നത്.<br /> <br />പുതുതായി അണിയിക്കാനുള്ള ഖില്ല ഓരോ കൊല്ലവും ഓരോ പ്രദേശത്തു നിന്നാണു കൊണ്ടു വരുന്നത്. സാഘോഷം എഴുന്നള്ളിക്കല്‍ വിഗ്രഹാരാധനയുടെ ലക്ഷണമാണെന്നാണല്ലോ ജമാ അത്തു നേതാവായ മുജീബ് പറയുന്നത്. അദ്ദേഹത്തിന്റെ മഹാനേതാവ് തന്നെ ഖില്ല എഴുന്നള്ളിച്ചതിന്റെ ദൃക്സാക്ഷിവിവരണം ഇതാ കാണുക:-<br /><br />“ക അബാലയത്തെ അണിയിക്കാനുള്ള ഖില്ല പാകിസ്ഥാനില്‍നിന്നു നിര്‍മ്മിക്കാന്‍ സൌദി ഭരണകൂടം തീരുമാനിച്ചു. ഈ ഉത്തരവാദിത്തം മൌദൂദിയെ ഏല്‍പ്പിച്ചു. അയ്യൂബ്ഖാനായിരുന്നു അന്നത്തെ പാക് പ്രസിഡണ്ട്. തെരഞ്ഞെടുപ്പിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ അങ്ങിങ്ങായി ആരംഭിച്ചിരുന്നു. ജമാ അത്തെ ഇസ്ലാമിയുടെ പ്രചാരണത്തിനും തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടു പിടിക്കാനും ഖില്ലയെ നല്ലൊരു ആയുധമാക്കാമെന്നു മൌദൂദി ചിന്തിച്ചു. കഅബയുടെ ഖില്ല നിര്‍മ്മിക്കുന്ന കാര്യം മൌദൂദി പത്രങ്ങളിലൂടെ ജനങ്ങളെ അറിയിച്ചു. വന്പിച്ച ആഘോഷപരിപാടികളോടെ ഖില്ല നിര്‍മ്മാണം ആരംഭിച്ചു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം അതുമായി പ്രദര്‍ശനയാത്ര നടത്താന്‍ അദ്ദേഹം തീരുമാനിച്ചു. വാര്‍ത്താ മാധ്യമങ്ങളിലൂടെ പര്യടനപരിപാടി വിളംബരം ചെയ്തു. ലക്ഷക്കണക്കിനു രൂപ മുതല്‍ മുടക്കി സ്പെഷ്യല്‍ തീവണ്ടിയിലായിരുന്നു യാത്ര. പ്രദര്‍ശനയാത്രക്കു നേതൃത്വം നല്കി ഒരു വണ്ടിയില്‍ ജമാ അത്തെ ഇസ്ലാമി അമീര്‍ അബുല്‍ അ അലാ മൌദൂദിയും സഞ്ചരിച്ചു. ഈ പര്യടന യാത്രയെപ്പറ്റി ജമാ അത്തെ ഇസ്ലാമിയുടെ ഔദ്യോഗിക പത്രമായ ‘ഏഷ്യാ ലാഹോര്‍ ’ എഴുതുന്നു: “ഇപ്പോള്‍ പശ്ചിമ പകിസ്താനിലെ റെയില്‍വേ സ്റ്റേഷനുകളിലൂടെ രണ്ടു തീവണ്ടികള്‍ കഅബയുടെ ഖില്ല പ്രദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്നു. ഒരു തീവണ്ടി ലാഹോറില്‍നിന്നും പെഷവാറിലേക്കു തിരിക്കുമ്പോള്‍ മറ്റൊരു തീവണ്ടി ഒകാട നഗരത്തിന്റെ ഭാഗത്തേക്കോടി ഖില്ലാ പ്രേമികളുടെ ദാഹം ശമിപ്പിച്ചുകൊണ്ടിരിക്കുന്നു. പൊതുജനങ്ങളുടെ സ്നേഹപ്രകടനത്തിന്റെയും അതിയായ താല്‍പ്പര്യത്തിന്റെയും അല്‍ഭുതദൃശ്യങ്ങള്‍ എല്ലാ സ്റ്റേഷനുകളിലും കാണാം. ഖില്ലയെ ഒരു നോക്കു കണ്ട് അനുഗ്രഹീതരാകാന്‍ വേണ്ടി എല്ലാ സ്റ്റേഷനുകളിലും ആബാല വൃദ്ധം ജനങ്ങള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണ്.<br /> <br />സ്ത്രീകള്‍ ഖില്ലയുടെ മേല്‍ പുഷ്പാര്‍ച്ചന നടത്തുകയും പണം നിക്ഷേപിക്കുകയും ചെയ്യുന്നു. വലിയ ഉദ്യോഗസ്ഥരും പ്രമുഖ നേതാക്കളും കൈ കെട്ടി നിശ്ശബ്ദരായി നിന്ന് ഖില്ലയെ ആശീര്‍വദിക്കുന്നു. ഖില്ലയെ തൊടാനും ചുംബിക്കാനും അനുവദിക്കാത്തതിനാല്‍ ചില സ്ഥലങ്ങളില്‍ ആളുകള്‍ തീവണ്ടിയെ ചുംബിക്കുന്നു. ” (<span style="font-style:italic;">അണിയറയ്ക്കുള്ളിലെ ജമാ അത്തെ ഇസ്ലാമി. -അബ്ദുള്ള വേളം- ഇസ്ലാമിക് സാഹിത്യ അക്കാദമി, കോഴിക്കോട്. പേ. 38,39</span>)<br /><br />കഅബയുടെ മേല്‍ തൂക്കിയിടാനുള്ള ഒരു തുണിയുടെ സ്ഥിതി ഇതാണെങ്കില്‍ പിന്നെ ആ കല്ലിന്റെ കാര്യം പറയണോ? <br /><br /><br />ദൈവത്തിനു പ്രതീകങ്ങള്‍ ഉണ്ടാക്കി അതിനു ചുറ്റും അനുഷ്ഠാനങ്ങള്‍ ചെയ്യുന്നതിനാണു നാം പൊതുവെ വിഗ്രഹാരാധന എന്നു പറയുന്നത്. ഇസ്ലാമിലെ ദൈവത്തിനും പ്രതീകങ്ങളുണ്ടെന്നും അവയെ പ്രദക്ഷിണം ചെയ്യാമെന്നും ഖുര്‍ ആന്‍ തന്നെ പ്രസ്താവിക്കുന്നുണ്ട്:-<br /><br /><span style="font-weight:bold;"><br />إِنَّ ٱلصَّفَا وَٱلْمَرْوَةَ مِن شَعَآئِرِ ٱللَّهِ فَمَنْ حَجَّ ٱلْبَيْتَ أَوِ ٱعْتَمَرَ فَلاَ جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا وَمَن تَطَوَّعَ خَيْراً فَإِنَّ ٱللَّهَ شَاكِرٌ عَلِيمٌ<br /><br />“നിശ്ചയം സഫായും മര്‍വായും അല്ലാഹുവിന്റെ പ്രതീകങ്ങള്‍ തന്നെ. അതിനാല്‍ അവയെ തവാഫ് ചെയ്യുന്നതില്‍ തെറ്റില്ല.”[2:158] </span><br /><br />Truly Safā and Marwa, two mountains near Mecca, are among the waymarks (sha‘ā’ir, plural of sha‘īra) of God, the [ritual] ceremonies of His religion, so whoever makes the Pilgrimage to the House, or the Visitation, that is, whoever prepares to perform the Pilgrimage [hajj] or the Visitation [‘umra]: the original sense of both terms [hajja and i‘tamara] is ‘to aim for’ and ‘to visit’, respectively; he would not be at fault, [it would not be] a sin, if he circumambulates them (the original tā’ [of yatatawwafa, ‘circumambulate’] has been assimilated with the tā’), by pacing quickly (sa‘y) between them seven times: this was revealed when the Muslims were averse to this [circumambulation], because the pagan Arabs used to circumambulate them, and there was an idol atop each mountain which they used to stroke. It is reported from Ibn ‘Abbās that this pacing [between the two] is not obligatory, based on the fact that when no sin can be incurred, the context implies free choice. Al-Shāfi‘ī and others, however, considered it to be a pillar [of the Pilgrimage rituals]. The Prophet made clear its obligatory aspect when he said that, ‘God has prescribed for you the pacing [sa‘y]’, as reported by al-Bayhaqī and others; and he [the Prophet] also said, ‘Begin with what God has begun’, meaning, al-Safā, as reported by Muslim; and whoever volunteers (tatawwa‘a: a variant reading is yattawa‘, the ta’ here being assimilated) good, that is, any good deed such as circumambulation or other, that is not obligatory on him; God is Grateful, for such a deed and rewards that person for it, Knowing, it.[jalalain]<br /><br /><br /> (Lo! (the mountains) As-Safa and Al-Marwah are among the indications of Allah...) [2:158]. Sa‘id ibn Muhammad ibn Ahmad al-Zahid informed us> Abu ‘Ali ibn Abi Bakr al-Faqih> ‘Abd Allah ibn Muhammad ibn ‘Abd al-‘Aziz> Mus‘ab ibn ‘Abd Allah al-Zubayri> Malik> Hisham> his father> ‘A’ishah who said: “This verse was revealed about the Helpers. They used to make a pilgrimage to Manat which was close to Qudayd. They also used to avoid going between al-Safa and al-Marwah. When Islam came, they asked Allah’s Messenger, Allah bless him and give him peace, about this, and Allah, exalted is He, revealed this verse”. This is narrated by Bukhari from ‘Abd Allah ibn Yusuf from Malik. Abu Bakr al-Tamimi informed us> Abu’l-Shaykh al-Hafiz [al-Asfahani]> Abu Yahya al-Razi> Sahl al-‘Askari> Yahya and ‘Abd al-Rahman> Hisham> his father> ‘A’ishah who said: “This verse was revealed about a group of people from the Helpers. Before Islam, they used to make pilgrimage to Manat and were forbidden from going between al-Safa and al-Marwah. When they went to pilgrimage with Allah’s Messenger, Allah bless him and give him peace, they mentioned this to him. And so Allah revealed this verse”. This is narrated by Muslim from the report of Abu Bakr> Ibn Abi Shaybah> Abu Usamah> Hisham> his father> ‘A’ishah. Said Anas ibn Malik: “We disliked going in between al-Safa and al-Marwah, because they were the shrines of Quraysh in the pre-Islamic period, and so we abandoned them in Islam. Then Allah revealed this verse”. Said ‘Umar ibn Hubshi: “I asked Ibn ‘Umar about this verse and he said: ‘Go to Ibn ‘Abbas and ask him’. The latter said: ‘There was on al-Safa an idol in the form of a man called Isaf, and on al-Marwah an idol in the form of a woman called Na’ilah. The people of the Book claimed that these two had committed adultery in the Ka’bah and as a punishment Allah turned them into two stones which were placed on al-Safa and al-Marwah so that people can take heed. But after a long time had passed, they were worshipped instead of Allah, exalted is He. Whenever the people of the pre-Islamic period went in between them, they stroked the two idols. When Islam came and the idols were destroyed, the Muslims disliked going between al-Safa and al-Marwah because of these two idols. [wahidi]<br /><br /><br />കെ വി മുഹമ്മദ് മുസ്ലിയാര് നല്കുന്ന വിശദീകരണം കാണുക:<br /><br />“ഇസ്ലാമിന്റെ ആരംഭകാലത്ത് മുശ്രിക്കുകള്‍ ആ രണ്ടു പര്‍വ്വതങ്ങളിലും ഓരോ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് അവയെ പ്രദക്ഷിണം ചെയ്യുകയും ആരാധിക്കുകയും ചെയ്തു വന്നിരുന്നു. എന്നാല്‍ ഇസ്ലാം വരികയും വിഗ്രഹങ്ങള്‍ നീക്കം ചെയ്യപ്പെടുകയും ചെയ്ത ശേഷവും ആ പര്‍വ്വതങ്ങളെ പ്രദക്ഷിണം ചെയ്യുവാന്‍ മുസ്ലിംങ്ങള്‍ക്കു വെറുപ്പു തോന്നി. കാരണം ബിംബങ്ങളോടും അവയോടു ബന്ധപ്പെട്ട പശ്ചാത്തലങ്ങളോടും ജനമനസ്സുകളില്‍ ഇസ്ലാമുണ്ടാക്കിയ പരിവര്‍ത്തനം അത്രമാത്രം ഉഗ്രവും അഗാധവുമായിരുന്നു. അക്കാരണത്താല്‍ സഫാമര്‍വയെ ഇനിയും പ്രദക്ഷിണം ചെയ്യുന്നതില്‍ തങ്ങള്‍ക്ക്ക്കുള്ള മനപ്രയാസം നബിയോടവര്‍ പറയുകയും ചെയ്തു. അപ്പോഴായിരുന്നു `അവ രണ്ടും അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതായിരിക്കയാല്‍ അവയെ ത്വവാഫ് ചെയ്യല്‍ കുറ്റമല്ല` എന്നു അല്ലാഹു ഉണര്‍ത്തിയത്.” <br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_ibKrDGWWL3c/SomYV4Lj57I/AAAAAAAAAUg/xhMtgDJlsuA/s1600-h/MuhammadKaaba.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 200px; height: 102px;" src="http://2.bp.blogspot.com/_ibKrDGWWL3c/SomYV4Lj57I/AAAAAAAAAUg/xhMtgDJlsuA/s200/MuhammadKaaba.jpg" border="0" alt=""id="BLOGGER_PHOTO_ID_5370991532241577906" /></a><br /><br />-------------------<br />ഇസ്ലാമില്‍ വിഗ്രഹാരാധനയുണ്ടെന്നു ഞാന്‍ പറഞ്ഞതിനു മറുപടിയായി വിഗ്രഹങ്ങളുടെ “ലക്ഷണങ്ങള്‍” വിശദീകരിച്ചുകൊണ്ട് മറുപടി എഴുതിയ പ്രബോധനം മുജീബ് ,എന്റെ ഈ മറുപടിയോട് കഴിഞ്ഞ 10 വര്‍ഷമായി, ഇതു വരെ പ്രതികരിച്ചു കണ്ടില്ല. <br />നമ്മുടെ ഫൈസല്‍ കൊണ്ടോട്ടിയെങ്കിലും തൃപ്തികരമായ ഒരു വിശദീകരണം നല്കുമെന്നു പ്രതീക്ഷികുന്നു!<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_ibKrDGWWL3c/Soq9DMbsjeI/AAAAAAAAAUw/NVG5o00Jizg/s1600-h/180px-Blackstone.JPG"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 135px; height: 200px;" src="http://1.bp.blogspot.com/_ibKrDGWWL3c/Soq9DMbsjeI/AAAAAAAAAUw/NVG5o00Jizg/s200/180px-Blackstone.JPG" border="0" alt=""id="BLOGGER_PHOTO_ID_5371313368167386594" /></a><br /><br /><br /><br /><br />ea jabbar said...<br /><br /> ഇസ്ലാമില്‍ വിഗ്രഹാരാധനയുണ്ടെന്നു ഞാന്‍ പറഞ്ഞതിനു മറുപടിയായി വിഗ്രഹങ്ങളുടെ “ലക്ഷണങ്ങള്‍” വിശദീകരിച്ചുകൊണ്ട് മറുപടി എഴുതിയ പ്രബോധനം മുജീബ് ,എന്റെ ഈ മറുപടിയോട് കഴിഞ്ഞ 10 വര്‍ഷമായി, ഇതു വരെ പ്രതികരിച്ചു കണ്ടില്ല.<br /> നമ്മുടെ ഫൈസല്‍ കൊണ്ടോട്ടിയെങ്കിലും തൃപ്തികരമായ ഒരു വിശദീകരണം നല്കുമെന്നു പ്രതീക്ഷികുന്നു!<br /> August 17, 2009 11:00 PM <br />അനിൽ@ബ്ലൊഗ് said...<br /><br /> കൊള്ളാം.<br /> ചര്‍ച്ച വീക്ഷിക്കാം.<br /> :)<br /> August 17, 2009 11:14 PM <br />ചാണക്യന് said...<br /><br /> വായിച്ചു....:)<br /> August 17, 2009 11:24 PM <br />ea jabbar said...<br /><br /> ക അബ കഴുകലിന്റെ വാര്‍ത്ത കോപ്പി ചെയ്ത് കമന്റിടാനും അതു പിന്നെ ഡിലീറ്റു ചെയ്യാനും കാരണം ഫൈസലിന്റെ കമന്റിനു മറുപടിയില്ലാത്തതുകൊണ്ടല്ല എന്ന് ഫൈസലിനിപ്പോള് മനസ്സിലായിക്കാണുമല്ലോ?<br /> August 17, 2009 11:36 PM <br />cALviN::കാല്വിന് said...<br /><br /> വിഗ്രഹം എന്നത് കല്ലോ മരമോ ലോഹമോ തന്നെയാവണം എന്നു തന്നെയില്ല. നമ്മുടെയൊക്കെ മനസുകളിലാണ് ഏറ്റവും വലിയ വിഗ്രഹങ്ങൾ ഇരിക്കുന്നത്. ആ വിഗ്രഹങ്ങൾ ഉടക്കപ്പെടുമ്പോഴൊക്കെ വികാരങ്ങൾ വ്രണപ്പെടും.<br /><br /> മനസിൽ നാം പ്രതിഷ്ഠിക്കുന്ന വിഗഹങ്ങളിൽ ചിലതിനു അമ്പലങ്ങളിലെ പ്രതിഷ്ഠകളുടെ രൂപമായിരുകും. ചിലതിനു ചില മനുഷ്യരുടെ രൂപം ആവും. ചിലതിനാവട്ടെ രൂപമില്ലാത്ത ദൈവത്തിന്റെയൊ ചൈതന്യത്തിന്റ്റേയൊ ഒക്കെ ഭാവവും...<br /><br /> അരൂപിയായ ദൈവസങ്കല്പത്തിനു രൂപമുള്ള ദൈവസങ്കല്പത്തിനു മേലേയോ തിരിച്ചോ പവിത്രത കൂടുതൽ ഉണ്ടെന്ന് തോന്നുന്നില്ല. ഓരോന്നും ഓരോ കാലത്തും ദേശത്തും അപ്പപ്പോൾ ഉണ്ടായവ.<br /> August 17, 2009 11:38 PM <br />പാമരന് said...<br /><br /> thats a good response.<br /> August 18, 2009 12:07 AM <br />ea jabbar said...<br /><br /> ‘There was on al-Safa an idol in the form of a man called Isaf, and on al-Marwah an idol in the form of a woman called Na’ilah. The people of the Book claimed that these two had committed adultery in the Ka’bah and as a punishment Allah turned them into two stones which were placed on al-Safa and al-Marwah so that people can take heed. But after a long time had passed, they were worshipped instead of Allah, exalted is He. Whenever the people of the pre-Islamic period went in between them, they stroked the two idols. When Islam came and the idols were destroyed, the Muslims disliked going between al-Safa and al-Marwah because of these two idols.<br /><br /> അനുയായികള്‍ കൈവിട്ടിട്ടും ഈ വിഗ്രഹക്കുന്നുകളെ പ്രവാചകന് ഉപേകഷിക്കാനായില്ല. എന്തായിരിക്കാം കാരണം????<br /> ഈ ആയത്തും ഇബ്ലീസിന്റേതായിരിക്കാന് സാധ്യതയില്ലേ?<br /><br /> ഈ ചര്‍ച്ചയും കൂടി നോക്കുക<br /> August 18, 2009 8:39 AM <br />V.B.Rajan said...<br /><br /> കാശ്മീരിലെ ഹസറത്ത് ബാല്‍ മോസ്ക്കില്‍ വച്ചിരിക്കുന്ന പ്രവാചകന്റെ താടി രോമത്തെയും അരാധനാ മനോഭാവത്തോടെയാണ് ഇസ്ലാം മതസ്തര്‍ കാണുന്നത്.<br /><br /> ഇസ്ലാമിലെ വിഗ്രഹാരാധാനെയെക്കുറിച്ച് ശ്രീ എം.എം.അക്ബര്‍ നല്കിയ ഒരു വിശദീകരണം കേള്‍ക്കുവാനിടയായി. അദ്ദേഹം വളരെ തന്ത്രപൂര്‍വ്വം തന്റെ കര്‍മ്മം നിര്‍വ്വഹിച്ചതായി തോന്നുന്നു. ഇതാ ലിങ്ക്<br /> http://www.youtube.com/watch?v=rgySxOk3nLA<br /> August 18, 2009 9:11 AM <br />V.B.Rajan said...<br /><br /> one more link<br /><br /> http://www.youtube.com/watch?v=P6EY4QHeS4k&NR=1<br /> August 18, 2009 9:43 AM <br />സി.കെ.ബാബു said...<br /><br /> കാൽവിന്റെ കമന്റിനു് താഴെ ഒരടിയൊപ്പു്. ഏതു് ആരാധനയും വിഗ്രഹാരാധനയാണു്.<br /> August 18, 2009 1:28 PM <br />ശ്രദ്ധേയന്‍ said...<br /><br /> ഇസ്ലാമിനെ വിഗ്രഹാരാധാനാധിഷ്ടിതമായ മതമാക്കാനുള്ള വ്യഗ്രതയില്‍ മാഷ് പറഞ്ഞ ചില അബദ്ധങ്ങളിലെക്ക് വിരല്‍ ചൂണ്ടട്ടെ:<br /><br /> "മുഹമ്മദിന്റെ സ്വന്തം ഗോത്രമായ ഖുറൈശികളുടെ പ്രധാന ആരാധനാശിലയായിരുന്ന ഹജറുല്‍ അസ്വദ് [കറുത്ത കല്ല്]"<br /> ഹജറുല്‍ അസ് വദ് ചരിത്രത്തില്‍ എപ്പോഴെങ്കിലും ആരാധ്യവസ്തു ആക്കപ്പെട്ടിരുന്നു എന്നതിന് ആധികാരികമായ എന്ത് തെളിവാണ് മാഷുടെ കൈയ്യിലുള്ളത്?<br /><br /> നബിയുടെ സന്തത സഹചാരിയും രണ്ടാം ഖലീഫയുമായിരുന്ന ഉമറിന്റെ വാക്കുകള്‍ തന്നെ പോരെ, ഇസ്ലാം ഹജറുല്‍ അസ് വദിനെ എങ്ങിനെ കാണുന്നു എന്ന് മനസ്സിലാക്കാന്‍?<br /> അതല്ല ഇസ്ലാമിലെ ഒരു 'വിഗ്രഹത്തെ' പരിഹസിക്കുന്ന, 'വെറും കല്ലാക്കുന്ന' ഒരാളെങ്ങിനെ നബിയുടെ അടുത്ത അനുയായി ആവും? ഖലീഫ ആകും? മാഷേ, ആലോചനാശേഷി സംഘത്തെ പൂര്‍ണമായും ഏല്പിച്ചു കൊടുത്തോ? ഈ ഉദ്ധരണി ആരെങ്കിലും കമന്റില്‍ ഉന്നയിക്കും എന്ന് മുന്‍കൂട്ടി കണ്ടത് കൊണ്ടല്ലേ അത് അനുയായികളുടെ മാത്രം അഭിപ്രായമായി വ്യാഖ്യാനിച്ചത്?<br /><br /> "കഅബയിലെ വിഗ്രഹങ്ങള്‍ എടുത്തു മാറ്റിയ കൂട്ടത്തില്‍ ഹുബല്‍ ഉള്‍പ്പെട്ടിരുന്നോ എന്നും ,ഇപ്പോള്‍ അതവിടെത്തന്നെയുണ്ടോ എന്നും വ്യക്തമല്ല."<br /> ഇസ്ലാമിലെ വിഗ്രഹങ്ങള്‍ തേടി പുസ്തകങ്ങളായ പുസ്തകങ്ങളും, വെബ്സൈറ്റ്കളായ വെബ്സൈറ്റ്കളും പരതി നടന്നിട്ടും 'ഹുബല്‍' ഇപ്പോള്‍ എവിടെ എന്ന് പോലും ഇദ്ദേഹത്തിനു 'കണ്ടെത്താന്‍' കഴിഞ്ഞില്ല! അത്തരം ഒരു വിഗ്രഹത്തെ കൂടി ഈ ചര്‍ച്ചയില്‍ കൊണ്ട് വന്നത്, മുസ്ലികള്ക്ക് എന്നല്ല വിമര്‍ശകര്‍ക്ക് പോലും അറിയാത്ത ഒരു വിഗ്രഹം 'കൂടി' ഇസ്ലാമിലുണ്ട് എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ആയിരുന്നില്ലേ?<br /><br /> സാക്ഷാല്‍ കമ്മ്യുണിസ്റ്റ്കാര് രക്തസാക്ഷികളുടെ മണ്ഡപങ്ങള്‍ ഉണ്ടാക്കി അതില്‍ പുഷ്പാര്‍ച്ചന നടത്തുമ്പോള്‍ അതില്‍ വിഗ്രഹാരാധന കാണാത്തവര്‍, മുസ്ലികള് കേവലം ഒരു കല്ലിനെ കഅബ പ്രദക്ഷിണത്തിനുള്ള ഒരു അടയാളമായി സ്ഥാപിച്ചതില്‍ വിഗ്രഹാരാധന കാണുമ്പോള്‍ സഹതാപമല്ലാതെ മറ്റെന്തു തോന്നാന്‍..! കേവലം ഒരു കല്ല് എന്നതിനപ്പുറം ഒരു പ്രത്യേകതയും 'കറുത്ത കല്ലിനു' ഇല്ല എന്ന് മുസ്ലിംകള് പറയുമ്പോള്‍, അല്ല; അതിനെ ഞങ്ങള്‍ക്ക് വിഗ്രഹമായെ കാണാന്‍ കഴിയൂ എന്ന് പറയുന്നവരോട് തോന്നുന്ന വികാരവും മറ്റൊന്നല്ല.<br /><br /> (ജോലി പരമായ കാരണങ്ങളാല്‍ ചിലപ്പോള്‍ എന്റെ കമന്റുകള്‍ വൈകിയേക്കാം. )<br /> August 18, 2009 1:29 PM <br />ea jabbar said...<br /><br /> മുഹമ്മദിനു പോലും ആ കല്ലിനെ ഒഴിവാക്കാന്‍ മനസ്സു വന്നില്ല എന്നതു തന്നെ തെളിവല്ലേ ശ്രദ്ധേയന്‍ !<br /> കമന്റിനു നന്ദി.<br /> August 18, 2009 1:54 PM <br />ശ്രീ @ ശ്രേയസ് said...<br /><br /> ഒരു മനുഷ്യനെ, ഒരു -ഇസത്തെ കണ്ണടച്ച് ആരാധിക്കമെങ്കില്, പിന്തുടരാമെങ്കില്‍ ഒരു കരിങ്കല്ലിനെ കുറെ കൂടി വിശ്വസിച്ചു ആരാധിക്കാം എന്ന് തോന്നുന്നു; കുറഞ്ഞ പക്ഷം അത് തിരിച്ചു ഉപദ്രവിക്കില്ലല്ലോ. :-)<br /><br /> ശ്രീഹരി പറഞ്ഞതുപോലെ, രക്തസാക്ഷികളെ ആരാധിക്കാന്‍ നാം അവരുടെ ഫോട്ടോ അല്ലെങ്കില്‍ സ്തൂപം ഒക്കെ ഉണ്ടാക്കി, അതില്‍ പുഷ്പാര്‍ച്ചന നടത്തുന്നു. എന്തിന്? ആ സ്തൂപത്തിനെ ഒരു പ്രതീകമായി കാണുന്നു. അങ്ങനെ നോക്കുമ്പോള്‍ അള്ളായുടെ പ്രതീകമായി ഇങ്ങനെ ചില വസ്തുക്കളെ കണ്ടാല്‍, കുറച്ചു മനുഷ്യര്‍ക്ക് മനശ്ശാന്തി കിട്ടുമെങ്കില്‍, അറിവ് കൂടിയവര്‍ എന്തിനു അവരെ പരിഹസിച്ചു സ്വയം ചെറുതാകണം? അവരുടെ ചെറിയ രീതിയിലുള്ള വിഗ്രഹാരാധന കൊണ്ട് ഈ ഭൂമുഖത്തിനു എന്തെങ്കിലും നാശ നഷ്ടം ഉണ്ടാകുന്നില്ലല്ലോ.<br /><br /> ആതായത് ഒരു സാധാരണ മനുഷ്യന് ഇങ്ങനെ പലതരം പ്രതീകങ്ങള്‍ വേണം, ജീവിക്കാന്‍ - ആ മനുഷ്യന് ജനിച്ചത് മുസ്ലീമായോ ഹിന്ദുവായോ ക്രിസ്ത്യനായോ സിഖായോ ഒക്കെ ആയിക്കൊള്ളട്ടെ, അതിനു പഴിക്കുന്നതില്‍ ഒരു കാര്യവുമില്ല.<br /><br /> അതേ സമയത്ത്, ഇത്തരം പ്രതീകങ്ങളെ മുതലെടുത്ത്, ജനങ്ങളെ പറ്റിക്കുന്നവര്‍ക്കെതിരെ വേണം യുക്തിയുള്ളവര്‍ പ്രതികരിക്കേണ്ടത്, അല്ലാതെ വിഗ്രഹവിശ്വാസികളായ പാവങ്ങള്‍ക്ക് നേരെയല്ല, എന്ന് കരുതുന്നു. പറ്റിക്കുന്നവരെ ഓരോരുത്തരെയായി പൊതുജനസമൂഹത്തില്‍ തുറന്നു കാട്ടിയാല്‍ സാധാരണകാരന്റെ സംശയങ്ങള്‍ പോകും, അവന് യഥാര്‍ത്ഥ വിശ്വാസിയാകും.<br /><br /> പക്ഷെ, കൂടുതല്‍ "യുക്തിചിന്തകര്‍ക്കും" യുക്തിവാദവും നിരീശ്വരവാദവും തമ്മിലുള്ള വ്യത്യാസം അറിയില്ലാത്തതും ഒരു ബുദ്ധിമുട്ടാണ്; അവിടെത്തുടങ്ങുന്നു പ്രശ്നം.<br /><br /> ഒരു കണക്കിന് നോക്കിയാല്‍, ഏതെങ്കിലും ഒരു വിഗ്രഹം ഇല്ലാത്തവര്‍ ചുരുക്കം തന്നെ, യുക്തിവാദി പ്രസ്ഥാനം അതിന്റെ മണ്മറഞ്ഞ നേതാക്കളുടെ ഫോട്ടോയില്‍ ചിലപ്പോള്‍ പൂവിടുമായിരിക്കും, അറിയില്ല.<br /><br /> ഇവിടെ തിരുവനന്തപുരത്തു ബീമപള്ളിയുണ്ട്, അതുപോലെ ബാലരാമപുരത്ത് ഹൈവെയില്‍ സിദ്ധനായിരുന്ന ഒരു മുസ്ലീം പണ്ഡിതന്റെ ശവകുടീരം ഉണ്ട്. ഹൈവെ വികസനംപോലും വഴി മുടക്കിയാണ് ആ ശവകുടീരം.<br /><br /> അതുപോലെ, സ്വന്തം സ്ഥലം നഷ്ടമാകുന്നത് തടയാന്‍, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കിട്ട് പാരവയ്ക്കാന്‍, എത്രയെത്ര പുതിയ ക്ഷേത്രങ്ങള്‍ ഉയര്‍ന്നുവരുന്നു. ആര്‍ക്കും ഒരെതിര്‍പ്പുമില്ല.<br /><br /> മതം ഇല്ല, ഈശ്വരന് ഇല്ല എന്നൊക്കെ പറഞ്ഞു സാധാരണക്കാരെ മനസ്സിലാക്കാന്‍ നോക്കുന്നത് കൊണ്ടാണ് ഈ 'യുക്തിവാദം' സാധാരണക്കാരില്‍ എത്താത്തത്. മതത്തെയും ഈശ്വരനെയും കണ്ണടച്ച് എതിര്‍ക്കാതെ, മതത്തിന്റെയും ഈശ്വരന്റെയും പേരില്‍ ചൂഷണം ചെയ്യുന്നവരെ കടിച്ചുകീറി പുറത്തിടാന്‍ ഇവിടെ ആളുണ്ടോ? അപ്പോള്‍ കാണാം എത്ര വേഗത്തില്‍ നാട്ടുകാര്‍ക്കു മനസ്സിലാകും എന്ന്.<br /> August 18, 2009 4:31 PM <br />Faizal Kondotty said...<br /><br /> മാഷ് ഒന്നാതരം നാടക നടനാണ് ..!<br /> ഒന്നാമതായി വിവാദ കമ്മെന്റ് എന്ന് താങ്കള്‍ പറഞ്ഞ എന്റെ കമ്മെന്റ് എവിടെ ? അത് താങ്കള്‍ മറ്റൊരു അവസരതിലെക്കായി മാറ്റി വെച്ച് എങ്കില്‍ എന്ത് കൊണ്ട് ഇവിടെ പ്രസിദ്ധീകരിച്ചില്ല ?<br /><br /> (പിന്നെ വിവാദം ആയതു കമ്മെന്റ് അല്ല ,എന്റെ കമ്മെന്റ് താങ്കളുടെ കമ്മെന്റ് അടക്കം മുന്നറിപ്പില്ലാതെ ഡിലീറ്റ് ചെയ്ത ഉടായിപ്പ് പരിപാടി ആണ് )<br /><br /> താങ്കള്‍ അന്ന് ഇട്ട ആ കമ്മെന്റ് ഞാന്‍ മറു മൊഴിയില്‍ നിന്ന് എടുത്തത് വീണ്ടും ഇവിടെ ഇടട്ടെ<br /><br /> ea jabbar has left a new comment on your post "ഇസ്ലാമും സൂര്യഗ്രഹണവും.":<br /><br /> ജിദ്ദ: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം ഇന്നലെ രാവിലെ കഴുകി. സൌദി ഭരണാധികാരി അബ്ദുല്ല രാജാവിന് വേണ്ടി മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്റെ മേല്‍നോട്ടത്തിലാണ് ചടങ്ങ് നടന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിധിനികള്, മുതിര്‍ന്ന ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.<br /> സംസവും റോസാപൂവില് നിന്നുള്ള എണ്ണയും തുണിയില്‍ കലര്‍ത്തിയാണ് കഅ്ബയുടെ ഉള്‍ഭാഗവും ചുമരും കഴുകിയത്.<br /><br /> [മാധ്യമം വാര്‍ത്ത.]<br /><br /> കോടിക്കണക്കിനു മനുഷ്യരെ ഒരു കരിങ്കല്ലിനു ചുട്ടും വട്ടം കറക്കുന്ന മതം !<br /> ഏകീകൃത വിഗ്രഹാരാധന യുടെ മതം!!<br /><br /> Posted by ea jabbar to സ്നേഹസംവാദം. at July 24, 2009 7:34 AM<br /> ------------------<br /><br /> മാഷെ , താങ്കള്‍ അന്ന് പറഞ്ഞത് ക അബ കഴുകുന്നതിനെ ഉദ്ധരിച്ചാണ് .. അതില്‍ അജറുല്‍് അസ് വതിന്റെ കാര്യം പരാമര്ശിക്കുകയെ ചെയ്തിട്ടില്ല ..അതിനാല്‍ ആദ്യം കഴുകല്‍ ആരാധന ആണോ എന്ന് ചര്‍ച്ച ചെയ്യാം ,താങ്കള്‍ ഇപ്പോള്‍ കൊണ്ട് വന്ന അജറുല്‍് അസ് വതിന്റെ കാര്യം രണ്ടാമതും .. അതല്ലേ അതിന്റെ ശരി<br /><br /><br /> തീര്‍ച്ചയായും കഴുകല്‍ ചര്‍ച്ച ചെയ്തു നമുക്ക് അജറുല്‍് അസ് വതും ചര്‍ച്ച ചെയ്യണം ,പക്ഷെ വണ്‍ ബൈ വണ്‍ .<br /><br /> താങ്കള്‍ ഇപ്പോള്‍ ഇവിടെ പറയണം കഅബ കഴുകല്‍ വിഗ്രഹാരാധന ആണെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തില്‍ .? ഖുറാനില്‍ അങ്ങിനെ കഅബയെ ഒരു വിഗ്രഹം ആക്കി ചിത്രീകരിച്ചിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഇല്ല എന്ന് തന്നെ പറയണം .<br /><br /> 2..ഏതെങ്കിലും നബി വചനങ്ങളില്‍ കഅബ കഴുകല്‍ വിഗ്രഹത്തെ കഴുകുന്ന പോലെയാണ് എന്ന് സൂചിപ്പിച്ചിട്ടുണ്ടോ ?<br /><br /> ഇതും രണ്ടും ആണ് ഇസ്ലാമിക പ്രമാണങ്ങള്‍ എന്ന് താങ്കള്‍ക്കു അറിവുള്ളതല്ലേ ? അപ്പൊ പ്രമാണത്തില്‍ ഉണ്ടോ എന്നതാണ് എന്റെ വ്യക്തമായ ചോദ്യം .അതായത് കഴുകല്‍ അടക്കി<br /><br /> ആദ്യം ഇത് പിന്നെ അജറുല്‍് അസ് വത് .. OK?<br /><br /> പിന്നെ എന്റെ അന്നത്തെ കമ്മെന്റ് എവിടെ ? അത് പകുതിയേ ഞാന്‍ എന്റെ ബ്ലോഗില്‍ കൊടുത്തിട്ടുള്ളൂ ..മുഴുവനായും താങ്കളുടെ കയ്യില്‍ ഉണ്ടോ ഉണ്ടെങ്കില്‍ അത് ഇവിടെ എന്റെ കമ്മെന്റ് ആയി ഇടുക .<br /> August 18, 2009 5:16 PM <br />Faizal Kondotty said...<br /><br /> let me add<br /><br /> വര്‍ഷത്തില്‍ ഒരിക്കല്‍ കഅബ ആരാധന മനസ്സോടെ കഴുകണം എന്ന് ഖുറാനില്‍ നിര്‍ദേശം ഉണ്ടോ ? അങ്ങിനെ ഒരു നിര്‍ദേശം വച്ചുള്ള നബിയുടെ വചനം ഉണ്ടോ ?<br /> August 18, 2009 5:29 PM <br />ea jabbar said...<br /><br /> ആ വാര്‍ത്ത ഉദ്ധരിച്ച ശേഷം വ്ഗ്രഹാരാധന എന്നു പരിഹസിച്ചത് , കഴുകലും തുടയ്ക്കലും മാത്രം ഉദ്ദേശിച്ചല്ല. കഅബ എന്ന ആ കല്മണ്ഡപത്തിന് മുസ്ലിംങ്ങള്‍ കല്‍പ്പിക്കുന്ന ആരാധനാപരമായ പ്രാധാന്യം ചൂണ്ടിക്കാണിക്കാനും , ഇസ്ലാമില്‍ വിഗ്രഹാരാധനയുടെ അംശം പോലുമില്ലെന്ന മുസ്ലിം അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടാനും ഉദ്ദേശിച്ചു തന്നെയാണ്. ഈ പോസ്റ്റില്‍ ഞാന്‍ വിവരിച്ച എല്ലാ കാര്യങ്ങളും മനസ്സില്‍ വെച്ചുകൊണ്ടു തന്നെയാണ് ആ വാര്‍ത്ത ഞാന്‍ ക്വാട്ട് ചെയ്തത്. ആ ചര്‍ച്ച വഴി തിരിയണ്ട എന്നും ഇതു പിന്നീട് വിശദമായി ചര്‍ച്ച ചെയ്യാമെന്നും കരുതിയാണ് അതു പിന്നെ മാറ്റിയതും.<br /> “വിഗ്രഹം കഴുകും പോലെയുള്ള കഴുകല്‍”. അതെന്തു കഴുകലാണു ഫൈസലേ? അതു പറഞ്ഞാലേ ഈ കഴുകലും ആ കഴുകലും തമ്മില്‍ വ്യത്യാസമുണ്ടോ എന്നു പറയാനൊക്കൂ. വെറുതേ ചളിയും പൊടിയും കളയാന്‍ തുടച്ചു കഴുകിയതാണെങ്കില്‍ കൊല്ലം തോറും ഒരു പ്രത്യേക സമയത്തു ചെയ്യുന്ന ഈ കുളിപ്പിക്കല്‍ വലിയ മാധ്യമവാര്ത്തയൊക്കെ ആകുന്നതെന്തുകൊണ്ട്? മക്കയില്‍ ഏതെങ്കിലും ഹോട്ടലോ ലോഡ്ജോ കഴുകിയതൊന്നും പത്രത്തില്‍ വാര്‍ത്തയാകാറില്ലല്ലോ? വെറും വെള്ളത്തിനു പകരം സംസം വെള്ളവും പനിനീരുമൊക്കെ ചേര്‍ത്തു രാജാവിന്റെ തന്നെ കാര്‍മ്മികത്വത്തില്‍ കഴുകുമ്പോള്‍ അതിന് ഒരു ഇതൊക്കെ തോന്നുന്നു. അതുകൊണ്ടു പറഞ്ഞു പോയതാ.<br /> പിന്നെ അല്ലാഹു കഴുകാന്‍ പറഞ്ഞിരുന്നോ എന്ന് എനിക്കറിയില്ല. പക്ഷെ ഒന്നറിയാം. നബിയും കൂട്ടരും ജറുസലേമിലെ അക്സാ പള്ളിക്കു നേരെയാണ് ആദ്യം നിസ്കരിച്ചിരുന്നത്. പിന്നെ അതു മക്കയിലെ ഈ ക്ഷേത്രം ലക്ഷ്യമാക്കി മാറ്റി നിര്‍ണയിച്ചതില്‍ ‘അല്ലാഹു‘വിനും പങ്കുണ്ട്.<br /><br /> വിഗ്രഹം ഉള്ള ആരാധന വളരെ മ്ലേഛമായതും, വിഗ്രഹമില്ലാതെയുള്ള ആരാധന മഹത്തരമായതും എന്ന അഭിപ്രായം എനിക്കില്ല.<br /> ആരാധനകൊണ്ട് മനസ്സിനു ലഭിക്കുന്ന ആശ്വാസവും ഉല്ലാസവും രണ്ടിനും ഒരുപോലെത്തന്നെയാണെന്നു തോന്നുന്നു. ഒരു പക്ഷെ നല്ല കലാചാരുതയുള്ള ശില്‍പ്പമാണു വിഗ്രഹമെങ്കില്‍ അതായിരിക്കും ഒന്നു കൂടി ആര്‍ദ്രത ലഭിക്കാന്‍ നല്ലത്. സംഗീതവും നൃത്തവും ചിത്രാലങ്കാരവുമൊക്കെയായാല് വളരെ നല്ലത്. ഒരു വിഗ്രഹവുമില്ലാത്ത ആരാധന ബോറായിരിക്കും!<br /> August 18, 2009 5:56 PM <br />ea jabbar said...<br /><br /> പിന്നെ എന്റെ അന്നത്തെ കമ്മെന്റ് എവിടെ ?<br /> -----------<br /><br /><br /> റിജക്റ്റ് ചെയ്യപ്പെടുന്ന കമന്റുകളുടെ ആത്മാവും ശരീരവും എങ്ങോട്ടാണു പോകുന്നതെന്ന് എനിക്കറിയില്ല. ഈ കുന്ത്രാണ്ടത്തിന്റെ സാങ്കേതികത്വമൊന്നും വേണ്ടത്ര പിടിയില്ല.<br /> August 18, 2009 6:02 PM <br />ea jabbar said...<br /><br /> കാശ്മീരിലെ ഹസറത്ത് ബാല്‍ മോസ്ക്കില്‍ വച്ചിരിക്കുന്ന പ്രവാചകന്റെ താടി രോമത്തെയും അരാധനാ മനോഭാവത്തോടെയാണ് ഇസ്ലാം മതസ്തര്‍ കാണുന്നത്.<br /><br /> ---------<br /><br /> ആ രോമപ്പള്ളിയില് ധാരാളം ഹിന്ദുക്കളും ആരാധനക്കെത്താറുണ്ട്. വടക്കേ ഇന്ത്യയിലെ സൂഫി കുടീരങ്ങള്‍ സര്‍വ്വമത സമന്വയത്തിന്റെ കൂടി അടയാളങ്ങളാണ്.<br /> August 18, 2009 6:13 PM <br />സാപ്പി said...<br /><br /> ജബ്ബാര്‍ മാഷിനു ഞാനൊരു മറുവടിയെഴുതി... എഴുതി നോക്കുമ്പോള്‍ അതങ്ങ് നീണ്ടു നീണ്ടു.... അതാകട്ടെ കമ്മെണ്റ്റെ ബോക്സില്‍ പിടിക്കുന്നൂല്ല... അതോണ്ടത് ഒരു പോസ്റ്റാക്കീട്ടുണ്ട്.... ഇവിടെ നോക്കുക...<br /> http://sapy-smiling.blogspot.com/2009/08/blog-post_17.html<br /><br /> ::<br /> August 18, 2009 7:08 PM <br />ea jabbar said...<br /><br /> വര്‍ഷത്തില്‍ ഒരിക്കല്‍ കഅബ ആരാധന മനസ്സോടെ കഴുകണം എന്ന് ഖുറാനില്‍ നിര്‍ദേശം ഉണ്ടോ ? അങ്ങിനെ ഒരു നിര്‍ദേശം വച്ചുള്ള നബിയുടെ വചനം ഉണ്ടോ ?<br /><br /> അറിയില്ല<br /> August 18, 2009 7:09 PM <br />ശ്രദ്ധേയന്‍ said...<br /><br /> എന്റെ ചോദ്യങ്ങള്‍ താങ്കള്‍ക്ക് മനസ്സിലാവാഞ്ഞിട്ടല്ല ഒറ്റവരിയിലെ ഓട്ടയടക്കല്‍ എന്നെനിക്കറിയാം.<br /><br /> 1. ഹജറുല്‍ അസ് വദ് പണ്ട് മുതലേ ഒരു വിഗ്രഹമായിരുന്നു എന്ന് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയല്ലേ താങ്കള്‍ "മുഹമ്മദിന്റെ സ്വന്തം ഗോത്രമായ ഖുറൈശികളുടെ പ്രധാന ആരാധനാശിലയായിരുന്ന ഹജറുല്‍ അസ്വദ് [കറുത്ത കല്ല്]" എന്ന് തട്ടിവിട്ടത്? മാഷുടെ കണ്ടെത്തലോ അഭിപ്രായമോ എനിക്ക് ആവശ്യമില്ല. ഈ പ്രസ്താവനക്ക് ആധികാരികമായ എന്ത് തെളിവാണ് താങ്കളുടെ കൈയ്യില്‍ ഉള്ളത്?<br /><br /> 2. ഉമറിന്റെ വാക്കുകള്‍ താങ്കള്‍ അനുയായികളുടെ വിയോജിപ്പായി വ്യാഖ്യാനിച്ചത് ഏതെങ്കിലും ഇസ്ലാമിക ഗ്രന്ഥത്തിന്റെ പിന്തുണയോടു കൂടിയാണോ? ഹജറുല്‍ അസ് വദിനു എന്തെങ്കിലും പ്രത്യേകതയുള്ളതായി പ്രവാചകന് പറഞ്ഞതായി തെളിയിക്കാന്‍ പറ്റുമോ? ഇനി പ്രവാചകന് തന്നെ ഉമറിന്റെ അതെ അഭിപ്രായം പ്രകടിപ്പിച്ചതായി തെളിയിച്ചാല്‍ താങ്കള്‍ പ്രവാചകനെതിരെ ഉന്നയിച്ച ആരോപണം പിന്‍വലിക്കുമോ?<br /><br /> 3. ചുംബിക്കപ്പെടുന്ന എല്ലാം ആരാധിക്കപെടുന്ന വിഗ്രഹങ്ങള്‍ ആയിത്തീരുമോ?<br /><br /> പ്രവാചകന് ഇബ്രാഹീമും (അബ്രഹാം) ഇസ്മായീലും നിര്‍മ്മിച്ച അല്ലാഹുവിനുള്ള പ്രഥമ ഭവനത്തിന്റെ പുനര്‍നിര്‍മാണ വേളയില്‍ അതിന്റെ അവശിഷ്ടമായ ഒരു കല്ല്, അതിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് അവിടെ സ്ഥാപിച്ചു എന്നതല്ലാതെ അതിലപ്പുറം ഒരു പ്രത്യേകതയും യഥാര്‍ഥത്തില്‍ അതിനു ഇല്ല. ആ പൈതൃക സ്വത്തിനോട് മുഹമ്മദ് നബി സ്നേഹം പ്രകടിപ്പിക്കുകയും അതിനെ ചുംബിക്കുകയും ചെയ്തു. പ്രവാചകനെ പിന്തുടരുന്ന അനുയായികളും അത് ചെയ്തു വരുന്നു. ആ കല്ലിനു വല്ല പ്രത്യേകതയും ഉണ്ടായിരുന്നതായി പ്രവാചകന് പഠിപ്പിചിരുന്നുവെങ്കില് ഒരു വിശ്വാസിയും അതിനെ നിഷേധിക്കുമായിരുന്നില്ല. കാരണം അവര്‍ക്ക് അവരുടെ വിശ്വാസം ആരെയെങ്കിലും പേടിച്ച് മാറ്റിപറയേണ്ട കാര്യമില്ല എന്നത് തന്നെ.<br /><br /> ഞാന്‍ എന്റെ ആദ്യ കമന്റില്‍ ഉന്നയിച്ച മറ്റു കാര്യങ്ങള്‍ക്കും മറുപടി കിട്ടിയിട്ടില്ല എന്നും ഓര്‍മ്മിപ്പിക്കുന്നു.<br /> August 18, 2009 7:18 PM <br />ea jabbar said...<br /><br /> ക അബ ഉള്‍പ്പെടെയുള്ള “അല്ലാഹുവിന്റെ അടയാളങ്ങളെ”യും അങ്ങോട്ടു ബലിയറുക്കാന്‍ കൊണ്ടു പോകുന്ന മൃഗങ്ങളുടെ കഴുത്തില്‍ കെട്ടിത്തൂക്കുന്ന കീറച്ചെരുപ്പിനെയുമൊക്ക് നിങ്ങള്‍ ആദരിക്കണം എന്നു ഖുര്‍ ആന്‍ പറഞ്ഞിട്ടുണ്ട്!!!!<br /> August 18, 2009 7:18 PM <br />ea jabbar said...<br /><br /> ശ്രദ്ധേയനുള്ള മറുപടി:<br /> 1.ആ വിഗ്രഹം പ്രതിഷ്ഠിക്കുമ്പോള്‍ തര്‍ക്കം തീര്‍ക്കാന്‍ മുഹമ്മദ് യുക്തി പ്രയോഗിച്ചതും -അതുകൊണ്ടു തന്നെ അതിനു കല്‍പ്പിക്കപ്പെട്ടിരുന്ന പ്രാധാന്യവും ഒക്കെ പോസ്റ്റില്‍ തന്നെ വിശദീകരിച്ചിട്ടുണ്ടല്ലോ.<br /> 2.ഹദീസ് ഉദ്ധരിച്ചതു കണ്ടില്ലേ?<br /> 3.ചുംബിക്കുന്നവര്‍ക്കു വേണ്ടി പരലോകത്തു ശുപാര്‍ശ ചെയ്യുന്ന കല്ല് പിന്നെ വെറും കല്ലാ?<br /> ഇതൊന്നും വിഗ്രഹമല്ലെങ്കില് പിന്നെ ഏതാ കൂട്ടരേ ഈ വിഗ്രഹം?<br /> August 18, 2009 7:31 PM <br />ea jabbar said...<br /><br /> നബി കല്ലിനെ ചുംബിച്ചതും സഫാ മര്‍വാ കുന്നുകളെ അല്ലാഹുവിന്റ്റെ പ്രതീകമാക്കിയതും ക അബയെ തവാഫ് ചെയ്തതുമൊക്കെ എന്തിനു വേണ്ടിയായിരുന്നുവെന്നും ഞാന്‍ വിശദീകരിച്ചിട്ടുണ്ട്.<br /> അതൊക്കെ അദ്ദേഹത്തിന്റെ അതി സൂത്രങ്ങളായിരുന്നു. അറബികളുടെ ആത്മീയ ജീവിതത്തില്‍ കല്ലുകള്ക്കുണ്ടായിരുന്ന സ്വാധീനം ചരിത്രകാരന്മാരൊക്കെ ഒരു പാടു വിശദീകരിച്ചിട്ടുള്ളതാണ്.<br /> ‘ഇസ്ലാമിന്റെ വര്‍ഗ്ഗവും ലിംഗവും ‘ എന്ന പുസ്തകത്തില്‍ ഞാന്‍ കുറെയധികം ഉദ്ധരിച്ചിട്ടുണ്ട്.<br /> August 18, 2009 7:36 PM <br />ea jabbar said...<br /><br /> ‘കോബാ‘ എന്ന വാക്കിനു “യോനി” എന്നര്‍ത്ഥമുണ്ട്. യോനീ ഷെയ്പിലുള്ള ഈ കല്ല് പ്രധാന പ്രതിഷ്ഠയായതിനാലാണു ഈ ദേവാലയം കാബ എന്ന പേരില്‍ അറിയപ്പെട്ടത് എന്ന ഒരു നിരീകഷണം ചില ചരിത്ര പണ്ഡിതര്‍ അവതരിപ്പിച്ചിട്ടുണ്ട്.<br /> August 18, 2009 8:15 PM <br />ea jabbar said...<br /><br /> Faizal Kondotty said...<br /><br /> മാഷ് ഒന്നാതരം നാടക നടനാണ് ..!<br /> --------------------<br /><br /> ബൂലോഗത്ത് കുറെ ശുദ്ധാത്മാക്കളായ പാവം മനുഷ്യരുണ്ട്. അവരുടെ നിഷ്കളങ്കതയും നന്മയും ദൌര്‍ബല്യമായി കണക്കാക്കി വൃത്തി കെട്ട പൊറാട്ടു നാടകം കളിക്കുന്ന വ്യാജന്മാരുടെ തനിനിറമൊക്കെ വെളിവാകുന്നുണ്ട് സുഹൃത്തേ!<br /> വ്യക്തി ഹത്യയിലൂടെ രക്ഷിക്കാന്‍ കഴിയുന്നതാണ് തങ്ങളുടെ മൂഡവിശ്വാസങ്ങള്‍ എന്നു കരുതുന്നവര്‍ മൂഡസ്വര്‍ഗ്ഗത്തില്‍ തന്നെയാണുള്ളത്.!!<br /> August 18, 2009 9:32 PM <br />Faizal Kondotty said...<br /><br /> ea jabbar said,<br /> വര്‍ഷത്തില്‍ ഒരിക്കല്‍ കഅബ ആരാധന മനസ്സോടെ കഴുകണം എന്ന് ഖുറാനില്‍ നിര്‍ദേശം ഉണ്ടോ ? അങ്ങിനെ ഒരു നിര്‍ദേശം വച്ചുള്ള നബിയുടെ വചനം ഉണ്ടോ ?<br /><br /> അറിയില്ല<br /><br /> ----------------<br /><br /> അത് തന്നെ മാഷെ ഞാന്‍ പറഞ്ഞത് , താങ്കള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ഇട്ട കമ്മെന്റ് ആയിരുന്നു അത് എന്ന് ..അത് കൊണ്ടാണ് താങ്കള്‍ അത് ഡിലീറ്റ് ചെയ്തത് ..കിതാബുമായി ഒരുപാട് കെട്ടി മറിഞ്ഞ ആള് അല്ലെ .. കഅബ വര്‍ഷത്തില്‍ ഒരിക്കല്‍ കഴുകണം എന്ന് ഖുറാനിലോ നബി വചനത്തിലോ ഇല്ല എന്ന് താങ്കള്‍ക്കു വ്യക്തം ആയി അറിയാം .. അപ്പൊ അതുകൊണ്ടാവാം അടിസ്ഥാനമില്ലാത്ത ആ വാദം താങ്കള്‍ക്കു പിന് വലിക്കേണ്ടി വന്നത് , അത് താങ്കളുടെ ഇഷ്ടം പക്ഷെ വീണ്ടും ഇപ്പൊ മറുപടിയില്ലാത്തതുകൊണ്ടല്ല എന്ന് ഫൈസലിനിപ്പോള് മനസ്സിലായിക്കാണുമല്ലോ? എന്നൊക്കെ തട്ടി വിടുന്നത് കണ്ടു പറഞ്ഞതാ<br /><br /> ആരാധന മനസോടെയോ അല്ലാതെയോ ആകട്ടെ കഅബ വര്‍ഷത്തില്‍ ഒരിക്കല്‍ കഴുകണം എന്ന് ഖുറാനിലോ നബി വചനത്തിലോ ഇല്ല .. അത് കൊണ്ട് തന്നെ താങ്കളുടെ ആ വാദം വെറും തെറ്റിദ്ധരിപ്പിക്കല്‍ ആയിരുന്നു എന്ന് സാരം<br /> August 18, 2009 9:32 PM <br />Faizal Kondotty said...<br /><br /> പ്രിയ ജബ്ബാര്‍ മാഷ് ,<br /><br /> ഞാന്‍ ബൂലോഗത്ത് ആദ്യം വന്നത് മുതലേ താങ്കളുമായി നല്ല സംവാദം നടത്തിയ/ നടത്തുന്ന ഒരു ആളാണ് ..ആശയ സമരത്തിനിടയിലും എല്ലാ പ്രതി പക്ഷ ബഹുമാനവും താങ്കള്‍ക്കു തരാന്‍ ഞാന്‍ ശ്രമിച്ചിട്ടുമുണ്ട് . എവിടെ എങ്കിലും വീഴ്ച വന്നിട്ടുണ്ടോ എന്നറിയില്ല ..തിരിച്ചു എന്റെ ഒട്ടു മിക്ക അഭിപ്രായങ്ങളും വളരെ മാന്യമായി താങ്കള്‍ പരിഗണിച്ചിട്ടുമുണ്ട്. അതിനുള്ള നന്ദി ഞാന്‍ പല സ്ഥലത്തും പ്രകടിപ്പിച്ചിട്ടുമുണ്ട് .<br /><br /> പക്ഷെ എനിക്ക് വിഷമം ഉണ്ടായ ഒരു സംഗതി മതം മാറിയാല്‍ വധ ശിക്ഷ എന്ന പോസ്റ്റില്‍ എന്നെ ഉദ്ദേശിച്ചു ആ സഹോദരനെ വരെ മറുപടി പറയാന്‍ കാണുന്നില്ലല്ലോ എന്ന് പലരും പറഞ്ഞപ്പോള്‍ ഞാന്‍ ഇട്ട കമ്മെന്റ് അവിടെ വരാഞ്ഞപ്പോള്‍ എനിക്ക് നല്ല വിഷമം തോന്നി .അത് പിന്നീട് ഒരാള്‍ക്ക് ഇമെയില്‍ ചെയ്ത കാര്യം ഞാന്‍ സൂചിപ്പിച്ചല്ലോ .<br /><br /> രണ്ടാമതായി ഞാന്‍ ആദ്യം ഉദ്ധരിച്ച എന്റെ കമന്റും മാഷിന്റെ കമന്റും വരാത്തതും കൂടിയായപ്പോള്‍ ഇടയ്ക്കു നല്ല ചര്‍ച്ച നടത്താറുള്ള താങ്കളുടെ ബ്ലോഗില്‍ എന്റെ അഭിപ്രായങ്ങള്‍ വരാതാകുമോ എന്ന് ഞാന്‍ ശങ്കിച്ചു ..ഇത്തരം ചര്‍ച്ചകള്‍ ഇഷ്ടമുള്ളത് കൊണ്ടാണല്ലോ താങ്കളുടെ ബ്ലോഗില്‍ ഞാന്‍ കമ്മെന്റ് ഇടുന്നത് ..അതിനാല്‍ ആണ് ഈ പോസ്റ്റ് ഇട്ടതു ..<br /><br /><br /> ഇത് ഒരിക്കലും വ്യതി ഹത്യകുള്ള പോസ്റ്റ് അല്ല .എന്റെ പരാമര്‍ശങ്ങളില്‍ എവിടെയെങ്കിലും അത് വന്നതായി എനിക്കറിയില്ല ..മറ്റുള്ളവര്‍ അങ്ങിനെ ഇട്ട ഒരു കമന്റും ഇവിടെ ഇല്ല താനും,<br /><br /> ഏതായാലും താങ്കള്‍ കാര്യങ്ങള്‍ വ്യക്തം ആക്കിയതില്‍ സന്തോഷം ഉണ്ട് ..ഈ ഒരു പ്രശാന്തിന്റെ പേരില്‍ നമ്മില്‍ തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടില്ലെന്നും വിശ്വസിക്കട്ടെ<br /><br /> വ്യക്തി ഹത്യയായി താങ്കള്‍ക്കു തോന്നിയ ഭാഗം എന്റെ ഏതെങ്കിലും കമന്റിലോ പോസ്റ്റിലോ ഇല്ലെന്നു കരുതട്ടെ ,ഉണ്ടെങ്കില്‍ അത് ചൂണ്ടി കാണിച്ചു താനാല്‍ നിരുപാധികം പിന് വലിക്കാന്‍ ഞാന്‍ തയാറുമാണ് . ബന്ധങ്ങളേക്കാള്‍ വലുതല്ല ഒരു കമ്മെന്റ് എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു<br /><br /> ബ്ലോഗ്ഗിലെ ഒരു ചര്‍ച്ച എന്നതിലപ്പുറം താങ്കള്‍ക്കു വ്യക്തി പരമായി വിഷമം ഉണ്ടാക്കുന്ന വല്ലതും ഈ ചര്‍ച്ചയില്‍ വന്നിട്ടുണ്ടെങ്കില്‍ അതിനു ക്ഷമ ചോദിക്കുന്നു .. ഒറ്റ കാര്യം മാത്രമേ എനിക്ക് പറയാനുള്ളൂ .അതും ഒരു അപേക്ഷയായി .. ഒരു സമൂഹത്തിന്റെ തന്നെ അടിസ്ഥാന വിശ്വാസ കാര്യങ്ങളെ ആണ് താങ്കള്‍ വിമര്‍ശന വിധേയം ആക്കുന്നത് ..അതിനാല്‍ അവരുടെ മാന്യമായ പ്രതികരണം കൂടി പോസ്റ്റുകളില്‍ ചേര്‍ക്കാന്‍ ശ്രമിക്കുക ..താങ്കള്‍ താങ്കളുടെ ആശയങ്ങള്‍ പറയുന്നതിന് ഞാന്‍ ഒരിക്കലും എതിരല്ല ,പക്ഷെ താങ്കള്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളോടുള്ള എന്റെ യോജിപ്പും വിയോജിപ്പും സാങ്കേതിക തടസ്സങ്ങള്‍ ഇല്ലാതെ താങ്കളുടെ ബ്ലോഗില്‍ വരണം എന്ന് എനിക്ക് നല്ല ആഗ്രഹം ഉണ്ട് ..<br /><br /> നമ്മള് തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട്<br /> താങ്കള്‍ക്കു എന്തെങ്കിലും വിഷമം ഈ പോസ്ടിനാല് ഉണ്ടായിട്ടുണ്ടെങ്കില്‍ ഒരിക്കാല്‍ കൂടി നിര്‍വ്യാജ്യം ഖേദിക്കുന്നു , അനില്‍ പറഞ്ഞ പോലെ വിശിഷ്യാ എന്റെ വയസ്സിനു മൂത്ത ആള് എന്ന നിലയില്‍<br /><br /> താങ്കള്‍ക്കു നന്മകള് നേരുന്നു<br /> ഫൈസല്‍ കൊണ്ടോട്ടി<br /> August 18, 2009 9:57 PM <br />biju chandran said...<br /><br /> മാഷേ നല്ല ലേഖനം. ഞാനും ഈ ചര്‍ച്ച വീക്ഷിക്കട്ടെ. മറുവാദവുമായി വന്നവരാരും തന്നെ മാഷ് ലേഖനത്തില്‍ പറഞ്ഞിട്ടുള്ള കാര്യം സ്പര്‍ശിക്കുന്നില്ല എന്നത് ശ്രദ്ധേയം . ഇവിടെയും ചര്‍ച്ച വഴി മാറി പരിണാമ സിദ്ധാന്തത്തിലേക്കൊ മറ്റോ പോയാല്‍ അത്ഭുതപ്പെടെണ്ട. :-) be careful.<br /> August 18, 2009 10:20 PM <br />ea jabbar said...<br /><br /> കഴുകല്‍ മാത്രമല്ല ഞാന്‍ ഉദ്ദേശിച്ചത്. കഴുകപ്പെടുന്ന ക അബ യെ ആണ് വിഗ്രഹം എന്നു പറഞ്ഞത്. അതിന്റെ സമഗ്രമായ വിശകലനമാണിവിടെ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഭക്തിപൂര്‍വ്വം സ്നാനം ചെയ്യിക്കല്‍ വിഗ്രഹത്തിന്റെ ലക്ഷണമായി പ്രബോധനം മുജീബ് ചൂണ്ടിക്കാണിച്ചതു കണ്ടില്ലേ? അതാണു കഴുകല്‍ വാര്‍ത്ത പരാമര്‍ശിക്കപ്പെടാന്‍ കാരണം.<br /> August 18, 2009 10:45 PM <br />മുക്കുവന് said...<br /><br /> കാൽവിന്റെ കമന്റിനു് താഴെ ഒരടിയൊപ്പു്. ഏതു് ആരാധനയും വിഗ്രഹാരാധനയാണു്...<br /><br /> sign under calvin!!<br /> August 18, 2009 10:48 PM <br />ea jabbar said...<br /><br /> ആ കല്ല് ഇങ്ങനെ പരകോടി മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാന്‍ കാരണമാകും എന്നും അതൊഴിവാക്കണമെന്നും എന്തേ നബിക്കും അല്ലാഹുവിനും തോന്നാതിരുന്നത്? തൌഹീദില്‍ മായം ചേര്‍ത്ത് വിശ്വാസികളെ വഴിതെറ്റികുമെന്ന തന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കാന്‍ ഇബ് ലീസ് ഒപ്പിച്ച പണിയായിരിക്കുമോ?<br /> എന്റെ ബ്ലോഗെഴുത്തിനെക്കാള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നത് മുസ്ലിം ലോകം മുത്തി ആരാധിക്കുന്ന ആ കരിങ്കല്ലു തന്നെയല്ലേ?<br /> August 18, 2009 10:51 PM <br />സാപ്പി said...<br /><br /> ""ആ കല്ല് ഇങ്ങനെ പരകോടി മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാന്‍ കാരണമാകും എന്നും അതൊഴിവാക്കണമെന്നും എന്തേ നബിക്കും അല്ലാഹുവിനും തോന്നാതിരുന്നത്?""<br /><br /><br /> എന്താണു മാഷേ ... മാഷീ പറയുന്നത്.... പരകോടി മുസ്ളിംകളില്‍ ഒരാള്‍ക്ക് പോലും അത് ആരാധവസ്തുവാണെന്ന് തോന്നിയിട്ടില്ലായെന്നിരിക്കെ.... മാഷ് പറയുന്നതിലെന്തര്ത്ഥമുണ്ട്.... മാഷെ പോലുള്ളവര്‍ക്ക് അതിണ്റ്റെ കാര്യത്തില്‍ തെറ്റിധാരണയുണ്ടെങ്കില്‍ അത് മുസ്ളിംകളെ കൊണ്ട് ആ കല്ലിനെ ആരാധിപ്പിച്ചേ തീരൂ എന്ന വാശിയെന്നല്ലാതെന്താണു പറയുക....<br /><br /> പ്രിയ സഹോ:"biju chandran"".... ജബ്ബാര്‍ മാഷിണ്റ്റെ പോസ്റ്റില്‍ ഉന്നയിച്ച കാര്യങ്ങളില്‍ മികതിനും എണ്ണികൊണ്ട് തന്നെ മറുവടി പറയാന്‍ ശ്രമിച്ചിട്ടുണ്ട്...<br /> http://sapy-smiling.blogspot.com/2009/08/blog-post_17.html<br /> -- ലേക്ക് സ്വാഗതം..<br /> August 18, 2009 11:18 PM <br />ശ്രദ്ധേയന്‍ said...<br /><br /> മാഷ് ഇങ്ങനെ വിഗ്രഹം വിഗ്രഹം എന്ന് ആവര്‍ത്തിച്ചത് കൊണ്ടായില്ലല്ലോ...? ആ കല്ല് ഒരു വിഗ്രഹമായിരുന്നു എന്ന് തെളിയിക്കാന്‍ പറ്റുമോ എന്നാണു ചോദ്യം. ഞാന്‍ വിശദീകരിച്ചല്ലോ; അത് ആദ്യമേ ഒരു ശില മാത്രമായിരുന്നു. അത് വിഗ്രഹമായിരുന്നു എന്ന് സ്ഥാപിക്കാനായാലെ 'വിഗ്രഹ പ്രതിഷ്ഠ' ആവുന്നുള്ളൂ. ഇനി ആദ്യം വിഗ്രഹം അല്ലാതിരുന്നത് പ്രവാചകന് വിഗ്രഹമാക്കി എന്നും അത് ഉമര്‍ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു എന്നുമാണോ? ശില സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം തീര്‍ത്തതാണോ ശില വിഗ്രഹമാവുന്നതിനുള്ള തെളിവ്? അടിസ്ഥാനരഹിതമായ ഈ ആരോപണം മാഷ് ആദ്യം പിന്‍വലിക്കുക.<br /><br /> പരലോകത്ത് ശുപാര്‍ശ ചെയ്യുന്ന കല്ലിനെ പ്രവാചകന്റെ പ്രിയ അനുയായി പരിഹസിക്കുമെന്നാണോ മാഷ് ഉദ്ധരിച്ച ഹദീസ് വെച്ച് മനസ്സിലാക്കേണ്ടത്? ആ ഹദീസിന്റെ ആധികാരികതയെ കുറിച്ച് കുറച്ചു കൂടി റഫറന്‍സ് നടത്തിയിട്ട് പറയാം. ഏതായാലും, Some Muslims also accept this hadith.. എന്ന് മാഷ് തന്നെ എഴുതിയിട്ടുണ്ടല്ലോ...<br /><br /> 'ഹുബല്‍' എവിടെ എന്ന് കണ്ടെത്തിയോ മാഷേ?<br /><br /> കമ്മ്യുണിസ്റ്റ് പുഷ്പാര്‍ച്ചന വിഷയത്തിന് പുറത്തായിരിക്കും അല്ലെ? അല്ലെങ്കിലും അതിനെ കുറിച്ച് മിണ്ടണ്ട; സംഘത്തില്‍ നിന്ന് തന്നെ പുറത്താവും. :)<br /> August 18, 2009 11:19 PM <br />cALviN::കാല്വിന് said...<br /><br /> ശ്രീ@ശ്രേയസ്,<br /><br /> താങ്കൾ പറഞ്ഞ രക്തസാക്ഷിമണ്ഢപങ്ങളും വീരാരാധനയും വിഗ്രഹാരാധനകൾ തന്നെയാണ്. അല്ലെന്ന് പറയുന്നില്ല.<br /> വിഗ്രഹാരാധനയോട് എനിക്ക് വ്യക്തിപരമായി എതിർപ്പൊന്നും ഇല്ല. എന്നല്ല മനുഷ്യർക്ക് അതു പലപ്പോഴും ആവശ്യം ഉള്ളതായി തോന്നിയിട്ടുണ്ട്.<br /> അത് ഓരോരുത്തരുടേയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ.<br /><br /> “മതം ഇല്ല, ഈശ്വരന് ഇല്ല എന്നൊക്കെ പറഞ്ഞു സാധാരണക്കാരെ മനസ്സിലാക്കാന്‍ നോക്കുന്നത് കൊണ്ടാണ് ഈ 'യുക്തിവാദം' സാധാരണക്കാരില്‍ എത്താത്തത്.“<br /><br /> ഇതിനുത്തരം യുക്തിവാദികൾ തരുമായിരിക്കും. എന്റെ വ്യക്തിപരമായ നിരീക്ഷണം താഴെ പങ്കുവെയ്ക്കുന്നു.<br /><br /> മതം ഇല്ലെന്ന് ആരും പറയും എന്ന് തോന്നുന്നില്ല. മതം ഒരു യാഥാർത്ഥ്യമാണ്. അതുള്ളത് കൊണ്ടാണല്ലോ ഈ പ്രശ്നങ്ങൾ മുഴുവൻ :)<br /><br /> പിന്നെ ദൈവം. അങ്ങനെ ഇല്ലെന്ന് ഒന്നും യാതൊരു വാശിയും ഇല്ല. ഉണ്ടെന്ന് താങ്കൾ തെളിയിച്ചാൽ വിശ്വസിക്കാം :)<br /><br /> ചരിത്രം പറയുമ്പോഴൊക്കെ വിശ്വാസങ്ങൾ മുറിപ്പെടാൻ തൂടങ്ങിയാൽ ബുദ്ധിമുട്ടാവും. ഇസ്ലാമിൽ വിഗ്രഹാരാധന ഉണ്ടെന്ന് പറഞ്ഞാൽ അത് മോശമെന്ന് കരുതേണ്ട ആവശ്യമില്ല എന്നാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്.<br /><br /> ചരിത്രം ചരിത്രമല്ലാതാവുന്നില്ലല്ലോ. ഹിന്ദുമതം അനേകമതങ്ങളും ദൈവങ്ങളും ചേർന്ന ഒരു മിക്സ് മതമെന്നത് ചരിത്രം. ബഹുദൈവാരാധന ഹിന്ദുമതത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. അതിൽ ഇത്ര നാണിക്കാൻ എന്തിരിക്കുന്നു? നിർഗുണ നിരാകാര പരബ്രഹ്മമാണ് ഹിന്ദുമതത്തിൽ ചരിത്രാതീത കാലം മുതൽക്കേ ഉള്ള ദൈവസങ്കല്പം എൻ ആരെങ്കിലും പറഞ്ഞാൽ അങ്ങനെയല്ലായിരുന്നു എന്ന് തുറന്ന് പറയേണ്ടി വരും. അപ്പോൾ മതവികാരം വ്രണപ്പെട്ടു എന്നൊക്കെ പറഞ്ഞാൽ ബുദ്ധിമുട്ടാവും...<br /><br /> ഇസ്ല്ലാം മതത്തിൽ വിഗ്രഹാരാധനയുണ്ടോ ഇല്ലയോ എന്നത് ഇസ്ലാം ചരിത്രം പഠിച്ചവർ ചർച്ച ചെയ്ത് തീരുമാനിക്കട്ടെ.<br /><br /> വിഗ്രഹാരാധന ഉണ്ടായാലും ഇല്ലെങ്കിലും അത് നല്ലതോ ചീത്തയോ അല്ലെന്നുള്ളത് എന്റെ അഭിപ്രായം...<br /> August 19, 2009 3:06 AM <br />V.B.Rajan said...<br /><br /> ആ രോമപ്പള്ളിയില് ധാരാളം ഹിന്ദുക്കളും ആരാധനക്കെത്താറുണ്ട്. വടക്കേ ഇന്ത്യയിലെ സൂഫി കുടീരങ്ങള്‍ സര്‍വ്വമത സമന്വയത്തിന്റെ കൂടി അടയാളങ്ങളാണ്.<br /><br /> വളരെ ശരി മാഷെ.<br /><br /> ഒരിക്കല്‍ അജ്മീറിലെ ഖ്വാജാ മൊയിനുദ്ദിന്‍ ചിസ്റ്റിയുടെ ഖബര്‍ സന്ദര്‍ശിക്കാന്‍ ഇടയായി. ഭാരതത്തിന്റെ വിവിധഭാഗങ്ങളിലുള്ള നാനാജാതി മതസ്തര്‍ അവിടെയെത്തി പ്രാര്‍ത്ഥിച്ചു പോകുന്നത് കണ്ടു. മുസ്ലീം സഹോദരര്‍ തന്നെയാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. വിഗ്രഹാരാധനയെ ഇത്ര ശക്തമായി എതിര്‍ക്കുന്ന സുഹൃത്തുക്കള്‍ ഇത്തരം ഖബറുകളെയും മരിച്ച ആത്മാക്കളെയും അരാധിക്കുന്നത് എങ്ങനെ ന്യായീകരിക്കും. അതോ സൂഫികള്‍, ഖുറാനെയും പ്രവാചകനെയും അംഗീകരികാത്ത കാഫിറങ്ങളാണോ?<br /> August 19, 2009 9:21 AM <br />അപ്പൂട്ടന് said...<br /><br /> വിഗ്രഹങ്ങൾ എന്നും മനസിലാണ്. എന്റെ അഭിപ്രായത്തിൽ താൻ ആഗ്രഹിക്കുന്ന, ആദരിക്കുന്ന, വിശ്വസിക്കുന്ന എന്തും (വ്യക്തിയായാലും വസ്തുവായാലും) ഒരു പ്രതീകരൂപത്തിൽ നമ്മുടെ മനസിൽ സൂക്ഷിക്കുന്നതാണ് വിഗ്രഹമായി മാറുന്നത്. അതിന് ശിലയെന്നോ പ്രതിമയെന്നോ മന്ദിരമെന്നോ ഗ്രന്ഥമെന്നോ ചിത്രമെന്നോ ഓട്ടോഗ്രാഫെന്നോ വ്യത്യാസമില്ല, എല്ലാം ഒന്നുതന്നെ.<br /><br /> വിഗ്രഹം വ്യക്തിയാണെങ്കിൽ, വ്യക്തി മാത്രമാണെങ്കിൽ അത് ഒരു വ്യക്ത്യാരാധന മാത്രമായിരിക്കും. യേശുദാസും ബഷീറും (ഭാഗ്യവശാൽ, ഒരു പരിധി വരെ) ഈഎംഎസും ഒക്കെ ഇത്തരം വ്യക്തിവിഗ്രഹങ്ങളാണ്. വ്യക്തികൾ അല്ലെങ്കിൽ വസ്തുക്കൾ ഏതെങ്കിലും ആദർശത്തേയോ വിശ്വാസത്തേയോ പ്രതിനിധീകരിക്കുന്നതും സാധാരണമാണ്. ചെ ഗുവേരയും സദ്ദാം ഹുസൈനും തിരുവള്ളുവർ പ്രതിമയും കാവേരി നദിയും എന്തിന് പിണറായി വിജയൻ വരെ പലപ്പോഴും ഇത്തരം പ്രതീകങ്ങളായിട്ടുണ്ട്, ഒരർത്ഥത്തിൽ വിഗ്രഹമായിട്ടുണ്ട്. ഈ പ്രതീകത്തിലൂടെ ഒരു വ്യക്തി കാണുന്നത് താൻ പ്രത്യേകമായി ഇഷ്ടപ്പെടുന്ന ആഗ്രഹമോ ആശയമോ ആദർശമോ വിശ്വാസമോ ഒക്കെയാണ്. ആ പ്രതീകം, അഥവാ വിഗ്രഹം വിമർശിക്കപ്പെടുമ്പോൾ മുറിവേൽക്കുന്നത് അത് പ്രതിനിധീകരിക്കുന്നതെന്തോ അതിനാണ് എന്ന ചിന്ത ഉടലെടുക്കുന്നതും ഈ വിഗ്രഹങ്ങളിൽ സാധാരണയാണ്. സചിനെക്കുറിച്ച് ഒരു വിമതപരാമർശം വന്നപ്പോൾ ഇന്ത്യൻ ക്രിക്കറ്റിനെത്തന്നെ അപമാനിച്ചു എന്ന തരത്തിൽ വിമർശനം ഉയർന്നത് ഓർക്കുക.<br /><br /> വിഗ്രഹങ്ങളോടൊപ്പം ദൈവവിശ്വാസങ്ങളുടെ കാര്യം കൂടി വരുമ്പോൾ പലരും കുറച്ചുകൂടി തീവ്രമായി പ്രതികരിക്കാറുണ്ട്, കാരണം തലമുറകളായി ഉറച്ചുപോകുന്ന ഒന്നാണ് ദൈവവിശ്വാസം. സ്വന്തം ദൈവവിശ്വാസം വിഗ്രഹാധിഷ്ഠിതമല്ലെന്ന് പറയുമ്പോൾ തന്നെ ഇത്തരം പ്രതീകങ്ങൾ ഉണ്ടെങ്കിൽ അത് പരിപൂർണമായും വിഗ്രഹാതീതമാണെന്ന് പറയാനാവില്ല.<br /> വളരെ ലാഘവത്വത്തോടെയാണ് "ഒരു വിഗ്രഹം ഉടഞ്ഞാൽ അതിനുപകരം മറ്റൊന്ന് വെയ്ക്കുന്നില്ല" എന്ന തരത്തിൽ പരാമർശങ്ങൾ വരുന്നത്. ഇത് സ്വന്തം വിശ്വാസത്തിലും എത്രമാത്രം പ്രായോഗികമാണെന്നുകൂടി പറയുന്നവർ ചിന്തിക്കേണ്ടതാണ്. ഒരു ചരിത്രസ്മാരകം തകർന്നതിന്റെ വേദനയല്ലല്ലൊ ബാബ്റി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ സമുദായം അനുഭവിച്ചത് (ആ വേദന അഫ്ഘാനിസ്ഥാനിൽ ബുദ്ധവിഗ്രഹങ്ങൾ തകർക്കപ്പെട്ടപ്പോൾ കണ്ടില്ലതാനും). മറ്റുപുസ്തകങ്ങൾ സൂക്ഷിക്കുന്നതുപോലെയല്ലല്ലൊ വിശുദ്ധഗ്രന്ഥം വീട്ടിൽ വെയ്ക്കുന്നത്. വലിയ ആഘോഷങ്ങളോടെ ഒരു ആരാധനാലയമോ ശിലയോ കഴുകുന്നുണ്ടെങ്കിൽ അതിന് മറ്റുള്ള സമാനവസ്തുക്കളേക്കാളധികം ഭൗതികമല്ലാത്ത വൈശിഷ്ട്യം ഉണ്ടെന്നാണ് അർത്ഥമാക്കുന്നത്, സാമാന്യമായും, എന്റെ അഭിപ്രായത്തിൽ, അത് ഒരു വിഗ്രഹവുമായി ഒട്ടും വ്യത്യസ്തമല്ല.<br /><br /> നേരത്തെ പറഞ്ഞതുപോലെ വിഗ്രഹനിർമ്മിതി മനസിലാണ്. എന്നേപ്പോലൊരാൾ ഗുരുവായൂരപ്പന്റെ വിഗ്രഹം കണ്ടാലും അതിന്റെ ശിൽപചാതുരിക്കപ്പുറം ഒരു സവിശേഷതയും കണ്ടുവെന്നിരിക്കില്ല, കാനായി കുഞ്ഞിരാമന്റെ ശിൽപങ്ങൾ കണ്ടാൽ ഇതിലപ്പുറം അദ്ഭുതപ്പെട്ടെന്നുവരാം. വിശ്വാസികളുടെ കാര്യം അങ്ങിനെയല്ലല്ലൊ.<br /> അമ്മിക്കല്ല് പൂജിക്കപ്പെടാത്തതും ഖജുരാഹോ ശിൽപങ്ങൾ ആരാധിക്കപ്പെടാത്തതും അവയിൽ ഒരു ദിവ്യത്വം വിശ്വാസിയുടെ മനസിൽ ഇല്ലാത്തതിനാലാണല്ലൊ. മനുഷ്യൻ കണ്ടുപിടിച്ച അച്ചടിമഷിയും കടലാസും ബൈന്റിങ്ങ് ടെക്നിക്കും ഉപയോഗിച്ച് നിർമ്മിക്കപ്പെടുന്ന ഒരു പുസ്തകമായല്ലല്ലൊ ഖുറാന്റേയും ബൈബിളിന്റേയും ഗീതയുടേയും ഒക്കെ പ്രതികളെ നാം കാണുന്നത്.<br /><br /> മനസിൽ വിഗ്രഹങ്ങളുണ്ടാക്കുന്നത് മോശം കാര്യമാണെന്ന് എനിക്കു തോന്നിയിട്ടില്ല. പക്ഷെ വിമർശനാതീതമായി നാം ഇത്തരം പ്രതീകങ്ങളെ കാണുമ്പോൾ അല്ലെങ്കിൽ മറ്റൊരു പ്രതീകം തെറ്റാണെന്ന് പറയുമ്പോൾ ഒക്കെ ആണ് അതൊരു പ്രശ്നമാകുന്നത്. ഒരു വിഗ്രഹം ശരിയെങ്കിൽ എല്ലാം ശരിയാണ്, ഒന്ന് തെറ്റെങ്കിൽ എല്ലാം തെറ്റാണ്.<br /> എതിരഭിപ്രായങ്ങൾ ഉണ്ടാകും എന്നെനിക്കറിയാം. ഞാൻ എന്റെ ചിന്തകൾ പറഞ്ഞു എന്നേയുള്ളു. വൈകാരികമല്ലാതെയുള്ള ചർച്ചയിൽ ഞാനും ചേരാം, തെറ്റുകളുണ്ടെങ്കിൽ തിരുത്താം.<br /> August 19, 2009 12:50 PM <br />അപ്പൂട്ടന് said...<br /><br /> ശ്രീ@ശ്രേയസ്....<br /> ചില വിയോജിപ്പുകൾ പറഞ്ഞോട്ടെ.<br /> ദൈവം ഇല്ല എന്ന് സാമാന്യബോധമുള്ള ഒരു യുക്തിവാദി തർക്കിക്കുമെന്ന് തോന്നുന്നില്ല. ദൈവം ഇല്ല എന്നു വിശ്വസിക്കുന്നതും ദൈവം ഉണ്ട് എന്ന് വിശ്വസിക്കാത്തതും തമ്മിൽ വ്യത്യാസമുണ്ട്, ഒരു ശരിയായ നിരീശ്വരവാദി രണ്ടാമത്തേതാണ് സ്വീകരിക്കേണ്ടത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.<br /><br /> ദൈവം ഇല്ല എന്ന് ജബ്ബാർമാഷും തന്റെ ബ്ലോഗിൽ പറഞ്ഞതായി ഓർക്കുന്നില്ല. അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതൊരു ശരിയായ വാദരീതി അല്ല.<br /><br /> അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും മതത്തിന്റെയും ദൈവത്തിന്റെയും പേരിൽ ചൂഷണം നടത്തുന്നവരേയും തുറന്നുകാണിച്ചാൽ അവൻ യഥാർത്ഥവിശ്വാസിയാകും എന്നും എഴുതിക്കണ്ടു. ഞാനൊരു പെസിമിസ്റ്റ് അല്ല, പക്ഷെ ഇത്തരം പ്രവർത്തനങ്ങളുടെ എഫെക്റ്റീവ്നെസിൽ എനിക്കത്ര ഉറപ്പില്ല. കോവൂരും ഇടമറുകും ഒക്കെ നടത്തിയ പ്രവർത്തനങ്ങൾ എത്രമാത്രം സമൂഹത്തിൽ ചലനമുണ്ടാക്കിയിട്ടുണ്ടെന്ന് നമുക്കു കാണാവുന്നതാണ്. പാപപരിഹാരക്രിയകളും ദോഷമകറ്റാനുള്ള യന്ത്രങ്ങളും മിറക്കിൾ ഹീലിങ്ങും കോട്ടയം നസീറിന് "ലഗ്നത്തിൽ വിഗ്നം" എന്നു പറഞ്ഞു കയ്യടി നേടാനുള്ള അവസരങ്ങളും ഒക്കെ ഇപ്പോഴും നടക്കുന്നുണ്ടല്ലൊ.<br /> August 19, 2009 12:51 PM <br />Sulfikar said...<br /><br /> "ശ്രദ്ധേയന്‍<br /> ചുംബിക്കപ്പെടുന്ന എല്ലാം ആരാധിക്കപെടുന്ന വിഗ്രഹങ്ങള്‍ ആയിത്തീരുമോ?"<br /> ഇല്ല പക്ഷെ ഒരു ആരാധനാലയത്തില്‍ ചെന്ന് ഭക്തിയോടുകൂടി ചുംബിച്ചാല്‍ ചുംബിക്കപ്പെടുന്ന വസ്തു വിഗ്രഹത്തിനു സമമാണ്.<br /> August 19, 2009 6:07 PM <br />ea jabbar said...<br /><br /> മാഷ് ഇങ്ങനെ വിഗ്രഹം വിഗ്രഹം എന്ന് ആവര്‍ത്തിച്ചത് കൊണ്ടായില്ലല്ലോ...? ആ കല്ല് ഒരു വിഗ്രഹമായിരുന്നു എന്ന് തെളിയിക്കാന്‍ പറ്റുമോ എന്നാണു ചോദ്യം.<br /><br /><br /> വിഗ്രഹം എന്നാല്‍ എന്താണെന്നു സുഹൃത്തിനു ധാരണയില്ലെന്നു തോന്നുന്നു. ഞാന്‍ പോസ്റ്റില്‍ തന്നെ അതൊക്കെ വിശദമാക്കിയതാണ്. പ്രതീകം എന്നേ അര്‍ത്ഥമുള്ളു ദൈവത്തെ ആരാധിക്കാന്‍ ഒരു പ്രതീകത്തെ മുന്‍ നിര്‍ത്തുമ്പോഴാണ് ആ വിഗ്രഹം ആരാധനാവിഗ്രഹമാകുന്നത്. പ്രതീകത്തെ മുന്‍ നിര്‍ത്തിയുള്ള ആരാധനാ നുഷ്ഠാനങ്ങള്‍ ഇസ്ലാമിലുമുണ്ട്. അതു തന്നെയാണു ഹിന്ദു മതത്തിലുമുള്ളത്. ക്രിസ്ത്യാനികള്‍ കുരിശും ക്രിസ്തുവിന്റെ രൂപവുമൊക്കെ പ്രതീകമാക്കുന്നു. മുസ്ലിംങ്ങള്‍ കഅബയും, ഖുര്‍ ആന്‍ തന്നെ ശരി വെക്കുന്ന സഫാ മര്‍വാ കുന്നുകളുമൊക്കെ പ്രതീകമാക്കി തവാഫും ബലിയും മുത്തം കൊടുക്കലുമൊക്കെ ചെയ്യുന്നു. ഇവിടെ മുസ്ലിങ്ങള്‍ ചെയ്യുന്നതില്‍ വിഗ്രഹാരാധനയില്ല എന്നാണവര്‍ ധരിച്ചു വെച്ചിട്ടുള്ളത്. ആ ധാരണയ്ക്കു കാരണം ഹിന്ദുക്കളും മറ്റും ഒരു പ്രതീകത്തിനു മുമ്പില്‍ നിന്നു പ്രാര്‍ത്ഥിക്കുന്നത് ആ കല്ലിനോടാണെന്നാണു മുസ്ലിം വ്യാഖ്യാനം. അതേ സമയം മുസ്ലിംങ്ങള്‍ ആ കല്ല് ദൈവമാണെന്നു കരുതാത്തതിനാല്‍ അവര്‍ക്കു വിഗ്രഹമില്ല എന്നാണു വെയ്പ്പ്. മുസ്ലിം വ്യാഖ്യാനം അംഗീകരിച്ചാല്‍ ലോകത്തൊരിടത്തും “വിഗ്രഹാരാധന” എന്ന ഒരേര്‍പ്പാടു തന്നെയില്ല എന്നു പറയേണ്ടി വരും. കാരണം ഒരു ഹിന്ദു ഭക്തന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചെന്നു ക്രിഷ്ണവിഗ്രഹത്തിനു മുമ്പില്‍ കൈ കൂപ്പി തൊഴുമ്പോള്‍ അയാള്‍ ആ ലോഹപ്രതിമയെ അല്ല ആരാധിക്കുന്നത്. അയാളുടെ സങ്കല്‍പ്പത്തിലെ ദൈവത്തെയാണ്. ആ ദൈവത്തിന്റെ പേരോ രൂപമോ എന്തു തന്നെയായാലും ഭക്തന്റെ മനസ്സിലുള്ളത് ഒരു ദൈവസങ്കല്പ്പമാണ്. ഇതു തന്നെയാണ് ഒരു മുസ്ലിം കഅബയിലേക്കു തിരിഞ്ഞു നിസ്കരിക്കുമ്പോഴും അവിടെ ചെന്ന് ആ അമ്പലത്തെ വട്ടം ചുറ്റുമ്പോഴും അയാളുടെ മനസ്സിലും ഉള്ളത്. ഓരോരുത്തര്‍ക്കും ദൈവത്തെ കുറിച്ചുള്ള ഭാവനയും ധാരണകളും അവരുടെ മാനസികാവസ്ഥ്യ്ക്കനുസരിച്ചാകും. കാരണം ഒരു ദൈവവും മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലല്ലോ. ഒരു ബിംബം [മാനസികമായതെങ്കിലും] ഇല്ലാതെ ദൈവത്തെ ആര്‍ക്കും സങ്കല്‍പ്പിക്കാനാവില്ല. ആ പരിമിതി കൊണ്ടു തന്നെയാണു മനുഷ്യന് വിഗ്രഹങ്ങളെ മാധ്യമമായി സ്വീകരിച്ചുകൊണ്ട് ദൈവവുമായി സംവദിക്കാന്‍ ശ്രമിക്കുന്നത്.<br /> അറേബ്യന്‍ സംസ്കാരത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ അവരുടെ ആരാധനാബിംബം പ്രധാനമായും കല്ലുകളായിരുന്നു എന്നു കാണാം. ആകാശത്തുള്ള ദൈവമായിരുന്നു ഇസ്ലാമിനു മുമ്പ് അറബികള്‍ക്ക് അല്ലാഹു. അതൊരു ദേവതയായിരുന്നു എന്നും പറയപ്പെടുന്നു. കഅബയില്‍ അക്കാലത്തെ എല്ലാ പ്രധാന ദൈവങ്ങളുടെയും വിഗ്രഹങ്ങള്‍ ഉണ്ടായരുന്നു. ഈ ആകാശദൈവത്തെ പ്രതിനിധീകരിച്ചിരുന്നത് “കറുത്ത കല്ല്” ആയിരുന്നുവെന്നാണു ചരിത്രത്തിന്റെ വരികള്‍ക്കിടയില്‍ വായിക്കാന്‍ കഴിയുന്നത്. ആ കല്ല് ആകാശത്തു നിന്നും വന്നതാണെന്നു പൊതുവില്‍ വിശ്വാസമുണ്ട്. ഒരു ഉള്ക്കാശിലയാകാമെന്നു കരുതുന്നവരുമുണ്ട്. അല്ലാഹുവിനും പ്രതീകമുണ്ടെന്നും അവയെ തവാഫ് ചെയ്യാമെന്നും ഖുര്‍ ആന്‍ തന്നെ വ്യക്തമാക്കിയിട്ടും തങ്ങള്‍ക്കു വിഗ്രഹമില്ല എന്നിവര്‍ ശാഠ്യം പിടിക്കുന്നതെന്തിനാണെന്നു മനസ്സിലാകുന്നില്ല. ആകാശത്തു നിന്നും വന്ന കല്ലിനെ അല്ലാഹുവിന്റെ പ്രതീകമായതു കൊണ്ടൂ തന്നെയാണു ക അബയില്‍ നിലനിര്‍ത്തിയത്. മറ്റു വിഗ്രഹങ്ങള്‍ വേറെ ഗോത്രക്കാരുടെ ദൈവങ്ങളായതുകൊണ്ടും ഏകീകൃത ദൈവം എന്ന ആശയം മുഹമ്മദ് സ്വീകരിച്ചിരുന്നതിനാലും ഒഴിവാക്കി. അല്ലാഹുവിനെയും ആ ദൈവത്തിന്റെ പ്രതീകത്തെയും മാത്രമല്ല മറ്റു ദൈവങ്ങളുടെ തന്നെ പ്രതീകങ്ങളെ ആ ദൈവങ്ങള്‍ക്കു പകരം അല്ലാഹുവിന്റെ തന്നെ പേരിലാക്കിയും നിലനിര്‍ത്തി. അതിനുദാഹരണമാണു സഫാ മര്‍വാ. അവ വേറെ രണ്ടു ദൈവങ്ങളുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന കുന്നുകളായിരുന്നുവല്ലൊ.<br /> മക്കയിലെ ഈ ചെറിയ കുന്നുകള്‍ അല്ലാഹുവിനു പ്രതീകമാണെങ്കില്‍ ശബരിമലയും പളനിമലയുമൊക്കെ അതേ ദൈവത്തിന്റെ തന്നെ പ്രതീകങ്ങളായി കാണാന്‍ മുസ്ലിം സുഹൃത്തുക്കള്‍ക്കു കഴിയേണ്ടതല്ലേ? അറബിപ്പേരുള്ള ദൈവം മാത്രമേ ദൈവമാകൂ എന്നൊക്കെ കരുതുന്നത് എത്ര ബാലിശമായ വിശ്വാസമാണ്?<br /> ഞാന്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നത് മുസ്ലിംങ്ങള്‍ വിഗ്രഹാരാധകരാണെന്നു സമര്‍ത്ഥിച്ച് അവരെ കൊച്ചാക്കാനല്ല. വിഗ്രഹാരാധന മാത്രം മോശമാണെന്ന ധാരണ എനിക്കില്ലതാനും. മുസ്ലിംങ്ങള്‍ക്കു മറ്റു മതക്കാരുടെ ആരാധനാസമ്പ്രദായങ്ങളോടുള്ള പുഛവും നീരസവും എത്രമാത്രം അര്ത്ഥശൂന്യമാണെന്നവരെ ചിന്തിപ്പിക്കാന്‍ മാത്രമാണ്. ഇന്ത്യയെപ്പോലുള്ള ഒരു ബഹു സമൂഹത്തില്‍ വിശ്വാസത്തിന്റെയും ആരാധനയുടെയും പേരില്‍ മനുഷ്യര്‍ തമ്മില്‍ ശത്രുത പുലര്‍ത്തുന്നതിന്റെ അര്‍ത്ഥശൂന്യത ചൂണ്ടിക്കാണിക്കാന്‍ മാത്രം. അന്യ മതസ്ഥരുടെ ആരാധന മഹാപാപമാണെന്നു പരസ്യമായി പ്രചരിപ്പിക്കുന്നവരാണ് മുസ്ലിങ്ങള്‍. അതു ശരിയല്ല എന്നാണ് എന്റെ അഭിപ്രായം.<br /> August 19, 2009 6:47 PM <br />അനിൽ@ബ്ലൊഗ് said...<br /><br /> കൊള്ളാം.<br /> ചര്‍ച്ച വീക്ഷിക്കുന്നുണ്ട്.<br /><br /> ഇസ്ലാം മതവിശ്വാസികള്‍ കഅബ കഴുകുകയും ആരാധന പോലെയുള്ള കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം കണ്ടില്ല. പക്ഷെ അതിനെ ആരാധിക്കാന്‍ ഖുറാന് പറഞ്ഞിട്ടില്ല എന്നതാണ് സാങ്കേതികമായ വാദം. ഖുറാനില്‍ അങ്ങിനെ പറഞ്ഞിട്ടില്ലെങ്കില്‍ അത് അനിസ്ലാമികം തന്നെയാവില്ലെ?<br /><br /> വിഗ്രഹം എന്നാല്‍ എന്തെങ്കിലും രൂപം കൊത്തിവച്ചതാണ് എന്ന തോന്നലുണ്ടെന്ന് തോന്നുന്നു ചില സുഹൃത്തുക്കള്‍ക്ക്. ആരാധിക്കപ്പെടുന്ന എല്ലാം വിഗ്രഹങ്ങള്‍ തന്നെയാണ് എന്നതാണ് ശരി.അത് കല്ലായാലും മരമായാലും മുടിയായാലും.<br /> August 19, 2009 8:29 PM <br />ea jabbar said...<br /><br /> ‘ആരാധന’ എന്ന വാക്കിന്മേല് ഓ അബ്ദുറഹിമാന് നടത്തിയ ഞാണിന്മേല്‍കളിയും അതിനു നല്കിയ മറുപടിയുമാണു ഞാന്‍ ഈ പോസ്റ്റില്‍ അവതരിപ്പിച്ചത്. വിഗ്രഹാരാധനയ്ക്ക് അദ്ദേഹം പറഞ്ഞ എല്ലാ “ലക്ഷണ”ങ്ങളും കഅബയെ ചുറ്റിയുള്ള ഹജ്ജ്,ഉമ്ര ചടങ്ങുഅളിലും അതുമായി ബന്ധപ്പെട്ട മറ്റാചാരങ്ങളിലും ഉണ്ടെന്നാണു ഞാന്‍ തെളിവു സഹിതം കാണിച്ചു കൊടുത്തത്. മറുപടിയുണ്ടായില്ല!<br /> ------<br /> മറ്റൊരു കാര്യം കൂടി ഇതിനു മുമ്പ് ഒരു ചര്‍ച്ചയില്‍ അവതരിപ്പിച്ചിരുന്നു. ശിര്‍ക്കും തൌഹീദും കൂട്ടിക്കലര്‍ത്തി ഇസ്ലാമിന്റെ പരിപ്പിളക്കാന്‍ പ്രതിജ്ഞാബദ്ധനായ ഇബ്ലീസ് ഖുര്‍ ആനില്‍ ഇടപെട്ടു എന്നു ഖുര്‍ആന്‍ തന്നെ സമ്മതിച്ചതാണ്. ‘സഫ മര്‍വാ‘ സൂക്തവും ഈ പിശാചിന്റെ വകയാകാന് സാധ്യതയില്ലേ? എന്നതാണു ചോദ്യം.<br /> August 19, 2009 9:22 PM <br />ചാണക്യന് said...<br /><br /> ഇവിടെ ഇത് പറയാമോ എന്ന് അറിയില്ല..എന്നാലും പറയുന്നു, എന്റെ സംശയമാണേ..<br /><br /> എന്റെ ചില മുസ്ലിം സുഹൃത്തുക്കളുടെ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും ക അബയുടെ ചിത്രത്തിൽ മുല്ലപ്പൂ തൂക്കി ചന്ദനത്തിരി കത്തിക്കുന്നത് കണ്ടിട്ടുണ്ട്.......<br /><br /> ചിലയിടങ്ങളിൽ ചെമ്പ് തകിടിൽ എഴുതി വച്ച ചില ചില്ലിട്ട സാധനങ്ങൾക്ക് മുന്നിൽ തിരി കൊളുത്തുന്നതായും കണ്ടിട്ടുണ്ട്...<br /><br /> ഇതൊക്കെ ആരാധനയുടെ ഭാഗമാണോ?<br /> August 19, 2009 9:35 PM <br />ea jabbar said...<br /><br /> ഇസ്ലാം മതത്തെ ഒരു കരിങ്കല്ലിനു ചുറ്റും വട്ടം കറക്കാന്‍ ഇടയാക്കിയത് ഇബ്ലീസിന്റെ പണിയാകാനുള്ള സാധ്യത തള്ളിക്കളയാനാകുമോ?<br /> August 19, 2009 9:57 PM <br />ശ്രദ്ധേയന്‍ said...<br /><br /> "...കഅബയില്‍ അക്കാലത്തെ എല്ലാ പ്രധാന ദൈവങ്ങളുടെയും വിഗ്രഹങ്ങള്‍ ഉണ്ടായരുന്നു. ഈ ആകാശദൈവത്തെ പ്രതിനിധീകരിച്ചിരുന്നത് “കറുത്ത കല്ല്” ആയിരുന്നുവെന്നാണു ചരിത്രത്തിന്റെ വരികള്‍ക്കിടയില്‍ വായിക്കാന്‍ കഴിയുന്നത്."<br /><br /> കഅബയില്‍ ഉണ്ടായിരുന്ന 'ദൈവങ്ങളുടെ വിഗ്രഹങ്ങളെ' കുറിച്ച ഖുര്‍ആന്‍ തന്നെ വിശദീകരിക്കുന്നുണ്ട്. ആകൂട്ടത്തില്‍ ഏതായാലും 'കറുത്ത കല്ല്' ഇല്ല. 'ചരിത്രത്തിന്റെ വരികള്‍ക്കിടയിലൂടെ' ജബ്ബാര്‍ മാസ്റ്റര്‍ക്ക് വായിച്ചെടുക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ ചരിത്രസത്യമായി മാറുന്നത് എങ്ങിനെയാണെന്ന് മനസ്സിലാവുന്നില്ല.<br /><br /> ഇത് കളവാണ്. അത് ആദ്യമേ ഒരു അറിയപ്പെടുന്ന വിഗ്രഹമായിരുന്നു എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാഷ് ഒപ്പിച്ച തന്ത്രമാണ്. തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരോപണം പിന്‍വലിക്കുക എന്ന മാന്യത എങ്കിലും മാഷ് കാണിക്കണം.<br /><br /> "മുഹമ്മദിന്റെ സ്വന്തം ഗോത്രമായ ഖുറൈശികളുടെ പ്രധാന ആരാധനാശിലയായിരുന്ന ഹജറുല്‍ അസ്വദ് [കറുത്ത കല്ല്] കഅബയില്‍നിന്നും എടുത്തു മാറ്റിയില്ല." എന്ന പോസ്റ്റിലെ പ്രസ്താവനക്ക് ആണ് ഞാന്‍ തെളിവ് ചോദിച്ചത്. 'ലാത്ത'യും 'ഉസ്സ'യും 'മനാത്ത'യും പിന്നെ മാഷ് അന്വേഷിച്ചു നടക്കുന്ന 'ഹുബലും' അടക്കം അവിടെ ഉണ്ടായിരുന്ന എല്ലാ വിഗ്രഹങ്ങള്‍ക്കും പേരുണ്ടായിരുന്നു. അവരില്‍ ചിലത് മരിച്ചു പോയ വ്യക്തികളുടെ വിഗ്രഹങ്ങള്‍ കൂടി ആയിരുന്നു. അവിടെയൊന്നും 'കറുത്ത കല്ല്' (ഇതും മാഷുടെ അഭിപ്രായത്തില്‍ പുതിയ പേരായിരിക്കണം, കാരണം പണ്ട് ഇത് 'വെളുത്ത കല്ല്' ആയിരുന്നല്ലോ..!) എന്ന് പേരുള്ള ഒരു 'പ്രതീകത്തെ' നാം കാണുന്നില്ല. 'മുഹമ്മദിന്റെ സ്വന്തം ഗോത്രമായ ഖുറൈശികളുടെ പ്രധാന ആരാധനാശിലയായിരുന്നു' അതെങ്കില്‍ പിന്നെ ആ കല്ലിനു 'അല്ലാഹു' എന്ന് തന്നെ പേര് കൊടുത്ത് അതിന്റെ മുമ്പില്‍ കുമ്പിട്ടു നമസ്കരിക്കാന്‍ നിര്‍ദ്ദേശം നല്കാന് പ്രവാചകന് എളുപ്പമായിരുന്നില്ലേ? (അതോ ഉമറിനെ പേടിച്ചോ? :)) ഇത്രയും 'പ്രധാനപ്പെട്ട' 'ഒഴിവാക്കാന്‍ മനസ്സ് വരാത്ത' ഒരു ആരാധ്യവസ്തുവിനെ എന്തിനു വെറും ഒരു 'ചുംബനം' നല്കി മൂലയില്‍ ഒതുക്കി? ആ 'അല്ലാഹു' പ്രതിമയുടെ പകര്‍പ്പുകള്‍ വീടുകളിലും മറ്റു പള്ളികളിലും സൂക്ഷിക്കാന്‍ വല്ല പ്രയാസമുണ്ടാകുമായിരുന്നോ? അതും ഏകദൈവ വിശ്വാസം തന്നെ ആവുമായിരുന്നില്ലേ?<br /><br /> സ്വന്തമായി ഒരു പേര് പോലും ഇല്ലാത്ത ആ കല്ലിന്റെ നേരെ തിരിഞ്ഞുപോലും അല്ല മുസ്ലിംകള് നിസ്കരിക്കുന്നത്. നബി ചുംബിച്ചതിനാല്‍ നബിയോടുള്ള സ്നേഹം പ്രകടിപ്പിക്കാനും നബിയെ പിന്പറ്റാനുമാകണം മറ്റുള്ളവര്‍ അതിനെ ചുംബിക്കുന്നത് പോലും. അതിലപ്പുറം അതിനു വല്ല പ്രാധാന്യവും കൊടുത്താല്‍ അവന് മതത്തില്‍ നിന്ന് തന്നെ പുറത്തു പോയേക്കാം.<br /><br /> വിഗ്രഹത്തിന്റെ വിവക്ഷ മാഷ് പറഞ്ഞത് മാഷുടെ ന്യായം. അപ്പൂട്ടനെ പോലുള്ളവരുടെ അഭിപ്രായത്തില്‍ വിഗ്രഹത്തിന്റെ വിവക്ഷ മറ്റൊന്നാണ്. പൊതുവില്‍ മതവിശ്വാസികള്‍ വിഗ്രഹം എന്നത് കൊണ്ട് എന്താണ് വിവക്ഷിക്കുന്നത് എന്നതാണ് പ്രശ്നം. 'ഹജറുല്‍ അസ് വദ്' ഒരു വിഗ്രഹം ആയിരുന്നുവെങ്കില്‍ ഞാന്‍ മുമ്പേ പറഞ്ഞ പോലെ അതിന്റെ രൂപത്തിലുള്ള എന്ത് നിര്‍മ്മിതിയിലും ചുംബിക്കാന്‍ ഇസ്ലാം അനുവദിക്കണമായിരുന്നു. അതിന്റെ രൂപങ്ങള്‍ ആരാധനക്ക് ഉപയോഗിക്കാമായിരുന്നു. അതുണ്ടായില്ല എന്ന് മാത്രമല്ല, മറ്റേതെങ്കിലും ശിലയില്‍, മുടിയില്‍, ശവകുടീരത്തില്‍... എന്തിലുമാവട്ടെ - അത് ആരാധനാലയത്തില്‍ വെച്ച് തന്നെ ആവണം എന്നില്ല സുല്ഫിക്കറെ- ഭക്തിപൂര്‍വ്വം ഒന്ന് സ്പര്‍ശിച്ചാല്‍, ഒന്ന് സങ്കല്പ്പിച്ചാല് ഇസ്ലാമില്‍ നിന്നും പുറത്തു പോവും.<br /><br /> "ഒരു ബിംബം [മാനസികമായതെങ്കിലും] ഇല്ലാതെ ദൈവത്തെ ആര്‍ക്കും സങ്കല്‍പ്പിക്കാനാവില്ല."<br /> -വെറുതെ ചിരിപ്പിക്കല്ലേ മാഷേ... :)<br /><br /> "ഇസ്ലാം മതത്തെ ഒരു കരിങ്കല്ലിനു ചുറ്റും വട്ടം കറക്കാന്‍ ഇടയാക്കിയത് ഇബ്ലീസിന്റെ പണിയാകാനുള്ള സാധ്യത തള്ളിക്കളയാനാകുമോ?"<br /><br /> മാഷുടെ പോസ്റ്റ് വായിച്ച രണ്ടുമൂന്നു ദിവസങ്ങളായി ഇവിടെ കിടന്നു കറങ്ങേണ്ടി വരുമ്പോള്‍ മാഷുടെ സംശയം എനിക്കും വരുന്നു. :)<br /><br /> ചാണക്യന്:<br /> ഞങ്ങളുടെ നാട്ടിലെ ചില വാഹനങ്ങളില്‍ 'മതസൌഹാര്‍ദ്ദ' പ്രതീകമായി ചില അമുസ്ലിംകള് ഇങ്ങനെ ചെയ്തുവരുന്നത് കണ്ടിട്ടുണ്ട്. അതില്‍ മുസ്ലിംകളും ഉണ്ടോ എന്ന് അറിയില്ല. കഅബയുടെ ചിത്രത്തിന് മുമ്പില്‍ മാലചാര്ത്തുന്നതോ ചന്ദരത്തിരി കത്തിക്കുന്നതോ ശവകുടീരം മുത്തുന്നതോ ഒന്നും ഇസ്ലാമികമല്ല എന്ന് മാത്രം.<br /> August 19, 2009 10:21 PM <br />Faizal Kondotty said...<br /><br /> അനിൽ@ബ്ലൊഗ് said...<br /><br /> ഇസ്ലാം മതവിശ്വാസികള്‍ കഅബ കഴുകുകയും ആരാധന പോലെയുള്ള കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം കണ്ടില്ല. പക്ഷെ അതിനെ ആരാധിക്കാന്‍ ഖുറാന് പറഞ്ഞിട്ടില്ല എന്നതാണ് സാങ്കേതികമായ വാദം. ഖുറാനില്‍ അങ്ങിനെ പറഞ്ഞിട്ടില്ലെങ്കില്‍ അത് അനിസ്ലാമികം തന്നെയാവില്ലെ?<br /><br /> അനിലേട്ടാ , ഖുറാനിലും പ്രാവാചക വചനങ്ങളിലും ഇല്ലാത്തത് ഇസ്ലാമിന്റെ കല്പനകള് ആകുമോ ?<br /> അപ്പൊ മുസ്ലിംകള് ചെയ്യുന്നതെല്ലാം ഇസ്ലാമിന്റെ കല്പനകള് ആയി തെറ്റിദ്ധരിക്കുന്നത് എന്തിനാണ് ?<br /> ഖുറാനിലും നബി വചന കാബ കഴുകുന്നത് സംബന്ധിച്ച് ഒരു സൂചന പോലും ഇല്ലന്നത്രേ സത്യം , ഇല്ലാത്ത കാര്യം ഇസ്ലാമിന്റെ തലയില്‍ കെട്ടി വയ്ക്കുന്നതില്‍ എന്തര്‍ത്ഥം,? ധാരാളം മുസ്ലിംകള് മദ്യപിക്കുന്നില്ലേ ..?മുസ്ലിംകള് മദ്യാപിച്ചാല് , അത് ഇസ്ലാം കല്പിച്ചിട്ടാണെന്നു വരുമോ ? അതി ശക്തം ആയി മദ്യത്തെ എതിര്‍ത്ത ഇസ്ലാമിന്റെ പ്രാമാണങ്ങള്‍ ആണോ ഇസ്ലാമിനെ വിലയിരുത്താന്‍ താങ്കള്‍ പരിഗണിക്കുക അതോ സമകാലീന മുസ്ലിം പ്രവര്‍ത്തനങ്ങളോ ?<br /><br /> കാറല്‍ മാര്‍ക്സ് ന്റെ ചിത്രത്തില്‍ ഒരു അനുയായി മെഴുക് തിരി കത്തിച്ചു പ്രാര്തിച്ചാല് അത് മാര്‍ക്സ് പറഞ്ഞത് കൊണ്ടാണെന്ന് കരുതി മാര്‍ക്സ് ന്റെ ദര്‍ശനത്തെ അങ്ങിനെ വിലയിരുത്താന്‍ പറ്റുമോ ? താങ്കള്‍ക്കു തന്നെ ആലോചിച്ചാല്‍ ഉത്തരം വളരെ പെട്ടെന്ന് കണ്ടെത്താം , അപ്പൊ ചോദിക്കാം എന്ത് കൊണ്ട് മുസ്ലിംകള് ഖുറാന് അനുസരിച്ച് ജീവിക്കുന്നില്ല എന്ന് , ഇടതു പക്ഷ ആശയങ്ങള്‍ ശരിക്കും ഉള്‍ക്കൊണ്ടാവരാന് സമകാലീന ഇടതു പക്ഷ നേതാക്കളും അണികളും എന്ന് താങ്കള്‍ക്കു പറയാന്‍ ആകുമോ ? ജീര്‍ണ്ണതകള്‍ അണികളെ ബാധിക്കാം , പ്രത്യേകിച്ച് എളുപ്പത്തില്‍ ഇതൊരു ഒരു ഇസത്തിന്റെ ആളാണ് താനെന്നു എല്ലാവര്ക്കും പറയാന്‍ സാധിക്കുന്ന സാഹചര്യത്തില്‍ .<br /><br /> ചാണക്യന് said ,<br /><br /> എന്റെ ചില മുസ്ലിം സുഹൃത്തുക്കളുടെ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും ക അബയുടെ ചിത്രത്തിൽ മുല്ലപ്പൂ തൂക്കി ചന്ദനത്തിരി കത്തിക്കുന്നത് കണ്ടിട്ടുണ്ട്.......<br /><br /> ചിലയിടങ്ങളിൽ ചെമ്പ് തകിടിൽ എഴുതി വച്ച ചില ചില്ലിട്ട സാധനങ്ങൾക്ക് മുന്നിൽ തിരി കൊളുത്തുന്നതായും കണ്ടിട്ടുണ്ട്...<br /><br /> ഇതൊക്കെയാണ് സുഹൃത്തേ താങ്കള്‍ക്കു ഇസ്ലാമിനെ ക്കുറിച്ചുള്ള ധാരണ ? താങ്കളെ കുറ്റം പറയുന്നില്ല , മുസ്ലിം അനുയായികള്‍ എന്ന് പറയുന്ന കുറെ പേര് , ഖുര്‍ആനിന്റെ ആശയങ്ങള്‍ അറിയാന്‍ ശ്രമിക്കുകയോ . അല്ലെങ്കില്‍ അത് അനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുകയോ ചെയ്യാത്ത സാമൂഹ്യ വ്യവസ്ഥിതിയില്‍ വിശേഷിച്ചും .<br /> ഒഴിവു കിട്ടിയാല്‍ താങ്കളെ പ്പോലുള്ളവര് ഖുറാന് ഒരാവര്‍ത്തി വായിക്കുക , പ്രപഞ്ച സൃഷ്ടാവ് നേരിട്ട് മനുഷ്യരോട് സംവദിക്കുന്നു എന്നതാണ് ഖുറാനെ പറ്റിയുള്ള അവകാശ വാദം , ഒരു മനുഷ്യന് ദൈവത്തിന്റെ പേരില്‍ കെട്ടി ചമച്ചു ഉണ്ടാക്കിയതാണോ അതോ ദൈവം നേരിട്ട് പറയുന്നതാണോ ആ വചനങ്ങള്‍ എന്ന് താങ്കള്‍ക്കു തന്നെ ഉറപ്പു വരുതാവുന്നത്തെ ഉള്ളൂ ... ഈ ജീവിതത്തിനിടക്ക് ഒരല്പം സമയം ഖുറാന് എന്നല്ല ഇതൊരു വേദ ഗ്രന്ഥവും വായിക്കാന്‍ അല്പം സമയം ചില വഴിക്കുന്നതില്‍ തെറ്റില്ല എന്നാണു എന്റെ അപേക്ഷ ,താങ്കള്‍ ധാരാളം വായിക്കുന്ന കൂട്ടത്തില്‍ പെട്ട ആളാകുമ്പോള്‍ പ്രത്യേകിച്ചും<br /><br /> കഅബയുടെ ചിത്രം തൂക്കാണോ , പൂവ് വെക്കണോ , ചന്നനതിരി വെക്കാനോ , പ്രവാചകന്റെ മുടിയെ പ്പറ്റിയോ, ചെമ്പു തകിട് അരയില്‍, കഴുത്തില്‍ കെട്ടുന്നതിനെ പ്പറ്റിയോ ഒരു പ്രോത്സാഹന പരാമര്‍ശം പോലും ഖുറാനില്‍ ഇല്ല തന്നെ ... ഇല്ലാത്ത ഒരു കാര്യം ചെയ്യുന്നുവെങ്കില്‍ അത് ചെയ്യുന്നവരുടെ വിവരമോ വിവരമില്ലായ്മയോ ആകാം , പക്ഷെ ഇസ്ലാം അതിനു ഉത്തരവാദി ആകുമോ ?<br /> ഖുറാനില്‍ ഏറ്റവും വിരോധിച്ച ഒരു കാര്യം ആണ് പലിശ , പ്രവാചകന്റെ വിട വാങ്ങല്‍ പ്രസംഗത്തില്‍ പ്രത്യേകിച്ച് ശക്തം ആയി അപലപിച്ച നടപടി , പക്ഷെ ബ്ലേഡ് പലിശയുടെ ആസ്ഥാനങ്ങളില്‍ തൊപ്പി വച്ച ആളെ കാണുന്നുവെങ്കില്‍ അതിനു ഇസ്ലാം ഉത്തരവാദി ആകുമോ ?<br /> August 19, 2009 11:40 PM <br />Faizal Kondotty said...<br /><br /> അനില്‍ജി ,<br /> യഥാര്‍ത്ഥത്തില്‍ കഅബ യുടെ പ്രാധ്യാന്യം മുഹമ്മദ് നബിയും ആയി അല്ല ബന്ധപ്പെട്ട് കിടക്കുന്നത് . അബ്രഹാം (ഇബ്രാഹിം ) നബിയും ആയാണ് . അദ്ദേഹത്തിന്റെ ഭാര്യ ഹാജറ കുഞ്ഞിനു വെള്ളത്തിനായി ഒരു പ്രതി സന്ധി ഘട്ടത്തില്‍ ഓടിയ സ്ഥലം ആണ് സഫ മര്‍വ കുന്നുകള്‍ക്കിടയിലെ സ്ഥലം , ആ ചരിത്ര സ്മരകള്‍ അയവിറക്കുക കൂടി അവിടം സന്ദര്‍ശിക്കുന്നതിന്റെ ഉദ്ദേശം ആണ് .<br /><br /> അനിൽ@ബ്ലൊഗ് said...<br /> വിഗ്രഹം എന്നാല്‍ എന്തെങ്കിലും രൂപം കൊത്തിവച്ചതാണ് എന്ന തോന്നലുണ്ടെന്ന് തോന്നുന്നു ചില സുഹൃത്തുക്കള്‍ക്ക്. ആരാധിക്കപ്പെടുന്ന എല്ലാം വിഗ്രഹങ്ങള്‍ തന്നെയാണ് എന്നതാണ് ശരി.അത് കല്ലായാലും മരമായാലും മുടിയായാലും<br /><br /> അനില്‍ജി ,താങ്കളുടെ വാദം ശരി തന്നെയാകാം , പക്ഷെ ഇസ്ലാമില്‍ ഇല്ലാത്ത ഒന്ന് ഇസ്ലാമിന്റെ മേലില്‍ കെട്ടി വയ്ക്കുന്നതില്‍ അര്‍ഥം ഇല്ല , ഏതെങ്കിലും കല്ലിനെയോ മരത്തെയോ മുടിയെയോ ദൈവത്തിന്റെ പ്രതി രൂപം ആയി കാണണം എന്ന് ഖുറാനില്‍ ഒരിടത്തും കാണാന്‍ സാധ്യമല്ല . അവയെ ആരാധിക്കണം എന്നോ പോലും ഇല്ല ..താങ്കള്‍ ഖുറാന് വായിച്ചിരുക്കുമല്ലോ ..അങ്ങിനെ എന്തെങ്കിലും കണ്ടതായി താങ്കള്‍ക്കു ഓര്‍മ്മയുണ്ടോ ? നേരെ മറിച്ച് ദൈവത്തിന്റെ ഏകത്വവും ,പരിശുദ്ധിയും , കാരുണ്യവും പ്രഘോഷിക്കുന്ന വചനങ്ങള്‍ ധാരാളം ഉണ്ട് ഖുറാനില്‍ , ഖുറാനിലെ ചെറിയ ,എന്നാല്‍ വളരെ പ്രാധ്യാന്യം ഉള്ള ഒരു അദ്ധ്യായം പരിഭാഷ ഇവിടെ കൊടുക്കുന്നു<br /> -------------<br /> വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 112<br /><br /> പറയുക: കാര്യം ദൈവം ഏകനാണ് എന്നതാകുന്നു.<br /><br /> ദൈവം ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.<br /><br /> അവന് ( ആര്‍ക്കും ) ജന്മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.<br /><br /> അവന്ന് തുല്യനായി ആരും ഇല്ലതാനും<br /> ---------------<br /> August 20, 2009 12:10 AM <br />സാപ്പി said...<br /><br /> ജബ്ബാര്‍ മാഷിണ്റ്റേയും കൂട്ടുകാരുടെയും തമാശകള്‍ കണ്ടു രസിക്കുകയായിരുന്നു സാപ്പി... ദെ സാപ്പീ കണ്ട ചില തമാശകള്‍...<br /><br /> മുഹമ്മദിന്റെ സ്വന്തം ഗോത്രമായ ഖുറൈശികളുടെ പ്രധാന ആരാധനാശിലയായിരുന്ന ഹജറുല്‍ അസ്വദ് [കറുത്ത കല്ല്] കഅബയില്‍നിന്നും എടുത്തു മാറ്റിയില്ല.<br /><br /> എന്നാണു മാഷ് ഒറിജിനല്‍ പോസ്റ്റില്‍ പറഞ്ഞതു.... ചരിത്ര വിവരണമാണവിടെ നടത്തിയതു... അതായതു അറബിയക്ള് മുഹമ്മദിനും മുമ്പേ ആരാധിച്ചിരുന്ന വിഗ്രഹം മുഹമ്മദ് നില നിര്‍ത്തി എന്നു.... പിന്നെ കമണ്റ്റി കമണ്റ്റി നോക്കുമ്പോള്‍<br /><br /> വിഗ്രഹം എന്നാല്‍ എന്താണെന്നു സുഹൃത്തിനു ധാരണയില്ലെന്നു തോന്നുന്നു. ഞാന്‍ പോസ്റ്റില്‍ തന്നെ അതൊക്കെ വിശദമാക്കിയതാണ്. പ്രതീകം എന്നേ അര്‍ത്ഥമുള്ളു ദൈവത്തെ ആരാധിക്കാന്‍ ഒരു പ്രതീകത്തെ മുന്‍ നിര്‍ത്തുമ്പോഴാണ്<br /><br /> ഈ പറഞ്ഞ പോലെയായി... ഒരു മാതിരി ദാസ് കാപിറ്റല്‍ സ്റ്റൈല്‍.... ഇതായിരുന്നോ... മുഹമ്മദ് നിലനിര്‍ത്തി എന്ന എണ്ടാസിറക്കുമ്പോള് അര്‍ത്ഥം വരുന്നത്... മുഹമ്മദിനു മുമ്പുള്ള ജനതയും ഈ പ്രതീകം മനസ്സിലുള്ള ദാസ് കാപിറ്റല്‍ സ്റ്റെയില്‍ ആരാധനയായിരുന്നോ... ""അതിലൊന്ന്"" എന്ന് പറയുമ്പോള്‍ നിലനിര്‍ത്താതിരുന്ന മറ്റു വിഗ്രഹങ്ങളും പ്രതീകമായിരുന്നോ... നല്ല രസം തന്നെ....<br /><br /> മാഷ് മറക്കരുത് ഹുബ്ബല് വിഗ്രഹത്തെ കുറിച്ച് പറഞ്ഞത് കളവാണെന്നോ സത്യമാണെന്നോ മാഷിതുവരെ സമ്മതിച്ചിട്ടില്ല... അത് ബുദ്ധിപരമായ സത്യസന്ധത്യില്ലായ്മയാണു....<br /><br /> ന്നേയും പറഞ്ഞാല്‍ സാപ്പി പിന്നേയും നീണ്ടു പോകും അതിനാല്‍ മാഷിനുള്ള സാപ്പിടെ മറുവടിയിലേക്ക് സാപ്പി എല്ലാവരേയും നന്നായി സ്വാഗതം ചെയ്യുകയാണു....<br /> August 20, 2009 2:11 AM <br />ea jabbar said...<br /><br /> ചേകനൂര്‍ മൌലവി പറഞ്ഞതോര്‍മ്മ വരുന്നു. ഇസ്ലാമിനെ ശിര്‍ക്കന്‍ കല്ലിനു ചുറ്റും കെട്ടിയിട്ടത് ജൂതന്മാരുടെ പണിയാണ്. ഹജ്ജ് എന്ന പേരില്‍ നടക്കുന്ന ചടങ്ങുകള്‍ ഒന്നും ഇസ്ലാമിന്റെ തൌഹീദുമായി യോജിക്കുന്നതല്ല. .. നമ്മുടെ സുഹൃത്തുക്കളും ഈ അഭിപ്രായത്തിനടുത്തെത്തിയിരിക്കുന്നു. ..!<br /> August 20, 2009 8:17 AM <br />അനിൽ@ബ്ലൊഗ് said...<br /><br /> ഖുറാനില്‍ ഇല്ലാത്തതെല്ലാം അനിസ്ലാമികം എന്ന സങ്കല്‍പ്പം വളരെ നല്ലത്. അപ്പോള്‍ പിന്നെ ഇസ്ലാമികം അനിസ്ലാമികം എന്ന് കാര്യങ്ങള്‍ തരം തിരിക്കുക എളുപ്പമായിരിക്കും.<br /><br /> ഇസ്ലാം വിശ്വാസികളെന്നു കരുതുന്ന ആളുകള്‍ കാട്ടിക്കൂട്ടുന്നതെല്ലാം ഇസ്ലാമിന്റെ മേല്‍ വരും എന്നത് ശരിയാണ്. അതുകൊണ്ട് മാത്രം അത് ഇസ്ലാം മതത്തിന്റെ നിയമങ്ങളാണെന്ന് വിലയിരുത്താനാവില്ലെന്നതും വളരെ ശരിയാണ്.<br /><br /> ചേകന്നൂര്‍ മൌലവിയെ പരാമശിക്കണ്ട സ്ഥലമല്ല മാഷെ ഇത്. ഞാന്‍ അത് ബോധപൂര്‍വ്വം ഒഴിവാക്കിയതാണ്, വിഷയം മാറണ്ടല്ലോ എന്നു കരുതി.<br /><br /> മാഷ് അവസാന കമന്റ് പറഞ്ഞ് ഈ വിഷയം ക്ലോസ് ചെയ്യാറായെന്നാണ് എന്റെ അഭിപ്രായം.<br /><br /> കഅബ ആരാധിക്കപ്പെടേണ്ടതാണെന്ന് ഖുറാനില്‍ പറഞ്ഞിട്ടുണ്ടോ?<br /><br /> ഫൈസല്‍ പറയേണ്ടത് ഇത്രമാത്രം, ഖുറാനില്‍ പറയാത്ത യാതൊരു കാര്യങ്ങളും മുസ്ലീം ജനവിഭാഗം അനുവര്‍ത്തിക്കേണ്ടതില്ല എന്നാണോ.<br /> August 20, 2009 8:24 AM <br />ea jabbar said...<br /><br /> ഇസ്ലാമിന്റെ ചരിത്രം ഏകപക്ഷീയമാണ്. മറുപക്ഷ്ത്തുനിന്നുള്ള ഒരു രേഖയും തെളിവും ലഭ്യമല്ലല്ലോ. അതിനാല്‍ വരികള്‍ക്കിടയിലെ തെളിവുകളെയും യുക്തിയുമൊക്കെ അവലംബിച്ചുകൊണ്ടേ വിലയിരുത്താനാവൂ. ഇസ്ലാം പൂര്‍വ്വ അറബികളുടെ ചരിത്രം വായിച്ച ശേഷം ഇസ്ലാമിന്റെ ചരിത്രം വായിക്കുക .വിശ്വാസത്തിനു പണയം വെച്ച ബുദ്ധി അല്‍പ്പ സമയത്തേക്കെങ്കിലും സ്വതന്ത്രമാക്കുക. അപ്പോള്‍ ഞാന്‍ പറഞ്ഞതൊക്കെ മനസ്സിലാകും. വിശ്വാസിക്കു തന്റെ മുന്‍ വിധികളില്‍ നിന്നും മാറി ഒന്നും കണ്ടെത്താനാവില്ല.<br /> August 20, 2009 8:24 AM <br />ശ്രദ്ധേയന്‍ said...<br /><br /> "ഇസ്ലാമിന്റെ ചരിത്രം ഏകപക്ഷീയമാണ്. മറുപക്ഷ്ത്തുനിന്നുള്ള ഒരു രേഖയും തെളിവും ലഭ്യമല്ലല്ലോ. അതിനാല്‍ വരികള്‍ക്കിടയിലെ തെളിവുകളെയും യുക്തിയുമൊക്കെ അവലംബിച്ചുകൊണ്ടേ വിലയിരുത്താനാവൂ."<br /><br /> ഇസ്ലാമിനെതിരെ ഉന്നയിച്ച ഒരു ആരോപണത്തിനും തെളിവ് 'ഞമ്മന്റെ കയ്യിലില്ല' എന്ന കുറ്റസമ്മതത്തിനു ഏതായാലും നന്ദി പറയട്ടെ.<br /><br /> ഒരു സമൂഹത്തിന് നേരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇവയൊന്നും ആധികാരിമല്ല എന്നും 'വരികളുടെ ഇടയില്‍ നിന്നും ഞമ്മള് ഞമ്മളുടെ യുക്തി ഉപയോഗിച്ച് കഷ്ടപ്പെട്ട് കണ്ടുപിടിച്ച ബല്യ കാര്യങ്ങളാണെന്നും' എഴുതി ചേര്‍ക്കാനുള്ള മാന്യതയെങ്കിലും മാഷ് കാണിക്കണം. യുക്തിവാദി സംഘത്തിന്റെ കാല്ക്കീഴില് ചിന്താശേഷി പണയപ്പെടുത്തിയിട്ട് അവരണിയിക്കുന്ന മഞ്ഞകണ്ണടയിലൂടെ സത്യത്തെ നോക്കി കാണുമ്പോള്‍ ഇങ്ങിനെ ഒക്കെ സംഭവിച്ചേക്കാം.<br /><br /> തനിക്കു തോന്നുന്ന രീതിയില്‍ വരികള്‍ക്കിടയിലൂടെ വായിച്ച് ഏതു ചരിത്രവും വളച്ചൊടിക്കാന്‍ ആര്‍ക്കും കഴിയും. വേണമെങ്കില്‍ രാമനെ രാവണനാക്കാം. രാവണനെ രാമനാക്കാം. മുഹമ്മദിനെ അബൂജഹലാക്കാം. അബൂജഹലിനെ തിരിച്ചും...!!! പക്ഷെ, അവയൊക്കെയും ചരിത്രസത്യമാണെന്ന് അവകാശപ്പെട്ടു വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത് പൊറുക്കാന്‍ പറ്റാത്ത തെറ്റാണ്. ഇത് സ്വതന്ത്രമായ ഒരു മാധ്യമമാണെന്നും എഴുതുന്നത് ജബ്ബാര്‍ മാഷാണെന്നും കരുതി ഇനിയും ഇത്തരം ആഭാസത്തരങ്ങള്‍ ആവര്‍ത്തികരുത് എന്ന് മാത്രമാണ് അവസാനമായി പറയാനുള്ളത്. കാരണം ഒരു സമൂഹത്തെ, അവരുടെ വിശ്വാസത്തെ ആകമാനം താറടിക്കുകയാണ് ഇവിടെ ചെയ്യുന്നത്. പോസ്റ്റില്‍ അവയൊക്കെയും ചരിത്ര സത്യമാണെന്ന് പറയുകയും ഒടുവില്‍ കമന്റില്‍ അവ 'വരികള്‍ക്കിടയിലൂടെ ഉള്ള വായന' ആണെന്ന് പറയുകയും ചെയ്യുന്നത് ഒരുമാതിരി, മദ്യക്കുപ്പിയില്‍ 'മദ്യം ആരോഗ്യത്തിന് ഹാനികരം' എന്ന് എഴുതിവെക്കുംപോലെ ആണ്.<br /><br /> മാഷ് എഴുതുന്ന കാര്യങ്ങള്‍ വായിച്ച് അവയൊക്കെയും ചരിത്രസത്യങ്ങളാണ് എന്ന് തെറ്റിദ്ധരിക്കുന്ന ചെറിയ ഒരു ന്യുനപക്ഷമെന്കില് ഉണ്ടാവാതിരിക്കില്ല. അവരുടെ തെറ്റിദ്ധാരണ മാറ്റാന്‍ മാത്രമാണ് ഈ പോസ്റ്റില്‍ ഇടപെട്ടത്. ഈ കമന്റ് 'സാങ്കേതികമായി ഡിലീറ്റ് ചെയ്യപ്പെടില്ല' എന്ന് വിശ്വസിക്കുന്നു.<br /><br /> ഓ.ടോ: മാഷ് നല്ലൊരു 'നാടക നടനാണ്' എന്ന ഫൈസല്‍ കൊണ്ടോട്ടിയുടെ കമന്റ് ഞാന്‍ തിരുത്തുന്നു. മാഷ് നല്ല ഭാവനാശേഷിയുള്ള ഒരു തിരക്കഥകൃത്ത് ആണ്..!!<br /> August 20, 2009 11:34 AM <br />അപ്പൂട്ടന് said...<br /><br /> ശ്രദ്ധേയൻ,<br /> താങ്കൾ പറഞ്ഞതുതന്നെയാണ് ഒരുപക്ഷെ വിഗ്രഹത്തിന്റെ നിർവ്വചനത്തിലൊതുങ്ങുന്നതും. അതേ രൂപത്തിലുള്ള വേറെ വസ്തുക്കൾക്ക് ഈ ഭൗതീകേതര സവിശേഷത കാണുന്നില്ലെങ്കിൽ ആ പ്രത്യേകവസ്തുവിന് പതിവിലധികം പ്രാധാന്യം ഉണ്ടെന്ന് തന്നെയല്ലെ എന്നേപ്പോലുള്ളവർ മനസിലാക്കേണ്ടത്?<br /><br /> മിക്ക ഹിന്ദു ആരാധനാലയങ്ങളിലും സാധാരണയായി പല ശിൽപങ്ങളും കാണും. അവയെ എല്ലാം വിശ്വാസികൾ ആരാധിക്കാറില്ല, മറിച്ച് അതിലെ പ്രതിഷ്ഠകൾ മാത്രമാണ് ഒരു വിശ്വാസിക്ക് പ്രധാനമായുള്ളത്. അതിനുകാരണം ആ പ്രതിഷ്ഠയിൽ ഒരു ദിവ്യത്വം വിശ്വാസിയുടെ മനസ് കാണുന്നുണ്ട് എന്നുള്ളതാണ്. മറ്റു ശിൽപങ്ങളിലില്ലാത്ത ഒരു ദൈവീകസവിശേഷത ഉണ്ടെന്ന് ഒരു വിശ്വാസി ചിന്തിക്കുന്നതിനാലാണ്. പല പ്രധാന ദേവാലയങ്ങൾക്കും (പ്രതിഷ്ഠയ്ക്കും) അതിനോട് സംബന്ധമായ ഐതീഹ്യവും കാണും, ശബരിമല ഉദാഹരണമാണ്. അപ്പോൾ ആ സ്ഥലത്തിനും അതിലെ പ്രതിഷ്ഠയ്ക്കും ഒരു വിശ്വാസി ദിവ്യത്വം കാണുന്നതിലും അവിടം സന്ദർശിച്ച് ആ പ്രതീകസാന്നിദ്ധ്യത്തിൽ ഈശ്വരനോട് പ്രാർത്ഥിക്കുന്നതിലും തെറ്റുണ്ടെന്ന് പറയാനാവുമോ? പ്രതിഷ്ഠ എന്നത് ഒരു ശിൽപം വെറുതെ കൊണ്ടുവെയ്ക്കുന്ന ഏർപ്പാടല്ലെന്ന് ഞാൻ പറയേണ്ട കാര്യമില്ലല്ലൊ.<br /><br /> ഏതൊരു വിഗ്രഹത്തേയും ഒരു ഹിന്ദു വിശ്വാസി കാണുന്നത്ര പരിപാവനമായി തന്നെയല്ലെ മുസ്ലിം വിശ്വാസികൾ ഹജറുൽ അസ്വദ് (പേര് ശരിയെന്ന് കരുതുന്നു) കാണുന്നത്, അല്ലാതെ വെറും കറുത്ത കല്ലായിട്ടല്ലല്ലൊ.<br /><br /> ഇനി വിഗ്രഹമെന്ന് വിളിക്കണോ എന്നത്, താങ്കൾ പറഞ്ഞതുപോലെ വിഗ്രഹം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നതിലുള്ള വ്യത്യാസം മാത്രം. വിഗ്രഹം എന്നതിന് ഒരു ശിൽപം എന്ന രൂപം തന്നെ വേണം എന്നില്ല എന്നു ഞാൻ പറയുകയുണ്ടായി, അതെന്റെ ചിന്താരീതി. പ്രതീകം എന്നാണ് താങ്കൾ പറയാനാഗ്രഹിക്കുന്നതെങ്കിൽ ഇപ്പറയുന്ന വിഗ്രഹങ്ങളും പ്രതീകം മാത്രമാണെന്നേ ഞാൻ പറയാൻ ഉദ്ദേശിച്ചിട്ടുള്ളു, വ്യക്തിരൂപങ്ങൾ വെറും ശിൽപിയുടെ ഭാവന, അത്രമാത്രം. പ്രതീകം പോലുമല്ല എന്ന് താങ്കൾക്ക് പറയാനാവില്ലല്ലൊ, അങ്ങിനെയായിരുന്നെങ്കിൽ മറ്റേതൊരു കല്ലിന്റേയും അവസ്ഥ ഇവിടെയും സംഭവിച്ചേനെ.<br /> August 20, 2009 12:09 PM <br />Sulfikar said...<br /><br /> വീണ്ടും ശല്യപ്പെടുത്തുന്നതില് ക്ഷമിക്കണം ശ്രദ്ധേയന്‍,<br /><br /> "സ്വന്തമായി ഒരു പേര് പോലും ഇല്ലാത്ത ആ കല്ലിന്റെ നേരെ തിരിഞ്ഞുപോലും അല്ല മുസ്ലിംകള് നിസ്കരിക്കുന്നത്. നബി ചുംബിച്ചതിനാല്‍ നബിയോടുള്ള സ്നേഹം പ്രകടിപ്പിക്കാനും നബിയെ പിന്പറ്റാനുമാകണം മറ്റുള്ളവര്‍ അതിനെ ചുംബിക്കുന്നത് പോലും. അതിലപ്പുറം അതിനു വല്ല പ്രാധാന്യവും കൊടുത്താല്‍ അവന് മതത്തില്‍ നിന്ന് തന്നെ പുറത്തു പോയേക്കാം".<br /> വെറുതെ ഒരു കല്ലില്‍ നബി ചുംബിച്ചു നബിയെ സ്നേഹിക്കുന്നവരെല്ലാം ആ സ്നേഹം പ്രകടിപ്പിക്കാനും പിന്പറ്റാനും വേണ്ടി മാത്രമായിരിക്കാം ആ കല്ലില്‍ ചുംബിക്കുന്നത് എന്ന് ഒരു ഒഴുക്കന്മട്ടില് പറഞ്ഞാല്‍ തീരുമോഅത് ഇന്ന് ആ ചടങ്ങ് ഹജ്ജിന്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ്. ഞാന്‍ സ്ഥിരമായി രാത്രികാലങ്ങളില്‍ നമസ്കരിക്കുന്നതും, നോമ്പ്എടുക്കുന്നതും എന്റെ അനുയായികള്‍ കണ്ടാല്‍ അവര്‍ അതും നിര്‍ബന്ധമാണോ എന്ന് തെറ്റിധരിചു കളഞ്ഞാലോ എന്ന് കരുതി സുന്നത്തിന്റെ ഭാഗമായി താന്‍ ചെയ്തിരുന്ന പലകാര്യങ്ങളും ഉപേക്ഷിച്ച നബിയോ, അദ്ധേഹത്തിന്റെ അടുത്ത അനുയായികളോ ഇത് പാടില്ല എന്ന് പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല മനസില്ലാ മനസോടെ ഉമര്‍ അത് നിര്‍വഹിച്ചതായി ഹദീസില്‍ കാണുകയും ചെയ്യുന്നു.<br /><br /> "ശിലയില്‍, മുടിയില്‍, ശവകുടീരത്തില്‍... എന്തിലുമാവട്ടെ - അത് ആരാധനാലയത്തില്‍ വെച്ച് തന്നെ ആവണം എന്നില്ല സുല്ഫിക്കറെ- ഭക്തിപൂര്‍വ്വം ഒന്ന് സ്പര്‍ശിച്ചാല്‍, ഒന്ന് സങ്കല്പ്പിച്ചാല് ഇസ്ലാമില്‍ നിന്നും പുറത്തു പോവും."<br /><br /> അപ്പോള്‍ ഹജ്ജ് ഈ രീതിയില്‍ ചെയതവരെല്ലാം ഇസ്ലാമിന് പുറത്താണ്<br /> August 20, 2009 1:46 PM <br />Faizal Kondotty said...<br /><br /> ഇസ്ലാമിന്റെ ചരിത്രം ഏകപക്ഷീയമാണ്. മറുപക്ഷ്ത്തുനിന്നുള്ള ഒരു രേഖയും തെളിവും ലഭ്യമല്ലല്ലോ. അതിനാല്‍ വരികള്‍ക്കിടയിലെ തെളിവുകളെയും യുക്തിയുമൊക്കെ അവലംബിച്ചുകൊണ്ടേ വിലയിരുത്താനാവൂ.<br /><br /> മാഷ് എന്നെ ചിരിപ്പിച്ചു കൊല്ലും .. താങ്കള്‍ താങ്കളുടെ തോന്നലുകള്‍ക്കനുസരിച്ചു ആണ് ഇസ്ലാമിക ചരിത്രത്തെ വായിച്ചെടുക്കുന്നത് എന്ന് അറിഞ്ഞതില്‍ സന്തോഷം. പക്ഷെ അത് നിത്യ സത്യം എന്ന നിലയില്‍ അവതരിപ്പിക്കരുത് എന്ന് മാത്രമേ വിനീതമായി അപേക്ഷിക്കാനുള്ളൂ ..<br /><br /> ഇസ്ലാമിക ചരിത്രത്തെ അവലംബിച്ച് താങ്കളുടെ യുക്തിവാദി സുഹൃത്ത് ഡോ. എന്‍ എം മുഹമ്മദലി എഴുതിയ പുസ്തകങ്ങളും അപ്പോള്‍ ഏക പക്ഷീയമാണോ ? അദ്ദേഹത്തിന്റെ പുസ്തകത്തില്‍ നിന്നെടുത്ത ജ്ഞാനോദയം ഇസ്ലാമിലൂടെ എന്ന അദ്ധ്യായം വര്‍ക്കേഴ്സ് ഫോറം ബ്ലോഗില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നല്ലോ മറ്റൊരു യുക്തിവാദിയായ അദ്ദേഹം എഴുതിയതും താങ്കള്‍ വിശ്വസിക്കുന്നില്ല എന്നര്‍ത്ഥം ..താങ്കള്‍ എഴുതുന്നത് മാത്രം താങ്കള്‍ വിശ്വസിക്കുകയുള്ളൂ ..നല്ല യുക്തി .<br /><br /> അപ്പൊ ഈ ചരിത്രം മുസ്ലിംകള് മാത്രം അങ്ങ് രേഖപ്പെടുത്തി അല്ലെ ..ഹോ അവരുടെ ബുദ്ധി സമ്മതിക്കണം .. മാഷെ ഈ മുസ്ലിംകള് അല്ലാതെ ആരും ഇസ്ലാമിക ചരിത്രം എഴുതിയിട്ടില്ല അല്ലെ ?അമ്പമ്പോ !മാഷ് എവിടുന്നാ ചരിത്രം പഠിച്ചത് ? എനിക്ക് ഒരു പോസ്റ്റ് ഇടാന്‍ വകുപ്പായി :)<br /><br /> ചര്‍ച്ച വീക്ഷിക്കുന്ന പലരുടെയും യുക്തി അടിച്ചു പോയോ എന്ന് ഒരു ചെറിയ സംശയം<br /><br /> biju chandran said...<br /><br /> മാഷേ നല്ല ലേഖനം. ഞാനും ഈ ചര്‍ച്ച വീക്ഷിക്കട്ടെ. മറുവാദവുമായി വന്നവരാരും തന്നെ മാഷ് ലേഖനത്തില്‍ പറഞ്ഞിട്ടുള്ള കാര്യം സ്പര്‍ശിക്കുന്നില്ല എന്നത് ശ്രദ്ധേയം<br /><br /> ബിജു ചന്ദ്രാ ,സുഹൃത്തേ .. മാഷ് ലേഖനത്തില്‍ പറഞ്ഞിട്ടുള്ള കാര്യം തന്നെയാ ഇവിടെ ശ്രദ്ധേയനും സാപ്പിയും ഞാനും ഒക്കെ പറഞ്ഞത് ..പലതിനും ജബ്ബാര്‍ മാഷ് വിശദീകരണം തന്നിട്ടും ഇല്ല . താങ്കള്‍ ജബ്ബാര്‍ മാഷെ കമ്മെന്റ് മാത്രമേ കാണൂ ..?<br /> പിന്നെ പരിണാമ സിദ്ധാന്തത്തിന്റെ ശവമടക്കിനായി ഞാന്‍ ഒരു ബ്ലോഗ് തന്നെ തുറന്നിട്ടുണ്ട് :) , കാണാം !<br /><br /> അനില്‍ജി ,<br /> വി . ഖുറാനിനോ പ്രവാചക വചനങ്ങള്‍ക്കോ എതിരില്‍ വരുന്ന കാര്യം സാങ്കേതിമായി ഇസ്ലാമികം ആകുമോ ? നമ്മള് മുസ്ലിംകളുടെ/മുസ്ലിം നാമധാരികളുടെ ചെയ്തികള്‍ അല്ല പരാമര്‍ശ വിഷയം ആക്കുന്നത് അനിലേട്ടാ , genuine ഇസ്ലാമിനെ ആണ് , അപ്പൊ ഖുറാനും പ്രവാചക വചനങ്ങളും ആണ് ബേസ് ,<br /><br /> ജബ്ബാര്‍ മാഷ് ഒരു മുസ്ലിം /അറബി നാമ ധാരിയാണ് , വെറുതെ ഒരു ഉദാഹരണത്തിന് ,നാളെ അദ്ദേഹത്തിന് വല്ല തോന്നലും വന്നു ഹിന്ദു സ്വാമിയായി ഒരു അമ്പലം തുടങ്ങിയാല്‍ താങ്കള്‍ പറയുമോ ഇസ്ലാമില്‍ ഹിന്ദു അമ്പലം ഉണ്ട് എന്ന് ..?<br /><br /> ഞാന്‍ പറഞ്ഞ കാര്യത്തിനും വ്യക്തമായ ഉത്തരം ജബ്ബാര്‍ മാഷ് ഇനിയും തന്നിട്ടില്ല .കഅബ കഴുകുന്നതിനെ പറ്റി ഖുറാനിലോ പ്രവാചക വചനങളിലോ ഒരു പരാമര്‍ശവും ഇല്ലാത്ത സ്ഥിതിക്ക് ഒരു പത്ര വാര്‍ത്ത ചൂണ്ടി കാണിച്ചു ഇസ്ലാമിനെ ഇകഴ്ത്താന്‍ ശ്രമിച്ചത് , ഒറ്റവാക്കില്‍ പറഞ്ഞാല്‍ , അസംബന്ധം അല്ലെ ..?<br /> August 20, 2009 2:11 PM <br />അപ്പൂട്ടന് said...<br /><br /> ശ്രദ്ധേയൻ,<br /> നബി ചുംബിച്ചതിനാൽ നബിയോടുള്ള സ്നേഹം പ്രകടിപ്പിക്കാനും നബിയെ പിൻപറ്റാനുമാകണം മറ്റുള്ളവർ അതിനെ ചുംബിക്കുന്നത് പോലും.<br /> --------------<br /> ആയിരിക്കാം. പക്ഷെ നബി ഒരു സാധാരണ കല്ലിനെ ചുംബിച്ചിട്ടുണ്ടെങ്കിൽ ആ കല്ലിൽ ഒരു അസാധാരണത്വം ഉണ്ടെന്നല്ലെ മുസ്ലിം വിശ്വാസം? ഇല്ലെങ്കിൽ അത്തരത്തിൽ ഒരു പ്രവൃത്തി ഭൂരിപക്ഷം ജനങ്ങളും തുടരില്ലല്ലൊ. ആ പ്രവൃത്തിയിലൂടെ മുഹമ്മദിനെ ഓർക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിലൂടെ ദൈവമാർഗ്ഗത്തിലൂടെ സഞ്ചരിക്കുകയാണെന്നല്ലെ എന്നെപ്പോലുള്ളവർ മനസിലാക്കേണ്ടത്? സ്വാഭാവികമായും ആ കല്ല് ഒരു പ്രതീകമല്ലെ.<br /> ഫൈസൽ,<br /> വ്യക്തികൾ ചെയ്യുന്നതെല്ലാം മതത്തിന്റെ പേരിൽ കെട്ടിവെയ്ക്കരുതെന്ന് താങ്കൾ പറഞ്ഞു. ശരിയാണ്. വ്യക്തിപരമായ ചെയ്തികൾക്ക്, മതം അനുശാസിക്കുന്നില്ലെങ്കിൽ, മതത്തിനെ പഴിചാരേണ്ട കാര്യം ഇല്ല.<br /> പക്ഷെ, ഹജ്ജിനു പോകുന്ന ഒരുവിധം എല്ലാവരും കല്ലിനെ ചുംബിക്കുകയും മറ്റു ആരാധനാക്രമങ്ങളും ചെയ്യുന്നില്ലെ? (വിശദാംശങ്ങൾ എനിക്കറിയില്ല, പലതും ഖുറാനിൽ പ്രത്യേകിച്ച് പറയുന്നില്ല എന്ന് പലരും പറയുന്നതിനാൽ അനുഭവസ്ഥർ പറയുന്നതിൽ നിന്നേ അറിയാനാവൂ) കഅബ കഴുകുന്നതും സ്വകാര്യമായി ചില ആളുകൾ കൂടിയിരുന്നല്ലല്ലൊ. ഒരുപാട് മതപണ്ഡിതർ സന്നിഹിതരായിട്ടുള്ള അവസ്ഥയിൽ തന്നെ ഇത്തരം അനിസ്ലാമികകർമ്മങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിനാരായിരിക്കാം ഉത്തരവാദി? ഒരു മുസ്ലിം വിശ്വാസി പലിശ വാങ്ങുന്നതുപോലെ അല്ലല്ലൊ പ്രാർത്ഥനാസംബന്ധിയായ ഒരു ചടങ്ങ്. വിശ്വസിക്കുന്ന ജനഭൂരിപക്ഷം എങ്ങിനെ പെരുമാറുന്നു എന്നതിനനുസരിച്ചല്ലെ ഏതൊരു തത്വസംഹിതയുടേയും ദർശനങ്ങളുടെ (പ്രായോഗികതലമെങ്കിലും) ധരണ നമുക്ക് ലഭിക്കൂ?<br /> ഈ വാദരീതി അനുസരിച്ചാൽ ഹിന്ദുവിശ്വാസങ്ങളിൽ വിഗ്രഹങ്ങളെ ആരാധിക്കുന്നതും കാലക്രമേണ വന്നുകൂടിയ ആചാരമാണെന്നും പറഞ്ഞുകൂടെ? അമ്പലത്തിൽ പോകാനും അവിടെയുള്ള പ്രതിഷ്ഠയെ പൂജിക്കാനും വേദങ്ങളിലൊന്നും പറയുന്നില്ല എന്നാണ് എന്റെ അറിവ്. കുരിശും യേശുവിന്റെ ക്രൂശിതരൂപവും മുൾക്കിരീടമണിഞ്ഞ രൂപവുമൊക്കെ യേശുവിന്റെ കുരിശാരോഹണത്തിന്റെ ഓർമ്മപുതുക്കൽ മാത്രമായി വിഗ്രഹാരാധനയെ കുറ്റം പറയുന്നവർ കാണുന്നുണ്ടോ? (ഞാൻ കുറ്റം ആരോപിക്കുകയല്ല, ഇവിടെ സംവാദത്തിൽ പങ്കെടുത്തവരേയല്ല പറയുന്നത്)<br /> August 20, 2009 2:19 PM <br />Faizal Kondotty said...<br /><br /> ഓ.ടോ<br /><br /> മാഷെ ,<br /> ഇങ്ങിനെ ഫ്ലോ യില്‍ ചര്‍ച്ച നടക്കണം എന്നും , എന്റെ കമന്റ്സ് അടക്കം വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇങ്ങിനെ തുടരെ വരണമെന്നും ഉള്ള ആഗ്രഹത്താല്‍ ആണ് ഞാന്‍ പോസ്റ്റ് ഇട്ടതു ..ഏതായാലും താങ്കള്‍ ഞങ്ങളെ നല്ല രീതിയില്‍ തന്നെ പരിഗണിക്കുന്നതില്‍ വളരെയധികം സന്തോഷം ഉണ്ട് .ആ നന്ദി രേഖപ്പെടുത്തുന്നു .<br /><br /> പിന്നെ മറഞ്ഞിരുന്നു ഓരിയിടുന്ന ആ ഗ്രൂപ്പില്‍ ഞാന്‍ ഇല്ല എന്ന് താങ്കള്‍ക്കു ബോധ്യം ആയല്ലോ അല്ലെ ..സ്വന്തം ആയി അസ്തിത്വം ഉള്ളവന് മറഞ്ഞിരിക്കേണ്ട ആവശ്യം ഇല്ല ..മാഷെപ്പോലെ .<br /> സ്നേഹത്തോടെ<br /> ഫൈസല്‍ കൊണ്ടോട്ടി<br /> August 20, 2009 2:31 PM <br />ea jabbar said...<br /><br /> അഞ്ചു നേരം നിസ്കരിക്കണമെന്നതിനും ഖുര്‍ ആനില്‍ തെളിവില്ല. അപ്പോ അങ്ങനെ നിസ്കരിക്കുന്നവരും ക അബ ത്വവാഫ് ചെയ്യുന്നവരെപ്പോലെ ഇസ്ലാം വിരുദ്ധരായി കാണാം അല്ലേ?<br /> August 20, 2009 5:24 PM <br />ചാണക്യന് said...<br /><br /> Faizal Kondotty,<br /><br /> ഖുറാനിൽ പറയാത്ത രീതിയിലുള്ള ആചാരങ്ങളും ആരാധനാ രീതികളും അനുഷ്ടിക്കുന്ന മുസ്ലീങ്ങളെ മത നിന്ദകർ ആയി കാണാമോ?<br /><br /> വിശുദ്ധ വ്യക്തികളുടെ ഖബറുകളെ ആരാധിക്കുന്നത് ഖുറാൻ വിരുദ്ധമല്ലെ?<br /> August 20, 2009 5:33 PM <br />ea jabbar said...<br /><br /> വരികള്‍ക്കിടയില്‍ വായിക്കുക എന്നു പറഞ്ഞതിനെ ദുര്‍വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണു ഫൈസലും ശ്രദ്ധേയനുമൊക്കെ.<br /> ഒരു ഉദാഹരണം പറയാം. ഹജറുല്‍ അസ്വദ് ജാഹിലിയ്യാ കാലത്തും ക അബയിലുണ്ടായിരുന്ന ഒരു വിഗ്രഹമാണെന്നും അതിനു ഖുറൈശീ ഗോതവുമായി ബന്ധമുണ്ടായിരുന്നു എന്നും ആ കല്ലിനു വളരെയേറെ പ്രാധാന്യം അക്കാലത്തും കല്പ്പിക്കപ്പെട്ടിരുന്നു എന്നും ഞാന്‍ ഇസ്ലാം ചരിത്രത്തില്‍ നേരിട്ടു വായിച്ചതല്ല. ആ കല്ലു പ്രതിഷ്ഠിക്കുമ്പോള്‍ തര്‍ക്കമുണ്ടായി എന്നും അതു മുഹമ്മദ് രമ്യമായി പരിഹരിച്ചു എന്നും ഇസ്ലാം ചരിത്രത്തിലുണ്ട്. ആ കല്ലിനെ ഇന്നും മുസ്ലിങ്ങള്‍ ആരാധിക്കുന്നുമുണ്ട്. ഈ വിവരണങ്ങളുടെ വരികള്‍ക്കിടയില്‍ നിന്നാണ് മേല്‍പ്പറഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ ഞാന്‍ മനസ്സിലാക്കിയത്. ഇതാണു ഞാന്‍ ഉദ്ദേശിച്ച വരികള്‍ക്കിടയിലെ വായന.<br /> സഫാ മര്‍വാ കുന്നുകള്‍ അല്ലാഹുവിന്റെ പ്രതീകങ്ങളാകയാല്‍ അവയെ പ്രദക്ഷിണം ചെയ്യാവുന്നതാണെന്നു ഖുര്‍ ആന്‍ തന്നെ പറഞ്ഞതില്നുന്നും ക അബയും കല്ലുമൊക്കെ അല്ലാഹുവിന്റെ പ്രതീകങ്ങളാണെന്നു സ്വാഭാവികമായും മനസ്സിലാക്കാവുന്നതല്ലേ?<br /> അല്ലാഹു എന്ന ദൈവത്തിനു പ്രതീകങ്ങള്‍ ഉണ്ട്. അവക്കു ചുറ്റും ആചാരങ്ങളുണ്ട്. ഇത്രയും സമ്മതിക്കാന്‍ എന്താ ഇത്ര വിമ്മിഷ്ഠം!<br /> August 20, 2009 5:37 PM <br />ea jabbar said...<br /><br /> അരുണ്‍ ഷൂരി യുടെ ‘world of fatvas‘ എന്ന ബുക്കില്‍ ഒരു ഫത്വ ഉണ്ട്. ഒരാള്‍ പുതിയ വീടു നിര്‍മ്മിച്ചപ്പോള്‍ അകത്തെ ടോയ്ലെറ്റില് ക്ലോസെറ്റ് വെച്ചത് പടിഞ്ഞാറു ഭാഗത്തേക്ക്[ഖിബ് ലയുടെ നേരെ] ആയിപ്പോയി. അത് വീടിനകത്തായതുകൊണ്ട് കുഴപ്പമുണ്ടോ എന്നറിയാന്‍ അയാള്‍ ദയൂബന്ദ് പണ്ഡിതരോടു ഫത്വ ചോദിച്ചു. “ ആതു പറിച്ച് ദിശ മാറ്റി ഫിറ്റ് ചെയ്യണം”എന്നായിരുന്നു മതവിധി !<br /> വീട്ടിനുള്ളില്‍ മൂത്രമിഴിക്കുമ്പോള് പോലും തങ്ങളുടെ പുണ്യഗേഹത്തിന്റെ പരിശുദ്ധി കാക്കുന്ന ഇവരാണോ കൂട്ടരേ വിഗ്രഹമില്ലാത്തവര്? ഹിന്ദുക്കളും മറ്റു വിഗ്രഹാരാധനക്കാരുമൊക്കെ ഈശ്വരനെ ആരാധിക്കുന്ന വേളയിലല്ലാതെ ലോകത്തെവിടേയെങ്കിലും മൂത്രമൊഴിക്കുന്നവര്‍ തങ്ങളുടെ വിഗ്രഹത്തിന്റെ ദിശയില്‍ ഒഴിക്കരുത് എന്നൊന്നും ശാഠ്യം പിടിക്കാറില്ല.<br /> August 20, 2009 5:54 PM <br />ea jabbar said...<br /><br /> അരുണ്‍ ഷൂരി യുടെ ‘world of fatvas‘ എന്ന ബുക്കില്‍ ഒരു ഫത്വ ഉണ്ട്. ഒരാള്‍ പുതിയ വീടു നിര്‍മ്മിച്ചപ്പോള്‍ അകത്തെ ടോയ്ലെറ്റില് ക്ലോസെറ്റ് വെച്ചത് പടിഞ്ഞാറു ഭാഗത്തേക്ക്[ഖിബ് ലയുടെ നേരെ] ആയിപ്പോയി. അത് വീടിനകത്തായതുകൊണ്ട് കുഴപ്പമുണ്ടോ എന്നറിയാന്‍ അയാള്‍ ദയൂബന്ദ് പണ്ഡിതരോടു ഫത്വ ചോദിച്ചു. “ ആതു പറിച്ച് ദിശ മാറ്റി ഫിറ്റ് ചെയ്യണം”എന്നായിരുന്നു മതവിധി !<br /> വീട്ടിനുള്ളില്‍ മൂത്രമിഴിക്കുമ്പോള് പോലും തങ്ങളുടെ പുണ്യഗേഹത്തിന്റെ പരിശുദ്ധി കാക്കുന്ന ഇവരാണോ കൂട്ടരേ വിഗ്രഹമില്ലാത്തവര്? ഹിന്ദുക്കളും മറ്റു വിഗ്രഹാരാധനക്കാരുമൊക്കെ ഈശ്വരനെ ആരാധിക്കുന്ന വേളയിലല്ലാതെ ലോകത്തെവിടേയെങ്കിലും മൂത്രമൊഴിക്കുന്നവര്‍ തങ്ങളുടെ വിഗ്രഹത്തിന്റെ ദിശയില്‍ ഒഴിക്കരുത് എന്നൊന്നും ശാഠ്യം പിടിക്കാറില്ല.<br /> August 20, 2009 5:54 PM <br />ശ്രദ്ധേയന്‍ said...<br /><br /> അപ്പൂട്ടന്: "പക്ഷെ നബി ഒരു സാധാരണ കല്ലിനെ ചുംബിച്ചിട്ടുണ്ടെങ്കിൽ ആ കല്ലിൽ ഒരു അസാധാരണത്വം ഉണ്ടെന്നല്ലെ മുസ്ലിം വിശ്വാസം?"<br /><br /> ഇല്ല; അങ്ങിനെ ഒരു വിശ്വാസം മുസ്ലിംകള്ക്ക് ഇല്ല. ഉമര്‍ പറഞ്ഞത് ഇസ്ലാമിന്റെ തന്നെ അഭിപ്രായം ആണ്. പ്രവാചകന് വിരുദ്ധമായി സംസാരിക്കുന്ന ആളല്ല ഉമര്‍ എന്ന് അപ്പൂട്ടന് മനസ്സിലാക്കണം. ഉമര്‍ നബിയെ പരിഹസിച്ചു എന്ന അര്‍ത്ഥത്തില്‍ ജബ്ബാര്‍ മാഷ് സംഭവം ഉദ്ധരിച്ചത് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ആണ്.<br /><br /> "അതേ രൂപത്തിലുള്ള വേറെ വസ്തുക്കൾക്ക് ഈ ഭൗതീകേതര സവിശേഷത കാണുന്നില്ലെങ്കിൽ ആ പ്രത്യേകവസ്തുവിന് പതിവിലധികം പ്രാധാന്യം ഉണ്ടെന്ന് തന്നെയല്ലെ എന്നേപ്പോലുള്ളവർ മനസിലാക്കേണ്ടത്?"<br /><br /> അതൊരു വിഗ്രഹമായിരുന്നെന്കില് അതിന്റെ രൂപത്തിലുള്ള വിഗ്രഹങ്ങള്‍ വീടുകളിലും പള്ളികളിലും ആരാധനക്ക് ഉപയോഗിച്ച് കൂടായിരുന്നോ എന്നാണു എന്റെ ചോദ്യം. ഹൈന്ദവ വിഗ്രഹങ്ങള്‍ വീട്ടില്‍ വെച്ചും പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്നില്ലേ? കുരിശിന്റെയും യേശു പ്രതിമയുടെയും ഒക്കെ അവസ്ഥ ഇതല്ലേ? അത് പോലെ ഏതെങ്കിലും മുസ്ലിം പള്ളികളില്‍, വീടുകളില്‍ ഹജറുല്‍ ആസ് വദ് ആരാധനക്കായി, അല്ലെങ്കില്‍ ചുംബിക്കാന്‍ വേണ്ടി വെച്ചതായി അപ്പൂട്ടന് അറിയുമോ?<br /><br /> ഇനി ആ കല്ലിനായിരുന്നു പ്രാധാന്യം എങ്കില്‍ കഅബയുടെ മൂലയിലാണോ അത് സ്ഥാപിക്കെണ്ടിയിരുന്നത്? അതിനു നേരെ ആയിരുന്നില്ലേ നിസ്കരിക്കേണ്ടിയിരുന്നത്?<br /><br /> "ഏതൊരു വിഗ്രഹത്തേയും ഒരു ഹിന്ദു വിശ്വാസി കാണുന്നത്ര പരിപാവനമായി തന്നെയല്ലെ മുസ്ലിം വിശ്വാസികൾ ഹജറുൽ അസ്വദ് (പേര് ശരിയെന്ന് കരുതുന്നു) കാണുന്നത്, അല്ലാതെ വെറും കറുത്ത കല്ലായിട്ടല്ലല്ലൊ."<br /> അല്ല; ഹൈന്ദവ സഹോദരന്മാര് അവരുടെ വിഗ്രഹങ്ങളോടു ദൈവത്തിന്റെ പ്രതീകങ്ങളായി കണ്ടു ആരാധനാ കര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്നു. മുസ്ലിംകള് ഹജറുല്‍ അസ് വദിനെ ദൈവത്തിന്റെ പ്രതീകമായി കാണുന്നില്ല. അതിനെ ആരാധിക്കുന്നില്ല. അത് വെറും കറുത്ത കല്ല് മാത്രമാണ്.<br /><br /> -----------<br /> സുല്‍ഫിക്കര്‍:<br /> അത് തന്നെയാണ് അതിന്റെ തെളിവും. അത്രയേറെ സൂക്ഷ്മത ഉണ്ടായിരുന്ന പ്രവാചകന് അത് കേവലം കല്ല് മാത്രമായിരുന്നുവെന്ന് നിശ്ചയമുണ്ടായിരുന്നു. അല്ലാതെ അത് ജബ്ബാര്‍ മാഷ് കളവു പറഞ്ഞത് പോലെ ഖുറൈഷികളുടെ ആരാധ്യവിഗ്രഹം ആയിരുന്നില്ല. അല്ലായിരുന്നെങ്കില്‍ ഞാന്‍ ചോദിച്ചല്ലോ, ആ പേരില്ലാത്ത കല്ലിനു അല്ലാഹു എന്ന പേരിട്ടു അവിടേക്ക് തിരിഞ്ഞു നിസ്കരിക്കാന്‍ കല്പ്പിച്ചാല് മതിയായിരുന്നല്ലോ..? നബിക്കാരെ ആയിരുന്നു പേടി? ഉമറിനെയോ? ജബ്ബാര്‍ മാഷ് ഇതേക്കുറിച്ച് പിന്നീട് മിണ്ടിയിട്ടില്ല.<br /><br /> ---------------------<br /> ചാണക്യന് പറഞ്ഞിതിന്റെ കൂടെ 'ഖുര്‍ആനില്‍ പറഞ്ഞതോ, നബി അംഗീകരിച്ചതോ അല്ലാത്ത' എന്ന് കൂട്ടിച്ചേര്‍ത്താല്‍ പൂര്‍ണമായി ശരിയായി. ഖബരാരാധന ബഹുദൈവാരാധനക്ക് സമമാണ്.<br /><br /> ------------------<br /> ജബ്ബാര്‍ മാഷ്: "വരികള്‍ക്കിടയില്‍ വായിക്കുക എന്നു പറഞ്ഞതിനെ ദുര്‍വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണു ഫൈസലും ശ്രദ്ധേയനുമൊക്കെ...."<br /><br /> എന്താ മാഷെ ഇത്? ""മുഹമ്മദിന്റെ സ്വന്തം ഗോത്രമായ ഖുറൈശികളുടെ പ്രധാന ആരാധനാശിലയായിരുന്ന ഹജറുല്‍ അസ്വദ് [കറുത്ത കല്ല്] കഅബയില്‍നിന്നും എടുത്തു മാറ്റിയില്ല." എന്ന പച്ചക്കള്ളം തട്ടിവിട്ടത് മാഷ് തന്നെയാണ്. ഈ ആരോപണത്തിനു തെളിവ് ചോദിച്ചപ്പോള്‍ അത് ചരിത്രത്തില്‍ 'നേരിട്ട്' വായിച്ചതല്ല എന്ന് മാഷ് തുറന്നു സമ്മതിക്കുകയും ചെയ്യുന്നു. തല്ക്കാലം മാഷുടെ 'തൃകണ്ണ്' കൊണ്ട് കണ്ടുപിടിക്കുന്നത് ഇസ്ലാമിന്റെ പേരില്‍ വെച്ചുക്കെട്ടാന് ആവില്ല. വരികള്‍ക്കിടയിലൂടെ വായിക്കാന്‍ മാഷിനു ലഭിക്കുന്ന ജ്ഞാനത്തെ ആണ് ഞാന്‍ നേരത്തെ 'ആഭാസം' എന്ന് വിളിച്ചത്. ഒരു ചരിത്ര വസ്തു സ്ഥാപിക്കുമ്പോള്‍ തര്‍ക്കമുണ്ടായി പ്രവാചകന് അത് പരിഹരിക്കുമ്പോഴേക്കും അത് 'വിഗ്രഹമായി' കാണുന്ന അങ്ങയുടെ 'ജ്ഞാന ദൃഷ്ടി' അപാരം എന്നല്ലാതെ എന്ത് പറയാന്‍.<br /><br /> ഞാന്‍ ആവര്‍ത്തിക്കുന്നു: ഇത് കളവാണ്. കളവു കൈയ്യോടെ പിടിച്ചപ്പോള്‍ മാഷിതാ കക്കൂസ് നിര്‍മ്മാണവുമായി ഇറങ്ങിയിരിക്കുന്നു. കക്കൂസോക്കെ നമുക്ക് നിര്‍മ്മിക്കാം മാഷെ, ആദ്യം പറഞ്ഞ പച്ചക്കള്ളം പിന്‍വലിക്ക്.<br /> August 20, 2009 6:51 PM <br />ea jabbar said...<br /><br /> സഫാ മര്‍വാ കുന്നുകള്‍ അല്ലാഹുവിന്റെ പ്രതീകങ്ങളാകയാല്‍ അവയെ പ്രദക്ഷിണം ചെയ്യാവുന്നതാണെന്നു ഖുര്‍ ആന്‍ തന്നെ പറഞ്ഞതില്നുന്നും ക അബയും കല്ലുമൊക്കെ അല്ലാഹുവിന്റെ പ്രതീകങ്ങളാണെന്നു സ്വാഭാവികമായും മനസ്സിലാക്കാവുന്നതല്ലേ?<br /><br /> എന്താ ഇതിനു മറുപടി പറയാതെ കല്ലില്‍ കടിച്ചു തൂങ്ങുന്നത്?<br /> August 20, 2009 9:31 PM <br />ea jabbar said...<br /><br /> മറ്റു മതക്കാരെ വിഗ്രഹാരാധകര്‍ ,മഹാപാപികള്‍, നരകത്തിലെ വിറക് എന്നൊക്കെ പറഞ്ഞു അധിക്ഷേപിക്കാന്‍ ഇസ്ലാമിന് യാതൊരര്‍ഹതയും ഇല്ല എന്നു വ്യക്തമാക്കാനാണു ഞാന്‍ ശ്രമിച്ചത്.<br /> August 20, 2009 9:34 PM <br />ചാണക്യന് said...<br /><br /> ശ്രദ്ധേയന്‍,<br /><br /> ഖബർ ആരാധന വിഗ്രഹാരാധനക്ക് സമമല്ലെ?<br /><br /> “ഖബരാരാധന ബഹുദൈവാരാധനക്ക് സമമാണ് “-<br /> എന്ന് സമ്മതിച്ച സ്ഥിതിക്ക് ഒന്നു ചോദിച്ചോട്ടെ,<br /><br /> കേരളത്തിലോ മറ്റ് എവിടെയെങ്കിലുമോ ഖബറിനെ വണങ്ങി ആരാധിക്കുന്ന മുസ്ലിം പള്ളികൾ ഉണ്ടോ? അത് താങ്കളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?<br /> August 20, 2009 9:34 PM <br />ea jabbar said...<br /><br /> ഹൈന്ദവ വിഗ്രഹങ്ങള്‍ വീട്ടില്‍ വെച്ചും പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്നില്ലേ?<br /> ---<br /> വീടുകളില്‍ നിസ്കരിക്കുമ്പോഴും മുസ്ലിങ്ങള്‍ ക അബയുടെ നേരെ തിരിഞ്ഞു നിസ്കരിക്കുന്നത് പിന്നെ അല്ലാഹു വേറെവിടെയും ഇല്ലാത്തതുകൊണ്ടാണോ? അല്ലാഹു മക്കയിലാണോ കുത്തിയിരിക്കുന്നത്?<br /> August 20, 2009 9:38 PM <br />ea jabbar said...<br /><br /> കളവു കൈയ്യോടെ പിടിച്ചപ്പോള്‍ മാഷിതാ കക്കൂസ് നിര്‍മ്മാണവുമായി ഇറങ്ങിയിരിക്കുന്നു.<br /><br /> ---<br /> കക്കൂസ് ഖിബ്ലക്കു നേരെയാകരുതെന്ന് മദ്രസയില്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. മദ്രസയും ഇസ്ലാമിനു പുറത്താകും അല്ലേ?<br /> August 20, 2009 9:41 PM <br />സാപ്പി said...<br /><br /> ജബ്ബാര്‍ മാഷ് അദ്ദേഹത്തിണ്റ്റെ<br /><br /> മുഹമ്മദിന്റെ സ്വന്തം ഗോത്രമായ ഖുറൈശികളുടെ പ്രധാന ആരാധനാശിലയായിരുന്ന ഹജറുല്‍ അസ്വദ് [കറുത്ത കല്ല്] കഅബയില്‍നിന്നും എടുത്തു മാറ്റിയില്ല.<br /><br /> എന്ന പോസ്റ്റിലെ ഡയലോഗ്<br /><br /> അതിനാല്‍ വരികള്‍ക്കിടയിലെ തെളിവുകളെയും യുക്തിയുമൊക്കെ അവലംബിച്ചുകൊണ്ടേ വിലയിരുത്താനാവൂ.<br /><br /> എന്ന കമണ്റ്റിലൂടെ ഡിലീറ്റ് ചെയ്തിരിക്കുന്നു... എങ്ങനെയെന്നാല്‍ അദ്ദേഹം ആദ്യത്തിലെ മഹാ ചരിത്ര സത്യമായി അവതരിപ്പിച്ചത് വെറും വരികള്‍ക്കിടയിലൂടെയുള്ള വായന മാത്രമാണെന്ന്.... ഇനി ആ വരികള്ക്കിടയിലേതൊന്ന് നോക്കൂ..... ഒന്നാമതായി ആ തര്‍ക്കമാണു വിശയം.... അന്ന് ക അബയില്‍ എല്ലാ ഗോത്രങ്ങളുടെയും വിഗ്രഹമുണ്ടായിരുന്നു "ജബ്ബാര്‍ മാഷ് തന്നെ പറഞ്ഞിട്ടുണ്ട്..." പക്ഷേ തര്‍ക്കം ആ കല്ലിനെ കുറിച്ചാണു.. രണ്ട് കാര്യം .. ഒന്ന്- പഴയ അറബികള്‍ ആ കല്ലിണ്റ്റെ ആരാധിച്ചിരുന്നതായി മുസ്ളിമോ മുസ്ളിമേതര മോ ആയ ഒരു ചരിത്രകാരന്മാരും പറഞ്ഞിട്ടില്ല... ഓര്‍ക്കണം അവര്‍ വിഗ്രഹാരാധകരായിരുന്നു... പക്ഷേ കറുത കല്ലിണ്റ്റെ ആരാധിച്ച്രുന്നില്ല്... രണ്ട് - ആ തര്ക്കത്ത്ണ്റ്റെ കാര്യം തന്നെ ആരാധനയുടെ പേരിലായിരുന്നില്ല ... സ്ഥാനം കിട്ടുന്നതിനായിരുനു... ക അബയിലെ ആ മൂലക്കല്ല് പ്രതിഷ്ടിക്കുന്നത് ആ ജനവിഭാഗത്തിനു ചരിത്രപരമയ് പ്രാധാന്യമുള്ളതായിരുന്നു... പിതാമഹന് അബ്രഹാമിണ്റ്റെ കരസ്പര്‍ശം ഏറ്റ കല്ല്.. എന്തിനിത് ഇത്ര ഇങ്ങനെ വിശദമായി പറയുന്നു എന്നാവും... ചര്‍ച്ചയുടെ ആണിക്കല്ല് ആ വരികള്ക്കിടയിലൂറ്റെ വായിച്ചതാണെന്ന്നതാണതിനു കാരണം....<br /> " എങ്ങനെയെല്ല്ലാം വായിക്കാം ഇങ്ങനെയുള്ള വരികള്‍ക്കിടയില്‍ തന്നെ വേണമായിരുന്നോ..."<br /><br /> രണ്ട് മുസ്ളിംകളെല്ലാം അതിനെ ആരാധിച്ച്രുന്നു എന്ന പൊയ്വെടിയാണു...പൊയ്വെടി എന്ന് പറഞ്ഞത് തെളിവില്ലാത്തതു കോണ്ടാണു... അതിനു ദാസ് കാപിറ്റല്‍ മോദല്‍ ആരാധനയുടെ പാര്‍ട്ടി ക്ളാസു പോര... ചുംബനം ആരാധനുടെ അല്ല ആദരവിണ്റ്റെ തെളിവാണു ആകുന്നത്.... അരാധനയും ആദരവു രണ്ടാണു... ആരാധനയുടെ തെളിവു ചുംബനമല്ല വണക്കമാണു... മുസ്ളിംകള്‍ കല്ലിനെ ആദരിക്കുന്നത് അതിണ്റ്റെ ചരിത്രപരമായ പ്രത്യേകത് കൊണ്ടും അവരുടെ പ്രിയന് മുഹമ്മദ് അതിനു ആദരവു കൊടുത്തതു കൊണ്ടുമാണു....<br /> ഇത് മുസ്ളിംകള്‍ക്കിടയില്‍ സര്വ്വാംഗീഗൃതമായ കാര്യമാണു... അതിനാല്‍ മുസ്ളിംകള്‍ കല്ലിനെ ആരാധിക്കുന്നു എന്ന പ്രസ്താവന വസ്തുതാവിരുദ്ധമാണു... പിന്നെ ഹുബലിനെ കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കല്‍ പോസ്റ്റിലെപ്പോഴും മായാതെ കിടക്കുന്നു... അതും ഏതെങ്കിലും വരികള്‍ക്കിടയില്‍ നിന്ന് കിട്ടിയതാകുമോ....<br /> August 20, 2009 9:42 PM <br />ea jabbar said...<br /><br /> മുസ്ലിം വീടുകളില്‍ കഅബയുടെ ചിത്രം കണ്ടിട്ടില്ലെങ്കില്‍ വന്നോളൂ മലപ്പുറത്ത് ആയിരക്കണക്കിനു ഞാന്‍ കാണിച്ചു തരാം. അവരൊക്കെ ഇസ്ലാമിനു പുറത്താണോ? വെറുതെ പച്ചക്കള്ളം പറഞ്ഞു ആളുകളെ എന്തിനു തെറ്റിദ്ധരിപ്പിക്കണം സുഹൃത്തേ? ഇനി അതു ക അബയല്ലേ കല്ലല്ലല്ലോ എന്നാണു വാദമെങ്കില്‍ അതും കല്ലും തമ്മില്‍ എന്താ വ്യത്യാസം? അതിന്റെ മൂലയില്‍ തന്നെയല്ലേ ആ കല്ലും?കല്ലുകൊണ്ടല്ലേ അതും നിര്‍മ്മിച്ചിരിക്കുന്നത്. അല്ലാഹു അല്ലല്ലോ ക അബ? അല്ലാഹുവിനെ വീട്ടില്‍ പ്രതിഷ്ഠിക്കാന്‍ മറ്റു വഴിയില്ലാത്തതുകൊണ്ടവര് അല്ലാഹുവിന്റെ പ്രതീകങ്ങള്‍ പ്രതിഷ്ഠിക്കുന്നു. നിസ്കാരം ഒറിജിനല്‍ കബയ്ക്കു നേരെയായതുകൊണ്ട് ചിത്രത്തെ അതിനുപയോഗിക്കേണ്ടതില്ല. അത്രയേയുള്ളു.<br /> August 20, 2009 9:48 PM <br />ea jabbar said...<br /><br /> ഈ കമന്റ് ഞാന്‍ ഡിലീറ്റ് ചെയ്ത ശേഷം പുതുക്കിയിട്ടതാണ്. ഇനി അതൊരു പോസ്റ്റും ചര്ച്ചയുമാക്കുമോ ആവോ?<br /> August 20, 2009 9:50 PM <br />സാപ്പി said...<br /><br /> അല്ലാഹു എന്ന ദൈവത്തിനു പ്രതീകങ്ങള്‍ ഉണ്ട്. അവക്കു ചുറ്റും ആചാരങ്ങളുണ്ട്.<br /><br /> പിന്നെ ... പ്രതീകങ്ങളല്ല സഖാവേ.. അടയാളങ്ങള്‍... ദൈവത്തിനു അടയാളമുണ്ടെന്നു പറയുമ്പോള്‍ അത് ദൈവത്തിണ്റ്റെ വിഗ്രഹമാണെന്ന് എങ്ങനെ പറയും ഖുര്‍ ആനോ (ഖുര്‍ ആനിലാണ് കുന്നുകളെ അടയാളമെന്നു പരയുന്നത്) അതിണ്റ്റെ വക്താക്കളോ അതിനു അങ്ങനെയൊരു അര്‍ത്ഥം നല്‍കാതിരിക്കേ... യാഥാര്ത്തത്തിലത് ഏകദൈവത്വത്തിണ്റ്റെ അടയാളമത്രെ.... എന്തെന്നാല്‍ ... ഏക ദൈവത്വത്തിനു വേണ്ടി ത്യാഗമനുഷ്ടിച്ച ഹാജറയുടെ ആ ചരിത്രമുഹൂര്‍ത്തം ഉറ്ങ്ങുന്ന കുന്നുകളാണു... പിന്നേ ആചാരങ്ങളല്ല ആരാധന്ന കര്മ്മങ്ങല്... ഏകദൈവം തന്നെ ആരാധിക്കാന്‍ വേണ്ടി അടിമളായ മനുഷ്യര്‍ക്ക് ഏപ്പെടുത്തിയ കര്‍മ്മങ്ങള്‍... ( അല്ലാതെ മൌഷ്യന്‍ സ്വന്തം ഇഷ്ടത്തിനു ചെയ്യുന്നതിനെ ആരാധനാകര്മ്മമെന്നു പറയുമോ... )<br /><br /> ഇവിടെ സാപ്പിക്ക് കട്ട് പറയുകയാണു....<br /> എനിയും സംശയമുള്ളവര്‍ക്ക് സാപ്പിയെബന്ധപ്പെടാവുന്നതാണു... ഓര്‍ക്കണം സാപ്പി ചെയ്തതു ജ്മാ അത്തു നേതാവിനു ( പ്രബോധനക്കാരനു) ചെയ്യാന്‍ കഴിയാത്ത കാര്യമാണു... ???!!!!????<br /> :)<br /> August 20, 2009 9:50 PM <br />ea jabbar said...<br /><br /> പ്രതീകങ്ങളല്ല സഖാവേ.. അടയാളങ്ങള്‍...<br /><br /><br /> (: (: (: .......!<br /> August 20, 2009 10:04 PM <br />ea jabbar said...<br /><br /> മുസ്ളിംകള്‍ കല്ലിനെ ആരാധിക്കുന്നു എന്ന പ്രസ്താവന വസ്തുതാവിരുദ്ധമാണു..<br /><br /><br /> --------<br /> മുസ്ലിംങ്ങള്‍ ദൈവത്തെയാണ് ആരാധിക്കുന്നത് കല്ലിനെയും കല്മണ്ടപത്തെയും കുന്നുകളെയുമൊക്കെ മുന്‍ നിര്‍ത്തി..!<br /> ഹിന്ദുക്കളും ദൈവത്തെയാണ് ആരാധിക്കുന്നത് ശില്പ്പങ്ങളെയും ചിത്രങ്ങളെയും മറ്റും മുന്‍ നിര്‍ത്തി.. !!<br /><br /> മുസ്ലിങ്ങളുടേത് വിഗ്രഹാരാധനയല്ല എങ്കില്‍ ഹിന്ദുക്കളുടേതും അല്ല. ലോകത്താരും കല്ലിനെ ആരാധിക്കുന്നുമില്ല. !!!<br /> എല്ലാവരും വിഗ്രഹങ്ങളെ മുന്നില്‍ നിര്‍ത്തി ദൈവത്തെ ആരാധിക്കുന്നു. ഇതു തന്നെയാണു ഞാനും പറഞ്ഞു വന്നത്.<br /> August 20, 2009 10:12 PM <br />ശ്രദ്ധേയന്‍ said...<br /><br /> "എന്താ ഇതിനു മറുപടി പറയാതെ കല്ലില്‍ കടിച്ചു തൂങ്ങുന്നത്?"<br /><br /> കഅബക്കും കുന്നുകള്‍ക്കും ഒക്കെ മറുപടി പറയാം മാഷേ.. അതിനു മുമ്പ് ചെയ്ത തെറ്റ് സമ്മതിക്ക്. വസ്തുതാ വിരുദ്ധമായ ആരോപണം പിന്‍വലിക്കാനുള്ള മാന്യത എങ്കിലും കാണിക്ക്. എന്നിട്ടാവാം നമുക്ക് തുടര്‍ ചര്‍ച്ച. വിഷയം വഴിതിരിച്ചു വിടാന്‍ കക്കൂസ് നിര്‍മാണവുമായി ഇറങ്ങാന്‍ വരട്ടെ.<br /><br /> "മുസ്ലിം വീടുകളില്‍ കഅബയുടെ ചിത്രം കണ്ടിട്ടില്ലെങ്കില്‍ വന്നോളൂ മലപ്പുറത്ത് ആയിരക്കണക്കിനു ഞാന്‍ കാണിച്ചു തരാം. അവരൊക്കെ ഇസ്ലാമിനു പുറത്താണോ? "<br /><br /> മാഷെ കൊണ്ട് തോറ്റു. മസ്ജിദുല്‍ അഖ്സയും താജ്മഹലും എന്തിനു കോഴിക്കോട്ടെ മര്‍ക്കസും വരെ ഇനി മുസ്ലിംകള് ആരാധിക്കുന്ന വിഗ്രഹങ്ങളണെന്ന് പറഞ്ഞു കളയുമല്ലോ ദൈവമേ... എന്റെ വീട്ടില്‍ ഞാന്‍ പൂജിക്കുന്നത് ചില പ്രകൃതി ദൃശ്യങ്ങളെ ആണല്ലോ മാഷെ... :)<br /><br /> ചാണക്യന്: ഉണ്ടെങ്കില്‍ അവയ്ക്ക് പ്രത്യേക കണ്സഷന് ഒന്നുമില്ല സുഹൃത്തേ.. :)<br /> August 20, 2009 11:57 PM <br />അഫ്സൽ എം എൻ said...<br /><br /> ജബ്ബാര്‍ മാഷേ താങ്കള്‍ക്ക് ആദരിക്കുന്നതിനെയും, ആരാധിക്കുന്നതിനെയ്ം തമ്മില്‍ തിരിച്ചറിയാന്‍ കഴിയാതെ പോയത്<br /> മറ്റുള്ളോരുടെ കുഴപ്പമാണോ?..........<br /> August 21, 2009 12:00 AM <br />Zebu Bull::മാണിക്കന് said...<br /><br /> ചര്‍ച്ച "സി കെ ബാബു സ്റ്റൈലി"ല്‍ നടത്തിയാലേ ചര്‍ച്ച മാതിരി വല്ലതും നടക്കൂ. ഇത്രയും വായിച്ച സ്ഥിതിക്ക് എനിക്കു മനസ്സിലായ കാര്യങ്ങള്‍ ഇതെല്ലാമാണ്:<br /><br /> അ. വിഗ്രഹാരാധനയെ ശക്തമായി എതിര്‍ക്കുന്ന ഇസ്ലാം ക അബയിലെ കല്ലിനെ വിഗ്രഹമായി ആരാധിക്കുന്നു. തെളിവുകള്‍ ശ്രീ ജബ്ബാര്‍ നിരത്തിക്കഴിഞ്ഞു. ഒരു വെറും കല്ലുകഴുകല് പോലെയല്ല ടി കല്ലിന്റെ വര്‍ഷം തോറുമുള്ള കഴുകലുകള്‍ മുതലായവയില്‍ നിന്ന് ഇതു വ്യക്തം.<br /><br /> ആ. ഇതു ഖുര്‍ ആനില്‍ പറഞ്ഞിട്ടുണ്ടോ ഇല്ലയൊ എന്നത് beside the point. കാരണം ഖുര്‍ ആനില്‍ പറഞ്ഞിട്ടില്ലാത്ത പല കാര്യങ്ങളും മുസ്ലീങ്ങള്‍ ആചാരമായി ഇപ്പോഴും അനുഷ്ഠിക്കുന്നുണ്ട്.<br /><br /> ഇ. ചിലര്‍ ചെയ്യുന്ന പ്രവൃത്തികള്‍ കൊണ്ടു മാത്രം ഇസ്ലാം എന്ന മതത്തെ വിലയിരുത്തരുതെന്ന് ഫൈസല്‍. ഈ കല്ലുകഴുകല് മുതലായവ അനിസ്ലാമികമാണെന്ന് ഫൈസല്‍ സമ്മതിക്കുന്നുണ്ടോ എന്ന് ഫൈസല്‍ തെളിച്ചുപറയുന്നില്ല. കൂടാതെ, ഭൂരിപക്ഷം മുസ്ലീങ്ങളും ഈ ആചാരത്തെ അനുകൂലിക്കുന്നവരാണെന്നു തോന്നുന്നു. ഭൂരിപക്ഷം അനുയായികള്‍ ചെയ്യുന്ന പ്രവൃത്തികള്‍ കൊണ്ടുവേണ്ടേ ഒരു മതത്തെ വിലയിരുത്താന്‍?<br /><br /> ഫൈസല്‍ വിചാരിച്ചാല്‍ എന്റെ കണ്ഫ്യൂഷന് തീര്‍ക്കാന്‍ പറ്റും.<br /><br /> ഒന്നുകില്‍, ശ്രീ ജബ്ബാര്‍ എഴുതിയതുപോലുള്ള റിച്വല്‍സ് ഒന്നും നടക്കുന്നില്ല എന്നു തെളിയിക്കുക. (ഖുര്‍ ആനില്‍ അതു പറഞ്ഞിട്ടില്ല എന്ന ഉത്തരത്തിനു മാര്‍ക്കില്ല).<br /><br /> അല്ലെങ്കില്‍, ഈ വിഗ്രഹാരാധന അനിസ്ലാമികമാണെന്നും തീര്‍ച്ചയായും എതിര്ക്കപ്പെടേണ്ടതുമാണെന്നു സമ്മതിക്കുക.<br /><br /> അതുമല്ലെങ്കില്‍, ഇസ്ലാം വിഗ്രഹാരാധനയ്ക്കല്ല, പ്രത്യുത ബഹുവിഗ്രഹാരാധനക്കാണെതിര് എന്നു തെളിവുകള്‍ സമേതം വാദിക്കുക.<br /><br /> അല്ലാതെ, ശ്രദ്ധേയനും സാപ്പിയുമൊക്കെ എഴുന്നതുപോലെ മാവോയിസം, ചിന്താഭാരം, തിരക്കഥ, ലോഹിതദാസ് എന്നൊക്കെ എഴുതിയതുകൊണ്ട് വിലപ്പെട്ട കമന്റ് റിയല്‍ എസ്റ്റേറ്റ് നശിപ്പിക്കാം എന്നല്ലാതെ മറ്റെന്തു പ്രയോജനം? കമ്യൂണിസ്റ്റുകാര്‍ മാര്‍ക്സിന്റെ പടത്തിനുമുമ്പില്‍ പൂത്തിരി കത്തിക്കുന്നു എന്നത് ഇസ്ലാമിന്റെ വിഗ്രഹാരാധനയെ എങ്ങനെ ന്യായവത്കരിക്കും?<br /><br /> -- കമ്യൂണിസ്റ്റുകാരനല്ലാത്ത ഒരു നിരീശ്വരവാദി<br /> August 21, 2009 12:52 AM <br />ea jabbar said...<br /><br /> ജബ്ബാര്‍ മാഷേ താങ്കള്‍ക്ക് ആദരിക്കുന്നതിനെയും, ആരാധിക്കുന്നതിനെയ്ം തമ്മില്‍ തിരിച്ചറിയാന്‍ കഴിയാതെ പോയത്<br /> മറ്റുള്ളോരുടെ കുഴപ്പമാണോ?..........<br /><br /> --------<br /> കഅബക്കു ചുറ്റും വട്ടം ചുറ്റുന്നത് ആരാധനയോ അദരിക്കല്‍ ചടങ്ങോ? ആദരിക്കല്‍ ആണെങ്കില്‍ എതിനെയാണ് ആദരിക്കുന്നത്? കല്ലുകൊണ്ടുണ്ടാക്കിയ ഒരു ചതുരക്കെട്ടിനെ എന്തിനാദരിക്കുന്നു? അതു ജാഹിലിയാ കാലത്തെ ബഹുദൈവാരാധനയുടെ കേന്ദ്രമായിരുന്നു. അതീനെ എന്തിനു തൌഹീദുകാര് ആദരിക്കണം? അതു സ്രഷ്ടാവല്ലല്ലോ സൃഷ്ടിയല്ലേ? സൃഷ്ടിയാദരവില് ഒരു ശിര്‍ക്കന്‍ ആംശം ഇല്ലേ?<br /> ഹജ്ജിനെ പ്രധാന ചടങ്ങായ ഈ വട്ടം ചുറ്റല് ആരാധനയുമായി ഒരു ബന്ധവുമില്ലാത്ത ഒരു ചടങ്ങാണോ?<br /> ഇനി ആരാധനക്കുള്ള ചടങ്ങു തന്നെയാണെങ്കില്‍ ആരെയാണ് വട്ടം ചുറ്റി ആരാധിക്കുന്നത്? ആ കല്‍മണ്ഡപത്തെയും മൂലക്കല്ലിനെയുമോ അതോ അല്ലാഹുവിനെയോ? അല്ലാഹുവിനെയാണെങ്കില്‍ അതിനിടയില്‍ ഈ കല്ലിനും കആബയ്ക്കും എന്തു കാര്യം? ഈ ഏര്‍പ്പാടൊക്കെ അനിസ്ലാമികമെന്നു സൌദിയില്‍ ചെന്നു പറയാന്‍ ധയ്ര്യം കാണിക്കുമോ?<br /><br /> ഒരു വിരിപ്പിലെ ചിത്രം പോലും മാറ്റാന്‍ പറഞ്ഞ പ്രവാചകന്റ്റെ , ശില്‍പ്പങ്ങളും ചിത്രങ്ങളുമുള്ള വീട്ടില്‍ അനുഗ്രഹത്തിന്റെ മലക്ക് പ്രവേശിക്കുകയില്ലെന്നു മുന്നറിയിപ്പു നല്കിയ, അന്ത്യദൂതന്റെ മതം എന്തേ ഇങ്ങനെ മുശ്രിക്കുകളുടെ കല്ലില്‍ വട്ടം ചുറ്റുന്ന സ്ഥിതിയിലായത്?<br /><br /> അതിന്റെ കാരണമാണു ഞാന്‍ പോസ്റ്റില്‍ വ്യക്തമാക്കിയത്. കുഹമ്മദിന് പ്രശ്നം ഇതൊന്നുമായിരുന്നില്ല.<br /> August 21, 2009 7:52 AM <br />ea jabbar said...<br /><br /> ഹിന്ദുക്കളുടേത് ഇസ്ലാമിലെപ്പോളെ കേന്ദ്രീകൃത വിഗ്രഹാരാധനയല്ല. അതുകൊണ്ട് അവര്‍ വീട്ടിലും വിഗ്രഹങ്ങള്‍ വെച്ച് പൂജ ചെയ്യുന്നു. മുസ്ലിങ്ങള്‍ എല്ലാ പൂജയും അവരുടെ കേന്ദ്ര വിഗ്രമായ ക അബയെ ലക്ഷ്യമാക്കി ചെയ്യുന്നു. അതുകൊണ്ട് അവരുടെ വീട്ടിലെ ക അബാ ചിത്രം അവര്‍ നിസ്കാരത്തിനു ഖിബ്ലയാക്കുന്നില്ല. അത്രേയുള്ളു.<br /> August 21, 2009 7:57 AM <br />അനിൽ@ബ്ലൊഗ് said...<br /><br /> മാഷെ,<br /> പബ്ലീഷ് ചെയ്യണമെന്നില്ല.<br /> എന്തിനു വലിച്ചു നീട്ടുന്നു?<br /> ഫൈസലിലെയോ മറ്റാരെയെങ്കിലുമോ ഇതൊക്കെ പഠിപ്പിക്കുക എന്നതല്ല ലക്ഷ്യം. ഹജ്ജ് കര്‍മ്മമടക്കമുള്ള മതപരമായ ചടങ്ങുകളില്‍ കഅബ ഒരു ആരാധനാ പാത്രമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ഖുറാനില്‍ പറഞ്ഞിട്ടില്ലെന്ന വാദം മാത്രമേ ഉയര്‍ത്താന്‍ മറ്റുള്ളവര്‍ക്ക് കഴിഞ്ഞിട്ടുള്ളൂ.<br /> ചര്‍ച്ച കണ്‍ക്ലൂഡ് ചെയ്തൂടെ?<br /> August 21, 2009 7:58 AM <br />ea jabbar said...<br /><br /> മാഷേ.. അതിനു മുമ്പ് ചെയ്ത തെറ്റ് സമ്മതിക്ക്. വസ്തുതാ വിരുദ്ധമായ ആരോപണം പിന്‍വലിക്കാനുള്ള മാന്യത എങ്കിലും കാണിക്ക്.<br /> ---<br /> നിങ്ങള്‍ മനസ്സില്‍ പേറി നടക്കുന്ന മൂഡവിശ്വാസങ്ങളല്ല ഞാന്‍ “വസ്തുത” യായി കണക്കാക്കുന്നത്. ചരിത്രത്തിന്റെ മഞ്ഞുകട്ടകള്‍ക്കിടയില്‍ മൂടി മറഞ്ഞു കിടക്കുന്ന ഒരുപാടു യാഥാര്‍ത്ഥ്യങ്ങളുണ്ട്. അതൊക്കെ കാണണമെങ്കില്‍ തുറന്ന കണ്ണും കാതും മനസ്സും വേണം. വിശ്വാസിക്കൂട്ടത്തിന് അടഞ്ഞ കണ്ണും മനസ്സുമാണുള്ളത്. അവര്‍ ഉരുണ്ടും മറിഞ്ഞും തങ്ങളുടെ വിശ്വാസവൈരുധ്യങ്ങളെ ഡിഫന്റ് ചെയ്യാന്ശ്രമിക്കും. സ്വയം പരിഹാസ്യരായി മറ്റുള്ളവരില്‍ ചിരി പരത്തും.<br /> August 21, 2009 8:03 AM <br />ea jabbar said...<br /><br /> അവര്‍ ഉരുളുന്നതു കാണാന്‍ രസമുണ്ട് അനില്‍. ഇസ്ലാമില്‍ തവാഫാണുള്ളത്. ഇവരിപ്പോള്‍ കല്ലുകള്‍ക്കിടയില്‍ ശയനപ്രദക്ഷിണമാണു നടത്തുന്നത്.!<br /> August 21, 2009 8:07 AM <br />ea jabbar said...<br /><br /> ഈ ചര്‍ച്ചയില്‍ ഇസ്ലാം വക്താക്കള്‍ വാദിക്കാന്‍ ശ്രമിച്ചത്:-<br /> 1. ഇസ്ലാമില്‍ വിഗ്രഹങ്ങള്‍ ഇല്ല.<br /> 2. കല്ലിനെ ആരാധിക്കുകയല്ല ആദരിക്കുകയാണ് ചെയ്യുന്നത്.<br /> 3. ഹജ്ജ് ആരാധനയല്ല, ആദരിക്കല്‍ ചടങ്ങാണ്.<br /> 4. ക അബയെ മുന്‍ നിര്‍ത്തിയുള്ള പല ചടങ്ങുകളും -വിശുദ്ധ കഴുകല്‍ , തവാഫ്, ശിലാചുംബനം ..., -<br /> ഇസ്ലാമിലുള്ളതല്ല. അതൊക്കെ നബി ചെയ്യുന്നതു കണ്ട് ആളുകള്‍ ആരാധനയായി തെറ്റിദ്ധരിച്ചതാണ്.<br /> നബി ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ശിര്‍ക്കു പരമായ് പലതും ചെയ്തു .!<br /> 5. ഇസ്ലാമില്‍ വിഗ്രഹാരാധനയുണ്ടെന്നു തെറ്റിദ്ധരിപ്പിക്കാന്‍ നബിയെപ്പോലെ ജബ്ബാര്‍ മാഷും ശ്രമിച്ചു..!<br /> August 21, 2009 9:37 AM <br />ea jabbar said...<br /><br /> ഏതായാലും ഇങ്ങനെയൊരു ചര്ച്ച്യ്ക്കു ‘വടി’ തന്നതിന് ഫൈസല്‍ കൊണ്ടോട്ടിക്കു നന്ദി!<br /> August 21, 2009 9:39 AMea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com21tag:blogger.com,1999:blog-8292998871248076940.post-76402168808746214402009-08-07T10:20:00.000-07:002009-08-07T10:32:40.049-07:00മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം ഒരു നാലാം കിട വ്യഭിചാരശാലയിലേക്കുള്ള സീസണ് ടിക്കറ്റോ?<span style="font-weight:bold;">അല്ലാഹുവിന്റെ സ്വര്‍ഗ്ഗം!</span> <br /><br /><br />مَّثَلُ ٱلْجَنَّةِ ٱلَّتِي وُعِدَ ٱلْمُتَّقُونَ فِيهَآ أَنْهَارٌ مِّن مَّآءٍ غَيْرِ آسِنٍ وَأَنْهَارٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ وَأَنْهَارٌ مِّنْ عَسَلٍ مُّصَفًّى وَلَهُمْ فِيهَا مِن كُلِّ ٱلثَّمَرَاتِ وَمَغْفِرَةٌ مِّن رَّبِّهِمْ كَمَنْ هُوَ خَالِدٌ فِي ٱلنَّارِ وَسُقُواْ مَآءً حَمِيماً فَقَطَّعَ أَمْعَآءَهُمْ <br /><br />സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിന്റെ അരുവികളും, കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്റെ അരുവികളുമുണ്ട്. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്. ( ഈ സ്വര്‍ഗവാസികളുടെ അവസ്ഥ ) നരകത്തില്‍ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ? അത്തരക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്കപ്പെടുക. അങ്ങനെ അത് അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും. 47;15<br /><br /><br />A similitude, a description, of the Garden promised to the God-fearing: [the Garden] that is shared equally by all those who enter it (this first clause is the subject, of which the predicate [follows:]) therein are rivers of unstaling water (read āsin or asin, similar [in form] to dārib, ‘striker’, and hadhir, ‘cautious’), that is to say, one that does not change, in contrast to the water of this world, which may change due to some factor; and rivers of milk unchanging in flavour, in contrast to the milk of this world, on account of its issuing from udders, and rivers of wine delicious to the drinkers, in contrast to the wine of this world, which is distasteful to drink; and [also] rivers of purified honey, in contrast to the honey of this world, which when it issues out of the bellies of bees becomes mixed with wax and other elements; and there will be for them therein, varieties [of], every fruit and forgiveness from their Lord, for He is pleased with them, in addition to His beneficence towards them in the way mentioned, in contrast to one who is a master of servants in this world, who while being kind to them may at the same time be wrathful with them. [Is such a one] like him who abides in the Fire? (ka-man huwa khālidun fī’l-nāri, the predicate of an implied subject, which is a-man huwa fī hādha’l-na‘īm, ‘Is one who is amidst such bliss [as him who abides in the Fire]?’). And they will be given to drink boiling water which rips apart their bowels, that is, their entrails, so that these will be excreted from their rears. (Am‘ā’, ‘bowels’, is the plural of mi‘an, its alif being derived from the yā’ of their saying mi‘yān [as an alternative singular to mi‘an]) [.ജലാലൈന്‍ ]<br /><br />وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ<br />തന്റെ രക്ഷിതാവിന്റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്. 55:46<br />(But for him who feareth the standing before his Lord) but he who fears standing before his Lord upon being on the verge of committing a transgression and thus desists from it (there are two Gardens) the Garden of Eden and the Firdaws.<br /><br />فِيهِمَا عَيْنَانِ تَجْرِيَانِ <br />അവ രണ്ടിലും ഒഴുകികൊണ്ടിരിക്കുന്ന രണ്ടു അരുവികളുണ്ട്. 55:50<br /><br />فِيهِمَا مِن كُلِّ فَاكِهَةٍ زَوْجَانِ <br />അവ രണ്ടിലും ഓരോ പഴവര്‍ഗത്തില്‍ നിന്നുമുള്ള ഈ രണ്ടു ഇനങ്ങളുണ്ട്. 55:52<br />In both of them, of every fruit (fākiha) of [the fruits of] this world — or [it, fākiha, means] all those things in which one delights (yutafakkahu bihi) — there are two kinds, two varieties, one juicy, one dried, and those which in this world are bitter, like colocynth, will be sweet [therein].<br /> <br />مُتَّكِئِينَ عَلَى فُرُشٍ بَطَآئِنُهَا مِنْ إِسْتَبْرَقٍ وَجَنَى ٱلْجَنَّتَيْنِ دَانٍ <br />അവര്‍ ചില മെത്തകളില്‍ ചാരി ഇരിക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗങ്ങള്‍ കട്ടികൂടിയ പട്ടുകൊണ്ട് നിര്‍മിക്കപ്പെട്ടതാകുന്നു. ആ രണ്ട് തോപ്പുകളിലെയും കായ്കനികള്‍ താഴ്ന്നു നില്ക്കുകയായിരിക്കും.55:54<br />[They will be] reclining (muttaki’īna is a circumstantial qualifier operated by an omitted [verb], that is to say, yatana‘‘amūna, they will enjoy bliss [while reclining]’) upon couches lined with [heavy] silk brocade, (istabraq) thick or coarse silk, the outer lining being of fine silk (sundus). And the fruits of both gardens will be near, so that it may be reached by the one standing up, the one sitting down or the one lying down.<br /><br />فِيهِنَّ قَاصِرَاتُ ٱلطَّرْفِ لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلاَ جَآنٌّ <br />അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക് മുമ്പ് മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. 55:56<br />In them, in the two gardens and what they comprise of upper chambers and palaces, are maidens of restrained glances, [restricting] their eyes to those spouses of theirs from among [either] the men or the jinn who are reclining, [maidens] who have not been touched, [who] have not been deflowered — and these [maidens] are [either] houris or women of this world who [will] have been created [anew], by any man or jinn before them.<br /><br />كَأَنَّهُنَّ ٱلْيَاقُوتُ وَٱلْمَرْجَانُ <br />അവര്‍ മാണിക്യവും പവിഴവും പോലെയായിരിക്കും. 55:58<br />It is as though they are rubies, in their purity, and pearls, in their fairness.<br /> <br />وَمِن دُونِهِمَا جَنَّتَانِ<br />അവ രണ്ടിനും പുറമെ വേറെയും രണ്ടു സ്വര്‍ഗത്തോപ്പുകളുണ്ട്. 55:62<br /><br />مُدْهَآمَّتَانِ<br />കടും പച്ചയണിഞ്ഞ രണ്ടുസ്വര്‍ഗത്തോപ്പുകള്‍ 55:64<br /><br />فِيهِمَا عَيْنَانِ نَضَّاخَتَانِ <br />അവ രണ്ടിലും കുതിച്ചൊഴുകുന്ന രണ്ടു അരുവികളുണ്ട്. 55:66<br /><br />فِيهِمَا فَاكِهَةٌ وَنَخْلٌ وَرُمَّانٌ <br />അവ രണ്ടിലും പഴവര്‍ഗങ്ങളുണ്ട്. ഈന്തപ്പനകളും റുമാമ്പഴവുമുണ്ട്. 55:68<br /><br />فِيهِنَّ خَيْرَاتٌ حِسَانٌ <br />അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട്. 55:70<br /><br />حُورٌ مَّقْصُورَاتٌ فِي ٱلْخِيَامِ <br />കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍! 55:72<br /><br />Houris, secluded in pavilions.<br /><br />That is, kept in seclusion (maḥbūsāt) in pavilions. It was related from Muḥammad b. Sawwār, on the authority of his chain of transmission, that Abū Mūsā al-Ash'arī (rḍ) related that the Prophet (ṣ) said, 'Verily the believer will have in Paradise a pavilion made of white pearl, thirty miles in length, in which there are many inhabitants but they do not see one another.<br /><br />لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلاَ جَآنٌّ <br />അവര്‍ക്ക് മുമ്പ് മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. 55:74<br /><br />مُتَّكِئِينَ عَلَىٰ رَفْرَفٍ خُضْرٍ وَعَبْقَرِيٍّ حِسَانٍ<br />പച്ചനിറമുള്ള തലയണകളിലും അഴകുള്ള പരവതാനികളിലും ചാരി കിടക്കുന്നവര്‍ ആയിരിക്കും അവര്‍. 55:76<br /><br /><br />وَٱلسَّابِقُونَ ٱلسَّابِقُونَ<br />أُوْلَـٰئِكَ ٱلْمُقَرَّبُونَ<br />فِي جَنَّاتِ ٱلنَّعِيمِ<br />ثُلَّةٌ مِّنَ ٱلأَوَّلِينَ<br />وَقَلِيلٌ مِّنَ ٱلآخِرِينَ <br />عَلَىٰ سُرُرٍ مَّوْضُونَةٍ<br />مُّتَّكِئِينَ عَلَيْهَا مُتَقَابِلِينَ<br />يَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ<br />بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ <br />لاَّ يُصَدَّعُونَ عَنْهَا وَلاَ يُنزِفُونَ <br />وَفَاكِهَةٍ مِّمَّا يَتَخَيَّرُونَ<br />وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ<br />وَحُورٌ عِينٌ<br />كَأَمْثَالِ ٱللُّؤْلُؤِ ٱلْمَكْنُونِ<br />----<br /> فِي سِدْرٍ مَّخْضُودٍ<br />وَطَلْحٍ مَّنضُودٍ<br />وَظِلٍّ مَّمْدُودٍ <br />وَمَآءٍ مَّسْكُوبٍ<br />وَفَاكِهَةٍ كَثِيرَةٍ <br />لاَّ مَقْطُوعَةٍ وَلاَ مَمْنُوعَةٍ<br />وَفُرُشٍ مَّرْفُوعَةٍ <br />إِنَّآ أَنشَأْنَاهُنَّ إِنشَآءً<br />فَجَعَلْنَاهُنَّ أَبْكَاراً<br /> عُرُباً أَتْرَاباً <br />( സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും ) മുന്നേറിയവര്‍ ( പരലോകത്തും ) മുന്നോക്കക്കാര്‍ തന്നെ.<br /> അവരാകുന്നു സാമീപ്യം നല്കപ്പെട്ടവര്. <br />സുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍.<br /> പൂര്വ്വികന്മാരില് നിന്ന് ഒരു വിഭാഗവും <br />പില്‍ക്കാലക്കാരില്‍ നിന്ന് കുറച്ചു പേരുമത്രെ ഇവര്‍. <br />സ്വര്‍ണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളില്‍ ആയിരിക്കും. അവര്‍. <br />അവയില്‍ അവര്‍ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും. <br />നിത്യജീവിതം നല്കപ്പെട്ട ബാലന്മാര് അവരുടെ ഇടയില്‍ ചുറ്റി നടക്കും. <br />(There wait on them) for service (immortal youths) servants; it is also said that these are the children of the disbelievers who are made servants for the people of Paradise. Another way of reading this verse is (There wait on them youths, and they are immortal): i.e. they will never die nor leave the Garden. <br /><br />കോപ്പകളും കൂജകളും ശുദ്ധമായ മദ്യം നിറച്ച പാനപാത്രവും കൊണ്ട്. <br /><br />The youth will go round (With bowls and ewers and a cup from a pure spring) of pure running wine<br /><br />അതു ( കുടിക്കുക ) മൂലം അവര്‍ക്ക് തലവേദനയുണ്ടാവുകയോ, തലകറക്കം ബാധിക്കുകയോ ഇല്ല. <br />wherefrom they suffer no headache nor any stupefaction (read yanzafūna or yanzifūna, [respectively derived] from nazafa or anzafa al-shāribu, ‘the drinker became inebriated’), in other words, they do not get a headache from it nor do they lose their senses, in contrast to [the case with] the wine of this world; [ജലാലൈന്‍ ]<br /><br /><br />അവര്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തില്‍ പെട്ട പഴവര്‍ഗങ്ങളും. <br />അവര്‍ കൊതിക്കുന്ന തരത്തില്‍ പെട്ട പക്ഷിമാംസവും കൊണ്ട് (അവര്‍ ചുറ്റി നടക്കും.) <br />വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും. (അവര്‍ക്കുണ്ട്.) <br />and houris, maidens with intensely black eyes [set] against the whiteness [of their irises], with wide eyes (‘īn: the ‘ayn here is inflected with a kasra instead of a damma because it [the kasra] better harmonises with the yā’; the singular is ‘aynā’, similar [in pattern] to hamrā’; a variant reading [for wa-hūrun ‘īn] has the genitive case wa-hūrin ‘īn)<br /> <br />( ചിപ്പികളില്‍ ) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍,<br /> മുള്ളിലാത്ത ഇലന്തമരം, <br />അടുക്കടുക്കായി കുലകളുള്ള വാഴ, <br />വിശാലമായ തണല്‍, <br />സദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം, <br />ധാരാളം പഴവര്‍ഗങ്ങള്‍, <br />നിലച്ചു പോവാത്തതും തടസ്സപ്പെട്ടുപോവാത്തതുമായ <br />ഉയര്‍ന്നമെത്തകള്‍ എന്നീ സുഖാനുഭവങ്ങളിലായിരിക്കും അവര്‍. <br />തീര്‍ച്ചയായും അവരെ ( സ്വര്‍ഗസ്ത്രീകളെ ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്.<br /><br />Verily We have created them with an [unmediated] creation, namely, the wide-eyed houris, [We created them] without the process of birth,<br /><br />അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു.<br />and made them virgins, immaculate — every time their spouses enter them they find them virgins, nor is there any pain [of defloration] —<br /> <br />സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു. 56:10-37<br />Lovers) to their husbands and flirtatious with them, (friends) all with the same age, i.e. 33 years of age,<br /><br />قُطُوفُهَا دَانِيَةٌ <br />അവയിലെ പഴങ്ങള്‍ അടുത്തു വരുന്നവയാകുന്നു.69:23<br />whose clusters, whose fruits, are in easy reach, nearby, reached [easily] by one who may be standing, or sitting or reclining. <br /><br /><br />كُلُواْ وَٱشْرَبُواْ هَنِيئَاً بِمَآ أَسْلَفْتُمْ فِي ٱلأَيَّامِ ٱلْخَالِيَةِ <br />കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. ( എന്ന് അവരോട് പറയപ്പെടും. )63:24<br /><br /><br />وَجَزَاهُمْ بِمَا صَبَرُواْ جَنَّةً وَحَرِيراً <br />مُّتَّكِئِينَ فِيهَا عَلَىٰ ٱلأَرَائِكِ لاَ يَرَوْنَ فِيهَا شَمْساً وَلاَ زَمْهَرِيراً <br />وَدَانِيَةً عَلَيْهِمْ ظِلاَلُهَا وَذُلِّلَتْ قُطُوفُهَا تَذْلِيلاً <br />وَيُطَافُ عَلَيْهِمْ بِآنِيَةٍ مِّن فِضَّةٍ وَأَكْوابٍ كَانَتْ قَوَارِيرَاْ<br />قَوَارِيرَاْ مِن فِضَّةٍ قَدَّرُوهَا تَقْدِيراً <br />وَيُسْقَوْنَ فِيهَا كَأْساً كَانَ مِزَاجُهَا زَنجَبِيلاً <br />عَيْناً فِيهَا تُسَمَّىٰ سَلْسَبِيلاً<br />وَيَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ إِذَا رَأَيْتَهُمْ حَسِبْتَهُمْ لُؤْلُؤاً مَّنثُوراً <br /><br />അവര്‍ ക്ഷമിച്ചതിനാല്‍ സ്വര്‍ഗത്തോപ്പും പട്ടു വസ്ത്രങ്ങളും അവര്‍ക്കവന്‍ പ്രതിഫലമായി നല്‍കുന്നതാണ്. <br />അവരവിടെ സോഫകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. വെയിലോ കൊടും തണുപ്പോ അവര്‍ അവിടെ കാണുകയില്ല. <br />ആ സ്വര്‍ഗത്തിലെ തണലുകള്‍ അവരുടെ മേല്‍ അടുത്തു നില്‍ക്കുന്നതായിരിക്കും. അതിലെ പഴങ്ങള്‍ പറിച്ചെടുക്കാന്‍ സൌകര്യമുള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു.<br />വെള്ളിയുടെ പാത്രങ്ങളും ( മിനുസം കൊണ്ട് ) സ്ഫടികം പോലെയായിതീര്‍ന്നിട്ടുള്ള കോപ്പകളുമായി അവര്‍ക്കിടയില്‍ ( പരിചാരകന്മാര് ) ചുറ്റി നടക്കുന്നതാണ്.<br />വെള്ളിക്കോപ്പകള്‍. അവര്‍ അവയ്ക്ക് ( പാത്രങ്ങള്‍ക്ക് ) ഒരു തോതനുസരിച്ച് അളവ് നിര്‍ണയിച്ചിരിക്കും. <br />ഇഞ്ചിനീരിന്റെ ചേരുവയുള്ള ഒരു കോപ്പ അവര്‍ക്ക് അവിടെ കുടിക്കാന്‍ നല്കപ്പെടുന്നതാണ്. <br />അതായത് അവിടത്തെ ( സ്വര്‍ഗത്തിലെ ) സല്സബീല് എന്നു പേരുള്ള ഒരു ഉറവിലെ വെള്ളം.<br /> (There) in the Garden (are they watered with a cup) of wine (whereof the mixture is of Zanjabil, <br />അനശ്വര ജീവിതം നല്കപ്പെട്ട ചില കുട്ടികള്‍ അവര്‍ക്കിടയിലൂടെ ചുറ്റി നടന്നുകൊണ്ടുമിരിക്കും. അവരെ നീ കണ്ടാല്‍ വിതറിയ മുത്തുകളാണ് അവരെന്ന് നീ വിചാരിക്കും.76:12-19<br />There wait on them youths of immortal youths) in Paradise who never die or are taken out of it; it is also said this means: youths wearing beautiful garments, (whom, when you see) O Muhammad, (thou wouldst take for scattered pearls) because of their brightness; and it is also said this means: because of their scatteredness.<br /> <br /><br />عَالِيَهُمْ ثِيَابُ سُندُسٍ خُضْرٌ وَإِسْتَبْرَقٌ وَحُلُّوۤاْ أَسَاوِرَ مِن فِضَّةٍ وَسَقَاهُمْ رَبُّهُمْ شَرَاباً طَهُوراً <br />അവരുടെ മേല്‍ പച്ച നിറമുള്ള നേര്‍ത്ത പട്ടുവസ്ത്രങ്ങളും കട്ടിയുള്ള പട്ടു വസ്ത്രവും ഉണ്ടായിരിക്കും. വെള്ളിയുടെ വളകളും അവര്‍ക്ക് അണിയിക്കപ്പെടുന്നതാണ്. അവര്‍ക്ക് അവരുടെ രക്ഷിതാവ് തികച്ചും ശുദ്ധമായ പാനീയം കുടിക്കാന്‍ കൊടുക്കുന്നതുമാണ്.<br />…Their Lord will give them a pure drink.<br /><br />Sahl said:<br /><br />God has informed His servants of the impurity (najāsa) of intoxicating drinks (khumūr) in this world. This is why He differentiated between that which is pure and purifying (ṭ Āhir wa ṭ uhūr), [namely], the wines of Paradise, and the wines of this world in their impurity. The wines of this world are sullied and they sully the one who drinks them with sins (āthām), whereas the wines of Paradise are purifying and purify the one who drinks them from every blemish (danas), thereby making him acceptable for the Holy Assembly (majlis al-quds) and the Glorious Spectacle (mashhad al-'izz).<br /><br />[Once] while Sahl was performing the prayer of darkness ('atma), he recited God's words, Exalted is He: Their Lord will give them a pure drink. Then he began moving his mouth as if he was sucking something. When he finished his prayer he was asked, 'Do you drink during the prayer?' To which he answered:<br /><br />By God, if I had not experienced its taste when I recited it as if I was drinking it, I would not have acted so. [Tafsir al-Tustari]<br /><br /><br />لَـٰكِنِ ٱلَّذِينَ ٱتَّقَواْ رَبَّهُمْ لَهُمْ غُرَفٌ مِّن فَوْقِهَا غُرَفٌ مَّبْنِيَّةٌ تَجْرِي مِن تَحْتِهَا ٱلأَنْهَارُ وَعْدَ ٱللَّهِ لاَ يُخْلِفُ ٱللَّهُ ٱلْمِيعَادَ <br />പക്ഷെ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവരാരോ അവര്‍ക്കാണ് മേല്ക്കുമേല് തട്ടുകളായി നിര്‍മിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്. അവയുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ വാഗ്ദാനമത്രെ അത്. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല.39:2<br /><br />(But those who keep their duty to their Lord) those who believe in Allah's divine Oneness, i.e. Abu Bakr and his believing brothers, (for them are lofty halls) they have canopies (with lofty hails above them) raised above them, (built (for them), beneath which) beneath its houses and trees (rivers) of wine, water, honey and milk (flow. (It is) a promise of Allah. Allah faileth not His promise) to the believers.<br /><br /><br />فِيهَا سُرُرٌ مَّرْفُوعَةٌ<br />وَأَكْوَابٌ مَّوْضُوعَةٌ<br />وَنَمَارِقُ مَصْفُوفَةٌ<br />وَزَرَابِيُّ مَبْثُوثَةٌ<br />അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും,<br />തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും, <br />അണിയായി വെക്കപ്പെട്ട തലയണകളും,<br />വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്. 88:13-16<br /><br /><br />إِنَّ ٱللَّهَ يُدْخِلُ ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ جَنَّاتٍ تَجْرِي مِن تَحْتِهَا ٱلأَنْهَارُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤاً وَلِبَاسُهُمْ فِيهَا حَرِيرٌ<br />വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ, താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ തീര്‍ച്ചയായും അല്ലാഹു പ്രവേശിപ്പിക്കുന്നതാണ്. അവര്‍ക്കവിടെ സ്വര്‍ണവളകളും മുത്തും അണിയിക്കപ്പെടുന്നതാണ്. പട്ടായിരിക്കും അവര്‍ക്ക് അവിടെയുള്ള വസ്ത്രം.22:23<br /><br /><br />(Lo! Allah will cause those who believe) in Muhammad (pbuh) and in the Qur'an (and do good works) acts of obedience between themselves and their Lord (to enter Gardens beneath which) beneath their trees and habitations (rivers) of wine, water, honey and milk (flow, wherein they will be allowed) to wear in Paradise (armlets of gold, and pearls, and their raiment therein) in Paradise (will be silk) whose quality is beyond description<br /><br />لاَّ يَسْمَعُونَ فِيهَا لَغْواً إِلاَّ سَلاَماً وَلَهُمْ رِزْقُهُمْ فِيهَا بُكْرَةً وَعَشِيّاً <br />സലാം അല്ലാതെ നിരര്‍ത്ഥകമായ യാതൊന്നും അവരവിടെ കേള്‍ക്കുകയില്ല. തങ്ങളുടെ ആഹാരം രാവിലെയും വൈകുന്നേരവും അവര്‍ക്കവിടെ ലഭിക്കുന്നതാണ്.19:62<br /><br />(They hear therein) in Paradise (no idle talk) false oath, (but only Peace) but they greet one another to honour each other; (and therein they have food) their food in Paradise (for morn and evening) in the measure of the morning and evening of this worldly life.<br /><br /><br />هُمْ وَأَزْوَاجُهُمْ فِي ظِلاَلٍ عَلَى ٱلأَرَآئِكِ مُتَّكِئُونَ<br />لَهُمْ فِيهَا فَاكِهَةٌ وَلَهُمْ مَّا يَدَّعُونَ<br />അവരും അവരുടെ ഇണകളും തണലുകളില്‍ അലംകൃതമായ കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. <br />അവര്‍ക്കവിടെ പഴവര്‍ഗങ്ങളുണ്ട്, അവര്‍ക്ക് തങ്ങള്‍ ആവശ്യപ്പെടുന്നതല്ലാമുണ്ട്. 36:56,57<br /><br /><br />وَكَوَاعِبَ أَتْرَاباً<br /> وَكَأْساً دِهَاقاً <br />തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും. 78:33<br />And maidens for companions) who are all of the same age: 33 years of age,<br />and buxom maidens…<br /><br />He said:<br /><br />Young and attractive concubines, atrāb means of equal age.<br /> <br />നിറഞ്ഞ പാനപാത്രങ്ങളും. 78:34<br />and a brimming cup, wine filling the vessels in which it is in; in sūrat al-Qitāl [it is said], and rivers of wine [Q. 47:15].<br /> <br /><br />لاَ يَمَسُّهُمْ فِيهَا نَصَبٌ وَمَا هُمْ مِّنْهَا بِمُخْرَجِينَ <br />അവിടെവെച്ച് യാതൊരു ക്ഷീണവും അവരെ ബാധിക്കുന്നതല്ല. അവിടെ നിന്ന് അവര്‍ പുറത്താക്കപ്പെടുന്നതുമല്ല. 15:48<br /><br /><br /><span style="font-weight:bold;">സ്വര്‍ഗ്ഗത്തിലെ സുഖഭോഗങ്ങളെ കുറിച്ച് ഹദീസുകളില്‍ വന്നിട്ടുള്ള ഏതാനും വിവരണങ്ങള്‍ കൂടി കാണുക:</span><br /> <br />“പതിനലാം രാവിലെ പൂര്‍ണചന്ദ്രന്റേതായിരിക്കും ഒന്നാമതായി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നവരുടെ രൂപം. അവരവിടെ തുപ്പുകയോ മൂക്കു ചീറ്റുകയോ മലമൂത്രവിസര്‍ജ്ജനം നടത്തുകയോ ഇല്ല. അവരുടെ പാത്രങ്ങള്‍ സ്വര്‍ണത്തിന്റേതായിരിക്കും. ചീര്‍പ്പുകള്‍ സ്വര്‍ണത്തിന്റേതും വെള്ളിയുടേതുമായിരിക്കും. സുഗന്ധദ്രവ്യങ്ങള്‍ പുകയ്ക്കുന്ന കുറ്റികളില്‍ അവര്‍ ഊദ് ആണു പുകയ്ക്കുക. കസ്തൂരിയുടേതായിരിക്കും അവരുടെ വിയര്‍പ്പിന്റെ മണം. അവരിലോരോരുത്തര്‍ക്കും ഈരണ്ടു ഭാര്യമാര്‍ വീതം ഉണ്ടായിരിക്കും. സൌന്ദര്യാധിക്യത്താല്‍ അവരുടെ തുടയുടെ ഉള്ളിലെ മജ്ജ പോലും പുറത്തു കാണും. ...അവരെ ഒരിക്കലും രോഗം ബാധിക്കുകയില്ല. അവര്‍ മൂക്കു പിഴിഞ്ഞൊഴിക്കുകയില്ല. ...<br />എഴുപതിനായിരം പേര് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. ...<br />സ്വര്‍ഗ്ഗത്തില്‍ ഒരു മരമുണ്ട്. ഒരു യാത്രക്കാരന് നൂറു കൊല്ലം സഞ്ചരിച്ചാലും അതിന്റെ തണല്‍ അവസാനിക്കുകയില്ല. ..” [ബുഖാരി]<br /><br />“...സ്വര്‍ഗ്ഗക്കാര്‍ തിന്നുകയും കുടിക്കുകയും സംഭോഗം ചെയ്യുകയും ചെയ്യും. ഒരു പുരുഷനു 100 പുരുഷന്മാരുടെ ലൈംഗിക ശക്തിയുണ്ടാകും. .. ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുമെങ്കിലും മലമൂത്രവിസര്‍ജ്ജനം നടത്തേണ്ട ആവശ്യം നേരിടുകയില്ല. വയര്‍ കാലിയാക്കാന്‍ വിയര്‍പ്പു മതിയാകും. കസ്തൂരിയുടെ മണമുള്ള വിയര്‍പ്പാണു പുറത്തു വരുക....” [അഹ്മദ്, നസാഇ]<br /><br />“സ്വര്ഗ്ഗവാസികള് ലൈംഗികബന്ധം പുലര്‍ത്തും. എന്നാല്‍ ലൈംഗികാവയവം തളരുകയോ കാമവികാരം നിലയ്ക്കുകയോ പുരുഷനു ശുക്ലമോ, സ്ത്രീക്കു മദജലമോ ആര്‍ത്തവമൊ സ്രവിക്കുകയുമില്ല....”[തിര്‍മുദി, ഥബ് റാനി]<br /><br />സ്വര്‍ഗ്ഗത്തിലെ ഏറ്റവും താഴ്ന്ന നിലയിലുള്ള ഒരാള്‍ക്കു പോലും ഇഹലോകത്തെ ഭാര്യമാര്‍ക്കു പുറമെ 72 ഭാര്യമാര്‍ വീതം ഉണ്ടാകും. ..<br />രണ്ടു ഭാര്യമാര്‍ ആദം സന്തതികളില്‍ പെട്ടവരും 72 പേര് അല്ലാഹു ആ ലോകത്തേക്കായി പ്രത്യേകം സൃഷ്ടിച്ചവരും...[ഫത് ഹുല്‍ ബാരി]<br /><br />ദീനിനു വേണ്ടിയുള്ള വിശുദ്ധയുദ്ധത്തില്‍ മരിച്ചവരും പരിക്കേറവരും അവരുടെ രക്തക്കറയോടെത്തന്നെയാണു സ്വര്‍ഗ്ഗത്തിലെത്തുക. പക്ഷെ അവരുടെ ചോരക്കും കസ്തൂരിയുടെ മണമായിരിക്കും. വിചാരണയൊന്നും കൂടാതെ അവരെ നേരെ സ്വര്‍ഗ്ഗത്തിലേക്കാനയിക്കുകയാണു ചെയ്യുക. മയ്യിത്തു കുളിപ്പിക്കുകപോലും വേണ്ട.<br />സ്വര്‍ഗ്ഗത്തിലെ ഏറ്റവും സുന്ദരിയായ ഹൂറി ആര്‍ക്കുള്ളതാണെന്നും നബി പറഞ്ഞുവെച്ചിട്ടുണ്ട്. സംശയിക്കേണ്ട ! ദത്തു പുത്രനായ സെയ്ദിനള്ളതാണ്! കാര്യം മനസ്സിലായില്ലേ? അതാണു മുഹമ്മദ്! <br /><br /><span style="font-weight:bold;">ഉമ്മുസലമയുടെ സംശയം!</span><br />“...ഉമ്മുസലമ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ , ഇഹലോകത്ത് ഒരു സ്ത്രീ ഒന്നിലധികം പുരുഷന്മാരെ ഭര്‍ത്താവായി സ്വീകരിച്ചു ജീവിച്ചിട്ടുണ്ടാകും. സ്വര്‍ഗ്ഗത്തില്‍ ആ ഭര്ത്താക്കന്മാരെല്ലാം ഉണ്ടാവുകയും ചെയ്യും. എങ്കില്‍ ആരായിരിക്കും അവിടെ അവളുടെ ഭര്‍ത്താവ്? നബി അരുളി: “ഉമ്മു സലമാ അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരാളെ അതില്‍ നിന്നും തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കും.” [അത്തര്‍ഗീബു വത്തര്‍ഹീബ്]<br /><br />അവസാനത്തെ ഭര്‍ത്താവായിരിക്കും എന്നു വേറെ ഹദീസിലും പറയുന്നുണ്ട്!<br /><br />ഏതായാലും സ്ത്രീക്ക് അവിടെ ഒരു മുഴുവന്‍ ഭര്‍ത്താവിനെയെങ്കിലും കിട്ടാന്‍ സാധ്യതയില്ല. 74 ഭാര്യയുള്ള ഒരാളുടെ കൂടെ 74ല്‍ ഒരുവള്‍ മാത്രമായി കഴിഞ്ഞു കൂടേണ്ടിവരും. !<br /><br />ഒരു മതപണ്ഡിതന് ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നതുകൂടി കാണുക: <br />“ചിലയാളുകള്‍ ചോദിക്കാറുണ്ട്. ഒരു പുരുഷന് ഒന്നിലധികം ഭാര്യമാരെ ലഭിക്കുമെങ്കില്‍ ഒരു സ്ത്രീക്ക് എത്ര ഭര്ത്താക്കന്മാരെ ലഭിക്കും? ഈ ചോദ്യം തിര്‍ത്തും അസംബന്ധമാണ്. എന്തുകൊണ്ടെന്നാല്‍ പുരുഷന് ഒന്നില്‍ കുടുതല്‍ ഭാര്യമാരുണ്ടാകുന്നത് അനുഗ്രഹമാണ്. അതേ സമയം അന്തസ്സുള്ള മാന്യയാറ്യ സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒന്നിലധികം ഭര്‍ത്താക്കന്മാരുണ്ടാവുക എന്നത് അപമാനകരവുമാണ്. മാന്യയായ സ്ത്രീയെ സംബന്ധിച്ചിടത്തോളം ബഹു ഭര്‍തൃത്വം ഇഹലോകത്ത് അപമാനകരമാണെങ്കില്‍ സ്വര്‍ഗ്ഗത്തിലും അത് അപമാനകരം തന്നെ. സ്വര്‍ഗ്ഗീയ വനിതകളെ ഖുര്‍ ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത് “ദൃഷ്ടികള്‍ താഴ്ത്തുന്നവര്‍” എന്നാണ്. ഭര്‍ത്താവല്ലാത്തവരുടെ നേരെ ദൃഷ്ടി അയക്കുന്നതില്‍നിന്നും സ്വമേധയാ വിട്ടു നില്ക്കുന്നവരാണവര് .ഭര്‍ത്താക്കന്മാരില്‍നിന്നു തന്നെ പൂര്‍ണ്ണ സംതൃപ്തി അവര്‍ക്കു ലഭിക്കും. പിന്നെന്താണവര്‍ക്ക് മറ്റൊരു ഭര്‍ത്താവിന്റെ ആവശ്യം? പാശ്ചാത്യ ലോകത്തെ പരിഷ്കൃത വനിതകളെപ്പോലെ അഴിഞ്ഞാടി നടക്കുന്നവരല്ല സ്വര്‍ഗ്ഗീയ വനിതകള്‍ എന്നോര്‍ക്കുക.”[മരണശേഷം എന്തു സംഭവിക്കുന്നു? - അഹമ്മദ് ഫൈസി. പേ.220]<br /><br />അപ്പൊ സ്വര്‍ഗ്ഗത്തിലും ഒരു ആണിന് ഒരു ഹൂറിയില്‍നിന്നും പൂര്‍ണ്ണ സംതൃപ്തി ലഭിക്കില്ല. ഒരുപാടെണ്ണത്തിനെയും കൊണ്ട് കുത്തഴിഞ്ഞു നരങ്ങിയാലേ പൂര്‍ണ്ണ സംതൃപ്തി കിട്ടൂ! പെണ്ണിന് ഒരു പുയ്യാപ്ലേന്റെ 74 ല്‍ ഒരു കഷണം മാത്രം മതി പൂര്‍ണ സംതൃപ്തി കിട്ടും ഏത്?!!!<br /><br />ആറാം നൂറ്റാണ്ടില്‍ മുഹമ്മദിനോടൊപ്പം അറേബ്യാ മരുഭൂമിയില്‍ ജീവിച്ചിരുന്ന പ്രാകൃതരും മൃഗതുല്യരുമായിരുന്ന നാടോടി അറബികള്‍ക്ക് അത്യാവശ്യം വേണ്ട വിഭവങ്ങളൊക്കെ അല്ലാഹുവിന്റെ ഈ സ്വര്‍ഗ്ഗത്തിലുണ്ടെന്നതു ശരി . ദിവസത്തില്‍ ഒരു നേരം പോലും വയറു നിറയെ ആഹാരം കിട്ടാതെ അലഞ്ഞു നടന്നിരുന്നവര്‍ക്ക് നിത്യവും രാവിലെയും വൈകുന്നേരവും [രണ്ടു നേരം] ഭക്ഷണം കിട്ടുന്ന സ്വര്‍ഗ്ഗം അത്യാകര്‍ഷകമായ ഒരു ഇടം തന്നെ. ഒരു മരുപ്പച്ച കാണാന്‍ അനേകം നാഴിക കൊടും വെയിലത്തു നടന്നു നീങ്ങേണ്ടിയിരുന്ന അറബിക്ക് 100 കൊല്ലം നടന്നാലും തീരാത്ത തണലുള്ള മരം മനം കുളിര്‍പ്പിക്കുന്ന പ്രതീക്ഷയാണ്. ഒരു തോല്‍പ്പാത്രം വെള്ളം കൊള്ളയടിക്കാന്‍ യുദ്ധം ചെയ്തിരുന്ന ആ മരുനിവാസികള്‍ക്ക് കുളിരരുവികളും പാല്‍പ്പുഴയും തേനരുവിയും മദ്യമൊഴുകുന്ന പുഴയുമൊക്കെ ഉള്ള ഒരു തോട്ടം ,അവരുടെ സ്വപ്ന സാഫല്യത്തിന്റെ അങ്ങേ അറ്റമാണെന്നതില്‍ സംശയമില്ല. മുള്ളു നിറഞ്ഞ ഈത്തപ്പന യില്‍ വലിഞ്ഞു കേറി കഷ്ടപ്പെട്ട് അതു പറിച്ചെടുത്ത് ഭക്ഷിച്ചിരുന്ന അറബികളോട് ഇരുന്നും കിടന്നും കൈ നീട്ടിയാല്‍ കയ്യിലേക്കു ചാഞ്ഞു വരുന്ന പഴങ്ങളെക്കുറിച്ചു പറഞ്ഞാല്‍ അവര്‍ക്കതു കൌതുകകരമായ ഒരനുഭവമാകും തീര്‍ച്ച. വാറ്റു ചാരായമുണ്ടാക്കി കുടിച്ചു ശീലിച്ചവര്‍ക്ക് ചങ്കില് കുത്താത്ത തലവേദനയില്ലാത്ത ശുദ്ധമായ വീഞ്ഞ് ഒരു പ്രതീക്ഷ തന്നെ. <br />മുല തുറിച്ചുന്തി നില്ക്കുന്ന വെളുത്ത സുന്ദരികളും പളുങ്കു മണികള്‍ പോലുള്ള ബാലകന്മാരുമൊക്കെ അറബി ജീവിതത്തിലെ പ്രധാനവിഭവങ്ങളായിരുന്നുവല്ലോ<br />ഊദും കസ്തൂരിയും അവര്‍ക്ക് പരിചിതമായ സുഗന്ധവസ്തുക്കള്‍ . കാടയിറച്ചിയും മീനിന്റെ കരളും അറബികളുടെ ഇഷ്ടഭോജ്യങ്ങള്‍ തന്നെ. <br />അല്ലാഹുവിന്റെ ഈ സ്വര്‍ഗ്ഗം അക്കാലത്തെ കാട്ടറബികളെ മാത്രം ഉദ്ദേശിച്ചു സംവിധാനം ചെയ്യപ്പെട്ടതാണെങ്കില്‍ സാമാന്യം തരക്കേടില്ലാത്ത ഒരു സ്ഥലം തന്നെ! എന്നാല്‍ പ്രപഞ്ചമുണ്ടാക്കും മുമ്പേ സര്‍വ്വപ്രപഞ്ച നാഥനായ ദൈവം ലോകമാകമാനമുള്ള സര്‍വ്വകാലമനുഷ്യര്‍ക്കുമായി ഒരുക്കി വെച്ച കാര്യമാണീ പറയുന്നതെങ്കില്‍ ഇത്രയും ദരിദ്രമായ -വരണ്ട-ഒരിടം വേറെ യില്ല എന്നു പറയേണ്ടി വരും. മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായി ഒരു ദൈവം കാണുന്നത് ഇങ്ങനെയൊരു നാലാം കിട വ്യഭിചാരശാലയിളേക്കുള്ള സീസണ് ടിക്കറ്റ് കരസ്ഥമാക്കുക എന്നതാണെങ്കില്‍ ഈ ദൈവത്തെ കുറിച്ചും അദ്ദേഹത്തിന്റെ പൊതു നിലവാരത്തെക്കുറിച്ചും നമുക്ക് സഹതപിക്കേണ്ടി വരും.<br />റഷ്യയിലും ഫിന്‍ലന്റിലുമൊക്കെ കൊടും തണുപ്പു സഹിച്ചു ജീവിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ നരകമായിരിക്കും സ്വര്‍ഗീയാനുഭവമായി തോന്നുക. തീ കായാന്‍ പറ്റിയ സ്ഥലം. വനാന്തരവാസികളായ മനുഷ്യര്‍ക്ക് അല്ലാഹുവിന്റെ ആ ഇമ്മിണി വല്യ മരം ഒട്ടും കൌതുകമുണ്ടാക്കാനിടയില്ല. നദീതീരങ്ങളില്‍ വര്‍ഷം തോറും വെള്ളപ്പൊക്കദുരിതം അനുഭവിച്ചു കഴിയുന്നവരോട് അരുവിയുടെ പോരിശ പറഞ്ഞാല്‍ അവര്‍ക്കത് ഒട്ടും ആകര്‍ഷകമായിരിക്കുകയില്ല. <br />നമ്മുടെ ചന്ദനത്തൈലത്തിനു മുമ്പില്‍ അല്ലാഹുവിന്റെ ഊദും അത്തറും ഒന്നുമല്ല. നല്ല മുല്ലപ്പൂവിന്റെ മണം അല്ലാഹുവിന്റെ കസ്തൂരിയെക്കാള്‍ എത്ര ഭേദം. <br />ശാരീരികവും മൃഗീയവുമായ ഭോഗങ്ങള്‍ക്കുപരി മനുഷ്യന്റെ ജീവിതാസ്വാദനത്തിനു തന്നെ സര്‍ഗ്ഗാത്മകവും കലാപരവും ആത്മീയവുമായ എന്തെന്തു മാനങ്ങള്‍ ഉണ്ട്. അതൊന്നും ഈ വരണ്ട സ്വര്‍ഗ്ഗത്തില്‍ ഇല്ല. സംഗീതം, നൃത്തം , വൈവിധ്യമാര്‍ന്ന കലാവിഷ്കാരങ്ങള്‍ , വിനോദങ്ങള്‍ , കളികള്‍ ..അങ്ങനെ എന്തെല്ലാമുണ്ട്. ഇതൊന്നും ഈ ദൈവത്തിന്റെ സൌന്ദര്യശാസ്ത്രത്തില്‍ ഇല്ലാതെ പോയതെന്തേ? <br /><br />ആത്മാവിന്റെ പൂര്‍ണതയും മോക്ഷവുമൊക്കെ ജീവിത ലക്ഷ്യമായി അവതരിപ്പിക്കുന്ന എത്രയെത്ര ആത്മീയദര്‍ശനങ്ങള്‍ ലോകത്തുണ്ട്. അതിന്റെയൊക്കെ നാലയലത്തു പോലും എത്തി നോക്കാന്‍ ഈ പരമദരിദ്രമായ ജീവിതദര്‍ശനത്തിനു യോഗ്യതയുണ്ടോ? മുഹമ്മദ് ഒരു സമര്‍ത്ഥനായ യോദ്ധാവും കഴിവുറ്റ ഒരു സംഘാടകനുമൊക്കെയായിരുന്നു. പക്ഷെ ഒരു തത്വചിന്തകന്‍ -ദാര്ശനികന് - എന്ന നിലയില്‍ അദ്ദേഹം വെറുമൊരു വട്ടപ്പൂജ്യമാണെന്ന കാര്യം സാക്ഷ്യപ്പെടുത്താന്‍ ഈ സ്വര്‍ഗ്ഗവിവരണം തന്നെ ധാരാളം മതി. അദ്ദേഹത്തിന്റെ ദൈവവും മരുഭൂമിയിലെ കൊടും വറുതി ബാധിച്ച ഒരു പരമദരിദ്രനായതും സ്വാഭാവികം മാത്രം!ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com24tag:blogger.com,1999:blog-8292998871248076940.post-10875943350559864712009-07-31T06:15:00.000-07:002009-07-31T18:03:29.201-07:00അല്‍ അഹ്സാബ് അധ്യായത്തിന്റെ പൂര്‍ണമായ വിശകലനംകുര് ആന്‍ വെളിപാടുകളുടെ ഉറവിടം മുഹമ്മദിന്റെ മനസ്സു മാത്രമായിരുന്നു എന്നതിന് വേണ്ടുവോളം ദൃഷ്ടാന്തങ്ങള്‍ അല്‍ അഹ്സാബ് എന്ന ഈ അധ്യായത്തിലുണ്ട്. അധ്യായത്തിന്റെ പൂര്‍ണമായ വിശകലനം ഇനി വായിക്കുക:-<br /><br /><span style="font-weight:bold;">അല്‍ അഹ്സാബ് [സംഘടിത കക്ഷികള്‍]<br /><br />1 . നബിയേ, നീ അല്ലാഹുവെ സൂക്ഷിക്കുക. സത്യനിഷേധികളെയും കപടവിശ്വാസികളെയും അനുസരിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.<br /><br /> 2. നിനക്ക് നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുവന്നവനാകുന്നു. <br /><br />3. അല്ലാഹുവെ നീ ഭരമേല്പിക്കുകയും ചെയ്യുക. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.</span><br /><br /><br />ഈ വാക്യം അവതരിച്ച സന്ദര്‍ഭം, വാഖിദി ഇങ്ങനെ വിവരിക്കുന്നു:-<br />This verse was revealed about Abu Sufyan, ‘Ikrimah ibn Abi Jahl and Abu’l-A‘war al-Sulami [‘Amr ibn Sufyan]. After the fighting at Uhud, they travelled to Medina and stayed as guests at ‘Abd Allah ibn Ubayy’s. The Prophet, Allah bless him and give him peace, had allowed them to come to speak with him with his assurance of protection. They went to see the Prophet, Allah bless him and give him peace, accompanied by ‘Abd Allah ibn Sa‘d ibn Abi Sarh and Tu‘mah ibn Ubayriq. They said to the Prophet, Allah bless him and give him peace, who had ‘Umar ibn al-Khattab with him: “Reject the mention of our idols al-Lat, al-‘Uzza and Manat and say that they have benefit and the power of intercession for those who worship them, and we will leave you alone with your Lord!” Their words hurt the Prophet, Allah bless him and give him peace. ‘Umar ibn al-Khattab, may Allah be well pleased with him, said: “Let me kill them, O Messenger of Allah!” The Prophet said: “I have given them my assurance of protection”, upon which ‘Umar said to them: “Leave with Allah’s curse and wrath upon you”. The Messenger of Allah, Allah bless him and give him peace, commanded ‘Umar to drive them out of Medina, and then Allah, glorious and majestic is He, revealed this verse <br /><br /><br />ഖുറൈശികളുടെ ഗോത്ര ദൈവങ്ങളായിരുന്ന ലാത്ത ,മനാത്ത, ഉസ്സ തുടങ്ങിയ ദേവതകളെ അല്ലാഹു എന്ന ആകാശദൈവത്തിന്റെ അടുക്കല്‍ ശുപാര്‍ശ ചെയ്യാന്‍ യോഗ്യതയുള്ള ഉപ ദൈവങ്ങളായി മുഹമ്മദ് അംഗീകരിക്കുന്ന പക്ഷം തങ്ങളും ഇസ്ലാം സ്വീകരിച്ച് മുഹമ്മദിന്റെ നേതൃത്വം അംഗീകരിക്കാം എന്ന ഒരു ഒത്തു തീര്‍പ്പു വ്യവസ്ഥ മക്കയിലായിരുന്നപ്പോള് തന്നെ അവര്‍ (ഖുറൈശികള്‍) മുന്നോട്ടു വെച്ചിരുന്നു. ഒരു സന്ദര്‍ഭത്തില്‍ മുഹമ്മദ് ആ നിര്‍ദ്ദേശം സ്വീകരിക്കുകയും അപ്രകാരം ലാത്ത മനാത്ത ദൈവങ്ങളെ അംഗീകരിച്ചുകൊണ്ട് വെളിപാടിറക്കുകയും ചെയ്തു. അത് വലിയ ആശയക്കുഴപ്പങ്ങള്‍ക്കു കാരണമായതോടെ പിന് വലിക്കുകയാണുണ്ടായത്. അതു പിശാച് മുഹമ്മദിന്റെ മനസ്സില്‍ തോന്നിച്ചതാണെന്നു പിന്നീട് വിശദീകരണവും വന്നു. പിശാചിന് അങ്ങനെ പ്രവാചകന്മാരെ പറ്റിക്കുന്ന പണി പണ്ടേ പതിവുള്ളതാണെന്ന് അല്ലാഹു തന്നെ വെളിപാടിലൂടെ അറിയിക്കുകയായിരുന്നു. ഈ സംഭവം വിശദമായി മുമ്പൊരിക്കല്‍ നാം ചര്‍ച്ച ചെയ്തിട്ടുണ്ട്.<br /> <br /><br />ഉഹ്ദ് യുദ്ധത്തില്‍ മുഹമ്മദിനും കൂട്ടാളികള്‍ക്കും അതി ദയനീയമായ പരാജയം സംഭവിച്ചതിനെ തുടര്‍ന്നു മക്കാക്കാരില്‍ ചിലര്‍ വീണ്ടും ഇങ്ങനെയൊരു നിര്‍ദ്ദേശവുമായി മുഹമ്മദിനെ സമീപിച്ചു വെന്നും ആ സന്ദര്‍ഭത്തിലാണ് മേല്‍ പറഞ്ഞ സൂക്തം അവതരിച്ചതെന്നുമാണിവിടെ വ്യാഖ്യാതാക്കള്‍ പറയുന്നത്. <br /><br /><span style="font-weight:bold;"><br />4. യാതൊരു മനുഷ്യന്നും അവന്റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദങ്ങളുണ്ടാക്കിയിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന് നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങളിലേക്ക് ചേര്‍ത്തുവിളിക്കപ്പെടുന്ന നിങ്ങളുടെ ദത്തുപുത്രന്മാരെ അവന് നിങ്ങളുടെ പുത്രന്മാരാക്കിയിട്ടുമില്ല. അതൊക്കെ നിങ്ങളുടെ വായ്കൊണ്ടു നിങ്ങള്‍ പറയുന്ന വാക്ക് മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവന് നേര്‍വഴി കാണിച്ചുതരികയും ചെയ്യുന്നു.<br /><br />5. നിങ്ങള്‍ അവരെ ( ദത്തുപുത്രന്മാരെ ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത് ( കുറ്റകരമാകുന്നു. ) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.</span><br /><br /><br />ഈ സൂക്തങ്ങളുടെ അവതരണ സന്ദര്‍ഭം ഇതാ:-<br />Allah hath not assigned unto any man two hearts within his body…) [33:4]. This verse was revealed about Jamil ibn Ma'mar al-Fihri who was a sensible man who memorised whatever he heard. The Quraysh said: “He could not have memorised all these things unless he had two hearts”. Labib used to say: “I have two hearts and my perception by means of either one of them is better than the perception of Muhammad”. When the Battle of Badr took place and the idolaters were defeated, Abu Sufyan met Jamil ibn Ma'mar, who had accompanied the idolaters. Jamil was wearing one shoe and holding the other shoe in his hand. Abu Sufyan asked him: “What is the state of people?” He said: “They were defeated”. Abu Sufyan asked him again: “But why are you wearing one shoe and holding the other in your hand?” Jamil said: “I thought I was wearing both shoes”. On that day, people knew that he would not have forgotten his shoe in his hand if he really had two hearts. (hath He made those whom ye claim (to be your sons) your sons) [33:4]. This verse was revealed about Zayd ibn Harithah. He was a slave of the Messenger of Allah, Allah bless him and give him peace, but he freed him and adopted him before he was sent as a Prophet. When the Prophet, Allah bless him and give him peace, married Zaynab bint Jahsh, who was the divorcee of Zayd ibn Harithah, the Jews and hypocrites said: “Muhammad has married the wife of his son while forbidding people from doing the same!” And so Allah, exalted is He, revealed this verse. Sa'id ibn Muhammad ibn Ahmad ibn Nu'aym al-Ishkabi informed us> al-Hasan ibn Ahmad ibn Muhammad ibn 'Ali ibn Makhlid> Muhammad ibn Ishaq al-Thaqafi> Qutaybah ibn Sa'id> Ya'qub ibn 'Abd al-Rahman> Musa ibn 'Uqbah> Salim> 'Abd Allah ibn 'Umar who used to say: “We did not use to call Zayd ibn Harithah with any other name except Zayd ibn Muhammad until the Qur'an revealed (Proclaim their real parentage. That will be more equitable in the sight of Allah) [33:5]”. This was narrated by Bukhari> Mu'alla ibn Asad> 'Abd al-'Aziz ibn al-Mukhtar> Musa ibn 'Uqbah. <br /><br /><br />ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും കൂടുതലുള്ള ചിലര്‍ തങ്ങള്‍ക്കു രണ്ടു ഹൃദയങ്ങളുള്ളതുകൊണ്ടാണീ കഴിവെന്നും മറ്റും അവകാശപ്പെട്ടിരുന്നു. ആളുകള്‍ അങ്ങനെ വിശ്വസിക്കുകയും ചെയ്തിരുന്നു. മുഹമ്മദിനെ കൊച്ചാക്കാനുള്ള ശ്രമവും അത്തരക്കാരായ ചിലരില്‍നിന്നുണ്ടായി. ഇതു മനസ്സിലാക്കിയ ‘അല്ലാഹു’ കാര്യത്തില്‍ ഇടപെട്ടുകൊണ്ട് സത്യാവസ്ഥ വെളിപ്പെടുത്തുകയാണിവിടെ. ഹൃദയമാണു ബുദ്ധിയുടെയും ഓര്‍മ്മയുടെയും മറ്റും കേന്ദ്രമെന്ന ധാരണയായിരുന്നു അക്കാലത്തു പൊതുവില്‍ നിലനിന്നിരുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കുറിച്ചൊന്നും ആര്‍ക്കും അന്നറിവുണ്ടായിരുന്നില്ല. മനുഷ്യര്ക്കില്ലാത്ത അറിവ് അവരുടെ ദൈവങ്ങള്‍ക്കും ഇല്ലായിരുന്നു എന്നതു സ്വാഭാവികം. അല്ലെങ്കില്‍ ഹൃദയങ്ങളുടെ എണ്ണവും ബുദ്ധിയും തമ്മില്‍ ബന്ധമില്ലെന്നും തലച്ചോറിന്റെ അളവും വികാസവുമാണു ബുദ്ധിക്കടിസ്ഥാനമെന്നും അല്ലാഹു വെളിപാടിലൂടെ അറിയിക്കുമായിരുന്നല്ലോ!<br />ദത്തു പുത്രന്റെ കഥ തുടര്‍ന്നുള്ള സൂക്തത്തില്‍ വരുന്നുണ്ട്. അവിടെ വിശദീകരിക്കാം. <br /><br /><span style="font-weight:bold;"><br />6.പ്രവാചകന് സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്റെ ഭാര്യമാര്‍ അവരുടെ മാതാക്കളുമാകുന്നു. രക്തബന്ധമുള്ളവര്‍ അന്യോന്യം അല്ലാഹുവിന്റെ നിയമത്തില്‍ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതല്‍ അടുപ്പമുള്ളവരാകുന്നു. നിങ്ങള്‍ നിങ്ങളുടെ മിത്രങ്ങള്‍ക്ക് വല്ല ഉപകാരവും ചെയ്യുന്നുവെങ്കില്‍ അത് ഇതില്‍ നിന്ന് ഒഴിവാകുന്നു. അത് വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതാകുന്നു.</span><br /><br /><br />ഇസ്ലാം ഒരു ‘മുഹമ്മദന്‍ കള്‍ട്ടാ’യി രൂപപ്പെട്ടത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുന്ന ഒരു സൂക്തമാണിത്. മക്കയില്‍ അല്ലാഹുവിന്റെ മഹത്വമായിരുന്നു വിഷയം. പക്ഷെ മദീനയില്‍ മുഹമ്മദ് അധികാരവും രാജപദവിയുമുള്ള പ്രവാചകനായതോടെ ദൈവം ഒരു പാടു ചെറുതാവുകയും നബി ദൈവത്തെക്കാള്‍ വലുതാവുകയും ചെയ്തു. യുദ്ധവേളകളില്‍ അനുയായികള്‍ സ്വന്തം ദേഹത്തെക്കാള്‍ നേതാവിന്റെ ദേഹത്തിനു പ്രാധാന്യം നല്‍കണം എന്നാണിവിടെ അതേ നേതാവിന്റെ നാക്കു വാടകയ്ക്കെടുത്തുകൊണ്ട് “ദൈവം” പറയുന്നത്. ഇതിന്റെ പ്രതിഫലനം ഇക്കാലത്തും മുസ്ലിംങ്ങള്‍ക്കിടയില്‍ പ്രകടമായിക്കാണാം. അല്ലാഹു അവര്‍ക്കു നിസ്സാരനായ ഒരു ദൈവം മാത്രമാണ്. അല്ലാഹുവിനെ വിമര്‍ശിച്ചാലും അവര്‍ പരിധി വിട്ടു പ്രകോപിതരാകാറില്ല. എന്നാല്‍ നബിയെപ്പറ്റി എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ ചാവേറുകളുടെ സ്വഭാവം പൂണ്ട് അക്രമാസക്തരാകും. അതീവ തന്ത്രശാലിയായിരുന്നു പ്രവാചകന് .എത്ര സമര്‍ത്ഥമായാണ് അദ്ദേഹം തന്റെ വ്യക്തി താല്‍പ്പര്യങ്ങളെ ദൈവിക പരിവേഷം നല്കി സംരക്ഷിച്ചതെന്ന് ഈവാക്യവും ഇതേ അധ്യായത്തിലെ ഇതര വാക്യങ്ങളും ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചാല്‍ വ്യക്തമാകും. <br /><br /><br />ഈ ഖുര്‍ ആന്‍ സൂക്തത്തിനനുബന്ധമായി വന്ന ഏതാനും ഹദീസുകള്‍ കൂടി കാണുക: <br /><br /><br />നബി പറയുന്നു: “എന്റെ ദേഹം യാതൊരുവന്റെ കൈവശമാണോ അവന് തന്നെ സത്യം! നിങ്ങളില്‍ ഒരാള്‍ക്കു അവന്റെ ദേഹത്തെക്കാളും അവന്റെ സ്വത്തിനെക്കാളും ,സന്താനത്തെക്കാളും ,എല്ലാ മനുഷ്യരെക്കാളും കൂടുതല്‍ ഇഷ്ടപ്പെട്ടവന് ഞാന്‍ ആയിത്തീരുന്നതുവരെ അവന് സത്യവിശ്വാസിയായിത്തീരുന്നതല്ല.”<br /><br />ഉമര്‍ ഒരിക്കല്‍ തിരുമേനിയോടു പറഞ്ഞു: “എന്റെ ദേഹം ഒഴിച്ചു മറ്റെല്ലാവരെക്കാളും എനിക്കിഷ്ടപ്പെട്ടവന്‍ താങ്കളാകുന്നു. “ തിരുമേനി പറഞ്ഞു. ‘ഇല്ല ഉമറേ ; തനിക്കു തന്നെക്കാളും ഇഷ്ടപ്പെട്ടവന് ഞാനായിരിക്കാതെ പറ്റില്ല.” അദ്ദേഹത്തിനു കാര്യത്തിന്റെ ഗൌരവം മനസ്സിലായി. അദ്ദേഹം പറഞ്ഞു: “ ദൈവദൂതരേ , അല്ലാഹുവാണ നിശ്ചയമായും താങ്കള്‍ എല്ലാവരെക്കാളും എനിക്കിഷ്ടപ്പെട്ടവനാകുന്നു; എന്റെ സ്വന്തം ദേഹത്തെക്കാള്‍ പോലും !” നബി പറഞ്ഞു: “ഇപ്പോള്‍ ശരിയാണ് ഉമറേ!” <br /><br />നബി ഇപ്രകാരം പ്രസ്താവിച്ചതായി അബൂ ഹുറൈറ പറയുന്നു: “ഏതൊരു സത്യവിശ്വാസിയും തന്നെ, ഇഹത്തിലും പരത്തിലും , ഞാനവനോട് ഏറ്റവും ബന്ധപ്പെട്ടവനായി അല്ലാതില്ല; വേണമെങ്കില്‍ തെളിവായി ഈ വചനം [33:6]ഓതിക്കൊള്ളുക” <br /><br />[ബുഖാരി, മുസ്ലിം തുടങ്ങിയ ആധികാരിക ഹദീസ് ഗ്രന്ഥങ്ങളിലെല്ലാം ഈ ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്.]<br /><br />പ്രവാചകന്റെ ഭാര്യമാരെല്ലാം സത്യവിശ്വാസികളുടെ മാതാക്കളാണെന്നുള്ള വാദം കൊണ്ടു വന്നതിന്റെ പശ്ചാത്തലം പിന്നീടു വരുന്നുണ്ട്. നബിയുടെ മരണശേഷം ആയിഷയെ താന്‍ കല്യാണം കഴിക്കും എന്ന് ഒരു ചെറുപ്പക്കാരന് പറഞ്ഞതായി നബി കേട്ടറിഞ്ഞു. അതോടെയാണ് തന്റെ ഭാര്യമാരെല്ലാം നിങ്ങളുടെ മാതാക്കളാണ് എന്ന വെളിപാടുണ്ടായത്. ഭാര്യമാരൊക്കെ സത്യവിശ്വാസികളുടെ മാതാക്കളാണെങ്കില്‍, പ്രവാചകന് സത്യവിശ്വാസികളുടെ പിതാവും ആകണ്ടേ? അതുണ്ടായില്ല.! പിന്നെ ‘മക്കളെ’ കല്യാണം കഴിക്കാന്‍ പറ്റില്ലല്ലോ! <br /><br /><span style="font-weight:bold;"><br />7.പ്രവാചകന്മാരില് നിന്ന് തങ്ങളുടെ കരാര്‍ നാം വാങ്ങിയ സന്ദര്‍ഭം ( ശ്രദ്ധേയമാണ്. ) നിന്റെ പക്കല്‍ നിന്നും നൂഹ്, ഇബ്രാഹീം, മൂസാ, മര്‍യമിന്റെ മകന് ഈസാ എന്നിവരില്‍ നിന്നും ( നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം. ) ഗൌരവമുള്ള ഒരു കരാറാണ് അവരില്‍ നിന്നെല്ലാം നാം വാങ്ങിയത്. <br /><br />8.അവന് സത്യവാന്മാരോട് അവരുടെ സത്യസന്ധതയെപ്പറ്റി ചോദിക്കുവാന്‍ വേണ്ടിയത്രെ അത്. സത്യനിഷേധികള്‍ക്ക് അവന് വേദനയേറിയ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.</span> <br /><br /><br />മറ്റു പ്രവാചകന്മാരൊക്കെ കാലഹരണപ്പെട്ടവരാണെന്നും അവര്‍ക്കൊന്നും തന്റെയത്ര വിശുദ്ധിയും ശ്രേഷ്ഠതയും ഇല്ലെന്നും സ്ഥാപിക്കാന്‍ മുഹമ്മദ് ശ്രമിച്ചിരുന്നു. ഈ സൂക്തത്തില്‍ മറ്റു പ്രവാചകന്മാരുമായി അല്ലാഹു ഉണ്ടാക്കിയ കരാറിനെക്കുറിച്ചു പറയുന്നു. ഓരോ പ്രവാചകനും അവരുടെ വേദഗ്രന്ഥവും നിശ്ചിത കാലാവധി കഴിഞ്ഞാല്‍ അപ്രസക്തമാകും എന്ന് ദൈവം നേരത്തെ തന്നെ അവരുമായി കരാറുറപ്പിച്ചിരുന്നുവെന്നും ആ കരാറിനെയാണിവിടെ സൂചിപ്പിക്കുന്നതെന്നുമാണു വ്യാഖ്യാതാക്കള്‍ പറയുന്നത്. <br />മറ്റു നബിമാരെ പറയുന്ന കൂട്ടത്തില്‍ “നിന്നില്‍ നിന്നും” എന്ന് ആദ്യം പറഞ്ഞതു തന്നെ മുഹമ്മദിനു മറ്റു നബിമാരെക്കാള്‍ പ്രാധാന്യമുള്ളതുകൊണ്ടാണെന്നാണു വ്യാഖ്യാനം. താനാണു നബിമാരില്‍ ശ്രേഷ്ഠന് എന്നു സ്താപിക്കാന് മുഹമ്മദ് നിരവധി കഥകള്‍ മെനഞ്ഞുണ്ടാക്കിയതായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം.<br /><br />ഏതാനും സാമ്പിളുകള്‍ ഇതാ: <br /><br />“അബൂ സഇദുല്‍ ഖുദ് രി പറയുന്നു: നബി പറഞ്ഞു :“അന്ത്യനാളില്‍ ആദം സന്തതികളുടെ നേതാവ് ഞാനായിരിക്കും. ഞാനതില്‍ അഹങ്കരിക്കുന്നില്ല. എന്റെ കയ്യില്‍ സ്തുതിയുടെ പതാകയുണ്ടായിരിക്കും. അന്ന് എല്ലാ നബിമാരും എന്റെ കൊടിക്കീഴിലായിരിക്കും. ഭൂമിയില്‍ നിന്നും ഏറ്റവും ആദ്യം പുറത്തു വരുന്നതും ഞാനായിരിക്കും..”(തുര്‍മുദി)<br /><br />“അന്ത്യനാളില്‍ ഞാന്‍ നബിമാരുടെ മുമ്പില്‍ ആയിരിക്കും. അവരുടെ വക്താവും ശുപാര്‍ശകനും ഞാനായിരിക്കും. തെല്ലും അഹങ്കാരമില്ലാതെയാണു ഞാനിതു പറയുന്നത്.” (തുര്‍മുദി)<br /><br />അബൂ ഹുറൈറ പറയുന്നു: ഒരു സല്‍ക്കാരത്തില്‍ ഞങ്ങള്‍ തിരുമേനിയുടെ കൂടെ പങ്കെടുത്തിരുന്നു. ഒരു ആടിന്റെ കൈക്കുറക് നബിയുടെ മുമ്പില്‍ കൊണ്ടു വെച്ചു. അത് നബിക്ക് വളരെ ഇഷ്ട്പ്പെട്ട വിഭവമായിരുന്നു. നബി തന്റെ തിരു കരം കൊണ്ട് അതെടുത്തു തിന്നുകൊണ്ടു പറഞ്ഞു: “അന്ത്യനാളില്‍ ഞാന്‍ സര്‍വ്വ മനുഷ്യര്‍ക്കും നേതാവായിരിക്കും. അതു പ്രകടമാക്കുന്നതിന്റെ രൂപം നിങ്ങള്‍ക്കറിയാമോ?..ലോകാരംഭം മുതല്‍ അവസാനം വരെയുള്ള സര്‍വ്വ മനുഷ്യരെയും അല്ലാഹു ഒരു മൈതാനത്തില്‍ ഒരുമിച്ചു കൂട്ടും. നോക്കുന്നവര്‍ക്ക് എല്ലാവരെയും കാണാന്‍ കഴിയും . വിളിക്കുന്നവര്‍ക്ക് എല്ലാവരെയും കേള്‍പ്പിക്കാനും കഴിയും. സൂര്യന് വളരെ അടുത്തായിരിക്കും. വളരെ അസഹനീയമായിരിക്കും അവസ്ഥ. ഈ ഘട്ടത്തില്‍ ആളുകള്‍ അന്യോന്യം പറയും. “എന്തൊരു ദുരിതമാണിത്! അല്ലാഹുവിന്റെ അടുക്കല്‍ ചെന്നു ശുപാര്‍ശ ചെയ്യാന്‍ കഴിയുന്ന ഏതെങ്കിലും ഒരു പുണ്യപുരുഷനെ നമുക്കു സമീപിക്കാം .”ചിലര്‍ പറയും നമ്മുടെ പിതാവായ ആദമിനെ സമീപിക്കാം. അങ്ങനെ അവര്‍ ആദം നബിയുടെ അടുക്കല്‍ ചെന്നു പറയും . “ ഓ ആദം! നിങ്ങള്‍ മനുഷ്യവംശത്തിന്റെ പിതാവാണ്. അല്ലാഹു സ്വന്തം കരം കൊണ്ട് അങ്ങയെ സൃഷ്ടിച്ചു. എന്നിട്ട് തന്റെ ആത്മാവിനെ അങ്ങയുടെ ഉള്ളില്‍ നിക്ഷേപിച്ചു. അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് മലക്കുകള്‍ അങ്ങയെ നമിച്ചു. അങ്ങയെ അല്ലാഹു സ്വര്‍ഗ്ഗത്തില്‍ അധിവസിപ്പിക്കുകയും ചെയ്തു. അങ്ങ് ഞങ്ങള്‍ക്കു വേണ്ടി അല്ലാഹുവിന്റെ അടുക്കല്‍ ചെന്നു ശുപാര്‍ശ ചെയ്യില്ലേ? ഞങ്ങളുടെ ഈ ദുരിതം അങ്ങു കാണുന്നില്ലേ?”<br />ഇതിനു മറുപടിയായി ആദം അവരോടു പറയും “വിശ്വസിക്കുക, ഇന്ന് എന്റെ നാഥന് വലിയ കോപത്തിലാണ്. ഇതിനു മുമ്പൊരിക്കലും ഇത്ര കോപം ഉണ്ടായിട്ടില്ല. ഇനിയൊരിക്കലും ഉണ്ടാവുകയുമില്ല. എന്റെ നാഥന് ഒരു മരത്തിനടുത്തു പോകുന്നതില്‍നിന്നും എന്നെ വിലക്കിയിരുന്നു. ഞാനാ വിലക്കു ലംഘിച്ചു. എനിക്ക് എന്റേതായ പ്രശ്നങ്ങളുണ്ട്. നഫ്സീ...നഫ്സീ..നഫ്സീ..അതുകൊണ്ട് നിങ്ങള്‍ മറ്റാരുടെയെങ്കിലും അടുത്ത് പോയി നോക്കൂ.”<br />പിന്നീടവര്‍ നൂഹ് നബിയുടെ അടുത്തു പോകും....അദ്ദേഹം പറയും “ഇന്ന് എന്റെ നാഥന് വലിയ കോപത്തിലാണ്. ..ഞാന്‍ എന്റെ ജനതക്കെതിരായി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ എന്നെ ശിക്ഷിക്കുമോ എന്നാണെന്റെ പേടി. നഫ്സീ...നഫ്സീ..നഫ്സീ. നിങ്ങള്‍ മറ്റു വല്ലവരെയും സമീപിക്കുക...”<br />പിന്നീടവര്‍ ഇബ്രാഹിം നബിയെ സമീപിക്കും... അദ്ദേഹം പറയും.. എന്റെ നാഥന് ഇന്നു വലിയ കോപത്തിലാണ്. ഞാന്‍ മൂന്നു കളവു പറഞ്ഞിട്ടുണ്ട്. അതിന്റെ പേരില്‍ എനിക്കു ശിക്ഷയുണ്ടാകുമോ എന്ന പേടിയിലാണു ഞാന്‍. നഫ്സീ...നഫ്സീ..നഫ്സീ. നിങ്ങള്‍ മറ്റു വല്ലവരെയും സമീപിക്കൂ...”<br />പിന്നീടവര്‍ മൂസാനബിയുടെ അടുത്തു ചെല്ലും ... അദ്ദേഹം പറയും “ഞാന്‍ ഒരാളെ കൊല ചെയ്തു പോയിട്ടുണ്ട്. അതിനുള്ള ശിക്ഷ കിട്ടുമോ എന്നതാണെന്റെ പേടി...നഫ്സീ...നഫ്സീ..നഫ്സീ. നിങ്ങള്‍ മറ്റാരെയെങ്കിലും സമീപിക്കൂ..”<br />തുടര്‍ന്നവര്‍ ഇസാനബിയെ സമീപിക്കും. “എന്റെ നാഥന് മുമ്പൊരിക്കലുമില്ലാത്ത വിധം കോപത്തിലാണ്. നഫ്സീ...നഫ്സീ..നഫ്സീ. ...”<br />പിന്നീടവര്‍ എന്റെ അടുത്തു വന്ന് ഇങ്ങനെ ബോധിപ്പിക്കും. “ഓ മുഹമ്മദ് അങ്ങ് അല്ലാഹുവിന്റെ അന്ത്യദൂതരാണ്. അങ്ങേക്ക് അല്ലാഹു എല്ലാ അനുഗ്രഹങ്ങളും നല്കിയിരിക്കുന്നു. അതുകൊണ്ട് അല്ലാഹുവിന്റെ സന്നിധിയില്‍ ചെന്ന് ഞങ്ങള്‍ക്കു വേണ്ടി ശുപാര്‍ശ ചെയ്താലും. ..” <br />അങ്ങനെ ഞാന്‍ അവിടെ നിന്നു പുറപ്പെടും . അര്ശിന്റെ താഴെ ചെന്ന് പ്രപഞ്ചനാഥനു സുജൂദ് ചെയ്യും. അപ്പോള്‍ അല്ലാഹു എന്നെ സ്തുതിക്കുകയും പ്രശംസിക്കുകയും ചെയ്യും. മുമ്പ് ആരുടെയും നേരെ ചൊരിയാത്തത്ര ഹൃദ്യവും മധുരവുമായ പ്രശംസയായിരിക്കും എന്റെ നേരെ അല്ലാഹു ചൊരിയുക. അല്ലാഹു പറയും: “ ഓ മുഹമ്മദ്! ശിരസ്സുയര്‍ത്തുക. എന്നിട്ട് ആവശ്യപ്പെടുക. താങ്കളുടെ ആവശ്യം നിറവേറ്റപ്പെടുന്നതാണ്. ശുപാര്‍ശ ചെയ്യുക. അത് അംഗീകരിക്കപ്പെടുന്നതാണ്. ”<br />അങ്ങനെ ഞാന്‍ ശിരസ്സുയര്‍ത്തും. എന്നിട്ട് ദൈവ സന്നിധിയില്‍ ബോധിപ്പിക്കും. എന്റെ നാഥാ എന്റെ സമുദായത്തിന്റെ മേല്‍ നീ കരുണ ചൊരിയേണമേ. അല്ലാഹു നിര്‍ദ്ദേശിക്കും : “ ഓ മുഹമ്മദ്! നിങ്ങളുടെ സമുദായത്തില്‍ പെട്ട വിചാരണ വേണ്ടാത്ത ആളുകളെ മുഴുവന്‍ സ്വര്‍ഗ്ഗത്തിന്റെ വലതു കവാടത്തിലൂടെ പ്രവേശിപ്പിച്ചു കൊള്ളുക...”(ബുഖാരി, മുസ്ലിം, ഉദ്ധരിച്ചുകൊണ്ട് തര്‍ഗീബ് രേഖപ്പെടുത്തിയ ഹദീസാണിത്.)<br /><br /><br />“തീര്‍ച്ചയായും അല്ലാഹുവും മലക്കുകളും നബിയുടെ മേല്‍ സ്വലാത്തു ചൊല്ലുന്നു. നിങ്ങളും അദ്ദേഹത്തിനു സ്വലാത്തും സലാമും ചൊല്ലുവിന്‍” . <br /><br /><br />അലി റിപ്പോര്‍ട്ടു ചെയ്യുന്നു: നബി അരുളി: “യാതൊരുവന്റെ അടുത്തു വെച്ച് എന്നെകുറിച്ചു പരാമര്ശിക്കപ്പെടുമ്പോള് അവന് എന്റെ മേല്‍ സ്വലാത്തു ചൊല്ലുന്നില്ലയോ അവനാണു പിശുക്കന്.”(തുര്‍മുദി)<br /><br />ഇബ്നു മസൂദ് റിപ്പോറ്ട്ട് ചെയ്യുന്നു. നബി പറഞ്ഞു: “ജനങ്ങളില്‍ വെച്ചു ഖിയാമത്തു നാളില്‍ എന്നോട് ഏറ്റവും അടുത്തവന് അവരില്‍ എന്റെ പേരില്‍ കൂടുതല്‍ സ്വലാത്തു ചൊല്ലുന്നവനാണ്. ”(തുര്‍മുദി)<br /><br />അബൂഹുറൈറയും അബ്ദുല്ലാഹിബ്നു അമ്രും റിപ്പോര്‍ട്ടു ചെയ്യുന്നു: നബി പറഞ്ഞു: “എന്റെ പേരില്‍ ആരെങ്കിലും ഒരു പ്രാവശ്യം സ്വലാത്തു നേര്‍ന്നാല്‍ അല്ലാഹു അവന്റെ പേരില്‍ പത്തു പ്രാവശ്യം സ്വലാത്തു നേരും.” (മുസ്ലിം)<br /><br /><br />തന്റെ പിന്നാലെ സ്വലാത്തും ചൊല്ലി നടക്കുന്ന ഒരു ഒരു കുട്ടിദൈവമാക്കി മുഹമ്മദ് അല്ലാഹുവിനെ ചെറുതാക്കി. <br />ഇതിന്റെ പ്രതിഫലനം ഇന്നും പ്രകടമായിത്തന്നെ നമ്മുടെ മുന്നില്‍ കാണാം. ഞാന്‍ ഉദ്ധരിക്കാറുള്ള തഫ്സീറുകളിലും മറ്റും മുഹമ്മദ് എന്നോ നബിയെന്നോ പരാമര്‍ശിക്കുന്നേടത്തെല്ലാം ഈ സ്വലാത്തിന്റെ വചനങ്ങള്‍ അരോചകമാം വിധം തിരുകിച്ചേര്‍ത്തതു ശ്രദ്ധിച്ചിരിക്കുമല്ലോ. നബിയുടെ പേര് എവിടെ കേട്ടാലും മുസ്ലിം വിശ്വാസികള്‍ ഈ സ്വലാത്തു മന്ത്രിക്കുന്നതു കാണാം. . മലപ്പുറത്ത് എന്റെ വീട്ടിനു തൊട്ടരികിലാണു ‘സ്വലാത്ത് നഗര്‍’. ഓരോ മാസവും പതിനായിരക്കണക്കിനാളുകള്‍ അവിടെ കൂട്ടമായെത്തി നേരം പുലരുവോളം സ്വലാത്ത് ഉരുവിടുന്നു. ഒന്നിനു പത്തായി അല്ലാഹുവിന്റെ അനുഗ്രഹം കിട്ടുന്ന ഒരു പുണ്യാനുഷ്ഠാനമായി ഈ വ്യക്തിപ്രശംസയെ അവതരിപ്പിച്ച മുഹമ്മദ് ഒരു കൌശലക്കാരന് തന്നെ!.<br /><br /><br />അബൂ സുഫ് യാന്‍ തന്റെ വാര്‍ദ്ധക്യകാലത്ത് മക്കളോടൊപ്പം പള്ളിയില്‍ ഇരിക്കുമ്പോള്‍ ബാങ്കു വിളി കേട്ടു. “ അശ് ഹദു അന് ലാ ഇലാഹ ഇല്ലള്ളാ, എന്നതിനു ശേഷം , അശ് ഹദു അന്ന മുഹമ്മദന്‍ റസൂലുള്ളാ.. എന്നു കേട്ടപ്പോള്‍ അദ്ദേഹം മക്കളോട് ഇങ്ങനെ പറഞ്ഞതായി ‘നഹ്ജുല്‍ ബലാഗ’ ഉദ്ധരിക്കുന്നു: <br /><br />“ അവന് [മുഹമ്മദ്] അവന്റെ സ്വന്തം പേരു തിരുകിച്ചേര്‍ത്ത സ്ഥലം കണ്ടില്ലേ?...!”<br /><br /><br /><span style="font-weight:bold;">9.സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു. <br /><br />10.നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും നിങ്ങളുടെ താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം. <br /><br />11.അവിടെ വെച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു.<br /><br />12.നമ്മോട് അല്ലാഹുവും അവന്റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചനമാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം. <br /><br />13.യഥ്രിബുകാരേ! നിങ്ങള്‍ക്കു നില്ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ. എന്ന് അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന് പറഞ്ഞു കൊണ്ട് അവരില്‍ ഒരു വിഭാഗം ( യുദ്ധരംഗം വിട്ടുപോകാന്‍ ) നബിയോട് അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന് മാത്രം.<br /><br />14.അതിന്റെ ( മദീനയുടെ ) വിവിധ ഭാഗങ്ങളിലൂടെ ( ശത്രുക്കള്‍ ) അവരുടെ അടുത്ത് കടന്നു ചെല്ലുകയും, എന്നിട്ട് ( മുസ്ലിംകള്‍ക്കെതിരില്‍ ) കുഴപ്പമുണ്ടാക്കാന്‍ അവരോട് ആവശ്യപ്പെടുകയുമാണെങ്കില്‍ അവരത് ചെയ്തു കൊടുക്കുന്നതാണ്. അവരതിന് താമസം വരുത്തുകയുമില്ല. കുറച്ച് മാത്രമല്ലാതെ.<br /><br />15.തങ്ങള്‍ പിന്തിരിഞ്ഞ് പോകുകയില്ലെന്ന് മുമ്പ് അവര്‍ അല്ലാഹുവോട് ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്. <br /><br />16.( നബിയേ, ) പറയുക: മരണത്തില്‍ നിന്നോ കൊലയില്‍ നിന്നോ നിങ്ങള്‍ ഓടിക്കളയുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല. അങ്ങനെ ( ഓടിരക്ഷപ്പെട്ടാലും ) അല്പമല്ലാതെ നിങ്ങള്‍ക്ക് ജീവിതസുഖം നല്കപ്പെടുകയില്ല. </span><br /><br /><br />ഈ ഖുര്‍ ആന്‍ വെളിപാടുകള്‍ ശ്രദ്ധയോടെ വായിച്ചു നോക്കിയാല്‍ നമുക്കു മനസ്സിലാക്കാന്‍ കഴിയുന്നത് എന്താണ്? <br />പശ്ചാത്തലവിവരണം കൂടാതെ ഈ സൂക്തങ്ങള്‍ മനസ്സിലാക്കുകയാണെങ്കില്‍ , യുദ്ധം ചെയ്യലും യുദ്ധവേളയില്‍ പരാജയഭയം നേരിട്ടാലും പിന്തിരിഞ്ഞു പോകാതെ മരണം വരിക്കലും ഒരു വിശ്വാസിയുടെ കടമയാണെന്നാണു തന്നെയല്ലേ അര്‍ത്ഥം? <br /><br />ഇനി ഈ വെളിപാടുകള്‍ അവതരിക്കപ്പെട്ട സന്ദര്‍ഭം വ്യാഖ്യാനകൃതികളില്‍നിന്നും ഹദീസുകളില്‍നിന്നും വ്യക്തമാകുന്നതു കൂടി പരിശോധിക്കാം: ഇസ്ലാം ചരിത്രത്തിലെ മൂന്നാമത്തെ പ്രധാനയുദ്ധമാണിവിടെ സന്ദര്‍ഭം. അഹ്സാബ് യുദ്ധം എന്നും ഖന്ദഖ് യുദ്ധം എന്നും അറിയപ്പെടുന്ന സംഭവം മുസ്ലിം ചരിത്രകാരന്മാരുടെ ഏകപക്ഷീയമായ വിവരണങ്ങളില്‍നിന്നും വ്യാഖ്യാനങ്ങളില്‍നിന്നും ഗ്രഹിക്കാവുന്നതിപ്രകാരമാണ്:. ബദറില്‍ വെച്ചു മക്കയിലെ ഖുറൈഷികള്‍ക്കു നേരിടേണ്ടി വന്ന അപ്രതീക്ഷിതമായ ആക്രമത്തിലെ കെടുതികള്‍ക്കു പകരം വീട്ടാനായി ആസൂത്രിതമായ യുദ്ധ സന്നാഹങ്ങളോടെ അവര്‍ മുഹമ്മദിനെയും അനുയായികളെയും ഉഹ്ദില്‍ വെച്ചു നേരിട്ടു. ആ യുദ്ധത്തില്‍ മുഹമ്മദും കൂട്ടരും അതി ദയനീയമായി പരാജായ്പ്പെടുകയും നിരവധി “സത്യവിശ്വാസികള്‍” കൊല്ലപ്പെടുകയും ചെയ്തു. നബിക്കു തന്നെ പരിക്കേല്‍ക്കുകയും ഒടുവില്‍ അദ്ദേഹം പിന്തിരിഞ്ഞോടുകയുമാണുണ്ടായത്. നബി കൊല്ലപ്പെട്ടു എന്നു തെറ്റിദ്ധരിച്ച ഖുറൈശികള്‍ മടങ്ങിപ്പോയി. <br />ഈ സംഭവം മുഹമ്മദിന്റെയും അനുയായികളുടെയും ആത്മവിശ്വാസത്തെ സാരമായി ബാധിച്ചിരുന്നു. പിന്നീടൊരു യുദ്ധത്തിനു കോപ്പുകൂട്ടാന്‍ പ്രവാചകനു വളരെ പണിപ്പെടേണ്ടിയും വന്നു. അല്ലാഹുവും മലക്കുകളും സഹായത്തിനുണ്ടാകുമെന്ന നബിയുടെ അവകാശവാദങ്ങള്‍ പൊള്ളയാണെന്നു തെളിയിക്കപ്പെട്ടതോടെ വിശ്വാസികളില്‍ പലരും സംശയാലുക്കളായി. മാത്രമല്ല ഖുറൈശികള്‍ ഇനിയുമൊരു ആക്രമണത്തിനൊരുങ്ങിയാല്‍ തങ്ങള്‍ക്കു കൂടുതല്‍ പരാജയമായിരിക്കും ഉണ്ടാവുകയെര്‍ന്നവര്‍ കരുതി. എന്നാല്‍ കാലങ്ങള്‍ കൊണ്ട് ആത്മവീര്യം വീണ്ടെടുത്ത് വീണ്ടും കരുത്താര്‍ജ്ജിക്കാമെന്നു നബി കണക്കു കൂട്ടി. <br /><br />ഉഹ്ദിലെ പരാജയം മുഹമ്മദിനെ പൂറ്ണമായും നശിപ്പിക്കാന്‍ ഉതകിയില്ലെന്നു മനസ്സിലാക്കിയ ഖുറൈശികള്‍ മറ്റൊരാക്രമണത്തിനു കൂടി തയ്യാറായി മദീനയിലെത്തി പലഭാഗങ്ങളില്‍കൂടെ അവര്‍ മദീന വളഞ്ഞു . നബിയും കൂട്ടരും രക്ഷപ്പെടാന്‍ വേണ്ടി മദീനക്കു ചുറ്റും കിടങ്ങു കുഴിച്ചു. പേര്‍ഷ്യക്കാരനായ സല്മാന് ആണത്രെ ഈ തന്ത്രം പ്രവാചകനു പറഞ്ഞു കൊടുത്തത്. [സര്‍വ്വജ്ഞാനിയായ അല്ലാഹുവിന് ഇത്തരം തന്ത്രങ്ങളൊന്നും വെളിപാടായി പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞില്ല.!] ഉപരോധം കുറെ നാളുകള്‍ തുടര്‍ന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ മക്കക്കാര്‍ക്കു യുദ്ധം ഉപേക്ഷിച്ചു തിരിച്ചു പോകേണ്ടി വന്നു. ഇതൊരു അവസരമായി ‘അല്ലാഹു’ മുതലെടുക്കുന്നതാണിവിടെ സന്ദര്‍ഭം. ശീതക്കാറ്റും മണല്‍ക്കാറ്റുമൊക്കെ വീശി ശത്രുക്കളെ പിന്തിരിപ്പിച്ചത് അല്ലാഹുവാണെന്നാണു വെളിപാടിലൂടെ നബി അറിയിച്ചത്. <br /><br />ഉഹ്ദ് യുദ്ധത്തില്‍ അല്ലാഹു എവിടെപ്പോയിരുന്നു എന്ന സ്വാഭാവികമായ ചോദ്യത്തിനും അല്ലാഹു തന്നെ മുന്‍ കൂറായി ജാമ്യം എടുത്തിരുന്നു. അനുയായികള്‍ നബിയെ വേണ്ട വിധം അനുസരിക്കാത്തതുകൊണ്ടും യുദ്ധ മുതല്‍ വാരിക്കൂട്ടാന്‍ ആക്രാന്തം കാണിച്ചതുകൊണ്ടുമാണു അല്ലാഹു ആ യുദ്ധത്തില്‍ നിന്നും തന്റെ മലക്കുകളെ പിന്തിരിപ്പിച്ചതെന്നായിരുന്നു മുടന്തന്‍ ന്യായം.! <br />ഇവിടെ പരാജയഭീതി മൂലം പിന്തിരിയാന് ആഗ്രഹിക്കുകയും അതിനനുവാദം ചോദിക്കുകയും ചെയ്തവരെ കപടവിശ്വാസികളായി മുദ്ര കുത്തി കുറ്റപ്പെടുത്തുകയാണു ചെയ്യുന്നത്.<br /><br />തന്ത്രശാലിയായ ഒരു യോദ്ധാവ് എന്ന നിലയില്‍ മുഹമ്മദിന്റെ സാന്ദര്‍ഭികമായ യുക്തികള്‍ എങ്ങനെ ദിവ്യ വെളിപാടുകളായി രൂപാന്തരപ്പെട്ടു എന്ന് ഈ സൂക്തങ്ങളില്‍ നിന്നും മനസ്സിലാക്കാം.<br /><br /><br /><br /><span style="font-weight:bold;">17.പറയുക: അല്ലാഹു നിങ്ങള്‍ക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അഥവാ അവന് നിങ്ങള്‍ക്ക് വല്ല കാരുണ്യവും നല്കാന് ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ - അല്ലാഹുവില്‍ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്? തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല.<br /><br />18.നിങ്ങളുടെ കൂട്ടത്തിലുള്ള മുടക്കികളെയും തങ്ങളുടെ സഹോദരങ്ങളോട് ഞങ്ങളുടെ അടുത്തേക്ക് വരൂ എന്ന് പറയുന്നവരെയും അല്ലാഹു അറിയുന്നുണ്ട്. ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധത്തിന് ചെല്ലുകയില്ല.<br /><br />19.നിങ്ങള്‍ക്കെതിരില്‍ പിശുക്ക് കാണിക്കുന്നവരായിരിക്കും അവര്‍. അങ്ങനെ ( യുദ്ധ ) ഭയം വന്നാല്‍ അവര്‍ നിന്നെ ഉറ്റുനോക്കുന്നതായി നിനക്ക് കാണാം. മരണവെപ്രാളം കാണിക്കുന്ന ഒരാളെപ്പോലെ അവരുടെ കണ്ണുകള്‍ കറങ്ങിക്കൊണ്ടിരിക്കും. എന്നാല്‍ ( യുദ്ധ ) ഭയം നീങ്ങിപ്പോയാലോ, ധനത്തില്‍ ദുര്‍മോഹം പൂണ്ടവരായിക്കൊണ്ട് മൂര്‍ച്ചയേറിയ നാവുകള്‍ കൊണ്ട് അവര്‍ നിങ്ങളെ കുത്തിപ്പറയുകയും ചെയ്യും. അത്തരക്കാര്‍ വിശ്വസിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാക്കിയിരിക്കുന്നു. അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം നിസ്സാരമായ ഒരു കാര്യമാകുന്നു. <br /><br />20.സംഘടിതകക്ഷികള്‍ പോയിക്കഴിഞ്ഞിട്ടില്ലെന്നാണ് അവര്‍ ( കപടന്മാര് ) വിചാരിക്കുന്നത്. സംഘടിതകക്ഷികള്‍ ( ഇനിയും ) വരികയാണെങ്കിലോ, ( യുദ്ധത്തില്‍ പങ്കെടുക്കാതെ ) നിങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു കൊണ്ട് ഗ്രാമീണ അറബികളുടെ കൂടെ മരുഭൂവാസികളായി കഴിഞ്ഞിരുന്നെങ്കില്‍ എന്നായിരിക്കും അവര്‍ ( കപടന്മാര് ) കൊതിക്കുന്നത്. അവര്‍ നിങ്ങളുടെ കൂട്ടത്തിലായിരുന്നാലും ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധം ചെയ്യുകയില്ല. <br /><br />21.തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്.<br /><br />22.സത്യവിശ്വാസികള്‍ സംഘടിതകക്ഷികളെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ.<br /><br />23.സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ ( രക്ത സാക്ഷിത്വത്തിലൂടെ ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ ചിലര്‍ ( അത് ) കാത്തിരിക്കുന്നു. അവര്‍ ( ഉടമ്പടിക്ക് ) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല. <br /><br />24.സത്യവാന്മാര്ക്ക് തങ്ങളുടെ സത്യസന്ധതയ്ക്കുള്ള പ്രതിഫലം അല്ലാഹു നല്കുവാന് വേണ്ടി. അവന് ഉദ്ദേശിക്കുന്ന പക്ഷം കപടവിശ്വാസികളെ ശിക്ഷിക്കുകയോ, അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാന്‍ വേണ്ടിയും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.<br /><br />25.സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു. <br /></span><br /><br /> യുദ്ധരംഗത്ത് അനുയായികളെ ഉറപ്പിച്ചു നിര്‍ത്താനായി മുഹമ്മദ് പ്രയോഗിച്ച തന്ത്രങ്ങളാണ് ഈ വെളിപാടുകളില്‍ തെളിഞ്ഞു കാണുന്നത്. ജയസാധ്യതയുള്ള യുദ്ധത്തില്‍ ലാഭം കൊയ്യാമെന്ന വ്യാമോഹത്തോടെ പങ്കെടുക്കുകയും പരാജയ സാധ്യത കാണുന്ന സന്ദര്‍ഭങ്ങളില്‍ യുദ്ധരംഗത്തു നിന്നും മാറി നില്ക്കാന് ഒഴിവു കഴിവുകള്‍ കണ്ടെത്തുകയും ചെയ്തിരുന്ന “കപടവിശ്വാസികളെ”യാണിവിടെ അല്ലാഹു കുറ്റപ്പെടുത്തുന്നത്. അങ്ങനെയുള്ളവര്‍ തല്ക്കാലം രക്ഷപ്പെട്ടാലും പിന്നീടവര്‍ മരിക്കും എന്നാണു ദൈവം അവരെ ഓര്‍മ്മിപ്പിക്കുന്നത്. മാത്രമല്ല, യുദ്ധത്തില്‍ പങ്കെടുത്തു മരണം വരിച്ചവര്‍ക്ക് വന്‍ പ്രതിഫലമായിരിക്കും ലഭിക്കുക. ഒരു സൈനിക നേതാവ് തന്റെ കീഴിലുള്ള യോദ്ധാക്കളില്‍ ‘സ്പിരിറ്റ്’ കയറ്റാന്‍ നടത്തുന്ന ശ്രമങ്ങള്‍ എന്ന നിലയില്‍ ഇതൊക്കെ യുക്തിസഹമാണ്. എന്നാല്‍ പ്രപഞ്ചത്തെയൊന്നാകെ നിയന്ത്രിക്കുന്ന ഒരു മഹാ ദൈവം ഇവിടെ ഒരു ഗോത്രദൈവത്തിന്റെ നിലവാരത്തിലേക്കു ചുരുങ്ങുന്നു എന്നത് വിശ്വാസികള്‍ കാണുന്നില്ല! തന്റെ നിസ്സാര സൃഷ്ടികളായ മനുഷ്യരെ തമ്മില്‍ യുദ്ധം ചെയ്യിക്കാനും അതില്‍ ഒരു വിഭാഗത്തെ തോല്‍പ്പിക്കാനുമൊക്കെ തന്ത്രം മെനയുന്ന ഈ അല്ലാഹു ഗോത്രകാലത്തെ കുട്ടിദൈവമല്ലാതെ മറ്റെന്താണ്? <br /><br />23ആം വാക്യത്തിന്റെ അവതരണ പശ്ചാത്തലം വാഖിദി ഇപ്രകാരമാണ് വിവരിക്കുന്നത്:-<br />(Of the believers are men who are true to that which they covenanted with Allah…) [33:23]. Abu Muhammad Ahmad ibn Muhammad ibn Ibrahim informed us> 'Abd Allah ibn Humayd> Makki ibn 'Abdan> 'Abd Allah ibn Hashim> Bahz ibn Asad> Sulayman ibn al-Mughirah> Thabit> Anas who said: “My uncle Anas ibn al-Nadr - after whom I was named Anas - failed to take part in the Battle of Badr. When he returned, he was extremely pained that he did not participate in Badr. He said: 'I was absent from the first battle fought by the Messenger of Allah, Allah bless him and give him peace. By Allah, if Allah, glorified and exalted is He, enables me to take part in any future fighting, He will see what I will do!' At the Battle of Uhud, when the Muslims were exposed, he said: 'O Allah, I exonerate myself from that which these idolaters have brought and seek Your pardon from what these - i.e. the Muslims - have done'. He then proceeded with the sword in his hand. On the way, he met Sa'd ibn Mu'adh and said to him: 'O Sa'd, by Him in Whose Hand is my soul, I can smell the scent of the Garden by Uhud'. He fought the idolaters until he was killed. We found him among the dead. He had suffered eighty something wounds, ranging from a blow with the sword, a stab with spear to a hit by a arrow. They mutilated him to the extent that we did not recognise him. It was his sister who identified him by his finger. This verse was then revealed (Of the believers are men who are true to that which they covenanted with Allah…). We used to say: 'This verse was revealed about him and his fellow Muslims [who died fighting]' ”. Narrated by Muslim from Muhammad ibn Hatim from Bahz ibn Asad. Sa'id ibn Ahmad ibn Ja'far al-Mu'adhdhin informed us> Abu 'Ali ibn Abi Bakr al-Faqih> Ibrahim ibn 'Abd Allah al-Zabibi> Bundar> Muhammad ibn 'Abd Allah al-Ansari> his father> Thumamah> Anas ibn Malik who said: “This verse was revealed about Anas ibn al-Nadr (Of the believers are men who are true to that which they covenanted with Allah)”. This was narrated by Bukhari from Bundar. (Some of them have paid their vow by death (in battle), and some of them still are waiting…) [33:23].<br /><br />അല്ലാഹുവില്‍ വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരുമായുള്ള യുദ്ധം അല്ലാഹുവിനോടുള്ള പ്രതിജ്ഞ നിറവേറ്റലാണെന്നും ആ യുദ്ധത്തില്‍ മരിക്കുന്നത് അല്ലാഹുവിങ്കല്‍ മഹത്തായ പുണ്യമാണെന്നും ഈ ഖുര്‍ ആന്‍ വാക്യങ്ങള്‍ വ്യക്തമാക്കുന്നു. മുസ്ലിം വിശ്വാസികള്‍ ചാവേറുകളായി അക്രമത്തിനു പുറപ്പെടുന്നതിന്റെ മതപരമായ സ്പിരിറ്റ് ഇതൊക്കെത്തന്നെയാണ്. <br />കാലാവസ്ഥ പ്രതികൂലമായതുകൊണ്ട് മക്കയില്‍നിന്നു വന്ന സേനക്കു ഖന്തക് യുദ്ധത്തില്‍ നിന്നു പിന്മാറേണ്ടി വന്നതിനെയാണിവിടെ [“സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യയോടെത്തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു. ”] ഈ ദൈവം പരാമര്‍ശിക്കുന്നത്!<br /><br /><span style="font-weight:bold;"><br />26.വേദക്കാരില്‍ നിന്ന് അവര്‍ക്ക് പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന് അവന് ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന് ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു.<br /><br />27.അവരുടെ ഭൂമിയും വീടുകളും സ്വത്തുക്കളും നിങ്ങള്‍ ( മുമ്പ് ) കാലെടുത്ത് വെച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശവും നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തി തരികയും ചെയ്തു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.</span><br /><br />ബനൂ ഖുറൈള എന്ന ജൂതഗോത്രത്തെ ഉന്മൂലനം ചെയ്യാനും അവരുടെ ഭൂമിയും സ്വത്തുക്കളും കൊള്ള ചെയ്യാനും അല്ലാഹു കൂട്ടു നിന്നതിനെ കുറിച്ചാണിവിടെ പരാമര്‍ശിക്കുന്നത്.<br />ഈ സംഭവം (മുഹമ്മദ് നബിയുടെ ജീവ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഒരു കൂട്ടക്കൊല) ഇസ്ലാമിന്റെ ചരിത്രകാരന്മാര് വിവരിച്ചിട്ടുള്ളതില്‍നിന്നും അല്‍പ്പം ദീര്‍ഘമായി ഇവിടെ ഉദ്ധരിക്കാം:-<br /><br />“ഹിജ്ര അഞ്ചാം വര്‍ഷം ഖന്തഖ് യുദ്ധം അവസാനിച്ച അന്നു തന്നെ, ബനൂ ഖുറൈള ക്കാരുടെ നേരെ തിരുമേനിയും സഹാബികളും യുദ്ധത്തിനു പുറപ്പെട്ടു. ഖന്തഖില്‍ നിന്നും വിരമിച്ച തിരുമേനി മദീനയില്‍ പ്രവേശിച്ചു ളുഹര്‍ നിസ്കരിച്ച ശേഷം ആയിശയുടെ വീട്ടില്‍ വെച്ചു തിരുമേനി കുളിച്ച് തലമുടി ചീകി. അപ്പോള്‍ ജിബ്രീല്‍ വന്നു നബിക്കു സലാം ചൊല്ലി. ജിബ് രീല്‍ തിരുമേനിയോട് ചോദിച്ചു.:-യാ റസൂലുള്ളാ, താങ്കള്‍ ആയുധം അഴിച്ചു വെച്ചോ?.`അഴിച്ചുവെച്ചു `എന്നു തിരുമേനി മറുപടി പറഞ്ഞപ്പോള്‍ ‘ഞാന്‍ അഴിച്ചു വെച്ചില്ല’ എന്നു ജിബ് രീല്‍ പ്രതിവചിച്ചു. ശത്രു സംഘങ്ങള്‍ സംഘടിച്ചു താങ്കളെ എതിര്‍ത്തതു മുതല്‍ മലക്കുകള്‍ ആയുധം വെച്ചിട്ടില്ല. അവരെ അന്യേഷിച്ച് ഇപ്പോള്‍ ഹമ്രാഉല്‍ അസദ് എന്ന സ്ഥലത്തോളം പോകാതെ ഞങ്ങള്‍ മടങ്ങിയതുമില്ല.’ എന്നാണു ജിബ് രീല്‍ തിരുമേനിയോട് പറഞ്ഞതെന്നും പറയപ്പെട്ടിട്ടുണ്ട്. ബനൂ ഖുറൈള ഗോത്രക്കാരുടെ നേരെ യുദ്ധത്തിനു പുറപ്പെടുവാന്‍ അല്ലാഹു താങ്കളോട് കല്‍പ്പിച്ചിരിക്കുന്നു എന്ന് ജിബ് രീല്‍ തിരുമേനിയെ അറിയിച്ചു. ‘ഞാന്‍ അങ്ങോട്ടാണു പോകുന്നത്. ഞാനും എന്റെ കൂടെയുള്ള മലക്കുകളും അവരുടെ കോട്ടയെ കിടിലം കൊള്ളിക്കും’ എന്നും ജിബ് രീല്‍ തുടര്‍ന്നു പറഞ്ഞു. ‘എന്റെ ജനങ്ങള്‍ ക്ഷീണിച്ചിരിക്കുന്നു.,അല്‍പ്പം സമയം അനുവദിക്കുക’ എന്നു തിരുമേനി പറഞ്ഞപ്പോള്‍ , ‘താങ്കള്‍ പുറപ്പെട്ടു കൊള്ളുക; സത്യമായും സഫാപര്‍വ്വതത്തിന്മേല്‍ മുട്ടയെറിഞ്ഞാലെന്നപോലെ അവരെ ഞാന്‍ തകര്‍ത്തു കളയും’ എന്നു ജിബ്രീല്‍ പ്രസ്താവിച്ചു. തന്നോടൊപ്പം മലക്കുകളുണ്ടെന്നു പറഞ്ഞുകൊണ്ടു ജിബ് രീല്‍ യാത്ര തിരിച്ചു. ജിബ് രീല്‍ കുതിരയെ ഓടിച്ചപ്പോള്‍ അന്‍സാറുകളുടെ വീടുകളുടെ ഭാഗത്തുനിന്ന് പൊടിപടലം പൊങ്ങുന്നതായി തിരുമേനി കാണുകയുണ്ടായി.<br /><br />യുദ്ധത്തിനു പുറപ്പെടുവാനായി ജനങ്ങളോട് ആഹ്വാനം ചെയ്യാന്‍ തിരുമേനി ബിലാലിനോടു നിര്‍ദ്ദേശിച്ചു. സഹാബിമാര്‍ തിരുമേനിയുടെ സന്നിധിയില്‍ ഹാജറായി. അലിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ മുന്നോടിയായി നിയോഗിച്ചു. തിരുമേനി ഉടനെ പടയങ്കി ധരിച്ചു; മുഖയങ്കിയിട്ടു പടത്തൊപ്പി ധരിച്ചു; ഖഡ്ഗം ധരിച്ചു; വില്ലണിഞ്ഞു; അമ്പു നിറച്ച ആവനാഴി തൃക്കയ്യിലെടുത്തു. ലുഹൈഫ എന്ന കുതിരപ്പുറത്തു കയറി ആയുധധാരികളായ 3000 സഹാബികളോടു കൂടി തിരുമേനി പുറപ്പെട്ടു. തിരുമേനിയുടെ മൂന്നു കുതിരകളടക്കം 36 കുതിരകളാണ് അവരോടൊപ്പമുണ്ടായിരുന്നത്. ആ സേന മുമ്പോട്ടു നീങ്ങിയപ്പോള്‍ അന്‍സാര്‍കളില്‍ ചിലര്‍ ആയുധമണിയുന്നതായി തിരുമേനി കണ്ടു. `കുറച്ചു മുന്‍പ് ഈ വഴി ആരെങ്കിലും പോകുന്നതു നിങ്ങള്‍ കണ്ടോ?`എന്നു തിരുമേനി അവരോട് അന്യേഷിച്ചു. ദഹിയത്തുല്‍ കല്‍ബീ അയാളുടെ വെള്ളക്കുതിരമേല്‍ കയറി ഇതിലേ പോകുന്നതു ഞങ്ങള്‍ കണ്ടു എന്ന് അവര്‍ പറഞ്ഞപ്പോള്‍ , “അതു ജിബ് രീലാണ്; ഉടനെ പുറപ്പെട്ടു കൊള്ളുക ” എന്നു തിരുമേനി അവര്‍ക്കു നിര്‍ദ്ദേശം നല്കി.<br /><br />അലിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട മുന്നോടി സൈന്യം ബനൂഖുറൈളക്കാരുടെ കോട്ടക്കടുത്തെത്തി കോട്ടയുടെ അടിത്തറക്കടുത്തു കൊടി നാട്ടി. ആ സംഘത്തില്‍ അന്‍സാര്‍കളും മുഹാജിര്‍കളും ഉണ്ടായിരുന്നു. മുസ്ലിം സേനയെ കണ്ടപ്പോള്‍ യഹൂദികള്‍ കോട്ടയുടെ വാതില്‍ പൂട്ടി മാളികയില്‍ കയറിയിരുന്നുകൊണ്ട് തിരുമേനിയെക്കുറിച്ച് അസഭ്യങ്ങള്‍ പുലമ്പി. “ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ വാളുകള്‍ തീരുമാനമുണ്ടാക്കും” എന്നു മാത്രം പറഞ്ഞുകൊണ്ട് സഹാബികള്‍ അക്ഷോഭ്യരായി വര്‍ത്തിച്ചു. അപ്പോഴേക്കും തിരുമേനിയും സഹാബികളും അകലേനിന്നു വരുന്നതായി അവര്‍ കണ്ടു. പതാകയുടെ മേല്‍നോട്ടം ഖദാതതുല്‍ അന്‍സാരീയെ ഏല്‍പ്പിച്ചുകൊണ്ട് ,അലി തിരുമേനിയുടെ അടുക്കലേക്കോടി. `താങ്കള്‍ ആ നീചന്മാരുടെ അടുത്തേക്കു പോകണ്ട എന്നു അലി അഭ്യര്‍ത്ഥിച്ചു. `അവര്‍ എന്നെ പുലഭ്യം പറയുന്നതു നിങ്ങള്‍ കേട്ടിരിക്കും, ശരി,ഞാന്‍ അടുത്തെത്തിയാല്‍ അവര്‍ പറയില്ല.` എന്നു തിരുമേനി പ്രതിവചിച്ചു. തിരുമേനി ബനൂഖുറൈളക്കാരുടെ കോട്ടക്കടുത്തെത്തി. ‘ഹേ, കുരങ്ങിന്റെ വംശമേ! അല്ലാഹു നിങ്ങളെ അപമാനിച്ചില്ലേ?” എന്നു തിരുമേനി അവരോടു ചോദിച്ചു. `യാ അബുല്‍ ഖാസിം, താങ്കള്‍ അറിവില്ലാത്ത ആളല്ലല്ലോ`എന്നു അവര്‍ മറുപടി പറഞ്ഞു. <br /><br />[തിരുമേനി ബനൂഖുറൈളക്കാരില്‍ പ്രമാണികളായ വ്യക്തികളുടെ പേരുകള്‍ വിളിച്ചുകൊണ്ട് ഇപ്രകാരം ചോദിച്ചു:-“കുരങ്ങിന്റെയും പന്നിയുടെയും വംശക്കാരേ, നിങ്ങള്‍ എന്നെ പുലഭ്യം പറഞ്ഞുവോ?, പിശാചിനെ ആരാധിക്കുന്നവരേ, നിങ്ങളെ അല്ലാഹു ശിക്ഷിച്ചില്ലേ?.” ‘ഞങ്ങള്‍ താങ്കളെ ദുഷിച്ചുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല.’ എന്ന് അവര്‍ ആണയിട്ടു. ഇതു കേട്ടപ്പോള്‍ ഉസൈദിബ് നു ഹളീര്‍ പറഞ്ഞു:-‘ അല്ലാഹുവിന്റെ ശത്രുക്കളേ, മടയില്‍ കുടുങ്ങിയ കൂരനെപ്പോലെ ,നിങ്ങള്‍ കോട്ടക്കകത്തു കിടന്നു ചത്തുകൊള്ളുക’ ഇതു കേട്ടപ്പോള്‍ അവര്‍ ഭയചകിതരായി മാറി. അവര്‍ പറഞ്ഞു:‘ യാ ഇബ്നു ഹളീര്‍, ഞങ്ങള്‍ നിങ്ങളുമായി ഉടമ്പടി ചെയ്തവരണല്ലോ’. ‘ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ യാതൊരു ഉടമ്പടിയുമില്ല’എന്ന് അദ്ദേഹം അതിനു മറുപടിയും നല്കി. ഈ സംഭവത്തെകുറിച്ച് ഇപ്രകാരവും പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്.]<br /><br />യഹൂദികളുടെ കോട്ടയെ 25 ദിവസം മുസ്ലിം സേന ഉപരോധിച്ചു. ആ ദിവസങ്ങളില്‍ സഹാബിമാരുടെ ഭക്ഷണം കാരക്കയായിരുന്നു. കോട്ടക്കകത്തു കെണിഞ്ഞ യഹൂദികള്‍ എല്ലാ നിലയിലും വിഷമിച്ചു. ഭയം അവരെ ഗ്രസിച്ചു. ബനൂഖുറൈളക്കാരുടെ നേതാക്കളില്‍ ഒരാളായിരുന്നു ക അബിബ്നു ഉസൈദ്. സംഭവം ഗൌരവമായ ആപത്തിലേക്കു നീങ്ങിത്തുടങ്ങിയപ്പോള്‍ , അയാള്‍ ആ യഹൂദികളോട് ഇപ്രകാരം പറഞ്ഞു:-“യഹൂദരെ, സംഭവം ഈ നിലയിലെത്തിക്കഴിഞ്ഞു. ഇതില്‍നിന്നു രക്ഷ നേടുവാന്‍ മൂന്നു മാര്‍ഗ്ഗങ്ങളാണു ഞാന്‍ കാണുന്നത്. ആ മാര്‍ഗ്ഗങ്ങള്‍ ഞാന്‍ പറയാം; അതില്‍ യുക്തമെന്നു തോന്നുന്ന ഒരു മാര്‍ഗ്ഗം നിങ്ങള്‍ക്കു സ്വീകരിക്കാം. <br /><br /> 1. മുഹമ്മദിനെ നബിയായി അംഗീകരിക്കുകയും അദ്ദേഹത്തെ പിന്തുടരുകയും ചെയ്യുക .<br />ക അബിന്റെ ഈ അഭിപ്രായം അവര്‍ സ്വീകരിച്ചില്ല. തൌറാത്തല്ലാത്ത മറ്റൊരു മതം തങ്ങള്‍ക്കു സ്വീകാര്യമല്ല എന്നവര്‍ തീര്‍ത്തു പറഞ്ഞു. അപ്പോള്‍ അദ്ദേഹം രണ്ടാമത്തെ മാര്‍ഗ്ഗം അവതരിപ്പിച്ചു.<br /><br />2. നമ്മുടെ സ്ത്രീകളെയും കുട്ടികളെയും നമ്മുടെ വാളുകള്‍ക്കു തന്നെ ഇരയാക്കാം. അതിനു ശേഷം മൂര്‍ച്ചയുള്ള വാളുകളുമായി അവരെ നേരിടാം. ആ യുദ്ധത്തില്‍ നാം നശിക്കുകയാണെങ്കില്‍ നശിക്കട്ടെ.<br />ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. നമുക്കു പ്രിയപ്പെട്ടവരെ കൊന്നിട്ടു പിന്നെ നാം എന്തിനു ജീവിക്കണം എന്നതായിരുന്നു അവരില്‍നിന്നുണ്ടായ പ്രതികരണം. ക അബ് മൂന്നാമത്തെ മാര്‍ഗ്ഗവും അവരുടെ മുന്നില്‍ വെച്ചു.<br /><br />3. നാളെ ശനിയാഴ്ച്ചയണ്. ശനിയാഴ്ച്ച യുദ്ധത്തിനിറങ്ങുമെന്ന് അവര്‍ കരുതുകയില്ല. ആ അവസരം ഉപയോഗപ്പെടുത്തി പെട്ടെന്നു നമുക്കൊരു മിന്നലാക്രമണം നടത്താം. അങ്ങനെ ചെയ്താല്‍ അവരെ തുരത്താന്‍ കഴിഞ്ഞേക്കും. <br />ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. `ശനിയാഴ്ച്ച തെറ്റു ചെയ്തവര്‍ക്കുണ്ടായ അനുഭവങ്ങള്‍ കേട്ടറിഞ്ഞതു തന്നെ മതി. തങ്ങള്‍ അതിനു തയ്യാറല്ല.` എന്ന് അവര്‍ മറുപടി പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ അമ്രിബ്നു സ അദീ എന്ന യഹൂദി മറ്റൊരു അഭിപ്രായം അവരുടെ മുന്നില്‍ വെച്ചു. `അവര്‍ക്കു ജസ്യ എന്ന കപ്പം നല്‍കിക്കൊണ്ട് യഹൂദികളായിത്തന്നെ നമുക്കു ജീവിക്കാം. ` ഈ അഭിപ്രായം അവര്‍ സ്വീകരിക്കുമോ എന്ന് എനിക്കറിഞ്ഞുകൂടാ` എന്നദ്ദേഹം പറഞ്ഞപ്പോള്‍ `അവര്‍ക്കു കപ്പം കൊടുത്തു ജീവിക്കുന്നതിനെക്കാള്‍ നല്ലതു മരിക്കലാണെന്ന് അവര്‍ മറുപടി നല്കി.<br /><br />ഉപരോധം കൊണ്ടു പൊറുതി മുട്ടിയ യഹൂദികള്‍ 25 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നബ്ബാശിബ്നു ഖൈസീ എന്ന ആളെ ,മദ്ധ്യസ്ഥനെന്ന നിലയ്ക്കു , തിരുമേനിയുടെ അടുക്കലേക്കയച്ചു. ബനൂ നുളൈര്‍ ഗോത്രം ചെയ്ത പോലെ ,പടയങ്കികളും ആയുധങ്ങളും ഭവനങ്ങളും ഉപേക്ഷിച്ച്, ഓരോ വീട്ടുകാരും ഓരോ ഒട്ടകത്തിന്റെ പുറത്തു ചുമക്കാവുന്ന സാമാനങ്ങളെടുത്ത് നാടു വിട്ടു കൊള്ളാമെന്നും , അതിന്നു തങ്ങളെ അനുവദിക്കണമെന്നും നബ്ബാശ് തിരുമേനിയോടഭ്യര്‍ത്ഥിച്ചു. തിരുമേനി ആ അഭ്യര്‍ത്ഥന സ്വീകരിച്ചില്ല. സാമാനങ്ങളെല്ലാം ഉപേക്ഷിച്ച് വെറും കയ്യോടെ നാടു വിടുവാനെങ്കിലും അനുവദിക്കണമെന്ന് നബ്ബാശ് വീണ്ടും അപേക്ഷിച്ചു. അല്ലാഹുവിന്റെ റസൂലിന്റെ വിധിക്കു വഴങ്ങിക്കൊണ്ട് ഇറങ്ങുവാന്‍ ഇഷ്ടമുണ്ടെങ്കില്‍ മാത്രം കോട്ടയില്‍നിന്നു പുറത്തിറങ്ങിക്കൊള്ളുക എന്നു തിരുമേനി മറുപടി നല്കി. നബ്ബാശ് തിരിച്ചു പോയി.<br /><br /><br />യഹൂദികളുടെ ഭയം മൂര്‍ച്ഛിച്ചു. ജീവന്നു രക്ഷയില്ലെന്ന് അവര്‍ക്കു തോന്നിത്തുടങ്ങി. അപ്പോഴാണ് ഔസ് ഗോത്രക്കാരനായ രിഫാ അതുബ്നു മുന്ദിറുല് അന്‍സാരി യെകുറിച്ച് അവര്‍ക്ക് ഓര്‍മ്മ വന്നത്. അദ്ദേഹം ബനൂ ഖുറൈളക്കാരുടെ സുഹൃത്തും ഇടപാടുകാരനുമായിരുന്നു. അദ്ദേഹത്തിനെ തങ്ങളുടെ അടുത്ത് അയക്കാന്‍ യഹൂദികള്‍ അപേക്ഷിച്ചു. ആ അഭ്യര്‍ത്ഥന അംഗീകരിച്ചുകൊണ്ട് തിരുമേനി അദ്ദേഹത്തെ കോട്ടക്കകത്തയച്ചു കൊടുത്തു. അദ്ദേഹം കോട്ടയ്ക്കകത്തെത്തിയപ്പോള്‍ ,സ്ത്രീകളും കുട്ടികളുമടക്കം യഹൂദികളാകമാനം കരഞ്ഞുകൊണ്ട് അദ്ദേഹത്തെ ചുറ്റിക്കൂടുകയും തങ്ങളെ രക്ഷിപ്പാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ക അബിബ്നു അസദ് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു:- “ സ്നേഹിതാ! ഞങ്ങള്‍ കനത്ത അപകടത്തില്‍ പെട്ടിരിക്കുന്നു. ഞങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്നു നശിച്ചു കൊണ്ടിരിക്കുന്നു. മുഹമ്മദ് ഞങ്ങളെ വിടുന്നില്ലല്ലോ. ഞങ്ങള്‍ ഈ നാടു വിട്ടു പോയിക്കൊള്ളാമെന്നും ,വെറുംകയ്യോടെ പോയിക്കൊള്ളാമെന്നും മുഹമ്മദിനെ അറിയിച്ചു. മുഹമ്മദ് അനുവദിച്ചില്ല. മുഹമ്മദിന്റെ ആജ്ഞയ്ക്കു വഴങ്ങി കോട്ടക്കു പുറത്തിറങ്ങാന്‍ ഞങ്ങള്‍ക്കു ധൈര്യം പോരാ. താങ്കളുടെ അഭിപ്രായമെന്താണ്? “ഇറങ്ങിക്കൊള്ളുക’ എന്ന് രിഫാ അത് അവരോട് പറഞ്ഞു. അതോടൊപ്പം ഇറങ്ങിയാല്‍ കൊന്നുകളയുമെന്ന് ആംഗ്യം കൊണ്ടു സൂചന നല്‍കുകയും ചെയ്തു. അബൂ ലുബാബത്ത് (റിഫാ അത്ത്) പറയുന്നു:-‘ആംഗ്യം കാണിച്ച കൈ താഴ്ത്തുന്നതിന്നു മുമ്പ് തന്നെ ഞാന്‍ ചെയ്തത് അപകടമാണെന്ന് എനിക്കു മനസ്സിലായി. അല്ലാഹുവോടും റസൂലിനോടും തെറ്റു ചെയ്തുപോയി എന്നു പറഞ്ഞു കണ്ണീരൊഴുക്കിക്കൊണ്ട് ഞാന്‍ കോട്ടയില്‍നിന്നും പുറത്തിറങ്ങി.’ അദ്ദേഹം തിരുമേനിയെ കാണാതെ നേരെ പള്ളിയിലേക്കാണു പോയത്. പള്ളിയിലുള്ള ഒരു തൂണില്‍ അയാള്‍ തന്റെ ശരീരത്തെ ചങ്ങല കൊണ്ടു സ്വയം കെട്ടിയിട്ടു. ഞാന്‍ മരിക്കുന്നതു വരെ ഭക്ഷണവും വെള്ളവും കഴിക്കുകയില്ലെന്നു ശപഥം ചെയ്തു. അങ്ങനെ ആറു ദിവസം കഴിഞ്ഞു. അതിനിടയ്ക്കു അദ്ദേഹത്തിന്റെ അപരാധത്തെ പരാമര്‍ശിച്ചുകൊണ്ട് ആയത്തിറങ്ങി. ദുഖ ഭാരത്താല്‍ പരിക്ഷീണിതനായി അയാള്‍ ബോധം കെട്ടു വീണു. ആ ഘട്ടത്തില്‍ അല്ലാഹു അദ്ദേഹത്തിനു പൊറുത്തു കൊടുത്ത വാര്‍ത്തയുമായി ആയത്തിറങ്ങുകയും ആ സന്തോഷവാര്‍ത്ത തിരുമേനി അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. തിരുമേനി തന്നെ അദ്ദേഹത്തെ അഴിച്ചു വിട്ടു. ഞാന്‍ ചെയ്തുപോയ കുറ്റം പൊറുക്കപ്പെടുന്ന പക്ഷം ഈ നടും എന്റെ സ്വത്തുക്കളും ഉപേക്ഷിക്കുമെന്ന് ഞാന്‍ കരുതിയിട്ടുണ്ടെന്നു അദ്ദേഹം തിരുമേനിയെ അറിയിച്ചപ്പോള്‍ ,നിങ്ങളുടെ സ്വത്തിന്റെ മൂന്നിലൊന്നു ദാനം ചെയ്താല്‍ മതിയാകുമെന്ന് തിരുമേനി അദ്ദേഹത്തെ ഉപദേശിച്ചു. <br /><br />ഗത്യന്തരമില്ലെന്നു വന്നപ്പോള്‍ തിരുമേനിയുടെ വിധിക്കു വഴങ്ങിക്കൊണ്ട് ബനൂഖുറൈളക്കാര്‍ കോട്ട തുറന്നു പുറത്തിറങ്ങി. അവരുടെ എണ്ണം 750 ആയിരുന്നെന്നും 800 ആയിരുന്നെന്നും 900 ആയിരുന്നു എന്നും 1000 എന്നും പക്ഷാന്തരമുണ്ട്. അവരെല്ലാം തന്നെ ബന്ധനസ്ഥരാക്കപ്പെട്ടു. ഖൈനുഖാ അ ഗോത്രക്കാരുമായി സൌഹൃദക്കരാര്‍ ചെയ്തിരുന്ന ഖസ്രജ് ഗോത്രക്കാര്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ ,നാടു വിട്ടു പോയിക്കൊള്ളുവാന്‍ ഖൈനുഖാ അ ഗോത്രക്കാര്‍ക്കു താങ്കള്‍ അനുമതി നല്കിയ പോലെ ,ഞങ്ങളുമായി സൌഹൃദക്കരാര്‍ നടത്തീട്ടുള്ളവര്‍ക്കും നാടു വിട്ടു പോയിക്കൊള്ളുവാന്‍ താങ്കള്‍ അനുമതി നല്കേണമെന്ന് ഔസ് ഗോത്രക്കാര്‍ തിരുമേനിയോട് അഭ്യര്‍ത്ഥിച്ചു. തിരുമേനി ആ അഭ്യര്‍ത്ഥനയും അംഗീകരിച്ചില്ല. “ബനൂ ഖുറൈള ഗോത്രക്കാരുടെ കാര്യത്തില്‍ വിധി നല്കുവാന് നിങ്ങളുടെ ഗോത്രക്കാരനായ ഒരാളെ നിയമിക്കുന്നതു നിങ്ങള്‍ക്കു സമ്മതമാണോ?” എന്നു തിരുമേനി ഔസ് ഗോത്രക്കാരോട് ചോദിച്ചു. അങ്ങിനെ ചെയ്യുന്നതു തങ്ങള്‍ക്കു സമ്മതമാണെന്ന് അവര്‍ സമ്മതിച്ചു. സ അദിബ്നു മുആദിനെ നബി തന്നെ അതിനായി തിരഞ്ഞെടുത്തു. സ അദ് ഒരു കുതിരപ്പുറത്ത് ആഗതനായപ്പോള്‍ തിരുമേനി അദ്ദേഹത്തെ ആദരിച്ചുകൊണ്ട് എല്ലാവരും എഴുന്നേറ്റു നില്ക്കാന് നിര്‍ദ്ദേശിച്ചു. എല്ലാവരും എഴുന്നേറ്റു. ‘ബനൂഖുറൈളക്കാരുടെ കാര്യത്തില്‍ വിധി നല്കുവാന് തിരുമേനി താങ്കളെ നിശ്ചയിച്ചിരിക്കുന്നു ’ എന്ന് സഹാബിമാര്‍ അദ്ദേഹത്തെ അറിയിച്ചു. വിധി നല്കുവാന് തിരുമേനി അദ്ദേഹത്തോടാവശ്യപ്പെട്ടു. `വിധി നല്കുവാന് അര്‍ഹത അല്ലാഹുവിനും റസൂലിനുമാണെന്ന് സ അദ് പറഞ്ഞപ്പോള്‍ , ‘ഇവരുടെ കാര്യത്തില്‍ താങ്കള്‍ വിധി നല്കേണമെന്നാണ് അല്ലാഹുവിന്റെ കല്‍പ്പന’ എന്ന് തിരുമേനി അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍ സഹാബിമാരെ അഭിമുഖീകരിച്ചുകൊണ്ട് സ അദ് ചോദിച്ചു:- അല്ലാഹുവിന്റെ കല്‍പ്പനയെ ആദരിച്ചുകൊണ്ട് ഞാന്‍ നിങ്ങളോട് ചോദിക്കുന്നു; ഞാന്‍ പറയുന്ന വിധി നിങ്ങള്‍ക്ക് സ്വീകാര്യമാണോ? അതെ എന്നു സഹാബിമാര്‍ പറഞ്ഞു. പിന്നീട് തിരുമേനി ഇരിക്കുന്ന ഭാഗത്തേക്കു തിരിഞ്ഞ് തിരുമേനിയെ വന്ദിച്ചു കൊണ്ട് തിരുമേനിയുടെ മുഖം നോക്കാതെ അദ്ദേഹം ചോദിച്ചു. ‘ ഇവരെ സംബന്ധിച്ചു ഞാന്‍ നല്കുന്ന വിധി ഈ ഭാഗത്ത് ഇരിക്കുന്നവര്‍ക്കും സ്വീകാര്യമാണോ? ‘അതെ’ എന്നു തിരുമേനി പ്രതിവചിച്ചു. അനന്തരം ബനൂഖുറൈളക്കാരെ അഭിമുഖീകരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു:- ‘എന്റെ വിധി നിങ്ങള്‍ക്കും സ്വീകാര്യമാണോ?’ ‘അതെ’ എന്ന് അവരും സമ്മതിച്ചു. അതിനു ശേഷം സ അദ്ബ്നു മുആദ് ഇപ്രകാരം പറഞ്ഞു:- “ഇവരില്‍ പ്രായപൂര്‍ത്തിയായ എല്ലാവരെയും വധിക്കുക; സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തടവുകാരാക്കി അടിമകളാക്കുക; ഇവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടുക. ഇവരുടെ വീടുകള്‍ മുഹാജിര്‍കളായ സഹാബിമാരുടെ വസതികളാക്കുക.” [മുഹാജിര്‍കളും ഞങ്ങളും സഹോദരങ്ങളാണല്ലോ, അവര്‍ക്കു നല്കുന്നതു ഞങ്ങള്‍ക്കും നല്കേണ്ടതല്ലേ? എന്നു അന്‍സാര്‍കളില്‍ ചിലര്‍ ചോദിച്ചപ്പോള്‍ , അവര്‍ നിങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തരാകേണമെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത് എന്നു സ അദ് മറുപടി പറഞ്ഞു.] അല്ലാഹുവിന്റെ വിധിതന്നെ താങ്കള്‍ വിധിച്ചതെന്നും, കഴിഞ്ഞ രാത്രി ഒരു മലക്ക് ഇതാണ് അല്ലാഹുവിന്റെ വിധിയെന്ന് എന്നെ അറിയിച്ചിട്ടുണ്ടെന്നും തിരുമേനി പറയുകയുണ്ടായി.<br /><br />പിന്നീട് ബനൂഖുറൈളക്കാരുടെ കോട്ടക്കകത്തുള്ള ആയുധങ്ങളും സ്വത്തുക്കളും കണ്ടെടുപ്പാന്‍ തിരുമേനി കല്പ്പിച്ചു. 1500 വാളുകള്‍ , 300 പട്റയങ്കികള്‍ , 2000 ചവളങ്ങള്‍ , 500 പരിചകള്‍ , അനേകം വീട്ടു പാത്രങ്ങള്‍ , ധാരാളം മറ്റു സാധനങ്ങള്‍ , എന്നിവയും ,കുതിരകള്‍ , ഒട്ടകങ്ങള്‍ , ആടുമാടുകള്‍ എന്നിവയും പിടിച്ചെടുത്തു. ഈ വസ്തുക്കള്‍ക്കൊപ്പം യഹൂദികളുടെ ഈത്തപ്പനകളും പിടിച്ചെടുത്തു. ഈ സാധനങ്ങളെയും തടവുകാരെയും ആദ്യം അഞ്ച് ഓഹരികളാക്കി ഭാഗിച്ചു. അതില്‍ തിരുമേനിയുടെ ഹിതാനുസാരം വിനിയോഗിക്കാവുന്ന ഒരോഹരി മാറ്റി വെച്ചു, ശേഷിച്ച നാലോഹരി സഹാബിമാര്‍ക്കു പങ്കിട്ടു കൊടുത്തു. പ്രസ്തുത നാലോഹരി വീണ്ടും 3072 ഓഹരികളായി വിഭജിച്ചുകൊണ്ടാണു സഹാബികള്‍ക്കു വീതിച്ചു നല്‍കിയത്. മുസ്ലിം സേനയുടെ ആകെ എണ്ണം 3000 ആയിരുന്നു. അവരില്‍ 6പേര് അശ്വഭടന്മാരായിരുന്നു. കാലാള്‍ സൈന്യത്തിലുള്ള ഒരു വ്യക്തിക്ക് ഒരോഹരിയും അശ്വഭടന്മാരില്‍ ഒരാള്‍ക്കു മൂന്നോഹരിയുമാണ് യുദ്ധമുതലുകളുടെ വിഹിതനിശ്ചയം.<br /><br />അതിനു ശേഷം തിരുമേനി മദീനയിലേക്കു തിരിച്ചു. മദീനയുടെ ഹൃദയഭാഗത്ത് കുറേ കുഴികള്‍ കുഴിക്കുവാന്‍ തിരുമേനി കല്പ്പിച്ചു. ധാരാളം കുഴികള്‍ ഉണ്ടാക്കപ്പെട്ടു. കൊലശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ കൊന്നു കുഴിച്ചുമൂടാനണു ആ കുഴികല്‍ നിര്‍മ്മിക്കപ്പെട്ടത്. തടവുകാര്‍ ആ കുഴികളുടെ അടുത്തേക്കു ഹാജരാക്കപ്പെട്ടു. ഹുയയ്യിബ്നു ഹക്തബിനെ വധിപ്പാനായി ആ കുഴിക്കരികെ കൊണ്ടു വന്നപ്പോള്‍ , അയാളോടു തിരുമേനി ചോദിച്ചു.-‘ഹേ! അല്ലാഹുവിന്റെ ശത്രൂ, ഇപ്പോള്‍ അല്ലാഹു നിങ്ങളെ എനിക്കു വിധേയനാക്കി തന്നില്ലേ?’ ഹുയയ്യ് പറഞ്ഞു: പക്ഷെ ഇനിയും എന്നെ കുറ്റം പരയേണ്ടതില്ല, താങ്കളുടെ അല്ലാഹുവിന്റെ വിധി നടപ്പിലാക്കുന്നതില്‍ എനിക്കു വ്യസനമില്ല.’ വധശിക്ഷ നടപ്പാക്കുവാന്‍ അലി, സുബൈര്‍ എന്നിവര്‍ക്കു പുറമെ ഔസ് ഗോത്രക്കാരില്‍ ചിലരെയും ഏല്‍പ്പിച്ചു. വധശിക്ഷയുടെ കാര്യത്തില്‍ അവര്‍ക്ക് എതിര്‍പ്പില്ലെന്നു തെളിയിക്കാനായിരുന്നു അത്. കൊല്ലപ്പെടേണ്ടവര്‍ മുഴുവന്‍ സന്ധ്യയാകുമ്പോഴേക്കും കൊല്ലപ്പെട്ടു കഴിഞ്ഞു. കൊല്ലപ്പെട്ടവരുടെ എണ്ണം 600നും 700നും ഇടയ്ക്കായിരുന്നു. അവരുടെ ശവങ്ങള് നിറഞ്ഞ കുഴികള്‍ മണ്ണിട്ടു മൂടി. ബയാന എന്ന ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ഖല്ലാദുബ്നു സൈദിന്റെ ഘാതുകിയായിരുന്നു ആ സ്ത്രീ.<br /><br />ആയിശ പറയുന്നു:- “ ഞാന്‍ എന്റെ വീട്ടില്‍ ഇരിക്കുകയായിരുന്നു. അല്ലാഹുവിന്റെ റസൂല്‍ ബനൂഖുറൈളക്കാരായ പുരുഷന്മാരെ തകര്‍ത്തു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ ആ ഗോത്രക്കാരിയായ ഒരു യുവതി എന്റെ വീട്ടില്‍ കയറിവന്നു. ഉല്ലാസപൂര്‍വ്വം ചിരിച്ചുകൊണ്ട് എന്നോടു സംസാരിച്ചു തുടങ്ങി. ആ സ്ത്രീയുടെ ചിരിയിലും സംസാരത്തിലും സന്തോഷം മുറ്റി നിന്നു. അപ്പോള്‍ പുറത്തു നിന്നു ബയാനാ ബയാനാ എന്നു വിളിക്കുന്നതു കേട്ടു. “എന്നെയാണു വിളിക്കുന്നത്, കൊല്ലാന്‍ വേണ്ടി” എന്നു പറഞ്ഞുകൊണ്ട് അവള് പുറത്തേക്കു പോയി. അവള് കൊല്ലപ്പെട്ടു. അടുത്ത നിമിഷത്തില്‍ തന്നെ കൊല്ലുമെന്നുറപ്പായിട്ടും അവള്‍ക്കു സന്തോഷത്തോടു കൂടി ചിരിക്കാനും സംസാരിക്കാനും കഴിഞ്ഞതില്‍ ഞാന്‍ അല്‍ഭുതപ്പെട്ടു.<br /><br />ജാഹിലിയ്യാ കാലത്ത് ഔസ് ഖസ്രജ് ഗോത്രക്കാര്‍ തമ്മില്‍ നടന്ന ബു ആസ് യുദ്ധത്തില്‍ സാബിത്തിനെ കൊലയില്‍നിന്നും മോചിപ്പിച്ച ഒരു കിഴവന് ബനൂഖുറൈളാ ഗോത്രക്കാരോടൊപ്പം ഉണ്ടായിരുന്നു. അയാളുടെ പേര് സുബൈര്‍ എന്നായിരുന്നു. മുസ്ലിങ്ങളുടെ ഇടയില്‍ സാബിത്തിനെ കണ്ടപ്പോള്‍ അയാള്‍ സന്തോഷിച്ചു. ബുആസ് യുദ്ധത്തില്‍ സാബിത്തിന്റെ ജീവന് രക്ഷിച്ച വസ്തുത അയാള്‍ ഓര്‍മ്മിപ്പിച്ചു. ആ ഉപകാരത്തിനു പ്രത്യുപകാരം ചെയ്യാനുള്ള അവസരം ഇതാണെന്നും അയാള്‍ പ്രസ്താവിച്ചു. സാബിത്ത് ഈ വിവരം തിരുമേനിയെ അറിയിച്ചപ്പോള്‍ , സുബൈറിനെ കൊലയില്‍നിന്നും ഒഴിവാക്കിയതായി തിരുമേനി പ്രഖ്യാപിച്ചു. സാബിത് പറയുന്നു:- ‘ഈ വിവരം ഞാന്‍ സുബൈറിനെ അറിയിച്ചപ്പോള്‍ ഭാര്യയെയും മക്കളെയും കൈവെടിഞ്ഞുകൊണ്ട് ഒരു കിഴവന് ജീവിച്ചിരുന്നിട്ടു ഫലമുണ്ടോ?’ എന്നയാള്‍ ചോദിച്ചു. ഈ വിവരം ഞാന്‍ തിരുമേനിയെ അറിയിച്ചപ്പോള്‍ അയാളുടെ ഭാര്യയെയും മക്കളെയും സാബിത്തിന്റെ ഓഹരിയിലേക്കു വിട്ടു തന്നു എന്നു തിരുമേനി പറഞ്ഞു. അവരെ മോചിപ്പിച്ചു സുബൈറിനു നല്കാന് ഞാന്‍ തീരുമാനിച്ചു. വിവരം ആയാളെ അറിയിച്ചപ്പോള്‍ , ഞങ്ങളുടെ വീട്ടുകാര്‍ ഹിജാസ്കാരാണ് . അവര്‍ ദരിദ്രരുമാണ്. മുതലില്ലാതെ ജീവിക്കുവാന്‍ കഴിയില്ലല്ലോ എന്നയാള്‍ പറഞ്ഞു. ഈ വിവരം തിരുമേനിയെ അറിയിച്ചപ്പോള്‍ , സുബൈറിന്റെ മുതലും എന്റെ ഓഹരിക്കു വിട്ടു തന്നു. അതും ഞാന്‍ സുബൈറിനു വിട്ടു കൊടുത്തു. അപ്പോള്‍ സുബൈര്‍ എന്നോടു ചോദിച്ചു.- ‘സാബിത്തേ ബനൂഖുറൈളക്കാരുടെ നേതാവായ ക അബ് എവിടെയുണ്ട്?’ അയാള്‍ കൊല്ലപ്പെട്ടുവെന്നു ഞാന്‍ പറഞ്ഞപ്പോള്‍ , നാട്ടുകാരുടെയും അല്ലാത്തവരുടെയും ആത്മസുഹൃത്തായ ഹുയയ്യ് എവിടെ? എന്നും അയാള്‍ ചോദിച്ചു. അയാളും കൊല്ലപ്പെട്ടു എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ആലംബഹീനരുടെ സഹായിയും നേതാവുമായ അസ്സാല്‍ എവിടെ? എന്നു ചോദിച്ചു. അയാളും കൊല്ലപ്പെട്ടു എന്നു ഞാന്‍ പറഞ്ഞു. ‘ഞങ്ങളുടെ സഭാനാഥന്മാരും പ്രഭുക്കളുമായ അമ്രും ഫരീളത്തും എവിടെ? എന്നു വീണ്ടും അയാള്‍ ചോദിച്ചു. അവരെല്ലാം കൊല്ലപ്പെട്ടു എന്നറിയിച്ചപ്പോള്‍ അയാള്‍ പറഞ്ഞു:-“ അവരെല്ലാം കൊല്ലപ്പെട്ടെങ്കില്‍ , എന്നെയും അവരുടെ കൂടെ നിങ്ങള്‍ അയക്കണം. അതല്ലാത്ത മറ്റൊരു പ്രത്യുപകാരവും ഇനി നിങ്ങളില്‍നിന്നും എനീക്കാവശ്യമില്ല. ഒരു നിമിഷം പോലും കാത്തു നില്‍ക്കാതെ എന്നെയും കൊല്ലുക. എന്നു സുബൈര്‍ എന്നോടാവശ്യപട്ടു. ‘നിങ്ങളെ ഞാന്‍ കൊല്ലുകയില്ല എന്നു ഞാന്‍ പറഞ്ഞു. ആരു കൊന്നാലും തരക്കേടില്ല, എന്റെ സുഹൃത്തുക്കളെ കണ്ടെത്താതെ ഞാന്‍ ഇനി ഒരു നിമിഷം ഇഹലോകത്തു ജീവിച്ചിരിക്കില്ല എന്നു സുബൈര്‍ ശഠിച്ചു. “ സുഹൃത്തുക്കളെ കണ്ടെത്താതെ ജീവിച്ചിരിക്കില്ല ‘ എന്നയാള്‍ പറഞ്ഞതു കേട്ടപ്പോള്‍ “നരകത്തില്‍ നീ നിന്റെ സുഹൃത്തുക്കളെ കണ്ടുകൊള്ളും” എന്നു പറഞ്ഞുകൊണ്ട് അബൂബക്കര്‍ സുബൈറിനെ കൊന്നു. സുബൈറിന്റെ ഭാര്യയും മുതലുകളും സാബിത്തിന്റെ ഓഹരിയില്‍ത്തന്നെ എന്നു തിരുമേനി അരുളുകയും ചെയ്തു.”<br /><br />ബനൂഖുറൈളാ ഗോത്രത്തിലെ തടവുകാരില്‍നിന്നും റൈഹാന എന്ന സ്ത്രീയെ മുഹമ്മദ് സ്വന്തമാക്കി! [അവലംബം- ഇബ്നു ഹിഷാം]<br /><br /><br />അവരുടെ ഹൃദയങ്ങളില്‍ ഭയം ഇട്ടു കൊണ്ട് ആ മനുഷ്യരെയൊന്നടങ്കം കൂട്ടക്കശാപ്പു ചെയ്യാന്‍ സഹായിച്ച അല്ലാഹുവിന് ആ പാവങ്ങളുടെ ഹൃദയങ്ങളില്‍ ഈമാന്‍ ഇട്ടുകൊടുത്തുകൊണ്ട് ഈ ക്രൂരത ഒഴിവാക്കാന്‍ തോന്നിയില്ല!! <br /><br />സര്‍വ്വശക്തനായ അല്ലാഹു മഹാതന്ത്രജ്ഞന്‍ കൂടിയായിരുന്നുവല്ലോ!!!<br /><br /><br /><span style="font-weight:bold;">28.നബിയേ, നിന്റെ ഭാര്യമാരോട് നീ പറയുക: ഐഹികജീവിതവും അതിന്റെ അലങ്കാരവുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ വരൂ! നിങ്ങള്‍ക്ക് ഞാന്‍ ജീവിതവിഭവം നല്‍കുകയും, ഭംഗിയായ നിലയില്‍ ഞാന്‍ നിങ്ങളെ മോചിപ്പിച്ച് അയച്ചുതരികയും ചെയ്യാം <br /><br />29.അല്ലാഹുവെയും അവന്റെ ദൂതനെയും പരലോകഭവനത്തെയുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങളുടെ കൂട്ടത്തില്‍ സദ്വൃത്തകളായിട്ടുള്ളവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്.<br /></span><br /><br />“അഹ്സാബ് യുദ്ധത്തെ തുടര്‍ന്ന് ഖുറൈളയുടെയും നളീറിന്റെയും സ്വത്തുക്കള്‍ മുസ്ലിംങ്ങള്ക്ക് അധീനമായല്ലോ. ഇതു വഴി നബിതിരുമേനിക്കു കുറെ ധനം കൈവന്നിട്ടുണ്ടെന്നു മനസ്സിലാക്കിയ അവിടുത്തെ പത്നിമാര്‍ തിരുമേനിയുടെ അടുക്കല്‍ ചെന്ന് തങ്ങളുടെ ഇല്ലായ്മയും വല്ലായ്മയും പറയാന്‍ തുടങ്ങി. ഇതു തിരുമേനിയുടെ ഹൃദയത്തിനു വല്ലാത്ത വേദനയുണ്ടാക്കി. ഇതിനെ തുടര്‍ന്നാണു അല്ലാഹു ഇപ്രകാരം ഒരു ആയത്ത് അവതരിപ്പിച്ചത്......<br />ഒമ്പതു പേരാണ് ഈ സമയത്ത് നബിയുടെ പത്നിമാരായി ഉണ്ടായിരുന്നത്. ഖുറൈശീ ഗോത്രത്തില്‍പെട്ട ആയിശ, ഹഫ്സ, ഉമ്മുഹബീബ, സൌദ, ഉമ്മുസലമ എന്നിവരും സ അദ് വംശക്കാറ്റിയായ സൈനബ്, ഹിലാല്‍ ഗോത്രക്കാരിയായ മൈമൂന, നളീര്‍ വംശത്തില്പെട്ട സ്വഫിയ്യ, മുസ്ത്വലഖ് ഗോത്രക്കാരിയായ ജുവൈരിയ എന്നിവരുമായിരുന്നു അവര്‍. ...<br />മുസ്ലിം , അഹ്മദ് തുടങ്ങിയവര്‍ ജാബിര്‍ മുഖേന നിവേദനം ചെയ്തിട്ടുള്ള ഒരു ഹദീസിന്റെ സാരം ഇവിടെ സന്ദര്‍ഭോചിതമാകും . അദ്ദേഹം പറയുന്നു: “അബൂബക്കര്‍ നബിയുടെ വാതില്ക്കല് വന്നു സമ്മതം ചോദിച്ചു. വാതില്ക്കല് കുറെ ആളുകള്‍ കൂടിയിട്ടുണ്ടായിരുന്നു. സമ്മതം കിട്ടിയില്ല. പിന്നീട് ഉമറും വന്നു സമ്മതം തേടി. ആദ്യം സമ്മതം കിട്ടിയില്ല. കുറെ കഴിഞ്ഞ ശേഷം രണ്ടു പേര്‍ക്കും അകത്തു കടക്കാന്‍ സമ്മതം ലഭിച്ചു. തിരുമേനി മൌനമായി ഇരിക്കുകയായിരുന്നു. ഭാര്യമാര്‍ ചുറ്റും വന്നു കൂടിയിട്ടുണ്ട്. ഉമര്‍ പറഞ്ഞു. ‘ഞാന്‍ നബിയോടു സംസാരിക്കും . അദ്ദേഹം ചിരിച്ചേക്കാം! ’ അദ്ദേഹം നബിയോട് ‘അല്ലാഹുവിന്റെ റസൂലേ , സെയ്ദിന്റെ മകള്‍ (എന്റെ ഭാര്യ) അല്‍പ്പം മുമ്പ് എന്നോടു ചെലവിനു കൊടുക്കാനാവശ്യപ്പെട്ടു. അപ്പോള്‍ ഞാന്‍ അവളുടെ കഴുത്തിനിട്ടു കൊടുത്ത ഇടി അങ്ങു കണ്ടിരുന്നുവെങ്കില്‍!’ ഇതു കേട്ടപ്പോള്‍ തിരുമേനി അദ്ദേഹത്തിന്റെ അണപ്പല്ലു കാണുമാറു ചിരിച്ചുപോയി. ! തിരുമേനി തുടര്‍ന്നു പറഞ്ഞു. “ഇവരിതാ ചിലവിനുള്ള വക ചോദിച്ചുകൊണ്ട് എന്റെ ചുറ്റും വന്നു കൂടിയിരിക്കുന്നു. ” അപ്പോള്‍ അബൂബക്കര്‍ ആയിശയുടെയും ഉമര്‍ ഹഫ്സയുടെയും നേരെ തിരിഞ്ഞു. അവരെ അടിക്കുവാന്‍ ശ്രമിക്കുകയും അവരെ ആക്ഷേപിക്കുകയും ചെയ്തു. തിരുമേനി അവരെ തടഞ്ഞു. ഈ അവസ്രത്തില്‍ നബിയുടെ ഭാര്യമാര്‍ , തങ്ങള്‍ ഇനി മേല്‍ അങ്ങനെയൊന്നും ആവശ്യപ്പെടുകയില്ല എന്നു പറഞ്ഞു. പിന്നീട് ആയത്ത് അവതരിച്ചു. ...”<br /><br />പ്രവാചകന്റെ ഭാര്യമാര്‍ ചെലവിനു ചോദിച്ചുകൊണ്ട് ‘സമരം’ നടത്തിയ കാര്യം വിശദീകരിക്കുക എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഖുര്‍ ആനില്‍ ഓരോ വെളിപാടു വചനവും രൂപം കൊള്ളുന്നതെങ്ങനെയെന്നു സാമാന്യ ബുദ്ധിയുള്ള ഏവര്‍ക്കും മനസ്സിലാക്കാന്‍ ഈ ആയത്തുകളും അവയുടെ അവതരണ പശ്ചാതലവും ഉപകരിക്കും എന്നതിനാലാണിതൊക്കെ ഇവിടെ വിശദീകരിക്കാന്‍ മുതിരുന്നത്. പ്രപഞ്ചം ഉണ്ടാക്കും മുമ്പേ ഒരു ഫലകത്തില്‍ രേഖപ്പെടുത്തി വെച്ച ഒരു മഹാഗ്രന്ഥത്തിലെ വരികളാണു ഖുര്‍ ആനിലുള്ളതെന്ന അവകാശവാദവും ഈ സൂക്തങ്ങളും എത്രത്തോളം പൊരുത്തപ്പെടുന്നു എന്നു പരിശോധിക്കാന്‍ വിശ്വാസിവൃന്ദം തയ്യാറാകുമോ? ഒരു ഡസനോളം ഭാര്യമാരുണ്ടായിരുന്ന മുഹമ്മദിന് തന്റെ കൃത്യാന്തരബാഹുല്യത്തിനിടയ്ക്ക് ഈ ഭാര്യമാരുടെ ആവലാതികളും പായാരങ്ങളുമൊക്കെ വലിയ ശല്യമായി തോന്നുക സ്വാഭാവികമാണ്. അവരെ നിലയ്ക്കു നിര്‍ത്താന്‍ അദ്ദേഹത്തിനു ചില പൊടിക്കൈകള്‍ പ്രയോഗിക്കേണ്ടതായും വന്നിരിക്കാം. പക്ഷെ പ്രപഞ്ചസ്രഷ്ടാവായ ഒരു ദൈവത്തെ ഇങ്ങനെ ചെറുതാക്കേണ്ടിയിരുന്നോ? ദൂതന്റെ ഭാര്യമാരെ ‘മൊഴി ചൊല്ലിക്കല്‍’ ഭീഷണി മുഴക്കി വരുതിക്കു നിര്‍ത്തലാണോ പ്രപഞ്ച നിയന്താവായ സര്‍വ്വശക്തന്റെ ജോലി? <br /><br /><span style="font-weight:bold;">30..പ്രവാചക പത്നിമാരേ, നിങ്ങളില്‍ ആരെങ്കിലും വ്യക്തമായ നീചവൃത്തി ചെയ്യുന്ന പക്ഷം അവള്‍ക്ക് ശിക്ഷ രണ്ടിരട്ടിയായി വര്‍ദ്ധിപ്പിക്കപ്പെടുന്നതാണ്. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമായിട്ടുള്ളതാ</span>കുന്നു. <br /><br />(O ye wives of the Prophet! Whosoever of you committeth manifest lewdness) plain adultery with witnesses to testify against you, (the punishment for her will be doubled) flogging and stoning, (and that) punishment (is easy for Allah.<br /><span style="font-weight:bold;"><br /><br />31.നിങ്ങളില്‍ ആരെങ്കിലും അല്ലാഹുവോടും അവന്റെ ദൂതനോടും താഴ്മകാണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പക്ഷം അവള്‍ക്ക് അവളുടെ പ്രതിഫലം രണ്ടുമടങ്ങായി നാം നല്‍കുന്നതാണ്. അവള്‍ക്ക് വേണ്ടി നാം മാന്യമായ ഉപജീവനം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.<br /><br />32.പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ ( അന്യരോട് ) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക.<br />33.നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. ( പ്രവാചകന്റെ ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.<br /><br />34.നിങ്ങളുടെ വീടുകളില്‍ വെച്ച് ഓതികേള്‍പിക്കപ്പെടുന്ന അല്ലാഹുവിന്റെ വചനങ്ങളും തത്വജ്ഞാനവും നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.<br /><br />35.( അല്ലാഹുവിന് ) കീഴ്പെടുന്നവരായ പുരുഷന്മാര്, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്മാര്, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്മാര്, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്മാര്, സ്ത്രീകള്‍, ക്ഷമാശീലരായ പുരുഷന്മാര്, സ്ത്രീകള്‍ വിനീതരായ പുരുഷന്മാര്, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്മാര്, സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്മാര്, സ്ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്മാര്, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്മാര്, സ്ത്രീകള്‍ - ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു. <br /><br />36.അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന് വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.</span> <br /><br /><br />ഡസന്‍ കണക്കിനു ഭാര്യമാരെ വെച്ചുകൊണ്ടിരുന്ന ഒരാള്‍ക്ക് തന്റെ ഭാര്യമാരുടെ പരിശുദ്ധിയെക്കുറിച്ചും സ്വഭാവദൂഷ്യത്തെക്കുറിച്ചുമൊക്കെ ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. അവര്‍ മറ്റുള്ളവരുമായി കാണുന്നതും സംസാരിക്കുന്നതുമൊക്കെ അയാള്‍ക്കസഹ്യമായും തോന്നിയേക്കാം. ഇക്കാര്യത്തില്‍ അവരെ നിയന്ത്രിച്ചു നിര്‍ത്താന്‍ അയാള്‍ എല്ലാതന്ത്രങ്ങളും പയറ്റും. ഇവിടെ മുഹമ്മദ് ഇക്കാര്യത്തിലും തന്റെ പോക്കറ്റ് ദൈവമായ അല്ലാഹുവിനെത്തന്നെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി. നബിയുടെ ഭാര്യമാരെ ഉദ്ദേശിച്ച് ഇറക്കിയ ഈ “വെളിപാടുകള്‍” മറ്റു സ്ത്രീകള്‍ക്കും ബാധകമാണെന്നാണു മുസ്ലിം പണ്ഡിതന്മാരുടെ പൊതു അഭിപ്രായം. ഈ കുര്‍ആന്‍ വാക്യങ്ങള്‍ വ്യാഖ്യാനിച്ചുകൊണ്ട് ചില ഹദീസുകള്‍ ഉദ്ധരിക്കുന്നുണ്ട് പണ്ഡിതര്‍.<br /> <br />1.നബി പറഞ്ഞു: “സ്ത്രീകള്‍ ഗോപ്യമാക്കി വെക്കപ്പെടേണ്ടവരാണ്. വീട്ടില്‍നിന്ന് അവര്‍ പുറത്തിറങ്ങിയാല്‍ പിശാച് അവളുടെ നേരെ കണ്ണു വെക്കും. അവള് വീട്ടിനകത്തായിരിക്കുമ്പോഴാണ് റബ്ബിന്റെ കാരുണ്യവുമായി അവള് ഏറ്റവും അടുത്തവളായിരിക്കുക.”<br /> <br />2.അനസ് പറയുന്നു: ഏതാനും സ്ത്രീകള്‍ നബിയുടെ അടുക്കല്‍ ചെന്നു പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ എല്ലാ പുണ്യങ്ങളും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള പോരാട്ടവുമെല്ലാം പുരുഷന്മാര് സ്വന്തമാക്കുന്നു. അത്തരം പ്രതിഫലം ലഭിക്കുന്ന ഒരു പ്രവൃത്തിയും ഞങ്ങള്‍ക്കില്ലല്ലോ. നബി പറഞ്ഞു: “നിങ്ങളില്‍ ഒരുവള്‍ വീട്ടില്‍ ഇരുന്നാല്‍ തന്നെ യോദ്ധാക്കളുടെ പ്രവൃത്തി ചെയ്തവളായല്ലോ.”<br />ഇതു ചൂണ്ടിക്കാട്ടിയാണു സ്ത്രീകള്‍ പള്ളിയില്‍ പോകേണ്ടതില്ലെന്നും അവര്‍ പുറത്തിറങ്ങരുതെന്നും മുസ്ലിം പണ്ഡിതര്‍ വാദിക്കുന്നത്. താലിബാന് കാര്‍ സ്ത്രീകളെ വേട്ടയാടുന്നതിന്റെ ദീനീ പ്രസക്തിയും ഇതു തന്നെ.<br /><br /><br />ഇസ്ലാമിന്റെയും പ്രവാചകന്റെയും ചരിത്രത്തിലെ ഏറ്റവുമധികം വിവാദങ്ങള്‍ക്കും വിമര്‍ശനശരങ്ങള്‍ക്കും വിധേയമായ ഒരു സംഭവമാണിവിടെ ഈ വെളിപാടുകളുടെ പശ്ചാത്തലം. ഒരു പൈങ്കിളിക്കഥപോലെ ചരിത്രകാരന്മാര് കുറിച്ചിട്ടത്:- <br /><br />.<span style="font-weight:bold;"> 37.നിന്റെ ഭാര്യയെ നീ നിന്റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ഒരാളോട് നീ പറഞ്ഞിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്റെ മനസ്സില്‍ നീ മറച്ചു വെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്ഹതയുള്ളവന് അല്ലാഹുവാകുന്നു. അങ്ങനെ സൈദ് അവളില്‍ നിന്ന് ആവശ്യം നിറവേറ്റികഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്മാര് അവരുടെ ഭാര്യമാരില്‍ നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞിട്ട് അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ അത്. അല്ലാഹുവിന്റെ കല്പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു. <br /><br />38.തനിക്ക് അല്ലാഹു നിശ്ചയിച്ചു തന്ന കാര്യത്തില്‍ പ്രവാചകന് യാതൊരു വിഷമവും തോന്നേണ്ടതില്ല. മുമ്പ് കഴിഞ്ഞുപോയിട്ടുള്ളവരില്‍ അല്ലാഹു നടപ്പാക്കിയിരുന്ന നടപടിക്രമം തന്നെ. അല്ലാഹുവിന്റെ കല്പന ഖണ്ഡിതമായ ഒരു വിധിയാകുന്നു.</span><br /><br /><br /><br />And when (idh is dependent because of [an implied preceding] udhkur, ‘mention [when]’) you said to him to whom God had shown favour, by [guiding him to] Islam, and to whom you [too] had shown favour: by manumitting him — this was Zayd b. Hāritha, who had been a prisoner of war before [the coming of] Islam (in the period of al-jāhiliyya). The Messenger of God (s) purchased him before his call to prophethood, and then manumitted him and adopted him as his son — ‘Retain your wife for yourself and fear God’, before divorcing her. But you had hidden in your heart what God was to disclose, [what] He was to manifest of your love for her and of [the fact] that should Zayd part with her you would marry her, and you feared people, would say, ‘He has married his son’s wife!’, though God is worthier that you should fear Him, in all things, so take her in marriage and do not be concerned with what people say. Zayd subsequently divorced her and her [obligatory] waiting period was completed. God, exalted be He, says: So when Zayd had fulfilled whatever need he had of her, We joined her in marriage to you — the Prophet consummated his marriage with her without [the customary] permission [from her legal guardian] and gratified the Muslims with [a feast of] bread and meat — so that there may not be any restriction for the believers in respect of the wives of their adopted sons, when the latter have fulfilled whatever wish they have of them. And God’s commandment, that which He has decreed, is bound to be realised. 33:37-jalalain-<br /><br /><br />There is no restriction for the Prophet in what God has ordained, [in what] He has made lawful, for him: [that is] God’s precedent (sunnata’Llāhi is in the accusative because the operator of the oblique has been removed [from the oblique construction ka-sunnati’Llāhi, ‘as is God’s precedent’) with those who passed away before, of prophets, which is that there is no restriction for them in this respect, a [special] dispensation for them regarding marriage — and God’s commandment, what He does, is inexorable destiny-33:38-<br /><br /><br /><br />(And when thou saidst unto him on whom Allah hath conferred favour) through Islam, i.e. Zayd (and thou hast conferred favour) on him by emancipating him: (Keep thy wife to thyself) and do not divorce her, (and fear Allah) and fear Allah and do not let her go. (And thou didst hide in your mind) her love and the desire to marry her (that which Allah was to bring to light) in the Qur'an, (and thou didst fear mankind) and you feel ashamed of people because of this (whereas Allah had a better right that thou shouldst fear Him) whereas you should be ashamed of Allah. (So when Zayd had performed the necessary formality (of divorce) from her) when she has finished her waiting period after her divorce from Zayd, (We gave her unto thee in marriage, so that (henceforth)) after you (there may be no sin for believers about wives of their adopted sons, when the latter have performed the necessary formality (of release) from them) when they had finished their waiting period after they are divorced or after the death of their husband. (The commandment of Allah) marrying Zayd to Muhammad (pbuh) (must be fulfilled) must take place.-ibnu abbas-<br /><br /><br /><br />(There is no reproach) there is no sin or offence (for the Prophet in that which Allah maketh his due) in the dispensation Allah makes for him, by making him marry. (That was Allah's way) thus was Allah's decree (with those who passed away of old) before Muhammad (pbuh); the reference here is to David and his marriage to the wife of Uriya; and it is also said that this refers to the marriage of Solomon with Balqis (and the commandment of Allah is certain destiny) the decree of Allah must necessarily take place.[ദാവൂദ് നബിയുടെ വിവാദക്കല്യാണവും സുലൈമാന്‍ നബിയുടെ പ്രേമക്കല്യാണവുമൊക്കെ പിന്നീട് വിവരിക്കാം. അതൊക്കെ ദൈവത്തിന്റെ വിധിയായിരുന്ന പോലെ ഈ കല്യാണവും ദൈവം തീരുമാനിച്ചതാണെന്ന്!]<br /><br /><br /><br />ഇറാന് കാരനായ അലി ദാസ്തി, തന്റെ <a href="http://ali-dashti-23-years.tripod.com/">‘23 years; Study of prophetic career of Muhammad’</a> എന്ന വിവാദകൃതിയില്‍ ഈ സംഭവം വിവരിച്ചുകൊണ്ടെഴുതിയ ഏതാനും ഖണ്ഡികകള്‍ ഇവിടെ ഉദ്ധരിക്കുന്നു:-<br /><br /><br />“സെയ്ദ് ഒരു തടവുകാരനായ അടിമയായിരുന്നു. കദീജ അയാളെ വില കൊടുത്തു വാങ്ങി മുഹമ്മദിനു സമ്മാനിച്ചതായിരുന്നു. പ്രവാചകന് അയാളെ മോചിപ്പിക്കുകയും അന്നത്തെ അറബി ആചാരപ്രകാരം തന്റെ ദത്തു പുത്രനാക്കുകയുമാണു ചെയ്തത്. അന്നത്തെ അറബികളുടെ ആചാരപ്രകാരം ദത്തു പുത്രനും സ്വന്തം പുത്രന്മാര്ക്കുള്ള എല്ലാ അവകാശങ്ങളുമുണ്ടായിരുന്നു. പിന്തുടര്ച്ചാവകാശം വിവാഹബന്ധങ്ങള്‍ക്കുള്ള നിരോധനം എല്ലാമുണ്ടായിരുന്നു. സൂറ 33ല്‍ സൂക്തങ്ങള്‍ 3, 4 അവതരിക്കുന്നതുവരെ മുസ്ലിംങ്ങള്‍ ഈ ആചാരം തുടര്‍ന്നു വന്നിരുന്നു. ഈ വിഷയത്തെ കുറിച്ച് അബ്ദുല്ലാഹിബ്നു ഉമര്‍ ഇങ്ങനെ പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്:-<br /><br />“പ്രവാചകന്റെ വളരെ അടുത്തവരായ ഞങ്ങളോടു പോലും അദ്ദേഹം സെയ്ദിനെ പരാമര്‍ശിക്കുമ്പോള്‍ സെയ്ദുബ്നു മുഹമ്മദ് എന്നാണു പറഞ്ഞിരുന്നത്. അയാള്‍ പ്രവാചകന്റെ പുത്രന് മാത്രമല്ല ഏറ്റവും ഭക്തനും ഒരു ഉറച്ച അനുയായിയുമായിരുന്നു.”<br /><br />അബ്ദുല്‍ മുത്തലിബിന്റെ മകളായ ഉമൈമയുടെ മകളായിരുന്നു സൈനബ്. അപ്രകാരം അവള് പ്രവാചകന്റെ പിതാവു വഴി അമ്മായിയുടെ മകളായിരുന്നു. പ്രവാചകന് തന്നെയാണ് സൈനബിനെ സെയ്ദിനു വിവാഹം ചെയ്തു കൊടുക്കാന്‍ മുന്‍കൈ എടുത്തത്. ആദ്യം അവളും സഹോദരന് അബ്ദുല്ലയും ഈ വിവാഹത്തിനു സമ്മതിക്കാന്‍ മടി കാണിച്ചു. സെയ്ദ് ഒരു സ്വതന്ത്രനാക്കപ്പെട്ട അടിമയാണ് എന്നതായിരുന്നു കാരണം. എന്നാല്‍ അവര്‍ക്കവരുടെ എതിര്‍പ്പ് പിന് വലിക്കേണ്ടി വന്നു.<br /><br />പ്രവാചകനു അവളോടുള്ള പ്രേമം അങ്കുരിച്ചത് പിന്നീടാണ്. അതിന്റെ സമയം, സാഹചര്യം എന്നിവ സംബന്ധിച്ചു വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണുള്ളത്. സൈനബിനോടുള്ള പ്രവാചകന്റെ സമീപനത്തില്‍ മാറ്റം കണ്ടു തുടങ്ങിയത് വിവാഹം കഴിച്ചു കൊടുത്തതിനു ശേഷമാണെന്നാണ് തഫ്സീര്‍ ജലാലയ്ന്‍ പറയുന്നത്. “കുറച്ചു കാലം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ദൃഷ്ടി അവളില്‍ പതിയുകയും ഹൃദയത്തില്‍ പ്രേമം മുള പൊട്ടുകയും ചെയ്തു.”<br /><br />സമക്ശരിയും സൂറ 33:37 ലെ തന്റെ വ്യാഖ്യാനത്തില്‍ പറയുന്നത് സൈനബിന്റെ വിവാഹാനന്തരമാണ് അവളുടെ മേല്‍ പ്രവാചകന്റെ ദൃഷ്ടി പതിഞ്ഞത് എന്നു തന്നെയാണ്. സെയ്നബ് പ്രവാചകനെ വളരെയധികം സന്തോഷിപ്പിച്ചിരുന്നു. അതിനാല്‍ അദ്ദേഹത്തിന് ഇങ്ങനെ പറയാതിരിക്കാനായില്ല: “നമ്മുടെ മനസ്സിനെ ചഞ്ചലപ്പെടുത്തുന്ന ദൈവത്തിനു സ്തോത്രം”. പ്രവാചകന് സെയ്നബിനെ പല പ്രാവശ്യം കണ്ടിട്ടുണ്ട്. അന്നൊന്നും അദ്ദേഹത്തിനവളോട് ഇത്ര ഇഷ്ടം തോന്നിയില്ല. അങ്ങനെയെങ്കില്‍ അദ്ദേഹം അവളോട് വിവാഹത്തിനാവശ്യപ്പെടുമായിരുന്നു. സൈനബ് അദ്ദേഹത്തിന്റെ വിസ്മയിപ്പിക്കുന്ന വാക്കുകള്‍ കേള്‍ക്കുകയും അതു സെയ്ദിനോടു പറയുകയും ചെയ്തു. സെയ്ദിനു പെട്ടെന്നു കാര്യം പിടി കിട്ടി. സെയ്നബിനെ ദൈവം പ്രവാചകന്റെ മനസ്സില്‍ കടത്തിവിട്ടിരിക്കുന്നു എന്നദ്ദേഹത്തിനു തോന്നി. അയാള്‍ ഉടന്‍ തന്നെ പ്രവാചകനെ സമീപിച്ച് താന്‍ സെയ്നബിനെ മൊഴി ചൊല്ലണമോ എന്നു ചോദിച്ചു. എന്തുണ്ടായി? നിനക്കു വല്ല സംശയവും തോന്നിയോ എന്നദ്ദേഹം ആരാഞ്ഞു. എനിക്കവളില്‍നിന്നും നല്ലതു മാത്രമേ ലഭിച്ചിട്ടുള്ളു. പക്ഷെ ഞാന്‍ ദുഖിതനാണ്. കാരണം അവള് എന്നെക്കാള്‍ കുലീനയാണ്. അതുകൊണ്ടു തന്നെ അവള് താങ്കള്‍ക്കു ചേരുന്നവളാണ്. അയാള്‍ പറഞ്ഞു നിര്‍ത്തി. ഇതിനു ശേഷമാണു സൂക്തം 37 ഇറങ്ങിയത്.<br /><br /><br />ഈ സൂക്തം വളരെ വ്യക്തമാണ്. അതിനാല്‍ കൂടുതല്‍ വിവരണത്തിന്റെ ആവശ്യമില്ല. പ്രവാചകനു സൈനബിനോടൊരു ഇഷ്ടം തോന്നി. ഇതറിഞ്ഞ സൈദ് മൊഴി ചൊല്ലാനുള്ള അനുവാദത്തിനായി അദ്ദേഹത്തെ സമീപിച്ചപ്പോള്‍ അങ്ങനെ ചെയ്യരുതെന്നും അവളെ ഉപേക്ഷിക്കരുതെന്നും ഉപദേശിച്ചു. അങ്ങനെ അയാളെ ഉപദേശിക്കുമ്പോഴും മനസ്സിലുണ്ടായിരുന്ന ആഗ്രഹം അദ്ദേഹം മറച്ചു വെച്ചു. അദ്ദേഹം മനസ്സിലുണ്ടായിരുന്ന ആഗ്രഹം മറച്ചു വെച്ചത് ജനം അദ്ദേഹത്തെ കുറ്റപ്പെടുത്തുമെന്നുള്ള ഭയം കൊണ്ടാണ്. എന്നാല്‍ പ്രവാചകന് ദൈവത്തെ മാത്രമേ ഭയപ്പെടേണ്ടതുള്ളു . അദ്ദേഹത്തിന്റെ ഉപദേശത്തിനെതിരായി സെയ്ദ് തന്റെ മൊഴിചൊല്ലല്‍ പൂര്‍ത്തീകരിച്ചു. അങ്ങനെ അല്ലാഹു സൈനബിനെ പ്രവാചകനു വിവാഹം ചെയ്തു കൊടുത്തു. മുസ്ലിംങ്ങള്‍ ഇനിയൊരിക്കലും തങ്ങളുടെ ദത്തു പുത്രന്മാരുടെ ഭാര്യമാരെ വിവാഹം കഴിക്കുന്നതില്‍നിന്നും മാറി നില്‍ക്കേണ്ടതില്ല എന്ന് ഇതോടെ നിയമമാവുകയും ചെയ്തു. ദത്തു സമ്പ്രദായം അവസാനിച്ചു.! ദത്തു നിയമപരിധിയില്‍നിന്നും മുസ്ലിംങ്ങളെ മാറ്റി നിര്‍ത്തുന്നത് ഇന്നും ഈ കഥയുടെ അടിസ്ഥാനത്തിലാണ്. ....<br /><br /><br />കാംബ്രിജ് തഫ്സീര്‍ എഴുതിയ ഗ്രന്ഥകാരന് പറയുന്നത് ഇങ്ങനെയാണ്. “ഒരു ദിവസം ദൈവദൂതന് സെനബിന്റെ വസതിയില്‍ സൈദിനെ കാണാനായി ചെന്നു. അവള് ഒരു പാത്രത്തില്‍ സുഗന്ധദ്രവ്യം പൊടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവളെ കണ്ടപ്പോള്‍ അദ്ദേഹത്തിനു വളരെ സന്തോഷം തോന്നി. മാത്രമല്ല അവള് തന്റെ പത്നിയായിരുന്നെങ്കില്‍ എന്നദ്ദേഹം ആഗ്രഹിക്കുകയും ചെയ്തു. സെയ്നബ് അദ്ദേഹത്തെ കണ്ടപ്പോള്‍ അവളുടെ കരങ്ങള്‍ അദ്ദേഹത്തിന്റെ ചുമലില്‍ അര്‍പ്പിച്ചു. അപ്പോള്‍ പ്രവാചകന് പറഞ്ഞു. “എന്തൊരു ചാരുത! എന്തൊരു സൌന്ദര്യം! അല്ലയോ സൈനബ് മനസ്സുകളെ ചഞ്ചലപ്പെടുത്തുന്ന അല്ലാഹുവിനു സ്തോത്രം.” ഇതു രണ്ടു തവണ ആവര്‍ത്തിച്ച് അദ്ദേഹം സ്ഥലം വിട്ടു. സൈദ് തിരിച്ചെത്തിയപ്പോള്‍ സംഭവിച്ചതെല്ലാം അവള് അയാളോടു പറഞ്ഞു. “എന്നെ ഇനി നിങ്ങള്‍ക്കു കിട്ടില്ല. പോയി എന്നെ മൊഴി ചൊല്ലാനുള്ള അനുവാദം വാങ്ങി വരൂ” -അവള് കൂട്ടിച്ചേര്‍ത്തു. നിന്നെ കാണാതെ എനിക്കു ജീവിക്കാനാവില്ലെന്നയാള്‍ പറഞ്ഞു. എന്നാല്‍ മൊഴി ചൊല്ലാനുള്ള തീരുമാനമടുത്തുകൊണ്ടയാള്‍ പ്രവാചകനെ സമീപിച്ചു. അപ്പോള്‍ സൈദിനോട് അദ്ദേഹം പറഞ്ഞു; “ദൈവം അവളെ എന്റെ ഭാര്യയായി നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു. ഇതവളോടു പറയണം” സെയ്ദ് തിരിച്ചു ചെന്ന് വാതിലില്‍ മുട്ടി എന്നെ നിങ്ങള്‍ മൊഴി ചൊല്ലിക്കഴിഞ്ഞിരിക്കുന്നു. ഇനിയെന്തു വേണം എന്നവള്‍ ചോദിച്ചു. ഞാന്‍ ദൈവദൂതനില്‍ നിന്നും ഒരു സന്ദേശം കൊണ്ടു വന്നിട്ടുണ്ട് എന്നയാള്‍ പറഞ്ഞു. “എല്ലാ സ്തുതിയും ദൈവത്തിന്” എന്നവള്‍ പറഞ്ഞു. അവള് വാതില്‍ തുറന്നു. അയാള്‍ അകത്തു കടന്നു. അപ്പോള്‍ അവള് തേങ്ങിക്കരയുകയായിരുന്നു. സൈദ് പറഞ്ഞു: “ഇതു കണ്ണുനീരിനുള്ള സമയമല്ല, ദൈവം എന്നെക്കാള്‍ നല്ലൊരു ഭര്‍ത്താവിനെ നിനക്കു തന്നിരിക്കുന്നു. “ അവള് പറഞ്ഞു “ നിങ്ങളൊരു പാവമാണ്. ആരാണു പുതിയ ഭര്‍ത്താവ്? “ അയാള്‍ പറഞ്ഞു “അതു ദൈവദൂതരാണ്” അവള് ഇതു കേട്ടതും തല കുനിച്ചു പ്രാര്‍ത്ഥിച്ചു.<br />ഈ വിവരങ്ങളെ അനുകൂലിച്ചുകൊണ്ട് മറ്റൊരു റിപ്പോര്‍ട്ട് ഇങ്ങനെയാണ്: “സൈദ് പറഞ്ഞു ഞാന്‍ സൈനബിന്റെ വസതിയില്‍ ചെന്നപ്പോള്‍ അവള് മാവു കുഴച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രവാചകന് വിവാഹം കഴിക്കാന്‍ പോകുന്നു എന്നറിഞ്ഞതിനാല്‍ ഞാനവളുടെ മുഖത്തു നോക്കാന്‍ പോലും ധൈര്യപ്പെട്ടില്ല. ഞാന്‍ അവളുടെ മുഖത്തു നോക്കാതെത്തന്നെ പ്രവാചകന് അവളെ വിവാഹം ചെയ്യാന്‍ പോകുന്നു എന്നറിയിച്ചു.” <br /><br /><br />തഫ്സീറുല്‍ ജലാലൈന്‍ പ്രകാരം പ്രവാചകന് ദിനങ്ങള്‍ എണ്ണുകയായിരുന്നു. വിവാഹമോചനം കഴിഞ്ഞു കാത്തിരിക്കേണ്ട കാലം കഴിഞ്ഞ് ഉടന്‍ മറ്റു ചടങ്ങുകളൊന്നുമില്ലാതെ തന്നെ അദ്ദേഹം അവളുടെ ഗൃഹത്തിലെത്തുകയും ഒരാടിനെ അറുത്ത് റൊട്ടിയും മാംസവും എല്ലാവര്ക്കും വിതരണം ചെയ്യുകയും ചെയ്തു. <br />അന്നു രാത്രി ഇതിലും രസകരമായ വെളിപാടുകള്‍ ഇറങ്ങി. അക്കാര്യം തുടര്‍ന്നുള്ള സൂക്തങ്ങളില്‍ വരുന്നുണ്ട്! :)<br /><br /><br /><br /><br /><span style="font-weight:bold;">39.അതായത് അല്ലാഹുവിന്റെ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുകയും, അവനെ പേടിക്കുകയും അല്ലാഹുവല്ലാത്ത ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവരുടെ കാര്യത്തിലുള്ള ( അല്ലാഹുവിന്റെ നടപടി. ) കണക്ക് നോക്കുന്നവനായി അല്ലാഹു തന്നെ മതി.[33:39]<br /></span><br /><br />ദത്തുപുത്രനായ സെയ്ദിനെ മുഹമ്മദിന്റെ മകന് സെയ്ദ് എന്നാണ് ആളുകള്‍ വിളിച്ചിരുന്നത്. അയാളുടെ ഭാര്യയെ മുഹമ്മദ് സ്വന്തമാക്കിയതോടെ പുത്രന്റെ ഭാര്യയെ കല്യാണം കഴിച്ചുവെന്ന പരിഹാസം സ്വന്തക്കാരില്‍നിന്നു വരെ വന്നു. ഈ സാഹചര്യത്തിലാന് ആരെയും പേടിക്കണ്ട അല്ലാഹുവിനെ മാത്രം പേടിച്ചാല്‍ മതി എന്നൊക്കെ വെളിപാട് വന്നത്.<br /><br />തുടര്‍ന്ന് സെയ്ദിന്റെ പിതാവ് മുഹമ്മദല്ല എന്ന പ്രഖ്യാപനവും വന്നു :-<br /><br /><br /><span style="font-weight:bold;"><br />40.മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരില് ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരില് അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.<br /><br /><br />41.സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും,<br /><br /><br />42.കാലത്തും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍.<br /><br /><br />43.അവന് നിങ്ങളുടെ മേല്‍ കരുണ ചൊരിയുന്നവനാകുന്നു. അവന്റെ മലക്കുകളും ( കരുണ കാണിക്കുന്നു. ) അന്ധകാരങ്ങളില്‍ നിന്ന് നിങ്ങളെ വെളിച്ചത്തിലേക്ക് ആനയിക്കുന്നതിന് വേണ്ടിയത്രെ അത്. അവന് സത്യവിശ്വാസികളോട് അത്യന്തം കരുണയുള്ളവനാകുന്നു.<br /><br /><br />44.അവര്‍ അവനെ കണ്ടുമുട്ടുന്ന ദിവസം അവര്‍ക്കുള്ള അഭിവാദ്യം സലാം ആയിരിക്കും.അവര്‍ക്കവന്‍ മാന്യമായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്.<br /><br /><br />45.നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു.<br /><br />46.അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും, പ്രകാശം നല്കുന്ന ഒരു വിളക്കും ആയിക്കൊണ്ട്.<br /><br /><br />47.സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് വലിയ ഔദാര്യം ലഭിക്കാനുണ്ട് എന്ന് നീ അവരെ സന്തോഷവാര്‍ത്ത അറിയിക്കുക.<br /><br />48.സത്യനിഷേധികളെയും കപടവിശ്വാസികളെയും നീ അനുസരിച്ചു പോകരുത്. അവരുടെ ദ്രോഹം നീ അവഗണിക്കുകയും, അല്ലാഹുവെ ഭരമേല്പിക്കുകയും ചെയ്യുക. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.<br /><br />49.സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും, എന്നിട്ട് നിങ്ങളവരെ സ്പര്‍ശിക്കുന്നതിന് മുമ്പായി അവരെ വിവാഹമോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണികണക്കാക്കുന്ന ഇദ്ദഃ ആചരിക്കേണ്ട ബാധ്യത അവര്‍ക്കു നിങ്ങളോടില്ല. എന്നാല്‍ നിങ്ങള്‍ അവര്‍ക്ക് മതാഅ് നല്‍കുകയും, അവരെ ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക. </span><br /><br /><br />അറേബ്യന്‍ ഗോത്രങ്ങളില്‍ അക്കാലത്തു നില നിന്നിരുന്ന മറ്റൊരു “ജാഹിലിയ്യ” ആചാരത്തിനു പച്ചക്കൊടി കാണിക്കുന്ന വെളിപടുകളിലൊന്നാണിത്. <br />“ഭര്‍ത്താവിന്റെ മരണശേഷം ,അല്ലെങ്കില്‍ അയാളുമായി വേര്‍പിരിഞ്ഞ ശേഷം സ്ത്രീ പുനര്‍ വിവാഹം വിലങ്ങി കാത്തിരിക്കേണ്ട കാലത്തിനാണു ‘ഇദ്ദ’ എന്നു പറയുന്നത്. ഈ സമ്പ്രദായം ജാഹിലിയ്യാ കാലത്തും സുപരിചിതമായിരുന്നു. ജാഹിലിയ്യാ അറബികള്‍ ഏറെക്കുറെ അത് ആചരിക്കുകയും ചെയ്തിരുന്നു. ഈ സമ്പ്രദായത്തെ ഇസ്ലാം അംഗീകരിക്കുകയാണു ചെയ്തത്.” [ഫിഖ് ഹുസ്സുന്ന]<br /><br />വിവാഹമോചനം ചെയ്യപ്പെട്ടവള്‍ മൂന്നു മാസവും വിധവയായവള്‍ നാലുമാസവും പത്തു ദിവസവും ഭര്‍ത്തൃവീട്ടില്‍ തന്നെ ഒരു ഇരുട്ടു മുറിയില്‍ ചടഞ്ഞിരിക്കണം എന്നാണു ചട്ടം. <br />വിധവയുടെ ഇദ്ദകാലം ഒരു കൊല്ലമാണെന്നും ഖുര്‍ ആനില്‍ തന്നെ പറയുന്നുമുണ്ട്. ആ വിധി പിന്നീട് അല്ലാഹു റദ്ദാക്കിയതാണെന്ന് വ്യാഖ്യാതാക്കള്‍ പറയുന്നു. ഈ കാലയളവില്‍ അവള്‍ക്കുള്ള ജീവനാംശം വീട്ടു വാടക, തുടങ്ങിയ കാര്യങ്ങളില്‍ പണ്ഡിതന്മാര് തമ്മില്‍ അഭിപ്രായഭിന്നതയുണ്ട്. ഓരോ മദ് ഹബുകാരും ഓരോന്നാണു പറയുന്നത്. <a href="http://quranvimarsanam.blogspot.com/2009/07/blog-post.html"> ഇദ്ദയെ കുറിച്ച് വിശദമായ പോസ്റ്റ് പിന്നീട്.</a><br /><br /><span style="font-weight:bold;">50.നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്റെ ഭാര്യമാരെ നിനക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക് ( യുദ്ധത്തില്‍ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്റെ പിതൃവ്യന്റെ പുത്രിമാര്‍, നിന്റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്റെ അമ്മാവന്റെ പുത്രിമാര്‍, നിന്റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും ( വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു. ) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും ( അനുവദിച്ചിരിക്കുന്നു. ) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത് നമുക്കറിയാം. നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. <br /></span><br /><span style="font-weight:bold;">51.അവരില്‍ നിന്ന് നീ ഉദ്ദേശിക്കുന്നവരെ നിനക്ക് മാറ്റി നിര്‍ത്താം. നീ ഉദ്ദേശിക്കുന്നവരെ നിന്റെ അടുക്കലേക്ക് അടുപ്പിക്കുകയും ചെയ്യാം. നീ മാറ്റി നിര്‍ത്തിയവരില്‍ നിന്ന് വല്ലവരെയും നീ ആഗ്രഹിക്കുന്നുവെങ്കില്‍ നിനക്ക് കുറ്റമില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും, അവര്‍ ദുഃഖിക്കാതിരിക്കുവാനും, നീ അവര്‍ക്ക് നല്‍കിയതില്‍ അവരെല്ലാം സംതൃപ്തി അടയുവാനും ഏറ്റവും അനുയോജ്യമായ മാര്‍ഗമാകുന്നു അത്. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു. <br />52.ഇനിമേല്‍ നിനക്ക് ( വേറെ ) സ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. ഇവര്‍ക്ക് പകരം വേറെ ഭാര്യമാരെ സ്വീകരിക്കുവാനും ( അനുവാദമില്ല ) അവരുടെ സൌന്ദര്യം നിനക്ക് കൌതുകം തോന്നിച്ചാലും ശരി. നിന്റെ വലതുകൈ ഉടമപ്പെടുത്തിയവര്‍ ( അടിമസ്ത്രീകള്‍ ) ഒഴികെ. അല്ലാഹു എല്ലാകാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.</span><br /> <br /><br />ഖുര്‍ ആന്‍ വെളിപാടുകള്‍ ഉറവപൊട്ടിയത് പ്രപഞ്ചസ്രഷ്ടാവും നിയന്താവുമായ ഒരു മഹാ ദൈവത്തില്‍ നിന്നോ അതോ മുഹമ്മദ് എന്ന പച്ചമനുഷ്യന്റെ അന്തരംഗത്തില്‍ നിന്നോ എന്ന് സാമാന്യബുദ്ധി മരവിച്ചിട്ടില്ലാത്ത ആര്‍ക്കും ബോധ്യപ്പെടാന്‍ ഈ വെളിപാടുകള്‍ ധാരാളം മതിയാകും. കുര് ആനിന്റെ ആധുനിക വ്യാഖ്യാതാക്കള്‍ ഒരുപാട് ഉരുണ്ടു മറിഞ്ഞ് വളച്ചൊടിച്ച് പുകമറ സൃഷ്ടിക്കാന്‍ ഇവിടെ ശ്രമിച്ചു കാണാം. ഈ വാക്യങ്ങള്‍ തങ്ങളുടെ ദൈവത്തെ വല്ലാതെ കൊച്ചാക്കിക്കളയുന്നു എന്ന തോന്നലും തങ്ങളുടെ മാതൃകാപ്രവാചകന്റെ “ഉത്തമ സദാചാര മാതൃക” മറ്റു സത്യവിശ്വാസികള്‍ക്കു ബാധകമല്ലെന്നു ദൈവത്തിനു തന്നെ പറയേണ്ടി വന്ന സാഹചര്യങ്ങള്‍ വിവരിക്കുന്നതില്‍ തോന്നിയ ജാള്യതയുമൊക്കെയാണിവിടെ വ്യാഖ്യാനക്കാരെ കുഴക്കുന്നത്.<br />രാജാക്കന്മാര്ക്കും സമ്പന്നര്‍ക്കും തങ്ങള്‍ ആഗ്രഹിക്കുന്നതെന്തും സാധ്യമാകുന്ന നിലയില്‍ ഉദാരമായിരുന്നു പഴയ കാലത്തെ സദാചാര സങ്കല്‍പ്പങ്ങള്‍ .<br /><br /> അതേ സമയം സാധാരണക്കാര്‍ക്ക് വന്‍ തോതില്‍ നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. വിവാഹം ചെയ്യാനോ അടിമപ്പെണ്ണിനെ വാങ്ങാനോ പണമില്ലാത്തവരോട് നോമ്പു നോറ്റ് വികാരം നിയന്ത്രിക്കാനാണ് പ്രവാചകന് നിര്‍ദ്ദേശിച്ചത്. തനിക്കു നാട്ടിലുള്ള ഏതു പെണ്ണിനെയും പ്രാപിക്കാന്‍ തന്റെ ദൈവം പ്രത്യേകാനുമതി തന്നിരിക്കുന്നു എന്ന മുഹമ്മദിന്റെ ഈ പ്രഖ്യാപനം ചോദ്യം ചെയ്യപ്പെടാതെ അന്നു സ്വീകരിക്കപ്പെട്ടതും സ്വാഭാവികം. ഇഷ്ടപത്നിയായിരുന്ന ആയിഷ ഈ വെളിപാടിനോടു പ്രതികരിച്ചത് ഇപ്രകാരമായിരുന്നുവെന്ന് ബുഖാരി രേഖപ്പെടുത്തുന്നു:-<br /><br />“സ്വന്തം ശരീരം നബിക്കു ദാനം ചെയ്യാനൊരുങ്ങി വരുന്ന പെണ്ണുങ്ങളെകുറിച്ചോര്‍ക്കുമ്പോള്‍ എനിക്കു ആത്മരോഷം തിളച്ചു വരുമായിരുന്നു. ഞാന്‍ പറയും ഒരു സ്ത്രീ തന്റെ ശരീരം ദാനം ചെയ്യുകയോ! ഒടുവില്‍ ഈ വെളിപാട്[33:50-52] ഇറങ്ങിയപ്പോള്‍ ഞാന്‍ ഇങ്ങനെ പറഞ്ഞു. “താങ്കളുടെ റബ്ബ് താങ്കളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു തരുന്നതില്‍ വല്ലാതെ ധൃതിപ്പെടുന്നുണ്ടല്ലോ!!”<br /><br />ഇവിടെ താങ്കളുടെ റബ്ബ് എന്ന പ്രയഗവും താങ്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു തരാന്‍ റബ്ബ് ധൃതി കാണിക്കുന്നു എന്ന പരിഹാസവും ആയിഷയുടെ ഉള്ളില്‍ പോലും ഈ വെളിപാടുകളെക്കുറിച്ചുള്ള ധാരണയെന്തെന്നു വെളിപ്പെടുത്തുന്നു. നബിയുടെ ആഗ്രഹങ്ങള്‍ തന്നെയാണു അല്ലാഹുവിന്റെ വെളിപാടുകളായി പുറത്തു വരുന്നതെന്ന് ആയിഷ മനസ്സിലാക്കിയിരുന്നു എന്നു വ്യക്തം!<br />പ്രവാചകനില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട് എന്നു പറയുന്ന വാക്യവും ഇതേ അധ്യായത്തിലുണ്ട്. ആ മാതൃക പക്ഷെ ലൈംഗിക കാര്യങ്ങളില്‍ മറ്റു സത്യവിശ്വാസികള്‍ക്കു ബാധകമല്ല! എന്തൊരു വൈരുദ്ധ്യം!! മറ്റുള്ളവര്‍ക്കു ബാധകമായ പൊതു വ്യവസ്ഥകളൊന്നും നബിക്കു ബാധകമായിരുന്നില്ല എന്നതിനു നിരവധി ദൃഷ്ടാന്തങ്ങള്‍ പ്രവാചകചരിത്രത്തില്‍ കാണാം. <br />വിവാഹമോചിതരോ വിധവകളോ ആയ സ്ത്രീകളെ അവരുടെ ഇദ്ദ കഴിയാതെ മറ്റൊരാള്‍ വിവാഹം ചെയ്യരുത് എന്നാണു ഇസ്ലാമിന്റെ പൊതു ചട്ടം . എന്നാല്‍ യുദ്ധത്തടവുകാരായി പിടിച്ചെടുക്കപ്പെട്ട സ്ത്രീകളെ ആ യുദ്ധപ്പറമ്പില്‍ വെച്ചു തന്നെ പങ്കിട്ടെടുത്തു ഭോഗിക്കുകയും കല്യാണം കഴിക്കുകയും ചെയ്തു ഈ പ്രവാചകന് .ഒരാള്‍ക്ക് ഒരേ സമയം 4 ഭാര്യമാര്‍ എന്നാണു സാധാരണക്കര്‍ക്കുള്ള വ്യവസ്ഥ. അടിമകള്‍ക്കു 2 ഭാര്യമാരേ പാടുള്ളു. പ്രവാചകന് ഈ കാര്യത്തില്‍ പരിധിയില്ല! ശരീരം ദാനം ചെയ്യാന്‍ വരുന്ന പെണ്ണുങ്ങളും സാധാരണകാര്‍ക്ക് അനുവദനീയമല്ല. നബിയോടൊപ്പം ഹിജ് റ പോന്ന കൂട്ടത്തില്‍ നബിയുടെ പിതൃസഹോദരീ പുത്രിമാരും മാതൃസഹോദരീ പുത്രിമാരുമൊക്കെ ഉണ്ടായിരുന്നുവെന്നും അവരുമായിപ്പോലും അദ്ദേഹത്തിനു ബന്ധമുണ്ടായിരുന്നുവെന്നും ഈ വെളിപാടുകള്‍ സൂചിപ്പിക്കുന്നു. സൈദിന്റെ ഭാര്യയായിരുന്ന സൈനബയും ഈ ഗണത്തില്‍ പെടും.<br />ശരീരം ദാനം ചെയ്ത പെണ്ണുങ്ങളുടെയും കല്യാണം കഴിച്ചും അല്ലാതെയും അദ്ദേഹം ബന്ധപ്പെട്ടിരുന്ന പെണ്ണുങ്ങളുടെയുമൊക്കെ വിപുലമായ ലിസ്റ്റ് പ്രവാചക ചരിത്രകാരന്മാര് തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.<br />ഇപ്പറഞ്ഞ ലിസ്റ്റിനപ്പുറം അനുവാദം ഇല്ല എന്നു പറഞ്ഞ ശേഷം “അവരുടെ അഴകു നിന്നെ മോഹിപ്പിച്ചാലും ശരി” .... എന്നു പ്രത്യേകം വ്യക്തമാക്കുന്നതും ശ്രദ്ധയര്‍ഹിക്കുന്നു. ഇസ്ലാമിന്റെ ആധുനിക വക്താക്കള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ന്യായീകരണങ്ങള്‍ക്കുള്ള ഒന്നാംതരം ഒരു മറുപടിയാണിത്. <br /><br />മുപ്പതു പുരുഷന്മാരുടെ ലൈംഗിക ശേഷി പ്രവാചകനുണ്ടായിരുന്നു എന്ന് പരിചാരകനായിരുന്ന അനസിനെ ഉദ്ധരിച്ചു കൊണ്ട് ബുഖാരിയും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. വഴിയിലെവിടെയെങ്കിലും ഒരു പെണ്ണിനെ കണ്ടാല്‍ ഉടനെ തൊട്ടടുത്തുള്ള ഭാര്യയുടെ അടുത്തേക്ക് അദ്ദേഹം ഓടിപ്പോകുമായിരുന്നു എന്നും ഹദീസില്‍ പറയുന്നു. ഇതൊക്കെ നബിയുടെ കറാമത്തായിട്ടാണിന്നു വിശ്വാസികള്‍ വ്യാഖ്യാനിക്കുന്നത്. ഒരു സ്ത്രീയുടെ സൌമ്യമായ ശബ്ദം കേള്‍ക്കുമ്പോഴേക്കും ഉള്ളില്‍ മോഹം ജനിക്കുന്ന പുരുഷന്മാരെ ഖുര്‍ ആന്‍ തന്നെ മനോരോഗികള്‍ എന്നാണു വിശേഷിപ്പിച്ചിട്ടുള്ളത്.<br /> <br />ഭാര്യാഭര്‍തൃബന്ധത്തിനു പുറത്തുള്ള ലൈഗികതയെ ,കല്ലെറിഞ്ഞു കൊല്ലല്‍ ശിക്ഷ അര്‍ഹിക്കുന്ന മഹാപാപമായി കാണുന്ന മതമാണ് ഇസ്ലാം എന്നാണല്ലോ നമ്മളൊക്കെ മനസ്സിലാക്കിയിരിക്കുന്നത്. അങ്ങനെയുള്ള ഒരു മതത്തിന്റെ പ്രവാചകന് അതിനു വിരുദ്ധമായ ഒരു സദാചാരം സ്വന്തം ജീവിതത്തില്‍ പകര്‍ത്തിക്കാണിച്ചതിന്റെ ഔചിത്യം സ്വാഭാവികമായും ചോദ്യം ചെയ്യപ്പെടും. ദൈവം തന്റെ അവസാനത്തെ ദൂതനായി ഒരാളെ തെരഞ്ഞെടുക്കുമ്പോള്‍ അല്‍പ്പം കൂടി ഔചിത്യം കാണിക്കേണ്ടതായിരുന്നില്ലേ? സ്വജീവിതം കൊണ്ടു മറ്റുള്ളവര്‍ക്കു മാതൃക കാണിക്കാന്‍ പറ്റാത്തവരെ ഈ ജോലിക്കു ദൈവം തന്നെ നിശ്ചയിച്ചു എന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്.<br /><br /><span style="font-weight:bold;">ദൈവമോ വീട്ടു കാര്യസ്ഥനോ?</span><br /><br /><span style="font-weight:bold;">53.സത്യവിശ്വാസികളേ, ഭക്ഷണത്തിന് ( നിങ്ങളെ ക്ഷണിക്കുകയും ) നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്. അത് ( ഭക്ഷണം ) പാകമാകുന്നത് നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്. പക്ഷെ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്ന് ചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞു പോകുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കുന്നവരാവുകയും അരുത്. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട് ( അത് പറയാന്‍ ) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട് ( നബിയുടെ ഭാര്യമാരോട് ) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്. അല്ലാഹുവിന്റെ ദൂതന് ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് പാടില്ല. അദ്ദേഹത്തിന് ശേഷം ഒരിക്കലും അദ്ദേഹത്തിന്റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൌരവമുള്ള കാര്യമാകുന്നു. </span><br /><br />(O Ye who believe! Enter not the dwellings of the Prophet…) [33:53]. Most of the commentators of the Qur’an said: “When the Messenger of Allah, Allah bless him and give him peace, married Zaynab bint Jahsh, he organised a wedding feast in which was offered dates and a mush of wheat and he slaughtered a sheep. Anas said: ‘My mother Umm Sulaym sent him a container made of stone. The Prophet, Allah bless him and give him peace, then commanded me to invite his Companions to eat and so I did. Groups of people came, ate and then left. I said: ‘O Prophet of Allah, I have invited everybody and there is no one else to invite’. He said: ‘Take away your food’. They took away the food and people left, except for three people who stayed in the room talking among themselves. They stayed so long that they annoyed the Messenger of Allah, Allah bless him and give him peace, who was extremely bashful [such that he could not ask them to leave]. And so this verse was revealed, and the Messenger of Allah, Allah bless him and give him peace, drew a veil between him and me’ ”. Muhammad ibn ‘Abd al-Rahman al-Faqih informed us> Abu Umar Muhammad ibn Ahmad al-Hiri> ‘Imran ibn Musa ibn Mujashi‘> ‘Abd al-A‘la ibn Hammad al-Nursi> al-Mu‘tamir ibn Sulayman> his father> Abu Majlaz> Anas ibn Malik who said: “When the Messenger of Allah, Allah bless him and give him peace, married Zaynab ibn Jahsh, he invited people to a wedding ceremony. People ate and then remained in their seats talking to each other. The Prophet made as if he was preparing himself to leave but people did not get the hint. He then left the room and people left with him, except for three people who remained sitting. When the Prophet, Allah bless him and give him peace, returned and found them still sitting, he went out again. When they saw this, the three men left. I went and informed the Messenger of Allah, Allah bless him and give him peace, that they had left. He returned and entered his room. I wanted to enter with him but he drew the curtain between him and me. Allah, exalted is He, then revealed (O Ye who believe! Enter not the dwellings of the Prophet for a meal without waiting for the proper time…) up to His words (Lo! that in Allah’s sight would be an enormity)”. [വാഖിദി]<br /> <br />(O ye who believe! Enter not the dwellings of the Prophet for a meal) this verse was revealed concerning a group of believers who used to enter the rooms of the Prophet (pbuh) in the morning and evening and wait for the food to be served. They used to eat and speak with the wives of the Prophet (pbuh). The Prophet (pbuh) did not like this but felt shy of these believers and could not tell them to stop coming to his rooms without permission, or ask them to leave once they were inside. But Allah forbade them from this, saying: O believers, do not enter the rooms of the Prophet (pbuh) without permission from the Prophet to come and eat (without waiting for the proper time) for the food to be ready, (unless permission be granted you) to come in. (But if ye are invited, enter, and, when, your meal is ended) when you have finished eating, (then disperse) then leave. (Linger not for conversation) with the wives of the Prophet (pbuh). (Lo! That) coming in, sitting down and having conversation with the wives of the Prophet (pbuh) (would cause annoyance to the Prophet) Allah bless him and give him peace, (and he would be shy of (asking) you (to go)) or not to come in the first place; (but Allah is not shy of the Truth) Allah is not shy to command you to leave and not go in his rooms without his permission. (And when ye ask of them (the wives of the Prophet) anything) and when you speak with them, (ask it of them) speak with them (from behind a curtain. That is purer for your hearts and for their hearts) i.e. from doubts. (And it is not for you to cause annoyance to the Messenger of Allah) by entering his rooms without his permission and conversing with his wives, (nor that ye should ever marry his wives after him) after his death. This verse was revealed about Talhah Ibn 'Ubaydullah who had in mind to marry 'A'ishah after the death of the Prophet (pbuh). (Lo! That) your open declaration and intention to marry the Prophet's wives after his death (in Allah's sight would be an enormity) it is an enormous sin which merits severe punishment.[ഇബ്നു അബ്ബാസ്]<br /><br />തന്റെ ദത്തു പുത്രന്റെ ഭാര്യയായിരുന്ന സൈനബിനെ അയാളില്‍നിന്നും പറിച്ചു മാറ്റി അല്ലാഹുവിന്റെ കാര്‍മ്മികത്വത്തില്‍ നബി കല്യാണം കഴിച്ചകാര്യം മുമ്പു ചര്‍ച്ച ചെയ്തുവല്ലൊ. ആ കല്യാണം നടന്ന ദിവസം അദ്ദേഹം ഒരു സദ്യ നടത്തി. അതു കഴിക്കാനായി ക്ഷണിക്കപ്പെട്ടവര്‍ ഭക്ഷണം കഴിച്ച ശേഷവും അവിടെ ചുറ്റിപ്പറ്റി നിന്നു. മധുവിധുവിനായി അക്ഷമനായി കാത്തു നിന്ന പ്രവാചകന് അവരോടു പോകാന്‍ പറയാന്‍ ലജ്ജ തോന്നി. അദ്ദേഹം പല പ്രാവശ്യം പുറത്തു പോയി തിരിച്ചു വന്നിട്ടും ചില വിദ്വാന്മാര് സൈനബയോടു കിന്നാരം പറഞ്ഞുകൊണ്ട് പിന്നെയും അവിടെ തങ്ങി നിന്നു. ക്ഷമ കെട്ട പ്രവാചകന് അല്ലാഹുവിനെത്തന്നെ രംഗത്തിറക്കി തനിക്കു പറയാന്‍ ലജ്ജ തോന്നിയ കാര്യങ്ങളൊക്കെ വെളിപാടാക്കി അങ്ങു പറഞ്ഞു!<br />13 വയസ്സു മാത്രം പ്രായമുള്ള തന്റെ പരിചാരകന് അനസ് മണിയറയിലേക്കു കടക്കാന്‍ ഭാവിച്ചപ്പോള്‍ അവനെ പുറത്താക്കി അദ്ദേഹം കര്ട്ടണ് തൂക്കി മറച്ചുകൊണ്ടാണത്രെ മണിയറയുടെ വാതില്ക്കല് നിന്നുകൊണ്ട് ഈ ആയത്ത് ഉരുവിട്ടത്.<br />തല്‍ഹത്തുബ്നു ഉബൈദുല്ലാ എന്നു പേരുള്ള മറ്റൊരു വിദ്വാന് നബി മരിച്ചാല്‍ ആയിഷയെ താന്‍ കെട്ടും എന്നു വീംബു പറഞ്ഞു നടന്നിരുന്നു. അക്കാര്യം നബിയുടെ ചെവിയിലുമെത്തി. അതാണു “തന്റെ മരണശേഷവും തന്റെ ഭാര്യമാരെ മറ്റാരും വിവാഹം ചെയ്യാന്‍ പാടില്ല, അത് അല്ലാഹുവിങ്കല്‍ പെരുത്തു ഗൌരവമുള്ള കാര്യമാണ് .” എന്ന വെളിപാടിനു നിദാനം.<br />17 വയസ്സില്‍ വിധവയായ ആയിഷക്ക് ജീവിതകാലം മുഴുവന്‍ “സത്യവിശ്വാസികളുടെ മാതാവാ”യി കഴിയേണ്ടി വന്നത് ആ തല്‍ഹത്ത് കാരണമാണ്!<br />ഭാര്യമാരൊക്കെ സത്യവിശ്വാസികള്‍ക്കു മാതാവാണെങ്കിലും പ്രവാചകന് സത്യവിശ്വാസികള്‍ക്കു പിതാവായില്ല. പിതാവായാല്‍ പിന്നെ മക്കളെ കല്യാണം കഴിക്കാന്‍ പറ്റില്ലല്ലോ!!<br /><br /><span style="font-weight:bold;"> 54.നിങ്ങള്‍ എന്തെങ്കിലും വെളിപ്പെടുത്തുകയാണെങ്കിലും അത് മറച്ചു വെക്കുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. </span><br /><br />തല്ഹത്തിന്റെ വീമ്പു പറച്ചില് കേട്ടിട്ടാണു നബി കാര്യം അറിഞ്ഞതെങ്കിലും അല്ലാഹു അങ്ങനെ അറിഞ്ഞു എന്നു വരുന്നത് കുറച്ചിലല്ലേ . <br /><br /><span style="font-weight:bold;">55.ആ സ്ത്രീകള്‍ക്ക് തങ്ങളുടെ പിതാക്കളുമായോ, പുത്രന്മാരുമായോ, സഹോദരന്മാരുമായോ, സഹോദരപുത്രന്‍മാരുമായോ, സഹോദരീ പുത്രന്മാരുമായോ, തങ്ങളുടെ കൂട്ടത്തില്‍പെട്ട സ്ത്രീകളുമായോ, തങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുമായോ ഇടപഴകുന്നതിന് വിരോധമില്ല. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. <br /> <br />കാര്യസ്ഥനായ അല്ലാഹു തന്റെ ദൂതനു സ്വലാത്തും ചൊല്ലുന്നു.<br />56.തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിക്ക് സ്വലാത് ചൊല്ലുന്നു. സത്യവിശ്വാസികളേ, നിങ്ങളും അദ്ദേഹത്തിന്റെ മേല്‍ സ്വലാതും സലാമും നേരുവിന്</span><br /><br />(Lo! Allah and His angels shower blessings on the Prophet…) [33:56]. Abu Sa'id informed us> Ibn Abi 'Amr al-Naysaburi> al-Hasan ibn Ahmad al-Makhladi> al-Mu'ammil ibn al-Hasan ibn 'Isa> Muhammad ibn Yahya> Abu Hudhayfah> Sufyan> al-Zubayr ibn 'Adiyy> 'Abd al-Rahman ibn Abi Layla> Ka'b ibn 'Ujrah who said: “It was said to the Prophet, Allah bless him and give him peace: 'We know how to salute you, but how do we invoke blessings on you?' And so this verse was revealed (Lo! Allah and His angels shower blessings on the Prophet. O ye who believe! Ask blessings on him and salute him with a worthy salutation)”. 'Abd al-Rahman ibn Hamdan al-'Adl informed us> Abu'l-'Abbas Ahmad ibn 'Isa al-Washsha'> Muhammad ibn Yahya al-Suli> al-Riyashi> al-Asma'i who said: “I heard al-Mahdi say from the pulpit of [the grand mosque of] al-Basrah: 'Allah has commanded you with something that He Himself has started first when He said (Lo! Allah and His angels shower blessings on the Prophet. O ye who believe! Ask blessings on him and salute him with a worthy salutation). Through this, Allah has preferred the Prophet, Allah bless him and give him peace, over all other messengers and singled you out from all other communities. Do, therefore, meet Allah's bounty with gratitude' ”. I heard master Abu 'Uthman al-Hafiz say that he heard Imam Sahl ibn Muhammad ibn Sulayman say: “The honour that Allah, exalted is He, bestowed upon our Prophet, Allah bless him and give him peace, by His saying (Lo! Allah and His angels shower blessings on the Prophet) is more far-reaching and more complete than the honour bestowed upon Adam, peace be upon him, when the angels were ordered to prostrate to him. This is because it is not conceivable that Allah be with the angels upon the bestowal of that honour. However, Allah, exalted is He, has informed that He Himself showers blessings on the Prophet, and then He informed that the angels do shower blessings upon him. Therefore, an honour which ensues from Him is much far-reaching than an honour which ensues from the angels only and which is inconceivable that Allah be with them upon its bestowal”. What Sahl has said is taken from the saying of al-Mahdi. He might have come across it, adopted some of it and explained it further. He also compared it with the honour bestowed upon Adam and showed that it is more far-reaching and complete than it. It is also mentioned in the rigorously authenticated collections of prophetic sayings the following: Abu Bakr ibn Ibrahim al-Farisi informed us> Muhammad ibn 'Isa ibn 'Amrawayh> Ibrahim ibn Sufyan> Muslim> Qutaybah and 'Ali ibn Hajar> Isma'il ibn Ja'far> al-'Ala'> his father> Abu Hurayrah who reported that the Messenger of Allah, Allah bless him and give him peace, said: “Whoever invokes blessings on me once, Allah will invoke blessings upon him ten times”[വാഖിദി] <br /><br /><span style="font-weight:bold;">57.അല്ലാഹുവെയും അവന്റെ റസൂലിനെയും ദ്രോഹിക്കുന്നവരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്കുവേണ്ടി അപമാനകരമായ ശിക്ഷ അവന് ഒരുക്കിവെച്ചിട്ടുമുണ്ട്. </span><br /><br />(Lo! those who malign Allah and His messenger) by inventing lies about them; this verse was revealed about the Jews and Christians, (Allah hath cursed them) Allah will torment them (in the world) through being killed and expelled from their lands (and the Hereafter) in the Fire, (and hath prepared for them the doom of the disdained) they will be humiliated in their torture.<br /><br />ജൂതരും ക്രിസ്ത്യാനികളും നരകത്തില്‍ കിടന്ന് പൊരിയും. അനന്തകാലം! അല്ലാഹു അവരെ ശപിച്ചിരിക്കുന്നു.!!<br /><br /><br /><span style="font-weight:bold;">58.സത്യവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അവര്‍ ( തെറ്റായ ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവര്‍ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്. </span><br /><br />(And those who malign believing men and believing women undeservedly…) [33:58]. 'Ata' reported that Ibn 'Abbas said: “Once, 'Umar ibn al-Khattab, may Allah be well pleased with him, saw a girl from the Helpers with her beauty uncovered. He disliked seeing her beauty and hit her. She complained to her family about him and, as a result, they went out to him in order to hurt him. Allah, exalted is He, revealed this verse about this incident”. Muqatil said: “This verse was revealed about 'Ali ibn Abi Talib who used to be harmed and maligned by a group of hypocrites”. Al-Dahhak and al-Suddi said: “This verse was revealed about those adulterers who used to roam the streets of Medina and follow the women who come out at night to relieve themselves. When they saw a woman, they approached her and winked at her. If the woman did not say anything, they followed her; but if she rebuked them, they left her alone. Actually, these adulterers were only after slave girls. But at that time, freewomen were not distinguishable from slave-girls. All women used to go out wearing a chemise and a headscarf. The women complained to their husbands who mentioned the matter to the Messenger of Allah, Allah bless him and give him peace, and so Allah, exalted is He, revealed this verse”. The proof for the soundness of the above opinion is the saying of Allah, exalted is He (O Prophet! Tell thy wives and thy daughters and the women of the believers to draw their cloaks close round them…) [33:59]. Sa'id ibn Muhammad al-Mu'adhdhin informed us> Abu 'Ali al-Faqih> Ahmad ibn al-Husayn ibn al-Junayd> Ziyad ibn Ayyub> Hushaym> Husayn> Abu Malik who said: “The believing women were in the habit of going out at night to relieve themselves, but the hypocrites used to approach and malign them. This verse was revealed about this”. Said al-Suddi: “The houses of Medina used to be narrow. [For this reason,] women used to wait until nightfall in order to go out to relieve themselves. The corrupt of Medina also used to go out at night. Whenever they saw a woman with a cover, they said: 'This is a freewoman', and they left her alone. But whenever they saw a woman without cover, they said: 'This is a slave', and tempted her to commit adultery. Allah, exalted is He, revealed this verse about this matter”.[വാഖിദി] <br /><br />(And those who malign believing men) the reference here is to Safwan (and believing women) i.e. 'A'ishah by accusing them of unchastity (undeservedly) when they are chaste, (they bear the guilt of slander and manifest sin) it is also said that this was revealed about a group of fornicators in Medina who used to harm, by their acts, the believing men and women. Allah commanded them to cease their harm and they complied. [ഇബ്നു അബ്ബാസ്]<br /><br /><span style="font-weight:bold;">59.നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.</span> <br /><br />O Prophet! Tell your wives and daughters and the women of the believers to draw their cloaks closely over themselves (jalābīb is the plural of jilbāb, which is a wrap that covers a woman totally) — in other words, let them pull part of it [also] over their faces, leaving one eye [visible], when they need to leave [the house] for something. That makes it likelier that they will be known, to be free women, and not be molested, by being approached. In contrast, slavegirls did not use to cover their faces and so the disbelievers used to pester them. And God is Forgiving, of any occasion in the past when they may have neglected to cover themselves, Merciful, to them in His veiling them. [ജലാലൈന്‍ ]<br /><br />ഈ വാക്യങ്ങളും വ്യാഖ്യാനങ്ങളും സൂക്ഷിച്ചു വായിച്ചു നോക്കൂ. എന്തിനു വേണ്ടിയാണു സ്ത്രീകളുടെ മേല്‍ മൂടുപടവും ഹിജാബും അടിച്ചേല്‍പ്പിച്ചതെന്നു വ്യക്തമാകും. അടിമസ്ത്രീകളില്‍നിന്നും വേര്‍തിരിച്ചറിയാനാണു സ്വതന്ത്രസ്ത്രീകള്‍ക്കു പര്‍ദ്ദ വസ്ത്രമായി നിശ്ചയിച്ചത്. തെരുവില്‍ ഈ രണ്ടു കൂട്ടരെയും വേര്‍തിരിച്ചറിയാതെ പൂവാലന്മാര് എല്ലാ പെണ്ണുങ്ങളെയും ശല്യപ്പെടുത്തിയിരുന്നു. ഈ സ്ഥിതിയില്‍ മാറ്റം വരുത്താനാണു പുതിയ ഡ്രസ് കോഡ് നടപ്പിലാക്കിയത്. അടിമപ്പെണ്ണിനു മാറു പോലും മറയ്ക്കേണ്ടതില്ല എന്നും അവളുടെ ഔറത്ത് മുട്ടിനും പൊക്കിളിനും ഇടയിലുള്ളതു മാത്രമാണെന്നും കര്‍മ്മശാസ്ത്രം വിശദീകരിക്കുന്നുണ്ട്. <br /><br /><span style="font-weight:bold;">60.കപടവിശ്വാസികളും, തങ്ങളുടെ ഹൃദയങ്ങളില്‍ രോഗമുള്ളവരും, നുണ പ്രചരിപ്പിച്ച് മദീനയില്‍ കുഴപ്പം ഇളക്കിവിടുന്നവരും ( അതില്‍ നിന്ന് ) വിരമിക്കാത്ത പക്ഷം അവര്‍ക്കു നേരെ നിന്നെ നാം തിരിച്ചുവിടുക തന്നെ ചെയ്യും. പിന്നെ അവര്‍ക്ക് നിന്റെ അയല്‍വാസികളായി അല്പം മാത്രമേ അവിടെ കഴിക്കാനൊക്കൂ.</span><br /><br />If the hypocrites) 'Abdullah Ibn Ubayy and his host in their scheming and treachery, (and those in whose hearts is a disease) the desire to fornicate, (and the alarmists) those who follow the faults of the believers; these are the people won over to Islam through gifts and money (al-mu'allafah) (in the city) in Medina (do not cease, We verify shall urge thee on against them) We shall set you against them, (then they will be your neighbours in it) they will not live in the same city of Medina (but a little while) except for a short period. [ഇബ്നു അബ്ബാസ്]<br /><br /><span style="font-weight:bold;">61.അവര്‍ ശാപം ബാധിച്ച നിലയിലായിരിക്കും. എവിടെ വെച്ച് കണ്ടുമുട്ടിയാലും അവര്‍ പിടിക്കപ്പെടുകയും, കൊന്നൊടുക്കപ്പെടുകയും ചെയ്യും.</span><br /> <br />Accursed) they will be killed, (they will be seized wherever found and slain with a (fierce) slaughter.[ഇബ്നു അബ്ബാസ്]<br /><br /><span style="font-weight:bold;">62.മുമ്പ് കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച അതേ നടപടിക്രമം തന്നെ. അല്ലാഹുവിന്റെ നടപടിക്രമത്തിന് യാതൊരു മാറ്റവും നീ കണ്ടെത്തുകയില്ല. </span><br /><br />That was the way of Allah) such is Allah's chastisement in the life of this world (in the case of those who passed away of old) before them, from among the hypocrites when they were arrogant with their prophets and the believers, Allah commanded their prophets to kill them; (thou wilt not find for the way of Allah) for the chastisement of Allah (aught of power to change) when this verse was revealed, they ceased their evil acts.[ഇബ്നു അബ്ബാസ്]<br /><br /><span style="font-weight:bold;">63.ജനങ്ങള്‍ അന്ത്യസമയത്തെപ്പറ്റി നിന്നോട് ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. നിനക്ക് ( അതിനെപ്പറ്റി ) അറിവുനല്കുന്ന എന്തൊന്നാണുള്ളത്? അന്ത്യസമയം ഒരു വേള സമീപസ്ഥമായിരിക്കാം.<br /> <br />64.തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികളെ ശപിക്കുകയും അവര്‍ക്കുവേണ്ടി ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.<br /><br />65.എന്നെന്നും അവരതില്‍ ശാശ്വതവാസികളായിരിക്കും. യാതൊരു രക്ഷാധികാരിയെയും സഹായിയെയും അവര്‍ കണ്ടെത്തുകയില്ല.</span><br /> <br /><span style="font-weight:bold;">66.അവരുടെ മുഖങ്ങള്‍ നരകത്തില്‍ കീഴ്മേല്‍ മറിക്കപ്പെടുന്ന ദിവസം. അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ! <br /><br />67.അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളുടെ നേതാക്കന്മാരെയും പ്രമുഖന്മാരെയും അനുസരിക്കുകയും, അങ്ങനെ അവര്‍ ഞങ്ങളെ വഴിതെറ്റിക്കുകയുമാണുണ്ടായത്. <br /><br />68.ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് നീ രണ്ടിരട്ടി ശിക്ഷ നല്‍കുകയും അവര്‍ക്ക് നീ വന്‍ ശാപം ഏല്പിക്കുകയും ചെയ്യണമേ ( എന്നും അവര്‍ പറയും. <br /><br />69.സത്യവിശ്വാസികളേ, നിങ്ങള്‍ മൂസാ നബിയെ ശല്യപ്പെടുത്തിയവരെപ്പോലെയാകരുത്. എന്നിട്ട് അല്ലാഹു അവര്‍ പറഞ്ഞതില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കുകയും ചെയ്തു അദ്ദേഹം അല്ലാഹുവിന്റെ അടുക്കല്‍ ഉല്‍കൃഷ്ടനായിരിക്കുന്നു.</span><br /><br />O you who believe, do not behave, towards your Prophet, as did those who harmed Moses — when they would say, for example, ‘The only reason he does not wash with us is that he has an inflammation in his testicles’ — whereat God absolved him of what they alleged: when Moses placed his robe on a rock to go to wash, the rock hurtled away with it until it came to a halt amid a group of men from the Children of Israel. As Moses chased it and took his robe to cover himself, they saw that he had no such inflammation (udra is an inflammation of the testicle). And he was distinguished in God’s sight. An instance of our Prophet (s) being subjected to hurt was when [on one occasion] while dividing up the spoils a man said to him, ‘This is a division that I do not want to please God!’, whereat the Prophet (s) became angered and said, ‘May God have mercy upon Moses, for truly he was hurt with worse than this, but endured’ — reported by al-Bukhārī. <br /><br />മൂസാനബിയെ ആളുകള്‍ ഉപദ്രവിച്ചിരുന്നതെങ്ങനെയെന്നും അല്ലാഹു അതിനു പരിഹാരം കണ്ടെത്തിയ രീതിയും മനസ്സിലായില്ലേ? മൂസാനബിക്കു വൃഷണവീക്കം എന്ന രോഗമുണ്ടെന്ന് കിംവദന്തി പരത്തിയാണ് അദ്ദേഹത്തെ അവര്‍ അപകീര്‍ത്തിപ്പെടുത്തിയത്. അങ്ങനെ ഒരു ദിവസം അദ്ദേഹം കുളത്തില്‍ ഇറങ്ങി കുളിക്കുന്ന ത്ക്കം മുതലാക്കി അല്ലാഹു ഒരു സൂത്രം പ്രയോഗിച്ചു. മൂസാ തന്റെ ഉടു തുണി ഒരു കല്ലില്‍ അഴിച്ചു വെച്ചാണു കുളത്തില്‍ ഇറങ്ങിയിരുന്നത്. ആ കല്ല് മൂസായുടെ തുണിയും കൊണ്ട് ഓടി! ഓടിയോടി ആളുകള്‍ കൂടിനില്ക്കുന്ന സ്ഥലം വരെ ഓടി. മൂസാ ഇതു കണ്ട് കല്ലിന്റെ പിന്നാലെ തുണിയില്ലാതെയും ഓടി!! ആളുകള്‍ അദ്ദേഹത്തിന്റെ നഗ്നത കണ്ടു. അവര്‍ പ്രചരിപ്പിച്ചിരുന്ന പോലെ അദ്ദേഹത്തിനൊരു രോഗവും ഇല്ലെന്ന് എല്ലാവര്ക്കും മനസ്സിലായി. എങ്ങനെയുണ്ട് അല്ലാഹുവിന്റെ ഒരു ബുദ്ധി?<br /><br />ഈ കഥയാണിവിടെ ദൈവം തന്റെ ഒടുക്കത്തെ കിതാബിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഇതവതരിപ്പിച്ച സന്ദര്‍ഭവും ശ്രദ്ധേയമാണ്. ഒരിക്കല്‍ മുഹമ്മദ് യുദ്ധത്തില്‍ കിട്ടിയ കൊള്ളമുതല്‍ വീതം വെക്കുകയായിരുന്നു. ആ വീതംവെപ്പിന്റെ യുക്തി പിടി കിട്ടാത്ത ഒരു ഗ്രാമീണന് അദ്ദേഹത്തിന്റെ കുപ്പായക്കോളറിനു പിടിച്ചു കൊണ്ട് പരുഷസ്വരത്തില്‍ ഇങ്ങനെ അലറി വിളിച്ചു: “ ഹേ മുഹമ്മദ്! നിങ്ങള്‍ നീതിപൂര്‍വ്വം പങ്കു വെക്കണം”. അപ്പോഴാണ് ഈ ആയത്തിന്റെ വരവ്.<br /><br /><span style="font-weight:bold;">70.സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക.<br /><br />71.എങ്കില്‍ അവന് നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കിത്തരികയും, നിങ്ങളുടെ പാപങ്ങള്‍ അവന് പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവന്റെ ദൂതനെയും ആര് അനുസരിക്കുന്നുവോ അവന് മഹത്തായ വിജയം നേടിയിരിക്കുന്നു.<br /> <br />72.തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൌത്യം ( ഉത്തരവാദിത്തം ) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന് അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന് കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു.<br /><br />73.കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളേയും, ബഹുദൈവവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അല്ലാഹു ശിക്ഷിക്കുവാനും, സത്യവിശ്വാസികളായ പുരുഷന്മാരുടെയും, സ്ത്രീകളുടെയും പശ്ചാത്താപം അല്ലാഹു സ്വീകരിക്കുവാനും. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.<br /><br /></span><br /><br /><span style="font-weight:bold;">ഈ അധ്യായം ഇവിടെ പൂര്‍ണമാകുന്നു.</span><br /><br />ഞാന്‍ ആദ്യമായി കുര് ആന്‍ വായിക്കുമ്പോള്‍ എന്റെ മനസ്സില്‍ ദൈവത്തെ കുറിച്ച് വളരെ ഉന്നതമായ ഒരു സങ്കല്പ്പമാണുണ്ടായിരുന്നത്. എന്നാല്‍ ഇതൊക്കെ വായിച്ചപ്പോള്‍ ദൈവം ഇത്ര ചെറുതാണോ എന്ന ചോദ്യമാണ് ഞാന്‍ അറിയാതെത്തന്നെ എന്റെ ചിന്തയില്‍ ഉയര്‍ന്നു വന്നത്. അവിടെ വെച്ചാണ് എന്റെ ഈമാന്‍ എന്നെ വിട്ടു പോകുന്നത്. <br />അല്‍പ്പമൊന്നു വിശദീകരിക്കാം.<br /> <br />കുര് ആന്‍ എന്നത് ലോകമെമ്പാടുമുള്ള മനുഷ്യകുലത്തിനാകെയും എല്ലാകാലത്തേക്കുമുള്ള അവസാനത്തെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ വേദഗ്രന്ഥമാണ് എന്നാണ് മുസ്ലിം അവകാശവാദം. മാത്രമല്ല, ആ ഗ്രന്ഥം പ്രപഞ്ചസൃഷ്ടിക്കു മുന്‍പേ തന്നെ തയ്യാറാക്കി വെച്ച ഒരു മഹാഗ്രന്ഥത്തിന്റെ അവസാന ഭാഗം കൂടിയാണ്. മറ്റു ഭാഗങ്ങള്‍ മുഹമ്മദിനു മുമ്പു വന്ന ഒരു ലക്ഷത്തില്‍ പരം പ്രവാചകന്മാര് മുഖേന ദൈവം മനുഷ്യര്‍ക്ക് എത്തിച്ചു കൊടുത്തിട്ടുമുണ്ട്. അവയെല്ലാം കുര് ആന്‍ അവതരിപ്പിക്കപ്പെട്ടതോടെ EXPIRY DATE കഴിഞ്ഞു ;കാലഹരണപ്പെട്ടു എന്നര്‍ത്ഥം. ഇനി ലോകം അവസാനിക്കുവോളം ഈ ഗ്രന്ഥത്തിന്റെ ഒരു വാള്യവും വരാനും ഇല്ല. എല്ലാ കാര്യങ്ങളും ഇതോടേ പൂര്‍ത്തിയായിക്കഴിഞ്ഞു. സമഗ്രം സമ്പൂര്‍ണ്ണം. കുത്തോ കോമയോ പോലും ഇനി മാറ്റേണ്ടതില്ല. മാറ്റാന്‍ പാടുമില്ല. അപ്രസക്തമായതോ കാലഹരണപ്പെട്ടതോ ആയ ഒന്നും ഈ കിതാബില്‍ ഇല്ല. ഉണ്ടാവുക സാധ്യമല്ല. ഇതൊക്കെയാണു കുര് ആനിനെ പ്പറ്റി ഞാന്‍ കേട്ടും വായിച്ചും മനസ്സിലാക്കിയിരുന്നത്. <br />ഈ മഹാപ്രപഞ്ചത്തിന്റെ മുഴുവന്‍ സൃഷ്ടി സ്ഥിതി സംഹാര കര്‍ത്താവായ ഒരു മഹാദൈവം മനുഷ്യരാശിക്കെല്ലാകാലത്തേക്കുമായി ഇറക്കിത്തന്ന ഒരു ധര്‍മ്മോപദേശ സമാഹാരത്തിന്റെ നിലവാരം , സ്വാഭാവികമായും നാം പ്രതീക്ഷിക്കുമ്പോലെ വളരെ ഉയര്‍ന്നതും മഹത്തരവുമൊക്കെ ആയിരിക്കേണ്ടതല്ലേ? <br /><br />പ്രപഞ്ചമുണ്ടാക്കും മുമ്പേ മുന്‍ കൂട്ടി തയ്യാറാക്കി വെച്ച പുസ്തകമാണെങ്കില്‍ അതില്‍ വളരെ വളരെ ബാലിശവും തികച്ചും വ്യക്തിപരവും ആ കാലത്തു തന്നെ അപ്രസക്തമായിപ്പോകുന്നതുമൊക്കെയായ കാര്യങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടോ? <br />ഉദാഹരണത്തിന് , ഈ അധ്യായം ചര്‍ച്ച ചെയ്യുന്ന ചില കാര്യങ്ങളെ നമുക്കു പരിശോധിക്കാം. <br />മുഹമ്മദിന് തന്റെ ദത്തു പുത്രന്റെ ഭാര്യയും തന്റെ മുറപ്പെണ്ണുമായ സൈനബയോടു പ്രണയം തോന്നുന്നു. അവളെ കെട്ടിയാല്‍ കൊള്ളാമെന്നാശയുണ്ടാകുന്നു. അക്കാര്യം ഉള്ളില്‍ മറച്ചു വെക്കാന്‍ ശ്രമിക്കുന്നു. കാര്യം പുത്രന് അറിയുകയും സ്വയം അവളെ വിട്ടു കൊടുക്കാന്‍ അയാള്‍ സന്നദ്ധനാവുകയും ചെയ്യുന്നു. ഇവിടെ സ്വാഭാവികമായും ആളുകളില്‍ മുറുമുറുപ്പും അവമതിപ്പും വരുമെന്ന ആശങ്ക ഒരു വശത്ത്, ആ പെണ്ണിനെ കിട്ടാനുള്ള അടങ്ങാത്ത ആശ മറുവശത്ത്. ഇങ്ങനെയൊരു മാനസികപ്രസിസന്ധി മുഹമ്മദിന്റെ മനസ്സില്‍ രൂപപ്പെടുന്നു. ഈ സന്ദര്‍ഭത്തില്‍ പ്രശ്നം ദൈവം ഏറ്റെടുക്കുന്നു. അവളെ നേരിട്ടു ദൈവം തന്നെ കെട്ടിച്ചു കൊടുക്കുന്നു. അതിനായി ഈ കിതാബില്‍ വെളിപാടുകള്‍ പ്രത്യക്ഷപ്പെടുന്നു. ഇതിനെ മനശ്ശാസ്ത്രപരമായി വിശകലനം ചെയ്യാന്‍ ഒരു പ്രയാസവുമില്ല. ഈ വെളിപാട് മുഹമ്മദിന്റെ മനസ്സിന്റെ സൃഷ്ടിയാണെന്ന നിഗമനത്തില്‍ എത്താന്‍ ഒരു പ്രയാസവുമില്ല. എന്നാല്‍ വിശ്വാസികള്‍ അവകാശപ്പെടുന്ന പോലെ ഇതൊക്കെ ദൈവം നേരത്തെ തയ്യാറാക്കി വെച്ച ഒരു മഹാകിതാബിന്റെ ഭാഗമാണെങ്കില്‍ സംഗതി വളരെയേറെ വിശദീകരണങ്ങള്‍ വേണ്ടി വരുന്ന ഒന്നാകും. <br /> <br />തന്റെ ഒടുക്കത്തെ ദൂതനു ധാരാളം ഭാര്യമാരും വെപ്പാട്ടികളുമൊക്കെ വേണ്ടി വരുമെന്നും അദ്ദേഹത്തിന്റെ മനസ്സിനു പ്രയാസമുണ്ടാകാതിരിക്കാന്‍ അനേകം സ്ത്രീകളെ പ്രത്യേകം ഹലാലാക്കിക്കൊടുക്കണ്ടി വരുമെന്നുമൊക്കെ ഈ ദൈവം നേരത്തെ മനസ്സിലാക്കിയിരുന്നു. അതിനും പുറമെ ആളുകള്‍ക്കിടയില്‍ അവമതിപ്പു തോന്നത്തക്കവിധം ഇങ്ങനെയും ഒരു പൊല്ലാപ്പ് ഉണ്ടാകുമെന്നും ഈ ദൈവം കോടാനുകോടി കൊല്ലങ്ങള്‍ക്കു മുമ്പേ ഈ മഹാപ്രപഞ്ചം സൃസ്ടിക്കപ്പെടും മുമ്പേ കണ്ടറിയുകയും അതിനെല്ലാം അപ്പപ്പോള്‍ വേണ്ടി വന്നേക്കുന്ന ആയത്തുകളൊക്കെ അന്നേ ഒരു പലകയില്‍ രേഖപ്പെടുത്തി വെക്കുകയും ചെയ്തിരുന്നു. ഇതൊക്കെ ഇത്രയും കൃത്യമായി മുന്നറിവുണ്ടായിട്ടും തന്റെ ഈ ഒടുക്കത്തെ മാതൃകാദൂതന്റെ ജീവിതത്തില്‍ നിന്നും ഇങ്ങനെയുള്ള അധ്യായങ്ങളൊക്കെ ഒഴിവാക്കി കുറേ കൂടി സംശുദ്ധമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയാക്കി അദ്ദേഹത്തെ മാറ്റാനോ അല്ലെങ്കില്‍ കുറെ കൂടി ഉചിതമായ മറ്റൊരാളെ ഈ പണിക്കു തെരഞ്ഞെടുക്കാനോ ഈ ദൈവം ശ്രമിക്കാതിരുന്നതില്‍ വല്ലാത്ത ഒരു ദുരൂഹത തോന്നുന്നില്ലേ? <br /><br />തന്റെ അന്ത്യദൂതന് ദത്തു പുത്രന്റെ പെണ്ണിനെ വേള്‍ക്കുന്ന വേളയില്‍ സദ്യയുണ്ട് കഴിഞ്ഞാലും കുറെ പൂവാലന്മാര് അവിടെ തങ്ങിനിന്ന് മധുവിധുവേളയില്‍ കട്ടുറുമ്പാകുമെന്ന കാര്യവും പ്രപഞ്ചമുണ്ടാക്കും മുമ്പേ ദൈവം മനസ്സിലാക്കിയിരുന്നു. ആ സന്ദര്‍ഭത്തില്‍ ഈ പൂവാലന്മാരെ പറഞ്ഞു വിടാനും വേണ്ട ആയത്തുകള്‍ ദൈവം പണ്ടേക്കുംപണ്ടേ തയ്യാറാക്കി വെച്ചിരുന്നു. <br />ഇത്രയും ബാലിശമായ കാര്യങ്ങളൊക്കെ ഒരു വേദഗ്രന്ഥത്തില്‍ എഴുതിപ്പിടിപ്പിച്ചാല് യുക്തിബോധമുള്ളവരൊക്കെ വിശ്വാസകാര്യങ്ങളില്‍ സംശയാലുക്കളായി ഒടുവില്‍ മുര്തദ്ദായിപ്പോകുമെന്നൊന്നും ദൈവം ആലോചിച്ചുകാണില്ല. അല്ലെങ്കില്‍ അങ്ങനെയും കുറേ പഹയന്മാരെ നരകത്തിലിടാമല്ലോ എന്നായിരിക്കും മൂപ്പര് ചിന്തിച്ചു കാണുക. <br /><br />മറ്റു ദൈവങ്ങളെ മനുഷ്യര്‍ ആരാധിക്കുന്നതിലാണ് ഈ ദൈവം ഏറെ ക്ഷുഭിതനായി കാണപ്പെടുന്നത്. മൂപ്പര്‍ക്കു മക്കളുണ്ട് എന്നു പറയുന്നതിനാലാണ് ക്രിസ്ത്യാനികളെ നരകത്തീയില്‍ വിറകാക്കുന്നത്. ഇതൊക്കെ ഈ ദൈവത്തിന്റെ പ്രതാപത്തിനും അന്തസ്സിനും ക്ഷതമുണ്ടാക്കുന്ന കാര്യം തന്നെ. എന്നാല്‍ ഇതേ ദൈവത്തിന് തന്റെ അന്ത്യദൂതന്റെ വീട്ടിലെ കാര്യസ്ഥനും പരിചാരകനുമായി പണിയെടുക്കുന്നതില്‍ കുറച്ചിലൊന്നും തോന്നുന്നില്ല. ആ ദൂതന്റെ പിന്നാലെ മലക്കുകളെയും കൂട്ടി സ്വലാതും ചൊല്ലി നടക്കുന്നതിലും മൂപ്പര്‍ക്കു കുറച്ചിലില്ല. <br /><br />എന്തുമാത്രം വൈരുദ്ധ്യങ്ങളാണു കൂട്ടരേ ഈ വിശ്വാസത്തിലുള്ളത്? ഒരു ദൈവത്തെ എങ്ങനെയാണു നമ്മള് ഇത്രയും ചെറുതായി കാണുക? മുഹമ്മദ് മദീനയിലെ കിരീടം ചൂടിയ രാജാവായതോടെ അല്ലാഹു വല്ലാതെ ചെറുതായിപ്പോയി എന്നതല്ലേ വാസ്തവം? തന്റെ പോക്കറ്റില്‍ ഇട്ടുകൊണ്ടു നടക്കാവുന്നത്ര ചെറിയ ഒരു കുട്ടിദൈവമായി മുഹമ്മദ് അല്ലാഹുവിനെ കൊച്ചാക്കി എന്നതല്ലേ ഇവിടെ നാം വായിക്കുന്നത്? <br /><br /><span style="font-weight:bold;">കുര് ആന്‍ മുഹമ്മദിന്റെ മനോവൈകല്യങ്ങളുടെ ഉല്‍പ്പന്നം മാത്രമാണെന്ന് ഈ ഒരൊറ്റ അധ്യായം മുന്‍ വിധികളില്ലാതെ വായിച്ചാല്‍ ഏതുശരാശരി ക്കാരനും മനസ്സിലാക്കാം.</span><br /><br />----------------------ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com17tag:blogger.com,1999:blog-8292998871248076940.post-46944411515553063862009-07-20T05:09:00.000-07:002009-07-20T05:11:05.153-07:00ഇദ്ദ; മറ്റൊരു ഗോത്രാചാരം.ഇദ്ദ; മറ്റൊരു ഗോത്രാചാരം.<br /><br />ഭര്‍ത്താവു മരിച്ചാല്‍ വിധവ നാലു മാസവും പത്തു ദിവസവും ഭര്‍തൃവീട്ടിലെ ഒരു ഇരുട്ടുമുറിയില്‍ ചടഞ്ഞിരിക്കണമെന്നതാണ് ഇസ്ലാമിലെ മറ്റൊരു പ്രാകൃതാചാരം. വിവാഹമോചനം ചെയ്യപ്പെട്ടവളും മൂന്നു മാസം ഇദ്ദയാചരിക്കല്‍ നിര്‍ബ്ബന്ധമാണ്. ഇത് ജാഹിലിയ്യ കാലത്തെ ഗോത്രാചാരമായിരുന്നു എന്ന കാര്യത്തില്‍ പണ്ഡിതന്മാര്ക്കും രണ്ടഭിപ്രായമില്ല.<br /><br />“ഇദ്ദ സമ്പ്രദായം ജാഹിലിയ്യ കാലത്തും സുപരിചിതമായിരുന്നു. ജാഹിലിയ്യാ അറബികള്‍ ഏറെക്കുറെ അത് ആചരിക്കുകയും ചെയ്തിരുന്നു. ഈ സമ്പ്രദായത്തെ ഇസ്ലാം അംഗീകരിക്കുകയാണുണ്ടായത്.” [ഫിഖ്ഹുസ്സുന്ന ഭാ. 8 പേ.433]<br /><br />ഇദ്ദയുടെ കാലം ഒരു കൊല്ലമാണെന്നും അതല്ല നാലു മാസവും പത്തു ദിവസവുമാണെന്നും രണ്ടു തരത്തില്‍ ഖുര്‍ ആനില്‍ വെളിപാടുകളുണ്ട്.<br /><br /><span style="font-weight:bold;">“നിങ്ങളില്‍നിന്നു ഭാര്യമാരെ വിട്ടുകൊണ്ട് മരണപ്പെടുന്നവര് തങ്ങളുടെ ഭാര്യമാരെ പറഞ്ഞയക്കാതെ ഒരു കൊല്ലം ജീവനാംശം നല്‍കണമെന്നും ഒസിയത്ത് ചെയ്തു കൊള്ളസ്ട്ടെ.(2:240)</span><br /><br />വ്യാഖ്യാനക്കാരുടെ വിശദീകരണം ഇങ്ങനെ: “വിധവകളായിത്തീരുന്ന സ്ത്രീകളെ അവരുടെ ഭര്‍ത്താക്കളുടെ ഭവനങ്ങളില്‍ തന്നെ ഒരു കൊല്ലക്കാലം താമസിപ്പിക്കുകയും അവര്‍ക്കു വേണ്ട ചിലവുകള്‍ അവിടെനിന്നും കൊടുത്തു വരുകയും ചെയ്യുന്ന ഒരു പതിവ് ഇസ്ലാമിനു മുമ്പ് അറബികളില്‍ നടപ്പുണ്ടായിരുന്നു. ഈ ഒരു കൊല്ലക്കാലം അവരുടെ ഇദ്ദയുമായിരുന്നു. ഏതാണ്ട് ഇതേ രൂപത്തില്‍ തന്നെ മുസ്ലിംങ്ങളും ആചരിച്ചുകൊള്ളുവാന് അനുവദിച്ചുകൊണ്ട് ആദ്യാാലത്തുണ്ടായിട്ടുള്ള ഒരു കല്പ്പനയാണ് ഈ വാക്യത്തില്‍ അടങ്ങിയിട്ടുള്ളത്. പിന്നീട് അനന്തരാവകാശത്തെ കുറിച്ചും വിധവകള്‍ നാലു മാസവും പത്തു ദിവസവും ഇദ്ദ ആചരിക്കുന്നതിനെ കുറിച്ചും അവതരിച്ച വചനങ്ങള്‍ കൊണ്ട് ഈ സൂക്തത്തില്‍ അടങ്ങിയ വിധി ദുര്‍ബ്ബലപ്പെട്ടു. അങ്ങനെയാണ് ഭൂരിപക്ഷം ഉലമാഉം ഈ വചനത്തെ വ്യാഖ്യാനിച്ചിട്ടുള്ളത് . ഏതായാലും നാലു മാസവും പത്തു ദിവസവും കഴിഞ്ഞാല്‍ അവര്‍ക്കു മര്യാദയനുസരിച്ച് അലങ്കാരങ്ങള്‍ കൈക്കൊള്ളാവുന്നതും ഭര്‍ത്താവിനെ സ്വീകരിക്കാവുന്നതുമാണ്. അതിനെ തടയുവാന്‍ ഭര്‍ത്താവിന്റെ അവകാശികള്‍ക്കു ന്യായമില്ല.” [ഖുര്‍ ആന്‍ വ്യാഖ്യാനം. കെ വി മുഹമ്മദ് മുസ്ലിയാര്]<br /><br />ഈ വിധം ഒരു ജാഹിലിയ്യാ ദുരാചാരത്തെ വീണ്ടുവിചാരമില്ലാതെ നിയമമാക്കിയ “അല്ലാഹു”വിന് പന്നീടതു ഭേദഗതി ചെയ്ത് നാലു മാസമാക്കി ചുരുക്കണമെന്നു തോന്നാന്‍ കാരണമെന്തെന്നു മനസ്സിലാകുന്നില്ല. അല്ലാഹുവിന്റെ തിരുത്ത് ഇപ്രകാരം വായിക്കാം:<br /><br /><span style="font-weight:bold;">“നിങ്ങളില്‍ ആരങ്കിലും ഭാര്യമാരെ വിട്ടു മരിച്ചു പോയാല്‍ അവര്‍ നാലു മാസവും പത്തു ദിവസവും സ്വയം വിലക്കി നിര്‍ത്തേണ്ടതാണ്.(2:234)</span><br /><br />മൌദൂദിയുടെ വിശദീകരണം കൂടി കാണുക. “ഭര്‍ത്താവു മരിച്ചാല്‍ ആചരിക്കേണ്ടതായ ഈ ഇദ്ദ ഭര്‍ത്താവുമായി സംയോഗം നടന്നിട്ടില്ലാത്ത സ്ത്രീക്കും ബാധകമാണ്. എന്നാല്‍ ഗര്‍ഭിണി ഇതില്‍നിന്നും ഒഴിവാണ്. ഭര്‍ത്താവു മരിച്ചാലുള്ള അവളുടെ ഇദ്ദ പ്രസവിക്കുന്നതു വരെയാണ്. പ്രസവം ഭര്‍ത്താവു മരിച്ച ഉടനെയാവട്ടെ അല്ലെങ്കില്‍ പല മാസങ്ങള്‍ക്കു ശേഷമായിക്കൊള്ളട്ടെ.<br /><br />തങ്ങളെ സ്വയം വിലക്കി നിര്‍ത്തേണ്ടതാണ് എന്നതുകൊണ്ടുള്ള വിവക്ഷ ,അക്കാല്‍ത്തു മറ്റൊരു വിവാഹബന്ധത്തിലേര്‍പ്പെടാതിരിക്കുക എന്നതു മാത്രമല്ല; അഴകും മോടിയും കൂട്ടുന്ന സകലതില്‍നിന്നും വിരമിച്ചു നില്ക്കുക എന്നതും കൂടിയാണ്. ഇദ്ദ കാലത്ത് സ്ത്രീകള്‍ വര്‍ണശബളമായ ആടയാഭരണങ്ങള്‍ ധരിക്കുന്നതും ചായം സുറുമ മുതലായവ ഉപയോഗിക്കുന്നതും വാസനദ്രവ്യങ്ങള്‍ പുരട്ടുന്നതും മുടി അലങ്കരിക്കുന്നതും എല്ലാം വര്‍ജ്ജിക്കേണ്ടതാണെന്നു നബിവചനങ്ങളില്‍ വ്യക്തമായി വന്നിട്ടുണ്ട്.” [തഫ്ഹീമുല്‍ ഖുര്‍ ആന്‍ ]<br /><br />ഇദ്ദയാചരണത്തിന്റെ യുക്തി മറ്റൊരു പണ്ഡിതന് ഇങ്ങനെയാണവതരിപ്പിക്കുന്നത്: “ഭര്‍ത്താവിനോടുള്ള വിശ്വസ്തതയുമാദരവും പ്രകടിപ്പിക്കേണ്ടതിനാണ് സഹശയനം നടന്നിട്ടില്ലാത്ത ഭാര്യയും ഭര്‍ത്താവിന്റെ വിയോഗത്തില്‍ ഇദ്ദ ആചരിക്കണമെന്നു നിശ്ചയിച്ചിട്ടുള്ളത്. “ [ഫിഖ്ഹുസ്സുന്ന]<br /><br />ഇദ്ദയുടെ ജാഹിലിയ്യാ രൂപവും ഹദീസില്‍ നിന്നും ലഭ്യമാണ്:<br /><br />“ഉമ്മുസല്‍മ പറയുന്നു. ഒരു സ്ത്രീയുടെ ഭര്‍ത്താവു മരണമടഞ്ഞു. അപ്പോള്‍ ആ സ്ത്രീയുടെ രണ്ടു കണ്ണിനും രോഗം ബാധ്ജിച്ചു. കുടുംബത്തിനു ഭയമായി. അവര്‍ തിരുമേനിയുടെ അടുക്കല്‍ വന്നു കണ്ണില്‍ സുറുമയിടാന്‍ അനുമതി ചോദിച്ചു. തിരുമേനി അരുളി: അവള് സുറുമയിടരുത്. മുമ്പ് ജാഹിലിയ്യാ കാലത്ത് ഭര്‍ത്താവു മരിച്ചാല്‍ ,താഴ്ന്ന വസ്ത്രം ധരിച്ചുകൊണ്ട് വളരെ താഴ്ന്ന തരം വീട്ടിലാണു സ്ത്രീ കഴിച്ചു കൂട്ടാറുള്ളത്. അങ്ങനെ ഒരു കൊല്ലം കഴിയുകയും ഒരു നായ ആ വഴിക്കു നടന്നു പോവുകയും ചെയ്താല്‍ നാല്ക്കാലികളുടെ കാഷ്ഠംത്തിന്റെ ഒരു തുണ്ടെടുത്ത് അവള് എറിയും. ശരി ഇവള്‍ക്കു നാലു മാസവും പത്തു ദിവസവും കഴിയും വരെ സുറുമ ഉപയോഗിക്കാന്‍ പാടില്ല.”[ബുഖാരി-1834]<br /><br />ഭര്‍ത്താവു മരിച്ചാല്‍ വിധവ ചിതയില്‍ വീണാത്മഹൂതി ചെയ്യണമെന്ന രജപുത്രാചാരം പോലെ ‘അജ്ഞാന’ കാലത്ത് അറേബ്യന്‍ നാടോടികള്‍ ആചരിച്ചു വന്ന ഒരു ആണ്‍കോയ്മാ യുടെ ആചാരമായിരുന്നു ഈ ‘ഇദ്ദ’. സര്‍വ്വജ്ഞാനിയും പരമതന്ത്രജ്ഞനുമൊക്കെയായി സ്വയം ചമയുന്ന ഒരു ദൈവം എന്തിനാണിത്തരമൊരു ദുരാചാരത്തെ ഏറ്റു പിടിക്കാന്‍ പോയത് എന്നറിയില്ല! ജാഹിലിയ്യക്കാരെപ്പോലെ ഒരു കൊല്ലം മുഴുവന്‍ ചടഞ്ഞിരിക്കണമെന്ന് വിധി പ്രഖ്യാപിച്ച ശേഷം , അതു നാലു മാസം മതിയെന്നു മൊഴി മാറ്റിപ്പറഞ്ഞതിന്റെ യുക്തിയും പിടി കിട്ടുന്നില്ല. ഭാര്യ മരിച്ചാല്‍ ഭര്‍ത്താവു ‘ദുഖാചരണം’ നടത്തണമെന്ന് ഒരു ദൈവവും കല്‍പ്പിച്ചതായി കാണുന്നില്ല. ആണ് ബുദ്ധിയുടെ ഉല്‍പ്പന്നമായ ദൈവങ്ങള്‍ക്കു പെണ്‍പക്ഷ ചിന്തയുണ്ടാവുക സാധ്യമല്ലല്ലോ!ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com2tag:blogger.com,1999:blog-8292998871248076940.post-41245001915323809852009-05-19T01:00:00.000-07:002009-05-19T02:06:10.890-07:00കുര്‍ആനില്‍ ശാസ്ത്ര സൂചനകളോ?<strong>ബിഗ് ബാങ് തിയറി കുര്‍ആനില്‍?</strong><br /><br />ഖുര്‍ ആനില്‍ ശാസ്ത്രീയമായ ഒരറിവും വെളിപ്പെടുത്തുന്നില്ല എന്നു നാം കണ്ടു. ഭൂമിയുടെ ആകൃതിയെപ്പറ്റിയും ആകാശം, സൂര്യന് ,ചന്ദ്രന് തുടങ്ങിയ പ്രാഥമിക ഭൌതിക കാര്യങ്ങളെപ്പറ്റിയുമൊക്കെ ആറാം നൂറ്റാണ്ടിലെ അറബികള്‍ക്കുണ്ടായിരുന്ന വികലമായ അറിവുകള്‍ മാത്രമേ ഖുര്‍ ആനിലും വെളിപ്പെടുന്നുള്ളു എന്നും നാം മനസ്സിലാക്കി. ഈ വക കാര്യങ്ങളില്‍ ശരിയായ വസ്തുതകള്‍ എന്തുകൊണ്ട് ദൈവം പറഞ്ഞു തന്നില്ല എന്ന ചോദ്യത്തിനു “ഖുര്‍ ആന്‍ ശാസ്ത്രം പഠിപ്പിക്കാന്‍ വേണ്ടി അവതരിപ്പിച്ചതല്ല” എന്ന മറുപടിയാണു മതത്തിന്റെ വക്താക്കളില്‍നിന്നും ലഭിക്കാറ്! അതേ സമയം ശാസ്ത്ര വസ്തുതകളുമായി എന്തെങ്കിലും സാമ്യമോ അപ്രകാരം വളച്ചൊടിച്ചു വ്യാഖ്യാനിക്കാനുള്ള വല്ല വിദൂര സാധ്യതയൊ കണ്ടെത്തിയാല്‍ അതിനെ ആയിരം നുണകളും അതിശയോക്തികളും കൂട്ടിച്ചേര്‍ത്ത് ലോകമാകെ പറകൊട്ടി പ്രചരിപ്പിക്കാനും ഇതേ കൂട്ടര് ശ്രമിക്കുകയും ചെയ്യുന്നു. ശാസ്ത്രം പഠിപ്പിക്കുക എന്ന ഉദ്ദേശ്യം ഒട്ടുമില്ലാത്ത ഒരു കൃതിയില്‍ ശാസ്ത്ര സൂചനകള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നു എന്നാണിപ്പോള്‍ ഇവര്‍ പറയുന്നത്. നേരെ ചൊവ്വേ ഭൂമി ഉരുണ്ടതാണെന്നു പോലും പറഞ്ഞു തരാന്‍ വിവരമില്ലാത്ത ‘അല്ലാഹു’ ഖുര്‍ ആനില്‍ ബിഗ് ബാങ് തിയറിയും അറ്റോമിക് തിയറിയുമൊക്കെ പട്ടില്‍ പൊതിഞ്ഞു ആരും കാണാതെ ഒളിപ്പിച്ചു വെച്ചതിന്റെ ഉദ്ദേശ്യമെന്താണാവോ!<br /><br />ശാസ്ത്രകാരന്മാര് ഒരുപാടു കഷ്ടപ്പെട്ടും പീഡനങ്ങള്‍ സഹിച്ചും കണ്ടെത്തിയ കാര്യങ്ങള്‍ ലോകത്തെല്ലാവര്‍ക്കും ബോധ്യപ്പെട്ടു കഴിഞ്ഞ് പിന്നെയും കുറെ നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷം “ ഇതാ ഞങ്ങളുടെ ഖുര്‍ ആനില്‍ അതുണ്ട്.” എന്നു വീമ്പടിക്കുന്നതു കൊണ്ട് ഇക്കൂട്ടര്‍ സ്വയം പരിഹാസ്യരാകുന്നു എന്നതിനപ്പുറം എന്തു പ്രയോജനമാണു മനുഷ്യര്‍ക്കുള്ളത്?<br />ഏതായാലും ഇപ്രകാരം കഠിന പ്രയത്നങ്ങളിലൂടെ ഈ ആധുനിക ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണക്കാര്‍ കണ്ടെത്തി പ്രചരിപ്പിക്കുന്ന ഏതാനും ദൈവിക സൂചനകളുടെ നിജസ്ഥിതി ഒന്നു പരിശോധിക്കാനാണിവിടെ ശ്രമിക്കുന്നത്. ഖുര്‍ ആന്‍ ശാസ്ത്രക്കാര്‍ അവരുടെ ഗവേഷണങ്ങള്‍ തുടരുകയാണ്. പുതിയ കണ്ടു പിടുത്തങ്ങള്‍ പലതും ഇതിനകം പുറത്തു വന്നിട്ടുണ്ട്. ആദ്യഗവേഷണങ്ങളില്‍ കണ്ടെത്തിയ ഏതാനും ഉദാഹരണങ്ങള്‍ നമുക്കു നോക്കാം.<br /><br /><strong>1. വികസിക്കുന്ന പ്രപഞ്ചം.</strong><br /><br />പ്രപഞ്ചോല്പ്പത്തിയെക്കുറിച്ച് ശാസ്ത്രരംഗത്ത് പഠനങ്ങളും ഗവേഷണങ്ങളും നടന്നു വരുന്നതേയുള്ളു. ഏതാനും നിഗമനങ്ങളാണു ശാസ്ത്രം ഈ കാര്യത്തില്‍ ഇതുവരെ മുന്നോട്ടു വെച്ചിട്ടുള്ളത്. അതുതന്നെ ഇന്നത്തെ നിലയിലുള്ള ഒരു പ്രപഞ്ചഘടന രൂപപ്പെട്ടതിനെ സംബന്ധിച്ചുള്ള നിഗമനങ്ങള്‍ മാത്രമാണു താനും. യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒരു പ്രപഞ്ചം എപ്പോള്‍ എങ്ങിനെ തുടങ്ങി എന്നതല്ല ശാസ്ത്രം ചര്‍ച്ച ചെയ്യുന്നത്. <br />മഹാസ്ഫോടനസിദ്ധാന്തം അത്തരത്തിലുള്ള ഒരു നിഗമനം മാത്രമാണ്. ഒരു പൊട്ടിത്തെറിയില്‍നിന്നെന്ന പോലെ വികസിച്ചു കൊണ്ടിരിക്കുകയാണു പ്രപഞ്ചം എന്നതാണു നിഗമനം. പൊട്ടിത്തെറിയുണ്ടാക്കിയത് ‘അല്ലാഹു’വാണെന്നും അക്കാര്യങ്ങളൊക്കെ ഖുര്‍ ആനില്‍ പറഞ്ഞിട്ടുണ്ടെന്നുമാണു നമ്മുടെ മുസ്ലിം ഗവേഷകര്‍ ‘കണ്ടെത്തി’യിരിക്കുന്നത്! തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നത് ഈ ഖുര്‍ ആന്‍ വാക്യമാണ്.:<br /><br /><strong>وَٱلسَّمَآءَ بَنَيْنَاهَا بِأَييْدٍ وَإِنَّا لَمُوسِعُونَ <br />And the heaven, We built it with might, and indeed We are powerful (one says āda’l-rajulu or ya’īdu, to mean, ‘he is strong’; and awsa‘a’l-rajulu, to mean, ‘he has become capable [dhū sa‘a] and strong’).[ജലാലൈന്‍]<br /> <br />ആകാശമാകട്ടെ നാമതിനെ കൈകള്‍ കൊണ്ടു സ്ഥാപിച്ചിരിക്കുന്നു. നാം വിപുലമായ കഴിവുള്ളവന് തന്നെയാണ്.(51:47) </strong><br /><br />ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള എല്ലാ തഫ്സീറുകളിലും ഈ സൂക്തത്തിനു നല്‍കിയിട്ടുള്ള അര്‍ത്ഥമാണു മേലുദ്ധരിച്ചത്. എന്നാല്‍ നമ്മുടെ പുത്തന്‍ ഗവേഷണവ്യാഖ്യാതാക്കള്‍ ഈ വാക്യത്തിലെ لَمُوسِعُون‘മൂസിഊന്‍ ’ എന്നതിന് വികസിപ്പിക്കുന്നവന്‍ എന്നൊരു പുതിയ അര്‍ത്ഥം ‘കണ്ടെത്തി’ക്കൊണ്ടാണ് ഈ സൂക്തത്തില്‍ ബിഗ്ബാങ് തിയറി ഒളിച്ചിരിപ്പുണ്ട് എന്നു പ്രചരിപ്പിക്കുന്നത്.! പ്രവാചകനോ പൂര്‍വ്വകാല മുഫസ്സിറുകളോ ഈ വാക്യത്തിന് ഇങ്ങനെയൊരു അര്‍ത്ഥവും വ്യാഖ്യാനവും നല്‍കിയിട്ടില്ല. ഖുര്‍ ആനില്‍ പ്രകൃതി ദൃഷ്ടാന്തങ്ങളിലേക്കു വിരല്‍ ചൂണ്ടുന്ന മിക്ക സൂക്തങ്ങളും ഇതു പോലെ അല്ലാഹുവിന്റെ വിപുലമായ കഴിവുകളെ വാഴ്ത്തിക്കൊണ്ടാണവസാനിപ്പിക്കുന്നത്. ഇതു ഖുര്‍ ആനില്‍ പൊതുവില്‍ സ്വീകരിച്ചു കാണുന്ന ഒരു ശൈലിയാണ്. അല്ലാഹുവിനു വളരെയധികം കഴിവുണ്ട് എന്നല്ലാതെ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്നൊന്നും ഈ വാക്യത്തിനര്‍ത്ഥമില്ല. ഇതു പോലുള്ള അട്ടിമറികളാണ് ഇപ്പോള്‍ രംഗത്തു വന്നുകൊണ്ടിരിക്കുന്ന മിക്ക ‘ശാസ്ത്ര സൂചനകളുടെയും’ പിന്നിലുള്ളത്.<br /><br />ചന്ദ്രന് ഒരു വെളിച്ചമാകുന്നു, ഭൂമി ഇളകുന്നേയില്ല, സൂര്യന് സഞ്ചരിക്കുകയും രാത്രി അല്ലാഹുവിന്റെ കസേരക്കു കീഴെ പോയി വിശ്രമക്കുകയുമാണ് എന്നൊക്കെ വിവരിച്ചു തന്ന ‘ദൈവം’ നമുക്ക് ബിഗ് ബാങ് തിയറി പഠിപ്പിച്ചു തന്നു എന്നു പറഞ്ഞാല്‍ അതു മുഖവിലക്കെടുക്കാന്‍ പറ്റുമോ? ഇനി ബിഗ് ബാങ് തിയറിക്കു പകരം സ്വീകാര്യമായ മറ്റൊരു സിദ്ധാന്തമാണു ശാസ്ത്രം അംഗീകരിക്കുന്നതെന്നു വന്നാലോ, അല്ലാഹുവിന്റെ കിതാബില്‍ അര്‍ത്ഥമാറ്റവും അട്ടിമറിയും പിന്നെയും നടത്തേണ്ടി വരില്ലേ? ഭൂമി ഉരുണ്ടതാണെന്നെങ്കിലും അല്ലാഹു അന്നു പറഞ്ഞു തന്നിരുന്നെങ്കില്‍ മനുഷ്യര്‍ക്കെത്ര പ്രയോജനപ്പെട്ടേനേ അത്.!<br /><br /><br />അല്ലാഹു കുന് എന്നു പറയേണ്ട താമസം അവന് വിചാരിക്കുന്നതെന്തും ഉണ്ടാകും എന്നാണു ഖുര്‍ ആനില്‍ വീമ്പു പറയുന്നത്.(2:117) ശാസ്ത്രം കണ്ടെത്തിയ പ്രപഞ്ചസിദ്ധാന്തങ്ങളൊക്കെ ശരിയാണെങ്കില്‍ അലാഹു കുന് [ഉണ്ടാവുക] എന്നു പറഞ്ഞിട്ടും കോടാനുകോടി കൊല്ലങ്ങള്‍ വേണ്ടിവന്നു ഇന്നത്തെ നിലയില്‍ ഒരു പ്രപഞ്ചം രൂപപ്പെട്ടു വരാന്‍ എന്നു കരുതേണ്ടി വരും . പ്രപഞ്ചഘടന പൂര്‍ണ്ണത കൈവരിച്ചു എന്നു കരുതാനും നിവൃത്തിയില്ല. അതിന്നും പരിണമിച്ചുകൊണ്ടേയിരിക്കുകയാണ്. കുന് പറഞ്ഞാള് ‘ഉടനെ’ അതുണ്ടാകും എന്ന വീമ്പ് വെറും പൊള്ളയാണെന്നര്‍ത്ഥം!<br /><br /><br />പൊട്ടിത്തെറി അല്ലാഹുവിന്റെ വകയാണെന്നു സമ്മതിച്ചാലും പ്രശ്നം തീരുന്നുമില്ല. പടക്കമുണ്ടാക്കാന്‍ വേണ്ട കരിമരുന്നും മറ്റും എങ്ങനെയുണ്ടായി? എവിടെനിന്നു കിട്ടി?,പൊട്ടിത്തെറിച്ചത് അല്ലാഹു തന്നെയാണോ?, പൊട്ടിത്തെറിക്കുമ്പോള്‍ അദ്ദേഹം എവിടെയാണു നിന്നത്? പൊട്ടിത്തെറിയുണ്ടാകും മുമ്പ് അല്ലാഹു എവിടെയായിരുന്നു? എന്തു ചെയ്യുകയായിരുന്നു? മൂപ്പരെങ്ങനെയാണുണ്ടായത്? എന്തിണാണുണ്ടായത്? എന്തിനാണിങ്ങനെയൊരു പ്രപഞ്ചമുണ്ടാക്കിയത്? ..... എന്നിങ്ങനെ നൂറു കൂട്ടം ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്. <br /><br />ഇതിനും ഖുര്‍ ആനില്‍ മറുമരുന്നുണ്ട്: <br /><br />يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَسْأَلُواْ عَنْ أَشْيَآءَ إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْأَلُواْ عَنْهَا حِينَ يُنَزَّلُ ٱلْقُرْآنُ تُبْدَ لَكُمْ عَفَا ٱللَّهُ عَنْهَا وَٱللَّهُ غَفُورٌ حَلِيمٌ <br />قَدْ سَأَلَهَا قَوْمٌ مِّن قَبْلِكُمْ ثُمَّ أَصْبَحُواْ بِهَا كَافِرِينَ <br /><br />"O ye who believe! Ask not questions about things which if made plain to you, may cause you trouble... Some people before you did ask such questions, and on that account lost their faith." (Quran. 5:101-102)<br /><br />മനസ്സിലായില്ലേ? ഉത്തരം മുട്ടുന്ന ചോദ്യങ്ങളൊന്നും ചോദിക്കരുത്. അങ്ങനെ ചോദിച്ചവരൊക്കെ കാഫറുകളായിത്തീരുകയാണുണ്ടായതെന്ന്!<br /><br /> <br /><strong>2.വിരലടയാള ശാസ്ത്രം ഖുര്‍ ആനില്‍ !</strong><br /><br /><br />മനുഷ്യരുടെ വിരലടയാളത്തിലെ വ്യത്യാസങ്ങള്‍ കുറ്റാന്യേഷണത്തിനും മറ്റും ഉപയോഗപ്പെടുത്താമെന്ന അറിവ് ആധുനികമാണ്. എന്നാല്‍ ഈ അല്‍ഭുതജ്ഞാനം ഖുര്‍ ആന്‍ പണ്ടേ വെളിപ്പെടിത്തിയിട്ടുണ്ടെന്നാണു ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണക്കാരുടെ മറ്റൊരു ‘ഗവേഷണഫലം’ വ്യക്തമാക്കുന്നത്. ഖുര്‍ ആന്റെ ശാസ്ത്രവല്‍ക്കരണം ദൌത്യമായി ഏറ്റെടുത്തവര്‍ ഈ അല്‍ഭുതം കണ്ടെടുത്തത് താഴെ പറയുന്ന ഖുര്‍ ആന്‍ വാക്യത്തില്‍ നിന്നാണ്.:<br /><br /><strong>أَيَحْسَبُ ٱلإِنسَانُ أَلَّن نَّجْمَعَ عِظَامَهُ <br />بَلَىٰ قَادِرِينَ عَلَىٰ أَن نُّسَوِّيَ بَنَانَهُ <br /><br />“മനുഷ്യന് കരുതുന്നുവോ , അവന്റെ എല്ലുകളെ നാം ഒരുമിച്ചു കൂട്ടുന്നതേയല്ല എന്ന്;<br />ഇല്ലാതേ! അവന്റെ വിരലുകളെപ്പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനാണു നാം.” (75:3,4)<br />Yes, indeed!, We shall assemble them. We are able, in addition to assembling them, to reshape [even] his fingers, that is to say, to restore their bones just as they had been, despite their smallness: so how much more so [are We able to restore] the larger ones!</strong><br /> <br /><br />ഇവിടെ نُّسَوِّي [നുസവ്വിയ] എന്ന വാക്കിനു to reshape ,ശരിയാക്കുക; നേരെയാക്കുക എന്നൊക്കെയാണു സാമാന്യമായ അര്‍ത്ഥം. بَنَانَه [ബനാനഹു] എന്നതിന് നിങ്ങളുടെ വിരലുകള്‍ , അസ്ഥിസന്ധികള്‍ എന്നൊക്കെയാണു വിവക്ഷ. നമ്മുടെ മൃതശരീരം മണ്ണില്‍ ദ്രവിച്ചു നശിച്ച ശേഷം പുനരുത്ഥാന നാളില്‍ അതു പഴയ പടി പുനസ്ഥാപിക്കാന്‍ അല്ലാഹുവിനു ബുദ്ധിമുട്ടാകില്ലേ എന്ന സ്വാഭാവിക സംശയത്തിനുള്ള മറുപടിയായാണ് ഈ വെളിപാട് അല്ലാഹു ഇറക്കിയിരിക്കുന്നത്. ശരീരത്തിലെ വിരലുകള്‍ പോലുള്ള സൂക്ഷ്മമായ അംശങ്ങള്‍ പോലും പൂര്‍വ്വസ്ഥിതിയിലാക്കാന്‍ അല്ലാഹുവിനു യാതൊരു പ്രയാസവും കൂടാതെ കഴിയും എന്നേ ഇവിടെ അര്‍ത്ഥമാക്കുന്നുള്ളു.<br /><br />എന്നാല്‍ ഗവേഷണക്കാര്‍ ഇവിടെ വിരലടയാള ശാസ്ത്രം പഠിപ്പിക്കാനാണ് അല്ലാഹു ശ്രമിക്കുന്നത് എന്നത്രേ ‘കണ്ടെത്തി’യിരിക്കുന്നത്! അതിനായി അവര്‍ നടത്തിയ കരണം മറിച്ചില്‍ ഇങ്ങനെ: <br />നുസ്വ്വിയ എന്നാല്‍ വ്യത്യാസപ്പെടുത്തുക എന്നും ബനാനഹ് എന്നാല്‍ വിരലടയാളങ്ങള്‍ എന്നും അര്‍ത്ഥം മാറ്റി. വിരലടയാളങ്ങള്‍ വ്യത്യാസപ്പെടുത്തി എന്നു വന്നാല്‍ വിരലടയാള ശാസ്ത്രമായില്ലേ? <br /><br /><br />ഇവിടെ മനുഷ്യര്‍ തമ്മിലുള്ള ശാരീരിക വ്യത്യാസങ്ങളെക്കുറിച്ചേയല്ല പ്രതിപാദ്യം. മരിച്ചു മണ്ണായി പ്പോയ ഒരാളുടെ ശരീരത്തിലെ സൂക്ഷ്മമായ സവിശേഷതകളെ പോലും അതേപടി പുനസ്ഥാപിക്കുന്നതിനെ സംബന്ധിച്ചുള്ള അല്ലാഹുവിന്റെ ഒരു വീംപു പറച്ചിലാണ് ഈ വാക്യത്തിലുള്‍ക്കൊള്ളുന്നത്. അതിനാല്‍ നുസവ്വിയ എന്ന വാക്കിനു വ്യത്യാസപ്പെടുത്തുക എന്നര്‍ത്ഥം കല്പ്പിച്ചാല് പോലും ഒരു മനുഷ്യന്റെ വ്യത്യസ്തമായ വിരല്‍ത്തലപ്പുകളെ അതേപ്രകാരം വ്യത്യസ്തമാക്കി പുനസൃഷ്ടിക്കും എന്നേ അര്‍ത്ഥം വരൂ. ഒരു കയ്യിലെ അഞ്ചു വിരലുകളും നീളത്തിലും ആകൃതിയിലും വിന്യാസത്തിലും വ്യതാസമുണ്ടല്ലോ. ആ വ്യത്യാസം അതേ പടി അല്ലാഹു വീണ്ടും സൃഷ്ടിക്കും എന്നു സാരം. ഇനി ബനാനഹു എന്നതിനു നിങ്ങളുടെ വിരലല്‍ത്തലപ്പിലെ അടയാളങ്ങള്‍ എന്നാണര്‍ത്ഥമെന്നു വന്നാലും അതു രണ്ടു വ്യക്തികളുടെ വിരലടയാളങ്ങള്‍ തമ്മിലുള്ള വ്യത്യാസമാകുന്നില്ല. ഇ വാക്യത്തിന്റെ സന്ദര്‍ഭം അങ്ങനെയൊരര്‍ത്ഥം മെനയാന്‍ ഒട്ടും യോജിച്ചതല്ലതന്നെ.<br /><br /><br />അതിനാല്‍ ഈ വാക്യത്തില്‍ വിരലടയാളവും കുറ്റാന്യേഷണവും അതുപോലുള്ള ശാസ്ത്രാല്‍ഭുതങ്ങളുമൊന്നും ഇല്ല. വ്യത്യസ്തമായ അഞ്ചു വിരലുകളെയും പഴയതുപോലെ പുനരാവിഷ്കരിക്കാനൊക്കെ സര്‍വ്വ ശക്തനായ അല്ലാഹുവിനെക്കൊണ്ടു പറ്റും എന്ന് അക്കാലത്തെ ജാഹിലുകളായ അറബികളോടു പറയുക മാത്രമേ ‘അല്ലാഹു’ ഇവിടെ ചെയ്തിട്ടുള്ളു. ഇതു പറയാന്‍ മനുഷ്യരുടെ വിരലടയാളങ്ങള്‍ വ്യത്യാസമുള്ളതാണെന്ന ഒരു അല്‍ഭുതജ്ഞാനത്തിന്റെ ആവശ്യമില്ല. ഈ പറച്ചില്‍കൊണ്ടൊന്നും അല്ലാഹുവിന്റെ ജീവന് ഇനിയുള്ള കാലം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ കഴിയില്ല എന്ന തിരിച്ചറിവായിരിക്കാം വിശ്വാസികളെ ഇത്തരം സാഹസങ്ങള്‍ക്കു പ്രേരിപ്പിക്കുന്നത്. അല്ലാഹുവിന്റെയും രക്ഷകരുടെയും ഒരു ഗതികേട് എന്നല്ലാതെ എന്തു പറയാന്‍ !<br /><br /><br /><strong>പഴം തിന്നുന്ന തേനീച്ച </strong><br /><br /><br />തേനീച്ചകളെ കുറിച്ചും പക്ഷികളെകുറിച്ചുമൊക്കെ ആധുനിക ശാസ്ത്രം ഇപ്പോള്‍ കണ്ടെത്തിയ നിരവധി അല്‍ഭുതരഹസ്യങ്ങള്‍ ഖുര്‍ ആന്‍ പണ്ടേ വെളിപ്പെടുത്തിയിരുന്നു എന്നാണു മറ്റൊരു നമ്പര്‍ ! ഇതില്‍ വല്ല കഴമ്പുമുണ്ടോ? ഖുര്‍ ആനില്‍ ഇങ്ങനെ കാണുന്നു:-<br /><br /><br /><strong>وَأَوْحَىٰ رَبُّكَ إِلَىٰ ٱلنَّحْلِ أَنِ ٱتَّخِذِي مِنَ ٱلْجِبَالِ بُيُوتاً وَمِنَ ٱلشَّجَرِ وَمِمَّا يَعْرِشُونَ <br />ثُمَّ كُلِي مِن كُلِّ ٱلثَّمَرَاتِ فَٱسْلُكِي سُبُلَ رَبِّكِ ذُلُلاً يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَآءٌ لِلنَّاسِ إِنَّ فِي ذٰلِكَ لآيَةً لِّقَوْمٍ يَتَفَكَّرُونَ <br />“മലകളിലും മരങ്ങളിലും മനുഷ്യര്‍ ഉയര്‍ത്തിയുണ്ടാക്കുന്നതിലും നീ കൂടുണ്ടാക്കുക എന്ന് നിന്റെ റബ്ബ് തേനീച്ചയ്ക്കു വഹ് യ്[ദിവ്യ ബോധനം] നല്കി”.(16:68)</strong><br /><br /><br /><strong>എന്നിട്ട് എല്ലാ പഴങ്ങളില്‍നിന്നും തിന്നുകയും നിന്റെ റബ്ബ് നിശ്ചയിച്ച മാര്‍ഗ്ഗത്തില്‍ അനുസരണയോടെ പ്രവേശിക്കുകയും ചെയ്യുക. അവയുടെ വയറുകളില്‍നിന്നും നിറവ്യത്യാസമുള്ള പാനീയം പുറത്തു വരുന്നു. അതില്‍ മനുഷ്യര്‍ക്കു രോഗശമനമുണ്ട്. ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ ദൃഷ്ടാന്തമുണ്ട്.”(16:69)</strong><br /><br />അന്നത്തെ അറബികള്‍ക്കറിയാത്ത എന്തല്‍ഭുത വൃത്താന്തമാണീ വാക്യങ്ങളിലുള്ളത്?<br />തേനീച്ചകള്‍ കൂടുണ്ടാക്കുന്നതും പഴം തിന്നുന്നതും അല്ലാഹു അവയ്ക്കു `ബോധനം’ നല്കിയതുകൊണ്ടാണ്. തേനീച്ചകളുടെ വയറുകളില്‍ നിന്നു പുറപ്പെടുന്ന പാനീയം ഔഷധഗുണമുള്ളതാണ്. ഇത്രയും കാര്യങ്ങളാണീ ‘ദൈവ വചനങ്ങളി’ലുള്ളത്. ഇതില്‍ അല്‍ഭുതകരമായ ഒരു നൂതനജ്ഞാനവും കാണുന്നില്ല; അതേ സമയം അബദ്ധങ്ങളുണ്ടെന്നും തോന്നുന്നു. തേനീച്ച കൂടുണ്ടാക്കുന്നതും ചിലന്തി വല നെയ്യുന്നതും ഉറുമ്പ് ആഹാരം ശേഖരിക്കുനതുമൊക്കെ അല്ലാഹുവിന്റെ പ്രത്യേകം ബോധനം കിട്ടുന്നതുകൊണ്ടല്ല. ജനിതകമായ ഉള്‍പ്പ്രേരണകളാണ് എല്ലാ ജീവജാലങ്ങളുടെയും തനതു സ്വഭാവം നിലനിര്‍ത്താനും അവ അടുത്ത തലമുറയ്ക്കു കൈമാറാനും സഹായിക്കുന്നത്. ഓരോ ജീവിയുടെയും സവിശേഷ സ്വഭാവഗുണങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത് ആ ജീവിയുടെ കോശങ്ങളിലെ ജനിതക ഘടകങ്ങളാലാണ്. അതു കണ്ടെത്തി വേര്‍തിരിച്ചെടുക്കാനും അവയില്‍ മാറ്റങ്ങള്‍ വരുത്താനുമൊക്കെയുള്ള സാങ്കേതിക വിദ്യകള്‍ ജൈവ സാങ്കേതിക ശാസ്ത്രം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്തും , ജീവ ലോകത്തെ എല്ലാ ‘അല്ഭുതങ്ങളും’ അല്ലാഹുവിന്റെ ‘ബോധന’മാണെന്നു പറയാന്‍ മാത്രമേ മതത്തിനു സാധ്യമാകുന്നുള്ളു. <br />തേനീച്ച എല്ലാ തരം പഴങ്ങളും തിന്നുന്നു എന്ന പ്രസ്താവന മുഹമ്മദിന്റെ ധാരണക്കുറവുകൊണ്ട് സംഭവിച്ചാതാകാം. തേനീച്ചകള്‍ ഈത്തപ്പഴത്തിലും അത്തിപ്പഴത്തിലുമൊക്കെ വന്നിരിക്കുന്നത് അദ്ദേഹം കണ്ടിരിക്കും. തേനീച്ച തേന്‍ ശേഖരിക്കുന്നത് പ്രധാനമായും പലതരം പൂക്കളില്‍നിന്നാണെന്ന കാര്യം അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല എന്നു വേണം കരുതാന്‍ . അല്ലെങ്കില്‍ തേനീച്ച പഴങ്ങളാണു തിന്നുന്നത് എന്നു പറയുമായിരുന്നില്ല.<br /><br /><br />തേന്‍ ഔഷധമാണ് എന്നു പ്രസ്താവിച്ചതും ബാലിശമായിപ്പോയി. പണ്ടു മുതലേ ആളുകള്‍ അതൊരു ഔഷധമെന്ന നിലയില്‍ ഉപയോഗിച്ചു വരുന്നുണ്ടെന്നതു നേരു തന്നെ. പക്ഷെ, പ്രപഞ്ചസ്രഷ്ടാവും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവം വെളിപാടു മുഖേന സ്ഥിരീകരിക്കാന്‍ മാത്രം ഔഷധവീര്യമൊന്നും തേനിനുണ്ടെന്നു തോന്നുന്നില്ല. തേന്‍ സേവിച്ചതുകൊണ്ടു മാത്രം പൂര്‍ണ്ണ സുഖം പ്രാപിക്കുന്ന ഗുരുതരമായ രോഗങ്ങളെന്തെങ്കിലും ഉള്ളതായി വൈദ്യശാസ്ത്രം തെളിയിക്കുന്നില്ല. ഏഴാം ശതകത്തിലെ സാധാരണക്കാരായ അറബികളുടെ ധാരണകള്‍ക്കുപരിയായി ശാസ്ത്രീയമായ ഒരറിവും ഇവിടെ ഖുര്‍ ആന്‍ വെളിപ്പെടുത്തുന്നില്ല എന്നു ചുരുക്കം. എന്നാല്‍ ഈ കുറവു നികത്തിക്കൊണ്ട് നമ്മുടെ ഗവേഷണക്കാരായ വ്യാഖ്യാതാക്കള്‍ ഈ സൂക്തത്തില്‍ അല്‍ഭുതകരമായ വേറെ കുറെ ശാസ്ത്ര രഹസ്യങ്ങള്‍ ഒളിഞ്ഞു കിടക്കുന്നതായും കണ്ടെത്തിയിരിക്കുന്നുവത്രേ!<br /><br /><br />കൂടുണ്ടാക്കിക്കൊള്ളുക എന്നു തേനീച്ചയ്ക്കു വഹ്യ് നല്കി എന്നു പറഞ്ഞേടത്ത് أَنِ ٱتَّخِذِي ‘അനിത്തഹ്ദീ’[നീ ഉണ്ടാക്കിക്കൊള്ളുക] എന്ന പദം സ്ത്രീ ലിംഗത്തിലാണുപയോഗിച്ചിട്ടുള്ളത് എന്നും , കൂടുണ്ടാക്കുന്നതും തേന്‍ ശേഖരിക്കുന്നതും പെണ്ണീച്ചകളാണെന്ന, അടുത്തകാലത്തു മാത്രം കണ്ടെത്തിയ രഹസ്യം അല്ലാഹുവിനറിയാമായിരുന്നതിനാലാണിങ്ങനെ പ്രയോഗിച്ചതെന്നുമൊക്കെയാണു പറയുന്നത്.<br /><br /><br />ഇത് അറബി ഭാഷയുടെ വ്യാകരണത്തെ സംബന്ധിച്ചും മറ്റും വേണ്ടത്ര ധാരണയില്ലത്തവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു പാഴ് വേല മാത്രമാണ്. അറബിയില്‍ നഹ് ല്‍ എന്ന വാക്ക് സ്ത്രീലിംഗപദമായാണു കണക്കാക്കപ്പെടുന്നത്. ഈച്ച പെണ്ണായാലും ആണായാലും നഹ് ല്‍ സ്ത്രീ ലിംഗപദം തന്നെ എന്നര്‍ത്ഥം. സ്ത്രീ ലിംഗപദത്തെ തുടര്‍ന്നു വരുന്ന ക്രിയയും സ്ത്രീലിംഗത്തിലുപയോഗിക്കുക എന്നതാണു പൊതു ശൈലി. കൂടുണ്ടാക്കുന്നത് ആണീച്ചയായാലും പദപ്രയോഗം അനിത്തഹ്ദീ എന്നു തന്നെയായിരിക്കും. [തഫ്സീര്‍ ഖുര്‍തുബി യില്‍ ഈ കാര്യം വിശദീകരിച്ചിട്ടുണ്ട്]<br /><br />ആദ്യം ഇക്കൂട്ടര്‍ ഇവിടെ വേറൊരു വ്യാകരണപ്രശ്നമാണു പൊക്കിക്കൊണ്ടു വന്നിരുന്നത്. “അവയുടെ വയറുകളില്‍നിന്നു വരുന്ന പാനീയം” എന്നു പറഞ്ഞേടത്ത് بُطُونِهَا ‘ബുതൂനിഹാ’ എന്നു പ്രയോഗിച്ചതില്‍ ശാസ്ത്രമുണ്ട് എന്നായിരുന്നു വാദം. വയറുകള്‍ എന്ന് ബഹുവചനത്തില്‍ പറയാന്‍ കാരണം ഒരീച്ചയ്ക്കു തന്നെ ഒന്നിലധികം വയറുകളുള്ളതിനാലാണ് , അതു ശാസ്ത്രം തെളിയിച്ചിട്ടുണ്ട് എന്നൊക്കെയായിരുന്നു കസര്‍ത്ത്. ഈച്ചകള്‍ എന്നു ബഹുവചനത്തില്‍ പറയുമ്പോള്‍ വയറുകള്‍ എന്നു പറയുന്നതുപോലെ ഖുര്‍ ആനില്‍ പലേടത്തും പ്രയോഗിക്കുന്നതു ശ്രദ്ധയില്‍ പെട്ടതുകൊണ്ടായിരിക്കാം ഈ വാദം ഇപ്പോള്‍ പറയുന്നില്ല. <br /><br />ഈ വാദമനുസരിച്ച് നബിയുടെ ഭാര്യമാര്‍ക്ക് രണ്ടിലേറെ ഹൃദയങ്ങളുണ്ടായിരുന്നു എന്നും പറയേണ്ടി വരും! ഇതാ നോക്കൂ:-<br /><br /><br />إِن تَتُوبَآ إِلَى ٱللَّهِ فَقَدْ صَغَتْ قُلُوبُكُمَا وَإِن تَظَاهَرَا عَلَيْهِ فَإِنَّ اللَّهَ هُوَ مَوْلاَهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ وَالْمَلاَئِكَةُ بَعْدَ ذَلِكَ ظَهِيرٌ <br />“നിങ്ങളിരുവരും പശ്ചാതപിച്ചാല് നിങ്ങള്‍ക്കു നല്ലത്. നിങ്ങളുടെ ഹൃദയങ്ങള്‍ നേര്‍വഴിയില്‍നിന്നും വ്യതിചലിച്ചിട്ടുണ്ട്.”(66:4)<br /><br /><br />നബിയുടെ ഭാര്യമാരായിരുന്ന ഹഫ്സയും ആയിഷയും തമ്മില്‍ വഴക്കും തല്ലും നടന്ന ഒരു സന്ദര്‍ഭത്തിലാണ് ഈ ചക്കൊളോത്തിപ്പോരിലിടപെട്ടു കൊണ്ട് അല്ലാഹു ഈ വെളിപാടിറക്കിയത്. ഇതില്‍ രണ്ടു പേരുടെ ഹൃദയങ്ങള്‍ എന്നു സൂചിപ്പിക്കാന്‍ قُلُوبُكُمَا ‘ഖുലൂബുകുമാ’ എന്ന പദമാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. രണ്ടിലേറെ ഹൃദയങ്ങളുണ്ടെങ്കിലേ അറബിയില്‍ ഈ വാക്കു പ്രയോഗിക്കൂ. രണ്ടാള്‍ക്കും ഓരോ ഹൃദയമേ ഉള്ളുവെങ്കില്‍ ‘ഖല്‍ബകുമാ’ എന്നേ പറയാവൂ. ഇതു ഖുര്‍ ആനിലെ അനേകം വ്യാകരണത്തെറ്റുകളിലൊന്നു മാത്രം.<br /><br />ഇപ്രകാരം ഭാഷാപ്രയോഗങ്ങളെയൊക്കെ വ്യാഖ്യാനിച്ച് അല്‍ഭുതം മെനഞ്ഞെടുക്കാന്‍ പുറപ്പെട്ടാല്‍ അല്ലാഹു തന്നെ ഒരാളല്ല അനേകം പേരാണെന്നും തെളിയിക്കാന്‍ പ്രയാസമില്ല. !. ഇതാ മറ്റൊരു ഉദാഹരണം:- <br /><br /><br />حَتَّىٰ إِذَا جَآءَ أَحَدَهُمُ ٱلْمَوْتُ قَالَ رَبِّ ٱرْجِعُونِ <br />“അങ്ങനെ അവരില്‍ ഒരാള്‍ക്കു മരണം വന്നെത്തുമ്പോള്‍ അവന് പറയും , എന്റെ രക്ഷിതാവേ (നിങ്ങളെല്ലാവരും കൂടി) എന്നെ മടക്കിത്തരുവിന്‍ ”(23:99)<br /><br /><br />ഇവിടെ رَبِّ ٱرْجِعُون “റബ്ബിര്‍ജി ഊന് ”എന്നു ബഹുവചനത്തില്‍ പ്രയോഗിച്ചതിനാല്‍ റബ്ബ് ഒരാളല്ല; അനവധി പേരാണെന്നു വരുന്നു. പൂജകബഹുവചനം കൊണ്ട് അല്ലാഹുവിനെ ആദരിക്കുന്ന പതിവും അറബി ഭാഷയിലില്ലെന്നാണു തോന്നുന്നത്. ഇതും അല്ലാഹുവിന്റെ കിതാബിലെ ഗുരുതരമായ വ്യാകരണത്തെറ്റുകളിലൊന്നാണ്. <br /><br /><br /><strong>പരാഗണം അല്ലാഹുവിന്റെ കണ്ടുപിടുത്തമോ?</strong><br /><br /><br /><strong>وَأَرْسَلْنَا ٱلرِّيَاحَ لَوَاقِحَ فَأَنزَلْنَا مِنَ ٱلسَّمَآءِ مَاءً فَأَسْقَيْنَاكُمُوهُ وَمَآ أَنْتُمْ لَهُ بِخَازِنِينَ <br />“വഹിച്ചു കൊണ്ടു പോകുന്ന കാറ്റുകളെ നാം അയച്ചു.<br />എന്നിട്ട് ആകാശത്തുനിന്നും നാം വെള്ളം ഇറക്കി.” (15:22)<br />And We send the winds as fertilisers, to fertilise the clouds, whereupon they fill up with water, and send down out of the heaven, [out of] the clouds, water, rain, so that We give it to you to drink, for you are not the storers thereof, that is, the stores thereof are not in your control. </strong><br /><br /><br />ഈ സൂക്തത്തിലെ 'ലവാകിഹ് ' لَوَاقِحَ എന്ന വാക്കിനു മേഘവാഹികളായ, നീരാവി വഹിക്കുന്ന, ജലാംശങ്ങള്‍ വഹിച്ച എന്നൊക്കെയാണു മിക്ക പരിഭാഷകരും അര്‍ത്ഥം നല്കിക്കാണുന്നത്. കാറ്റുകള്‍ വഹിക്കുന്നത് എന്തിനെയാണെന്നു ഖുര്‍ ആന്‍ വ്യക്തമാക്കുന്നില്ല. എങ്കിലും തുടര്‍ന്ന് മഴയുടെ കാര്യമാണു പറഞ്ഞിട്ടുള്ളത് എന്നതിനാല്‍ അതു മേഘത്തെ വഹിക്കുന്ന കാര്യമാണെന്നാണു വ്യാഖ്യാതക്കള്‍ പൊതുവെ നല്കുന്ന വിശദീകരണം. ഫലങ്ങളെ ഉല്പാദിപ്പിക്കുന്ന എന്ന അര്‍ത്ഥത്തിലും ഈ പദം ഉപയോഗിക്കാറുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഇതു ചൂണ്ടിക്കാണിച്ചുകൊണ്ട് പൂമ്പൊടി വഹിച്ചുകൊണ്ട് പരാഗണത്തെ സഹായിക്കുന്ന കാര്യമാണിവിടെ പറയുന്നതെന്നും , ശാസ്ത്രം സമീപകാലത്തു മാത്രം കണ്ടെത്തിയ ഈ കാര്യം പണ്ടേ ഖുര്‍ ആന്‍ വെളിവാക്കിയിരിക്കുന്നു എന്നുമൊക്കെയാണിവിടെ ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണത്തിലേര്‍പ്പെട്ട നമ്മുടെ ആധുനിക മുഫസ്സിറുകളില്‍ ചിലരുടെ കണ്ടെത്തല്‍ !<br /><br /><br />ഇവിടെ പരാമര്‍ശവിഷയം പരാഗണമാണെന്നതിനു തന്നെ തെളിവില്ല. ഇനി അതാണു വിഷയമെന്നു വന്നാല്‍ പോലും ഇക്കാര്യത്തില്‍ അല്‍ഭുതകരമായ പുത്തന്‍ അറിവുകളൊന്നുമില്ല. കാറ്റിലൂടെ പരാഗണം നടക്കുന്ന കാര്യം മാത്രമല്ല , കൃത്രിമമായി പരാഗണം നടത്തി ഈത്തപ്പഴത്തിന്റെയും മറ്റും വിളവു വര്‍ദ്ധിപ്പിക്കാനുള്ള സാങ്കേതികവിദ്യ പോലും അന്നത്തെ കൃഷിക്കാരായ അറബികള്‍ക്കറിയാമായിരുന്നു. ഇക്കാര്യത്തില്‍ സര്‍വ്വജ്ഞത നടിച്ച് അഭിപ്രായം പറഞ്ഞ ‘പ്രവാചകന്’ ഭീമമായ അബദ്ധം പിണയുകയും ഒടുവില്‍ അതു മാറ്റിപ്പറയേണ്ടി വരികയും ചെയ്ത സംഭവം ബുഖാരി മുദ്ധരിക്കുന്ന ഹദീസില്‍ തന്നെയുണ്ട്. <br />കൃത്രിമ പരാഗണം നടത്തി വിളവു വര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റി ‘ദൈവദൂത’ന്റെ അഭിപ്രായമറിയാനെത്തിയ കൃഷിക്കരോട് , “അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ വിളവു വര്‍ദ്ധിക്കൂ എന്നും പരാഗണം കൊണ്ടു വിശേഷമൊന്നുമില്ലെന്നും” നബി നിര്‍ദ്ദേശിച്ചുവത്രേ. അതനുസരിച്ച് കൃഷിക്കാര്‍ ആ തവണ കൃത്രിമ പരാഗണം വേണ്ടെന്നു വെച്ചു. വിളവു പതിവിലും വളരെ മോശമാവുകയായിരുന്നു ഫലം! അക്കാര്യം അവര്‍ വീണ്ടും പ്രവാചകനെ കണ്ടു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “ഭൌതിക കാര്യങ്ങളില്‍ നിങ്ങള്‍ക്കു തന്നെയാണു അറിവു കൂടുതലുള്ളത്. അതിനാല്‍ നിങ്ങളുടെ യുക്തം പോലെ ചെയ്തുകൊള്ളുക.”<br />അറബികള്‍ക്കജ്ഞാതമായ അല്‍ഭുതജ്ഞാനമായിരുന്നില്ല പരാഗണം എന്നു ചുരുക്കം. <br /><br /><br />എല്ലാ കാര്യവും ജിബ് രീല്‍ തന്നെ അറിയിച്ചുകൊണ്ടിരിക്കുന്നു എന്ന അവകാശവാദവുമായി സകല വിഷയങ്ങളിലും തലയിട്ട് അഭിപ്രായം പറഞ്ഞുകൊണ്ടിരുന്ന മുഹമ്മദിന് പറ്റിയ നിരവധി അമളികളിലൊന്നു മാത്രമായിരുന്നു ഈ കൃഷിയുപദേശം!<br />ചിന്തിക്കുന്നവര്‍ക്ക് ഇതിലും ഒരു പാടു ദൃഷ്ടാന്തങ്ങളുണ്ട്.!!<br /><br /><br /><br /><strong>പക്ഷികളെ താങ്ങിപ്പിടിക്കുന്നത് അല്ലാഹു!</strong><br /><br /><br />ആകാശത്ത് വട്ടമിട്ടു പറക്കുകയും വായുവിനെ കീറിമുറിച്ച് അതിശീഘ്രം സഞ്ചരിക്കുകയും ചെയ്യുന്ന പക്ഷികള്‍ എക്കാലത്തും മനുഷ്യര്‍ക്കൊരു വിസ്മയം തന്നെയായിരുന്നു. കൌതുകപൂര്‍വ്വം അവയെ നിരീക്ഷിച്ച മനുഷ്യര്‍ ഒരു കാലത്ത് പറവകളെപ്പോലെ വാനസഞ്ചാരം നടത്തുന്നതു സ്വപ്നം കണ്ടിരുന്നു. മണിക്കൂറില്‍ 7000 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാവുന്ന വിമാനങ്ങള്‍ കണ്ടു പിടിച്ച ആധുനിക മനുഷ്യനു പക്ഷേ പക്ഷികളുടെ ആകാശ ഗമനം ഇന്നൊരല്‍ഭുതമല്ല. പറക്കലിന്റെ പ്രകൃതി രഹസ്യം അവനിന്നറിയാം. മുഹമ്മദ് ജീവിച്ച കാലത്താകട്ടെ , പക്ഷികള്‍ക്കു താഴെ വീഴാതെ പറക്കാന്‍ കഴിയുന്നതിന്റെ ശാസ്ത്രം വിശദീകരിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. മനുഷ്യനറിയാത്തതൊന്നും അവന്റെ ദൈവങ്ങള്‍ക്കും അറിയുവാനിടയില്ലല്ലോ! ഇതാ ഖുര്‍ ആനില്‍ ഒന്നാന്തരമൊരു ദൃഷ്ടാന്തം :-<br /><br /><br /><strong>أَلَمْ يَرَوْاْ إِلَىٰ ٱلطَّيْرِ مُسَخَّرَٰتٍ فِي جَوِّ ٱلسَّمَآءِ مَا يُمْسِكُهُنَّ إِلاَّ ٱللَّهُ إِنَّ فِي ذٰلِكَ لأََيٰتٍ لِّقَوْمٍ يُؤْمِنُونَ <br />ആകാശത്ത് അധീനമാക്കപ്പെട്ട പക്ഷികളെ അവര്‍ കാണുന്നില്ലേ? അല്ലാഹു അല്ലാതെ ആരാണ് അവയെ പിടിച്ചു നിര്‍ത്തുന്നത്? (16:79)<br />Have they not observed the birds [how they are] made subservient, disposed to [be able to] fly, in the air of heaven?, that is, in the air between the heaven and the earth. Nothing holds them, when they draw in their wings or open them, lest they fall, except God, by His power. Indeed in that there are signs for a people who believe, [the signs] which are that they have been created in a way that enables them to fly, as well as the creation of the air in such a way that it allows for flight, and the holding of them [up in the air so that they do not fall].</strong><br /> <br /><br /><br />പക്ഷികള്‍ പറക്കുമ്പോള്‍ അവ താഴെ വീഴാതിരിക്കുന്നത് ദൈവം അവയെ പിടിച്ചു നിര്‍ത്തുന്നതു കൊണ്ടാണെന്ന ലളിതയുക്തിക്കപ്പുറം ശാസ്ത്രീയമായ ഒരറിവും ഖുര്‍ ആന്‍ ഇവിടെ അവതരിപ്പിക്കുന്നില്ല. അതേ സമയം ഖുര്‍ ആന്റെ ഈ പോരായ്മയും ആധുനിക പണ്ഡിതന്മാര് പരിഹരിച്ചിരിക്കുന്നു. !<br /><br />‘ഖുര്‍ ആനും പക്ഷി ശാസ്ത്രവും’ എന്ന പേരില്‍ തന്നെ നിരവധി പുസ്തകങ്ങളും വീഡിയോ ചിത്രങ്ങളുമെല്ലാം ഇതിനകം പുറത്തു വന്നിട്ടുണ്ട്. പറക്കാന്‍ സഹായകമായ ശരീരഘടന തൊട്ട് , ഭൂഖണ്ഡങ്ങള്‍ താണ്ടി ദേശാന്തര ഗമനം നടത്തുന്ന പറവകളെ , ദിശയും മാര്‍ഗ്ഗവും തെറ്റാതെ മടങ്ങിയെത്താന്‍ സഹായിക്കുന്ന ജനിതക രഹസ്യം വരെ , സവിസ്തരം വിശകലനം ചെയ്യുന്ന ഈ രചനകള്‍ പക്ഷിശാസ്ത്ര പഠനത്തിനു വളരെ സഹായകം തന്നെ . പക്ഷേ ആദ്യാവസാനം സൂക്ഷിച്ചു വായിച്ചാലും ഖുര്‍ ആനിലെന്തു പക്ഷിവിജ്ഞാനമാണുള്ളതെന്ന് മാത്രം ആര്‍ക്കും പിടി കിട്ടുകയില്ല. !<br /><br />പക്ഷിയുടെ ശരീരഘടനയും സൌന്ദര്യവും വര്‍ണ്ണിച്ച ശേഷം , ദൈവത്തിന്റെ സൃഷ്ടി വൈഭവത്തെ വാഴ്ത്തുകയും പരിണാമവാദത്തെ പരിഹസിക്കുകയും ചെയ്യുന്നു വെന്നല്ലാതെ ഖുര്‍ ആന്റെ ദൈവികത സ്ഥാപിക്കാനുതകുന്ന യാതൊന്നും ഈ കൃതികളിലോ ചിത്രങ്ങളിലോ പ്രതിപാദിക്കുന്നില്ല. <br /><br />വിശ്വാസികളായ ആളുകള്‍ക്ക് ഈ കെട്ടുകാഴ്ച്ചകള്‍ കണ്ട് “ഹാവൂ ഇതൊക്കെ നമ്മുടെ ഖുര്‍ ആനിലും ഉണ്ടല്ലോ!” എന്ന് ഊറ്റം കൊള്ളാന്‍ ഇതൊക്കെ ധാരാളം മതിയാകും. പക്ഷെ യുക്തിബോധം മരവിച്ചിട്ടില്ലാത്ത സ്വതന്ത്ര ചിന്തകരെ ഇങ്ങനെയൊക്കെ വിഡ്ഡികളാക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.<br /><br />പക്ഷികള്‍ പറക്കുമ്പോള്‍ അവയെ വീഴാതെ പിടിച്ചു നിര്‍ത്തുന്നത് വായുമര്‍ദ്ദമാണല്ലോ. വായുമര്‍ദ്ദത്തിന്റെ പര്യായമാണോ അല്ലാഹു ? ആകാശത്തു നിന്നു മഴ ഇറക്കുന്നത് അല്ലാഹുവാണെന്നു ഖുര്‍ ആന്‍ പറയുമ്പോള്‍ , സൂര്യതാപം, വായുവിന്റെ മര്‍ദ്ദം, വെള്ളത്തിന്റെ അവസ്ഥാമാറ്റം എന്നിങ്ങനെയുള്ള പല പ്രകൃതി പ്രതിഭാസങ്ങളും ഒത്തു ചേര്‍ന്നുണ്ടാകുന്ന മഴ യില്‍ അല്ലാഹുവിന്റെ റോള്‍ ഏതാണ്? പ്രകൃതിനിയമങ്ങള്‍ എന്നതാണോ അല്ലാഹു എന്നതിന്റെ അര്‍ത്ഥം? തേനീച്ച കൂടുണ്ടാക്കുന്നത് പാരമ്പര്യ ജനിതക ഗുണങ്ങളുടെ ഫലമാണെങ്കില്‍ അല്ലാഹുവിന്റെ ‘വഹ് യ്’ , എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും പ്രകൃതിയിലെ വ്യവസ്ഥകള്‍ എന്നല്ലേ? മുഹമ്മദിനു അല്ലാഹു ഇറക്കിക്കൊടുത്ത വഹ് യും ആ ഗണത്തിലുള്‍പ്പെടുമോ? എങ്കില്‍ മുഹമ്മദിന്റെ ബുദ്ധിയിലുണ്ടായ തോന്നലുകള്‍ എന്നു മാത്രം അര്‍ത്ഥം നല്കിയാല് പോരേ? അപ്പോള്‍ മുട്ടത്തു വര്‍ക്കിയുടെയും പമ്മന്റെയും കൃതികളും ‘ദൈവികം’ തന്നെയാകുമല്ലോ? എന്റെ ബ്ലോഗെഴുത്തും ദൈവത്തിന്റെ ‘വഹ് യു’ തന്നെയല്ലേ? <br /><br />ഒരു ചര്‍ച്ചയും പ്രതീക്ഷിക്കുന്നില്ല .എങ്കിലും ചോദിക്കുവാ , ചുമ്മാ!<br /><strong>How Birds Fly</strong><br /><br />It has become a major tool in Muslim dawah ("invitation", i.e. efforts to convince others of the truth of Islam) to claim that the divine origin of the Qur'an is proven by its amazing scientific accuracy that can only be from God, giving details that were impossible for Muhammad to know in his time, since they were only discovered recently. <br /><br />Many of these Muslims claims are examined in our section Qur'an & Science, and so far we have not seen even one that withstands close scrutiny. <br /><br />However, there are plenty of passages in the Qur'an that are clearly wrong in scientific terms, and those certainly need to be considered in this discussion as well. This short article will look at one such verse of the Qur'an making a statement about the flight of birds: <br /><br /><br />Do they not look at the birds, held poised in the midst of (the air and) the sky?<br />Nothing holds them up but (the power of) God.<br />Verily in this are signs for those who believe. Surah 16:79 Yusuf Ali<br /><br />The author of the Qur'an tells us that birds are a sign to encourage belief (in the existence and power of Allah) since there is no natural reason why they are suspended between the earth and the sky. It is only by Allah's miraculous power that birds are able to fly and do not fall down to earth. <br /><br />A couple of questions to consider: <br /><br />Are airplanes also held in the air only by the power of God? Is every plane that makes it to its destination another unexplainable miracle? <br /><br />Have not scientists and engineers carefully calculated the forces and designed the wings of airplanes in a manner as to carry the plane from continent to continent? <br /><br />Birds fly by the same aerodynamic principles that airplanes use. Humans, physicists and engineers, have studied those principles in detail. They have formulated exact mathematical equations of aerodynamics and based on those equations, they have built airplanes. <br /><br />Muhammad could apparently not imagine that air itself could hold up anything. Everything that one may throw up in the air comes falling down quickly, whether dead things like stones or pieces of wood, or living things like a mouse or a cat. So, he apparently concluded, it must be merely the power of Allah who decided to hold up the birds in the air. He could not see a natural reason. The author of the Quran simply did not understand what is going on. <br /><br />This lack of comprehension, or better, this ERROR, has been enshrined in the Quran in Surah 16:79. <br /><br />Interestingly, those Muslims who seek to convince others of the scientific miracle of the Qur'an argue exactly like the third line of this Qur'an verse. They claim that the scientific accuracy of the Qur'an is a sign from God, so that people may believe in the Qur'an as the word of God. <br /><br /><br />Do they not look at the birds, held poised in the midst of (the air and) the sky?<br />Nothing holds them up but (the power of) God.<br />Verily in this are signs for those who believe. Surah 16:79 Yusuf Ali<br /><br />However, given that the second line of this verse is wrong, i.e. the part that gives the reason or evidence for the conclusion in the third line, this invalidates the conclusion and this verse becomes instead a sign for the disbelievers that the Qur'an does not come from God since the Creator would certainly know that it is the air itself that carries the bird, i.e. the density of the air in interaction with the shape of the bird and its wings that holds up the bird in its flight. <br /><br />There is still a miracle: God created the physical properties of the air, and the shapes of the birds in this exact way so that they could fly. Believers will still recognize this to be a sign of the existence and wisdom of God. However, the God who designed creation in this way would certainly not have told us that there is no reason in the created order that the birds are able to fly. <br /><br />The author of the Qur'an could easily have said: <br /><br /><br />Do they not look at the birds, held poised in the midst of (the air and) the sky?<br />Although you cannot fly, God created birds in a special form so that the air can carry them.<br />The air carries the birds like the water carries your ships.<br />Verily in this are signs for those who believe.<br /><br />The people at the time had built ships for centuries and understood that it is a design question that makes ship float on the water. They did not understand the design principles of birds yet. But formulating it in this way, God could have communicated that it is a design issue, and that it is the air that carries the birds. Since flying was not yet understood at the time, a verse like the above could legitimately be seen as giving supernatural insight. It would have made a correct statement in a way the people could have understood, i.e. by analogy to something they were used to. All these words and concepts were familiar. There is no reason why the author could not have spoken this way. <br /><br />However, the way the verse is formulated in the Qur'an, it is in error, and is testifying that the Qur'an originated from a human author who was simply ignorant and could not imagine that there is a natural reason (i.e. one that is built into creation without needing the direct intervention of God) that would account for the flight of birds.<br /><br /><strong>പര്‍വ്വതങ്ങളും ഭൂമികുലുക്കവും</strong><br /><br /><br /><strong>وَأَلْقَىٰ فِي ٱلأَرْضِ رَوَاسِيَ أَن تَمِيدَ بِكُمْ وَأَنْهَاراً وَسُبُلاً لَّعَلَّكُمْ تَهْتَدُونَ <br />وَجَعَلْنَا فِي ٱلأَرْضِ رَوَاسِيَ أَن تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجاً سُبُلاً لَّعَلَّهُمْ يَهْتَدُونَ<br /><br />“മനുഷ്യരെയും കൊണ്ട് ഭൂമി ചെരിയാതിരിക്കാന്‍ അതില്‍ പര്‍വ്വതങ്ങള്‍ ഉറപ്പിച്ചു...” (16:15); (21:31)</strong><br /><br /><br /><br />ഭൂമി ഇളകാതിരിക്കാനാണ് കുന്നുകളും മലകളും കൊണ്ട് കുറ്റിയടിച്ചിരിക്കുന്നതെന്ന് ഖുര്‍ ആനില്‍ പല തവണ ആവര്‍ത്തിക്കുന്നുണ്ട്. ഭമിയെ ഒരു വിരിപ്പു പോലെ പരത്തി വിരിച്ച ശേഷമാണ് ഇപ്രകാരം കുറ്റിയടിച്ച് ഉറപ്പിച്ചിട്ടുള്ളത്. തുണിയും ഒട്ടകത്തോലുമൊക്കെ നിലത്തു വിരിച്ച് അതു കാറ്റത്തു പറന്നു പോകാതിരിക്കാന്‍ കുറ്റി തറയ്ക്കുന്നതും കല്ലുകൊണ്ടും മറ്റും ഭാരം കയറ്റി വെക്കുന്നതും നബിയും കണ്ടിരിക്കും. ഭൂമി ഒരു വലിയ വിരിപ്പായി സങ്കല്പ്പിച്ച അദ്ദേഹം പര്‍വ്വതങ്ങളെ അതിന്റെ കുറ്റികളായി സങ്കല്‍പ്പിച്ചതു സ്വാഭാവികമാണ്. (വിരിപ്പു പറന്നു പോകാതിരിക്കാന്‍ കുറ്റി ഭൂമിയുമായി ചേര്‍ത്താണു തറയ്ക്കുന്നത്. എന്നാല്‍ ഭൂമിപ്പരപ്പ് ഇളകാതിരിക്കാന്‍ എന്തിനോട് ചേര്‍ത്താണു ആണി അടിക്കുന്നത് എന്നു വ്യക്തമല്ല!)<br />ഇവിടെയും ഖുര്‍ ആന്‍ പ്രസ്താവനയ്ക്ക് ഒരു ശാസ്ത്രക്കുപ്പായം അണിയിക്കാന്‍ ഗവേഷകര്‍ ശ്രമിച്ചു കാണുന്നു. ഭൂവല്ക്കത്തിലെ കുന്നുകളും മലകളും ഭൂകമ്പം തടയാന്‍ സഹായിക്കുന്നുണ്ട് എന്നാണു ശാസ്ത്രജ്ഞരുടെ മേല്‍വിലാസമുള്ള ചിലര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. പര്‍വ്വതങ്ങള്‍ക്കു വേരുകളുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും അതാണു കുറ്റിയെന്നും ആണിയെന്നുമൊക്കെ പറയാന്‍ കാരണമെന്നും അവര്‍ വ്യാഖ്യാനിക്കുന്നു. <br /><br />ഭൂകമ്പം തടയുന്നതില്‍ പര്‍വ്വതങ്ങള്‍ക്കെന്തെങ്കിലും പങ്കുള്ളതായി ശാസ്ത്രം പറയുന്നില്ല. മാത്രമല്ല, പര്‍വ്വതങ്ങള്‍ പലതും രൂപം കൊണ്ടിട്ടുള്ളതു തന്നെ ഭൂകമ്പം മൂലവും അഗ്നി പര്‍വ്വതസ്ഫോടനം മൂലവുമാണെന്നാണു നിഗമനം. ഭൂമിയുടെ ഉപരിതലത്തോടു ചേര്‍ന്നുള്ള ഫലകങ്ങള്‍ (പാറയടുക്കുകള്‍ ) തെന്നി മാറുന്നതാണു ഭൂമി കുലുക്കം. ഭൂമിയുടെ അന്തര്‍ഭാഗത്തുള്ള ഉരുകിയ ലാവയുടെ മര്‍ദ്ദവ്യതിയാനങ്ങളും ഉയര്‍ന്ന ഊഷ്മാവുമാണ് ഇതിനു കാരണം. <br /><br />ഭൂകമ്പം മൂലം വര്‍ഷം തോറും പതിനായിരക്കണക്കിനാളുകള്‍ മരിക്കുന്നു. കൊടിയ ദുരിതങ്ങള്‍ തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു. ഭൂവുപരിതലത്തിലെ പാറയുടെ ദുര്‍ബലഘടനയും ഭൂഗര്‍ഭത്തിലെ ഉയര്ന്നതാപനിലയും നിയന്ത്രിച്ച് ഭൂമി കുലുക്കം ഇല്ലാതാക്കാന്‍ ദൈവത്തിനു കഴിയുന്നില്ല! മലകള്‍ കൊണ്ടു കുറ്റിയടിച്ചതു കൊണ്ടൊന്നും ഈ മഹാദുരന്തത്തിനു യാതൊരു ശമനവും കാണുന്നില്ല. പ്രതിവര്‍ഷം ശരാശരി ഒരു ലക്ഷത്തോളം ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നു എന്നാണു കണക്ക്. ശക്തി കൂടിയ കുലുക്കങ്ങള്‍ മാത്രമേ വലിയ അപകടങ്ങള്‍ക്കിടവരുത്താറുള്ളു. ഖുര്‍ ആന്‍ പറയും പോലെ മലകളും കുന്നുകളും കൊണ്ട് ഭൂകമ്പം തടയപ്പെടുന്നുവെങ്കില്‍ മലമ്പ്രദേശങ്ങളില്‍ ഭൂകമ്പം കുറഞ്ഞും സമതലങ്ങളില്‍ അതു കൂടിയും കാണപ്പെടേണ്ടതാണ്. എന്നാല്‍ വസ്തുത മറിച്ചാണ്. അല്ലാഹുവിന്റെ ‘കുറ്റികള്‍ ’ ഏറെയുള്ള പ്രദേശങ്ങളും ഭൂകമ്പപ്രദേശങ്ങള്‍ തന്നെ. ഏറ്റവും വലിയ കുറ്റിയാണല്ലോ ഹിമാലയം. അതിന്റെ മുകളിലാണ് അടുത്ത കാലത്ത് ഏറെ ദുരന്തം വിതച്ച നിരവധി ഭൂമികുലുക്കങ്ങള്‍ ഉണ്ടായത്. ഇന്ത്യക്കെതിരെ വിശുദ്ധ ജിഹാദിലേര്‍പ്പെട്ട ഇസ്ലാമിസ്റ്റ് ഭീകരരാണ് അടുത്ത കാലത്ത് കാശ്മീര്‍ മലനിരകളിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചത്. പതിനായിരക്കണക്കിനാളുകള്‍ പള്ളികളും മറ്റും തകര്‍ന്നടിഞ്ഞ് അതിനടിയില്‍ പെട്ടു ശ്വാസം മുട്ടി മരിച്ചു. ആരാധനാലയങ്ങളെ പോലും രക്ഷിക്കാനാകാതെ അല്ലാഹുവിനു പോലും നിസ്സഹയാനാകേണ്ടി വരുന്നു പലപ്പോഴും.<br /><br />ചെരുപ്പിനൊപ്പിച്ചു കാലു ചെത്തുന്ന വ്യാഖ്യാനക്കാര് എന്തൊക്കെയോ മുടന്തന്‍ ന്യായങ്ങള്‍ മെനയുന്നു എന്നല്ലാതെ ഭൂകമ്പവും ഖുര്‍ ആന്‍ പറയുന്ന കുറ്റിയടിക്കലും തമ്മില്‍ ഒരു ബന്ധവുമില്ല. <br /><br /><br /><br /><strong>പൊന്തിപ്പറക്കുന്ന പര്‍വ്വതം!</strong><br /><br /><br /><strong>وَإِذ نَتَقْنَا ٱلْجَبَلَ فَوْقَهُمْ كَأَنَّهُ ظُلَّةٌ وَظَنُّوۤاْ أَنَّهُ وَاقِعٌ بِهِمْ خُذُواْ مَآ ءَاتَيْنَٰكُم بِقُوَّةٍ وَٱذْكُرُواْ مَا فِيهِ لَعَلَّكُمْ تَتَّقُونَ<br />“അവര്‍ക്കു മേല്‍ ഒരു കുട പോലെ നാം പര്‍വ്വതത്തെ ഉയര്‍ത്തുകയും അത് തങ്ങളുടെ മേല്‍ വീഴുക തന്നെ ചെയ്യുമെന്ന് അവര്‍ വിചാരിക്കുകയും ചെയ്ത സന്ദര്‍ഭം...”(7:171)<br />وَرَفَعْنَا فَوْقَهُمُ ٱلطُّورَ بِمِيثَاقِهِمْ وَقُلْنَا لَهُمُ ٱدْخُلُواْ ٱلْبَابَ سُجَّداً وَقُلْنَا لَهُمْ لاَ تَعْدُواْ فِي ٱلسَّبْتِ وَأَخَذْنَا مِنْهُمْ مِّيثَاقاً غَلِيظاً <br />“പര്‍വ്വതത്തെ അവരുടെ തലയ്ക്കു മേല്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നാം അവരോട് കരാര്‍ വാങ്ങി..”(4:154)(2:63)وَإِذْ أَخَذْنَا مِيثَاقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُواْ مَآ ءَاتَيْنَٰكُم بِقُوَّةٍ وَٱذْكُرُواْ مَا فِيهِ لَعَلَّكُمْ تَتَّقُونَ </strong><br /><br /><br />ആരാധന അല്ലാഹുവിനു മാത്രമായി പരിമിതപ്പെടുത്തുന്നതിനും തൌറാത്തില്‍ വിശ്വസിക്കുന്നതിനും തയ്യാറാകാതെ പുറം തിരിഞ്ഞു നിന്ന ഇസ്രായീല്യരെ അല്‍പ്പം ‘ഗുണ്ടായിസം’ പ്രയോഗിച്ച് കീഴ്പ്പെടുത്താമെന്ന തീരുമാനപ്രകാരമാണു അല്ലാഹു ഇപ്രകാരമൊരു അല്‍ഭുതം കാട്ടിയതെന്നാണു വ്യാഖ്യാനം. ‘ഇതാ ഇപ്പോള്‍ വീഴും!’ എന്ന മട്ടില്‍ ഒരു ഭീമന് പര്‍വ്വതം അവരുടെ തലക്കു മേല്‍ പൊന്തിപ്പറന്നു എന്നാണു ഖുര്‍ ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത്. ഖുര്‍ ആനിലെ ശാസ്ത്ര വെളിപാടുകള്‍ കണ്ട് ഇസ്ലാം സ്വീകരിച്ചവരും ദീനിന്റെ വക്കീലന്മാരായി രംഗത്തു വന്ന ശാസ്ത്രജ്ഞന്മാരും ഇതിന്റെ ശാസ്ത്രീയ പൊരുളൊന്നു വിശദീകരിക്കാമോ?<br /><br /><br /><strong>THE SEAS NOT MINGLING WITH ONE ANOTHER</strong><br /><br /><br /><br />Muslims claim that the verses 55:19-20 are proof of the scientific miracle of the Quran <br /><br />"He has let loose the two seas, converging together, with a barrier between them they do not break through."<br /><br />The popular site of Harunyahya claims <br />"This property of the seas, that is, that they meet and yet do not intermix, has only very recently been discovered by oceanographers. Because of the physical force called "surface tension," the waters of neighbouring seas do not mix. Caused by the difference in the density of their waters, surface tension prevents them from mingling with one another, just as if a thin wall were between them. <br />It is interesting that, during a period when there was little knowledge of physics, and of surface tension, or oceanography, this truth was revealed in the Qur'an."<br /><br />Then they show the above picture and comment: <br /><br />"There are large waves, strong currents, and tides in the Mediterranean Sea and the Atlantic Ocean. Mediterranean Sea water enters the Atlantic by Gibraltar. But their temperature, salinity, and densities do not change, because of the barrier that separates them."<br /><br />Was the knowledge that waters of different salinity, density and temperature do not mix unknown to anyone prior to Muhammad? Not really. A thousand years before Muhammad Aristotle wrote the following: <br /> <br />“The drinkable, sweet water, then, is light and is all of it drawn up: the salt water is heavy and remains behind,” Meteorology Book 2 Chapter 2 <br />It is clear that at the time of Aristotle, people knew that waters of different density and salinity do not mix. <br /><br />The following picture is from the red sea. Obviously the sailors navigating in that sea must have noticed the difference of color between the waters. <br /><br /> <br />Also it seems that Muslims do not understand the phenomenon at all. The sill of Gibraltar, the barrier that separates the Atlantic from Mediterranean is not responsible for not letting the two waters to mix. The waters do not mix because of the difference in their density, salinity and temperature. <br />Furthermore the separation of these waters are not permanent. The waters of various densities, salinities and temperatures eventually mix. The phenomenon is short lived and is observerabe only when the two bodies of water meet. It is like pouring milk in the cup of coffee. At first one can see that milk creates a current inside the coffee but eventually they mix.<br /> <br />Is Muhammad talking about the Waters of Atlantic and Mediterranean sea? No! There is no such mention in the Quran. It could be any two bodies of water. Was this phenomenon unknown to people at the time of Muhammad? No! This is quite an observable phenomenon. Anyone who has seen a delta where rivers carrying colored sediments enter the sea or where two rivers of different colors or two seas meet, can see that for a long distance the two waters keep apart. Muhammad had not been to many seas. But there is no reason to believe that he had not heard of this curious phenomenon from those who had been. The knowledge was known to all seamen and people loved to share the stories of their adventures. Therefore this verse is not a miracle. It is a casual statement of a curious phenomenon that he had heard and was impressed by it but without understanding the physics behind it. He thought it is the work of a deity called Allah that keeps the waters apart. <br />As the verse 25:53 makes it clear, Muhammad is talking about two seas one with sweet and palatable and the other with salty and bitter water.<br /><br />"And He it is Who hath given independence to the two seas (though they meet); one palatable, sweet, and the other saltish, bitter; and hath set a bar and a forbidding ban between them." [Pickthal translation]. <br /><br /> The water in both Atlantic and Mediterranean are salty. Therefore this verse does not refer to any two seas but to the waters at estuary where an arm of the sea extends inland to meet the river. In this case there is no “forbidding partitions” between the waters as Muhammad said and they eventually mix. On one side we have the fresh waters of the river running into the sea and on the other side we have the salty water of the sea being pushed away. In between the two we have a mixture of the two waters. The Islamic sites claim this water in between, acts as the barrier. This statement is simply asinine to say the least. The waters eventually keep mixing until all the salt water and sweet water become one. The mixed water between the two waters is not the barrier but the reverse. It is the mixture of the two.<br /><br />One Muslim insisted that despite the fact that the phenomenon was known, at that time it is still a miracle because Muhammad was illiterate and he could not have known this and he insisted that I prove that Muhammad had heard this from someone. <br />I find this quite absurd. If I write the theory of relativity and claim this is revealed to me and I never heard of Einstein, it is not up to you to prove I have heard of him. It is up to me to prove I have not.<br /><br />Here what we did is prove that this knowledge existed prior to Muhammad. People knew that waters of different density do not mix and they could observer it. Despite that Muhammad assumes that the waters never mix. Which is obviously incorrect. De states that there is a barrier between the waters, which is of course untrue. These verses point to Muhammad’s ignorance and they are no miracles at all.<br /><br /><strong>ബഹിരാകാശത്ത് ഓക്സിജന്‍ ഇല്ലെന്ന് ഖുര്‍ ആന്‍ !</strong><br /><br /><br /><strong>َمَن يُرِدِ ٱللَّهُ أَن يَهْدِيَهُ يَشْرَحْ صَدْرَهُ لِلإِسْلَٰمِ وَمَن يُرِدْ أَن يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقاً حَرَجاً كَأَنَّمَا يَصَّعَّدُ فِي ٱلسَّمَآءِ كَذٰلِكَ يَجْعَلُ ٱللَّهُ ٱلرِّجْسَ عَلَى ٱلَّذِينَ لاَ يُؤْمِنُونَ</strong><br /><br />ഈ സൂക്തത്തിനു മൌദൂദിയുടെ പരിഭാഷ ഇങ്ങനെ: <br /><br /><strong>“ആര്‍ക്ക് അലാഹു സന്മാര്‍ഗ്ഗമരുളണമെന്ന് ഇച്ഛിക്കുന്നുവോ , അയാളുടെ ഹൃദയം അവന് ഇസ്ലാമിനു വേണ്ടി തുറന്നു കൊടുക്കുന്നു. ആരെ അവന് ദുര്‍മ്മാര്‍ഗ്ഗത്തിലാക്കണമെന്ന് ഇച്ഛിക്കുന്നുവോ , അയാളുടെ ഹൃദയം സങ്കുചിതമാക്കുകയും ചെയ്യുന്നു. (ഇസ്ലാമിനെ ഓര്‍ക്കുന്നതു തന്നെ) അയാള്‍ക്കു തന്റെ ജീവന് മാനത്തേക്കുയര്‍ന്നു പോകുന്നതു പോലെ അസഹ്യമായി അനുഭവപ്പെടുന്നു.” (6:125)</strong><br /><br /><br />ഖുര്‍ ആനിലെ ശാസ്ത്രീയ സത്യങ്ങളെ അനാവരണം ചെയ്യാന്‍ തൂലികയേന്തിയ മറ്റൊരു പണ്ഡിതന് നല്കുന്ന പരിഭാഷയും വ്യാഖ്യാനവും ഇങ്ങനെ: <br /><br /><strong>“വല്ലവനും അല്ലാഹു മാര്‍ഗ്ഗ ദര്‍ശനം നല്കാന് തീരുമാനിച്ചാല്‍ ഇസ്ലാമിലേക്ക് അവന്റെ ഹൃദയം വിശാലമാക്കിക്കൊടുക്കും. പിഴവിലാക്കാനുദ്ദേശിച്ചാല്‍ അവന്റെ ഹൃദയത്തെ കുടുസ്സായി തീരെ ഇടുങ്ങിയതായി അവന് വെക്കുന്നു. അവന് ആകാശത്തില്‍ കയറിപ്പോവുകയാണ് എന്ന പോലെ.”</strong><br /><br />“മേലോട്ടു സഞ്ചരിക്കുന്ന ഒരാള്‍ക്ക് 35000 നാഴിക കഴിഞ്ഞാല്‍ ഓക്സിജന്‍ ലഭിക്കുകയില്ല. ഓക്സിജന്‍ അതിനു താഴെ മാത്രമേ ലഭിക്കുകയുള്ളു എന്ന സത്യം അടുത്ത കാലത്താണു അറിവായത്. ഖുര്‍ ആനിതു നേരത്തേ പഠിപ്പിച്ചിരുന്നു. ”(ഖുര്‍ ആനും ശാസ്ത്രീയ സത്യങ്ങളും. പേജ് 17)<br /><br /><br />ആകാശത്തേക്കു പറന്നകലുന്ന പക്ഷികളും മറ്റും ചെറുതായി ചെറുതായി വരുന്നതു പോലെ അവിശ്വാസികളുടെ ഹൃദയങ്ങളും ചുരുങ്ങിച്ചുരുങ്ങി വരും എന്ന ഒരു ഉപമയാണിവിടെ ഖുര്‍ ആന്‍ അവതരിപ്പിക്കുന്നത്. ഇതൊക്കെ ബഹിരാകാശ ശാസ്ത്രമായി വ്യാഖ്യാനിച്ചു കാടു കയറുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഖുര്‍ ആനിനെയും അല്ലാഹുവിനെയും കൊച്ചാക്കുകയല്ലേ ചെയ്യുന്നത്? ദൈവത്തിന്റെ കൃതിയാണിതെന്ന് വിശ്വസിക്കുന്നവര്‍ക്ക് ആ കൃതിയില്‍ ഇതു പോലെ എന്തു തന്നിഷ്ടവും പ്രയോഗിക്കാന്‍ ധൈര്യം വരുമോ? .ഇവരൊന്നും യഥാര്‍ത്ഥത്തില്‍ വിശ്വാസികളേയല്ല. വിശ്വാസം വിറ്റു കാശാക്കുന്ന കള്ള നാണയങ്ങളാണ്. <br />ആകാശത്ത് ഓക്സിജനില്ലെന്നൊക്കെ മനുഷ്യരോടു പറയാന്‍ ദൈവമുദ്ദേശിച്ചിരുന്നുവെങ്കില്‍ അതൊക്കെ വളച്ചുകട്ടില്ലാതെ നേരെയങ്ങു പറഞ്ഞാല്‍ പോരെ?<br /><br />അല്ലാഹുവനു ഓക്സിജനെപ്പറ്റിയൊക്കെ വല്ല പിടിപാടുമുണ്ടായിരുന്നൊ? ഹൃദയം കുടുസ്സാകുന്നതിനെ പറ്റി പറഞ്ഞത് മനസ്സ് ഇടുങ്ങിപ്പോകുന്ന കാര്യമല്ലേ? അതെങ്ങനെ ഓക്സിജന്റെ കുറവാകുന്നത്? വിശ്വാസികളുടെ വിശ്വാസം നിലനിര്‍ത്താന്‍ ഇമ്മാതിരി വിഡ്ഡിത്തങ്ങള് എഴുന്നള്ളിക്കേണ്ട അവശ്യമുണ്ടോ? വിശ്വാസികളല്ലാത്തവരെ ഇതു പോലുള്ള പൊള്ളവാദങ്ങള്‍ കൊണ്ട് വിഡ്ഡികളാക്കാമെന്നാണോ ഇവരൊക്കെ ധരിച്ചു വെച്ചിട്ടുള്ളത്? <br /><br /><br /><strong>ഇലക്ട്രോണും പ്രോടോണും ഖുര്‍ ആനില്‍ !</strong><br /><br /><br /><strong>سُبْحَانَ ٱلَّذِي خَلَق ٱلأَزْوَاجَ كُلَّهَا مِمَّا تُنبِتُ ٱلأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لاَ يَعْلَمُونَ <br />“എല്ലാ ഇണവര്‍ഗ്ഗങ്ങളെയും സൃഷ്ടിച്ചവന് പരിശുദ്ധന് ; ഭൂമി ഉല്‍പ്പാദിപ്പിക്കുന്നതില്‍ നിന്നും അവരുടെ ശരീരത്തില്‍നിന്നും അവര്‍ക്ക് അറിയാത്തതില്‍ നിന്നും.”(36:36)</strong><br /><br /><br />ഇലക്ട്രോണിനു നെഗറ്റിവ് ചാര്‍ജ്ജും പ്രോടോണിനു പോസിറ്റിവ് ചാര്‍ജ്ജുമാണുള്ളത്. ഇക്കാര്യം 1400 കൊല്ലം മുന്‍പ് ഖുര്‍ ആന്‍ വെളിപ്പെടുത്തിയതു കണ്ടില്ലേ? കാര്യം മനസ്സിലായില്ലെങ്കില്‍ ഇതാ വ്യാഖ്യാനം : <br /><br /><br />“എല്ലാ വസ്തുക്കള്‍ക്കും ഇണകളുണ്ട് എന്ന സൂക്തം അഭിനവഗവേഷണങ്ങളിലേക്കു വെളിച്ചം പകരുന്നു. വൈദ്യുതിയുടെയും പരമാണുവിന്റെയും ഘടകങ്ങള്‍ കണ്ടു പിടിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. വൈദ്യുതിയുടെ പോസിറ്റീവ് നെഗറ്റീവ് എന്നീ ഘടകങ്ങളണ് അവയുടെ ഗുണനിലവാരം സൃഷ്ടിക്കുന്നത്. കാന്തത്തിലും സൌത്ത് പോള്‍ നോര്‍ത്ത് പോള്‍ എന്നീ ഘടകങ്ങളുണ്ട്. പതിനെട്ടാം നൂറ്റാണ്ടു വരെ പരമാണു, വിഭജനം സ്വീകരിക്കാത്ത ചെറിയ ഘടകമാണെന്നായിരുന്നു ധാരണ. 1858ല്‍ തോംസണ്‍ എന്ന ശാസ്ത്രജ്ഞന് ആറ്റം വിഭജിച്ചു. അതിലെ ഇലക്ട്രോണ്‍ എന്ന ഘടകം കണ്ടു പിടിച്ചു. ഇതിനു നെഗറ്റീവ് ഗുണമാണുള്ളത്. റൂഥര്‍ഫോര്‍ഡാണു പോസിറ്റീവ് ചാര്‍ജ്ജുള്ള പ്രോടോണ്‍ കണ്ടു പിടിച്ചത്. അന്തിമ വിശകലനത്തില്‍ വസ്തുക്കളെല്ലാം ആറ്റമാണ്. അതിന്റെ ഗുണനിലവാരവും രണ്ടിനങ്ങള്‍ കൊണ്ടാണു ശാസ്ത്രം വിശദീകരിക്കുന്നത്. തൊണ്ണൂറോളം വരുന്ന പരമാണുക്കള്‍ പലവിധത്തിലും സങ്കലനം ചെയ്തിട്ടുള്ളതാണ് പ്രാപഞ്ചിക വസ്തുക്കള്‍ . അഖിലവും ഇണകളാണെന്ന ഖുര്‍ ആന്റെ അധ്യാപനം എത്ര ശാസ്ത്രീയമാണ്. ! ” (ഖുര്‍ ആനും ശാസ്ത്രീയ സത്യങ്ങളും പേജ് 24)<br /><br /><br />ഇവിടെ ഈത്തപ്പന പോലുള്ള സസ്യങ്ങള്‍ ആണ് സസ്യവും പെണ് സസ്യവുമായി വ്യത്യാസപ്പെട്ടിരിക്കുന്നതും ജന്തുക്കള്‍ ഇണകളായി ജീവിക്കുന്നതും കണ്ടു മനസ്സിലാക്കിയതു കൊണ്ടായിരിക്കാം ഇണവര്‍ഗ്ഗങ്ങള്‍ എന്നു മുഹമ്മദ് പ്രസ്താവിച്ചത്. അതില്‍ അറബികള്‍ക്കറിയാത്ത കാര്യമൊന്നുമില്ല. പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും ഇണകളാണെന്നിവിടെ പറഞ്ഞിട്ടുമില്ല. എല്ലാ ഇണവര്‍ഗ്ഗങ്ങളെയും സൃഷ്ടിച്ചവന് എന്നാണുള്ളത്. പരമാണു ഘടകങ്ങളെക്കുറിച്ചൊക്കെ ശാസ്ത്രജ്ഞന്മാര് കഷ്ടപ്പെട്ടു കണ്ടു പിടിച്ച കാര്യങ്ങളൊക്കെ വിളമ്പിയതു കണ്ടാല്‍ , ഇതൊക്കെ ഖുര്‍ ആന്‍ വായിച്ചു കണ്ടു പിടിച്ചതാണെന്നു തോന്നും. ഇതൊക്കെ ഈ കിതാബില്‍ പറഞ്ഞതാണെങ്കില്‍ പിന്നെ അതൊക്കെയങ്ങു കണ്ടു പിടിക്കാന്‍ എന്തേ ഈ ഖുര്‍ ആന്‍ ശാസ്ത്രക്കാര്‍ ഇതയും കാലം ശ്രമിക്കാതിരുന്നത്? ഇനി കണ്ടു പിടിക്കാനുള്ള കാര്യമെങ്കിലും ഈ ഗവേഷണ്‍ക്കാര്‍ക്കു മുന്‍ കൂട്ടി പറഞ്ഞു കൂടേ? <br />എല്ലാ തരം ജീവികളും ഇണകളായാണു സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും പഴങ്ങള്‍ക്കെല്ലാം ഈരണ്ടു വീതം ഇണകളുണ്ടെന്നും ഖുര്‍ ആനിലെ വേറെ ചില സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ചിലര്‍ വ്യാഖ്യാനിക്കുന്നു. പഴങ്ങളിലെ ഇണകള്‍ പൂക്കളിലെ ആണ്‍പെണ്‍ ബീജങ്ങളാണെന്നും ജീവികളെല്ലാം ഇണ ചേര്‍ന്നാണു പ്രത്യുല്പാദനം നടത്തുന്നതെന്നുമാണു വാദം. <br /><br /><br />ഒരു തരത്തിലുള്ള ഇണചേരലും കൂടാതെ അലൈംഗിക പ്രത്യുല്പാദനം നടത്തുന്ന കോടിക്കണക്കിനു സസ്യങ്ങളും ജന്തുക്കളും പ്രകൃതിയിലുണ്ടെന്ന കാര്യം ഈ വ്യാഖ്യാനക്കാര്‍ക്കറിയില്ല. എല്ലാ ജീവജാലങ്ങള്‍ക്കും ഇണകളുണ്ട് എന്നാണു ഖുര്‍ ആനിലുള്ളതെങ്കില്‍ അതു ശാസ്ത്രവിരുദ്ധമാണെന്ന കാര്യത്തില്‍ സംശയമില്ല. <br /><br /><br /><br /><strong>കുടുമയ്ക്കുള്ളിലെ കുബുദ്ധി !</strong><br /><br /><br />മക്കയില്‍ പ്രവാചകന്റെ ശത്രുപക്ഷത്തു നില കൊണ്ട ഖുറൈഷി പ്രമാണിമാരെ പുലഭ്യം പറയുന്ന നിരവധി വെളിപാടുകളുണ്ട് ഖുര്‍ ആനില്‍ .ആ കൂട്ടത്തില്‍ പെട്ടതാണ് 96-ആം അദ്ധ്യായത്തിലെ 8 മുതല്‍ 16 വരെയുള്ള വാക്യങ്ങള്‍ . ക അബയില്‍ നമസ്കരിക്കുന്നതില്‍നിന്ന് ഒരിക്കല്‍ മുഹമ്മദിനെ തടഞ്ഞ ഒരു ഖുറൈഷി നേതാവിനെതിരെയാണ് കോപാകുലനായി ‘അല്ലാഹു’ ഇങ്ങനെ പ്രതികരിച്ചത്:-<br /><br /><strong>كَلاَّ لَئِن لَّمْ يَنتَهِ لَنَسْفَعاً بِٱلنَّاصِيَةِ <br />نَاصِيَةٍ كَاذِبَةٍ خَاطِئَةٍ <br />“വേണ്ടാ, അവന് വിരമിക്കുന്നില്ലെങ്കില്‍ നിശ്ചയമായും ആ കുടുമ നാം പിടിച്ചു വലിക്കുക തന്നെ ചെയ്യും ; കള്ളത്തരം പറയുന്ന കുടുമ; ചെറ്റത്തരം കാട്ടുന്ന കുടുമ!” (96:15, 16)</strong><br /><br /><br /><br />ഇവിടെ ‘നാസ്വിയ’ എന്ന പദത്തിന് കുടുമ, ഉച്ചി, മൂര്‍ദ്ധാവ് എന്നൊക്കെയാണ് വിവിധ പരിഭാഷകര് അര്‍ത്ഥം നല്‍കിയിട്ടുള്ളത്. കുതിരയെ നിയന്ത്രിക്കുക എന്നതിന് നാസ്വിയ പിടിച്ചു വലിക്കുക എന്നാണ് അറബികള്‍ അക്കാലത്തു പറഞ്ഞിരുന്നത്. <br />ഖുര്‍ ആനില്‍ തന്നെ പലയിടത്തും ഈ പ്രയോഗമുണ്ട്. ഒരുദാഹരണം നോക്കുക: <br /><br /><br /><strong>إِنِّي تَوَكَّلْتُ عَلَى ٱللَّهِ رَبِّي وَرَبِّكُمْ مَّا مِن دَآبَّةٍ إِلاَّ هُوَ آخِذٌ بِنَاصِيَتِهَآ إِنَّ رَبِّي عَلَىٰ صِرَاطٍ مُّسْتَقِيمٍ <br />“നിശ്ചയമായും , എന്റെ റബ്ബും നിങ്ങളുടെ റബ്ബും ആയ അല്ലാഹുവിന്റെ മേല്‍ ഞാന്‍ ഭാരമേല്പ്പിച്ചിരിക്കുന്നു. അല്ലാഹു നാസ്വിയ പിടിച്ചു [നിയന്ത്രിക്കുന്ന ] നിലയിലല്ലാതെ ഒരു ജന്തുവും ഇല്ല തന്നെ. നിശ്ചയമായും റബ്ബ് നേര്‍മാര്‍ഗ്ഗത്തില്‍ തന്നെ.”(11:56)</strong><br /><br />ഈ വാക്യത്തിനു വ്യാഖ്യാനമായി അമാനി മൌലവി എഴുതുന്നു: <br /><br />“നാസ്വിയത് എന്ന വാക്ക് തലയുടെ മുന്‍ ഭാഗം, അഥവാ നെറുക് എന്ന അര്‍ത്ഥത്തിലും , ആ ഭാഗത്തുള്ള മുടി അഥവാ കുടുമ എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കാറുണ്ട്. ഒരാള്‍ മറ്റൊരാളുടെ നിയന്ത്രണത്തിനും ചൊല്‍പ്പടിക്കും വിധേയനാകുമ്പോള്‍ അവന് അവന്റെ നെറുകു പിടിച്ചിരിക്കുകയാണെന്നും അവന്റെ നെറുക് അവന്റെ കയ്യിലാണെന്നും അറബി ഭാഷയില്‍ പറയാറുണ്ട്. ഇതനുസരിച്ചാണ് 56-ആം വചനത്തില്‍ എല്ലാ ജീവികളുടെയും നെറുക് പിടിച്ചവനാണ് അല്ലാഹു എന്നു പറഞ്ഞിരിക്കുന്നത്. ..” [ഖുര്‍ ആന്‍ വിവരണം]<br /><br />എന്നാല്‍ നമ്മുടെ ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണക്കാര്‍ , അല്‍ഭുതകരമായ ശാസ്ത്ര സൂചനകള്‍ കണ്ടെടുക്കുന്നതിന്റെ ഭാഗമായി , കുടുമയെ നെറ്റിയാക്കി മാറ്റുകയും ,നെറ്റി എന്നാല്‍ തലച്ചോറിന്റെ മുന്‍ഭാഗത്തുള്ള pre frontal area എന്നാണുദ്ദേശ്യമെന്നു കണ്ടെത്തുകയും ചെയ്തിരിക്കുന്നു. എന്തിനാണെന്നല്ലേ? <br /><br />മനുഷ്യരെ പാപം ചെയ്യാനും അക്രമം പ്രവര്‍ത്തിക്കാനുമൊക്കെ പ്രേരിപ്പിക്കുന്നത് മസ്തിഷ്കത്തിന്റെ ഈ ഭാഗമാണെന്ന് ആധുനിക ശാസ്ത്രം കണ്ടു പിടിച്ചിട്ടുണ്ടത്രേ! അക്കാര്യം 1400 കൊല്ലം മുമ്പേ ‘അല്ലാഹു’ തന്റെ വെളിപാടിലൂടെ സൂചിപ്പിക്കുകയായിരുന്നു പോലും !!<br /><br /><br />ഇപ്രകാരം മനുഷ്യ മസ്തിഷ്കത്തിന്റെ ഘടനയെക്കുറിച്ചും ബുദ്ധിയുടെ പ്രവര്‍ത്തനത്തെകുറിച്ചുമുള്ള ശാസ്ത്രസൂചനകള്‍ ഒളിപ്പിച്ചു വെച്ചു എന്നു പറയുന്ന ഖുര്‍ ആനില്‍ മനസ്സിന്റെയും ബുദ്ധിയുടെയും കേന്ദ്രമായി വര്‍ണിക്കപ്പെട്ടിട്ടുള്ളത് തലച്ചോറല്ല; ഹൃദയമാണെന്ന വസ്തുത ഈ ശാസ്ത്രജ്ഞാനികള്‍ മറച്ചു വെക്കുന്നു.<br /><br /><br />ഏതാനും ഉദാഹരണങ്ങള്‍ കാണുക: <br /><br /><br /><strong>كَذَلِكَ يَطْبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلَّذِينَ لاَ يَعْلَمُونَ <br />"ആ വിവരദോഷികളുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്ര വെക്കും." (30:59)</strong><br /><br /><br /><strong>وَمَنْ أَظْلَمُ مِمَّن ذُكِّرَ بِآيَٰتِ رَبِّهِ فَأَعْرَضَ عَنْهَا وَنَسِيَ مَا قَدَّمَتْ يَدَاهُ إِنَّا جَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِي ءَاذَانِهِمْ وَقْراً وَإِن تَدْعُهُمْ إِلَىٰ ٱلْهُدَىٰ فَلَنْ يَهْتَدُوۤاْ إِذاً أَبَداً <br />"....ഖുര്‍ ആന്‍ ഗ്രഹിക്കാതിരിക്കാന്‍ അവരുടെ ഹൃദയങ്ങള്‍ക്കു മേല്‍ അവന് മൂടി അണിഞ്ഞിരിക്കുന്നു...."(18:57)<br /><br /><br />لِّيَجْعَلَ مَا يُلْقِي ٱلشَّيْطَانُ فِتْنَةً لِّلَّذِينَ فِي قُلُوبِهِم مَّرَضٌ وَٱلْقَاسِيَةِ قُلُوبُهُمْ وَإِنَّ ٱلظَّالِمِينَ لَفِي شِقَاقٍ بَعِيدٍ <br />"പിശാചിന്റെ വെളിപാടുകള്‍, ഹൃദയങ്ങളില്‍ ഒരു തരം രോഗമുള്ളവര്‍ക്കും ഹൃദയങ്ങള്‍ കടുത്തു പോയവര്‍ക്കും ഒരു പരീക്ഷണമാണ്...." (22:53)<br /><br /><br />يٰنِسَآءَ ٱلنَّبِيِّ لَسْتُنَّ كَأَحَدٍ مِّنَ ٱلنِّسَآءِ إِنِ ٱتَّقَيْتُنَّ فَلاَ تَخْضَعْنَ بِٱلْقَوْلِ فَيَطْمَعَ ٱلَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلاً مَّعْرُوفاً <br />"(നബിയുടെ ഭാര്യമാരേ)..... നിങ്ങള്‍ സൌമ്യമായി സംസാരിക്കരുത്. ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ അതു കേട്ടു മോഹിക്കും...." (33:32)<br /><br /><br />إِن تَكْفُرُواْ فَإِنَّ ٱللَّهَ غَنِيٌّ عَنكُمْ وَلاَ يَرْضَىٰ لِعِبَادِهِ ٱلْكُفْرَ وَإِن تَشْكُرُواْ يَرْضَهُ لَكُمْ وَلاَ تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ثُمَّ إِلَىٰ رَبِّكُمْ مَّرْجِعُكُـمْ فَيُنَبِّئُكُـمْ بِمَا كُنتُمْ تَعْمَلُونَ إِنَّهُ عَلِيمٌ بِذَاتِ ٱلصُّدُورِ <br /><br />أَلا إِنَّهُمْ يَثْنُونَ صُدُورَهُمْ لِيَسْتَخْفُواْ مِنْهُ أَلا حِينَ يَسْتَغْشُونَ ثِيَابَهُمْ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ إِنَّهُ عَلِيمٌ بِذَاتِ ٱلصُّدُورِ <br />"......നിശ്ചയമായും അവന് നെഞ്ചിലുള്ളതിനെ അറിയുന്നവനാണ്." (39:7)(11:5)</strong><br /><br /><br />മനുഷ്യമനസ്സിനെ സംബന്ധിച്ചും ബുദ്ധിയെ സംബന്ധിച്ചും പരാമര്‍ശിക്കുന്നേടത്തെല്ലാം ഹൃദയം, നെഞ്ച് എന്നീ വാക്കുകളാണ് ഖുര്‍ ആന്‍ പ്രയോഗിച്ചിട്ടുള്ളത്. തലച്ചോറിനെ കുറിച്ചോ അതിന്റെ പ്രവര്‍ത്തനത്തെ കുറിച്ചോ ഒരു സൂചനയും ഖുര്‍ ആനിലൊരിടത്തും കാണുന്നില്ല. ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്ത് മസ്തിഷ്കമാണു മനസ്സിന്റെ കേന്ദ്രമെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. മനുഷ്യര്‍ക്കറിയാത്തതൊന്നും അവന്റെ ദൈവങ്ങള്‍ക്കും അറിയുവാന്‍ സാധിക്കുകയില്ലല്ലോ! അതിനാല്‍ ഹൃദയമാണു മനസ്സിന്റെ കേന്ദ്രമെന്ന പാരമ്പര്യ അന്ധവിശ്വാസത്തെ ശരി വെക്കുക മാത്രമേ ‘അല്ലാഹു’വും ചെയ്യുന്നുള്ളു. ഈ വിവരക്കേടെല്ലാം സമര്‍ത്ഥമായി മറച്ചു പിടിച്ചുകൊണ്ടാണ് ഇല്ലാത്ത അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും നെയ്തുണ്ടാക്കി ഇക്കൂട്ടര്‍ വിഡ്ഡി വേഷം കെട്ടുന്നത്. <br />അല്ലാഹു കുടുമ പിടിച്ചു വലിക്കും എന്നു പറഞ്ഞത് സാന്ദര്‍ഭികമായ ഒരു രോഷപ്രകടനം മാത്രമായിരുന്നു. ക അബയില്‍ നിസ്കരിക്കുന്നത് തടഞ്ഞതിലുള്ള അരിശം തീര്‍ക്കാന്‍ മുഹമ്മദ് മൊഴിഞ്ഞ വെളിപാടു മാത്രമാണിത്. കുടുമ തലച്ചോറാണെന്നു വ്യാഖ്യാനിക്കുന്നവര്‍ അള്ളാഹുവിന്റെ പിടിച്ചു വലി എന്താണെന്നും കൂടി വിശദീകരിക്കേണ്ടതുണ്ട്. മുടി പിടിച്ചു വലിക്കും പോലെ തലച്ചോറിന്റെ ഉള്ളില്‍ കയറി പിടിവലി നടത്താന്‍ പറ്റുകയില്ലല്ലോ. <br /><br /><br />ഇസ്ലാമിക ലോകം വിലക്കെടുത്ത ചില പടിഞ്ഞാറന്‍ കുടുമ കളാണ് ഇത്തരം പരിഹാസ്യമായ കസര്‍ത്തുകള്‍ക്കു പിന്നിലെ മുഖ്യ സൂത്രധാരകരെന്നതും ശ്രദ്ധേയമാണ്.ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com24tag:blogger.com,1999:blog-8292998871248076940.post-60936008413533386692009-05-14T07:26:00.000-07:002009-05-14T07:30:02.843-07:00ദൈവ വിശ്വാസം എന്നത് ജീവിതത്തിനു അര്‍ഥം കിട്ടുന്ന ഒന്നാണ്. താങ്കള്‍ക്ക് അത് ഇല്ലെങ്കില്‍ പിന്നെന്തിന്നാണ് അതുള്ളവരെ ബ്ലോഗില്‍ ..............?salaam said... <br /><i>മാഷേ..കണ്ണ് കൊണ്ട് കേള്‍ക്കാനും , കാതുകൊണ്ട് കാണാനും, വായ് കൊണ്ട് കേള്‍ക്കാനും, ശ്രമിക്കാതിരിക്കുക. <br />മേല്പറഞ്ഞ അവയവങ്ങള്‍ ഉപയോഘിച്ചു സുഘമായി ജീവിക്കുക! ദൈവ വിശ്വാസം എന്നത് ജീവിതത്തിനു അര്‍ഥം കിട്ടുന്ന ഒന്നാണ്. താങ്കള്‍ക്ക് അത് ഇല്ലെങ്കില്‍ പിന്നെന്തിന്നാണ് അതുള്ളവരെ ബ്ലോഗില്‍ വികലമായ പോസ്ടിങ്ങുകള്‍ നടത്തി കടന്നാക്രമിക്കുന്നത്.</i><br /><br /><br />salaam ന്റെ ചോദ്യം വളരെ പ്രസക്തം തന്നെ. അതില്‍ അല്‍പ്പം കാര്യമില്ലാതെയുമില്ല. മനുഷ്യര്‍ക്ക് പല പ്രതിസന്ധി ഘട്ടങ്ങളിലും ഒരാശ്വാസമേകുന്ന ജീവിതത്തിനു സ്വന്തമായി അര്‍ഥം കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് അര്‍ത്ഥം പ്രദാനം ചെയ്യുന്ന നിരുപദ്രവകരമായ വിശ്വാസങ്ങളെ അന്ധമായി എതിര്‍ക്കേണ്ടതില്ല. ദൈവ വിശ്വാസം മാത്രമല്ല, മറ്റു ചില അന്ധവിശ്വാസങ്ങള്‍ക്കും ഇതു ബാധകമാണ്. സായിബാബ ജപിച്ചു നല്കിയ ഒരു മോതിരമോ, പാണക്കാട്ടെ തങ്ങള്‍ മന്ത്രിച്ചു നല്കിയ ഒരു ഏലസ്സോ ഒരു പാവം വിശ്വാസി ധരിക്കുന്നുവെങ്കില്‍ അയാള്‍ക്കത് ആശ്വാസം നല്കുന്നുവെങ്കില് അതിനെ നാമെന്തിനെതിര്‍ക്കണം? ഖബറിനടുത്തു പോയി പ്രാര്‍ഥിക്കുമ്പോള്‍ ഒരാള്‍ക്ക് ആശ്വാസം കിട്ടുന്നുവെങ്കില്‍ ശിര്‍ക്കാരോപിച്ച് അയാളെ നാമെന്തിന് എതിര്‍ക്കണം? <br /> <br />പക്ഷെ വിശ്വാസങ്ങള്‍ക്ക് ഈയൊരു നിഷ്കളങ്കമായ മാനം മാത്രമാണോ ഉള്ളത്? ലോകത്തെവിടെയും ഒരു മനുഷ്യനും സമാധാനമായി അന്തിയുറങ്ങാന്‍ പറ്റാത്തവിധം കൊടും ഭീകരന്മാര് ആക്രമങ്ങള്‍ നടത്തുമ്പോള്‍ , ആ ഭീകരര്‍ക്ക് അതിനു പ്രചോദനമാകുന്നത് അവരുടെ ദൈവവിശ്വാസമാണെങ്കില് ആ വിശ്വാസത്തെ നമുക്ക് നിഷ്കളങ്കമായി കാണാന്‍ ആവുമോ? ഒരു ചാവേര്‍ ഭീകരന്റെ മനശ്ശാസ്ത്രത്തെ കുറിച്ചൊന്നു ചിന്തിച്ചു നോക്കുക. അയാള്‍ക്ക് ഏറ്റവും വിലപ്പെട്ട അയാളുടെ ജീവന് തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടാണ് അയാള്‍ മറ്റുള്ളവരെ കൊല്ലാന്‍ സ്വയം ബോമ്പായി പൊട്ടിത്തെറിക്കുന്നത്. ഈ കടും കൈക്ക് പ്രേരകമാകാന്‍ മാത്രം തീവ്രമാണയാളുടെ വിശ്വാസമെങ്കില്‍ ആ വിശ്വാസത്തെ ഒരു മനുഷ്യസ്നേഹിക്ക് എതിര്‍ക്കാതിരിക്കാന്‍ കഴിയുന്നതെങ്ങനെ?<br /> <br />ഒരാളുടെ വിശ്വാസങ്ങള്‍ അന്യര്‍ക്ക് ഒരു തരത്തിലും ഉപദ്രവമാകുന്നില്ലെങ്കില്‍ ആ വിശ്വാസം എതിര്‍ക്കപ്പെടേണ്ടതില്ല. “നിങ്ങളുടെ അയല്‍ വാസി മറ്റൊരു ദൈവത്തെയാണാരാധിക്കുന്നതെങ്കില്‍ അയാളോടു പരുഷമായി മാത്രം പെരുമാറുക” എന്നു വെളിപാടുരുവിടുന്ന വൃത്തി കെട്ട ദൈവങ്ങളിലുള്ള വിശ്വാസം എതിര്‍ക്കപ്പെടേണ്ടതു തന്നെയല്ലേ? ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ കൂട്ടുകാരാക്കരുത് എന്നു വേദോപദേശം നല്‍കുന്നത് ദൈവമാണെങ്കില്‍ ആ ദൈവ വിശ്വാസം നിഷ്കളങ്കമാണോ? ഫിത്ന അവസാനിക്കുകയും ദീന് മുഴുവന്‍ അല്ലാഹുവിന്റെതാകും വരെ വാളെടുത്ത് യുദ്ധം ചെയ്യുവിന്‍ എന്നു കല്‍പ്പിക്കുന്ന ദൈവം നന്മയോ തിന്മയോ ? മനുഷ്യന്റെ കഴുത്തു വെട്ടുന്നതും മിണ്ടാപ്രാണികളെ കൂട്ടക്കശാപ്പു ചെയ്യുന്നതും കണ്ട് പുളകം കൊള്ളുന്ന ഗോത്ര ദൈവങ്ങളെ നമുക്കു വേണോ? ഭാര്യാഭര്ത്തക്കന്മാര് തമ്മില്‍ പിണങ്ങിപ്പിരിഞ്ഞാല്‍ അല്‍പ്പ കാലത്തിനു ശേഷം അവരെ ഒന്നിപ്പിക്കാനാണു മനുഷ്യത്വമുള്ളവരൊക്കെ ശ്രമിക്കുക. എന്നാല്‍ നിങ്ങളുടെ ദൈവം പ്രാകൃതമായ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിച്ചു കൊണ്ട് ഈ പാവം മനുഷ്യരുടെസ്വകാര്യതയില് കയ്യേറ്റം നടത്താന്‍ മതപ്രമാണികളെ പ്രേരിപ്പിക്കുന്നു. ഞാന്‍ സ്നേഹസംവാദം ബ്ലോഗില്‍ ഇട്ട ഊരുവിലക്കിന്റെ കഥ നോക്കുക. <br /><br />വിശ്വാസത്തിന്റെ പേരില്‍ മനുഷ്യന്റെ കഴുത്തു വെട്ടാന്‍ ആജ്ഞ നല്കുന്ന അല്ലാഹു വിനെപ്പോലുള്ള പ്രാകൃത ദൈവങ്ങള്‍ മനുഷ്യത്വത്തെ കൊഞ്ഞനം കാട്ടുമ്പോള്‍ ആ ദൈവവിശ്വാസത്തെ നിഷ്കളങ്കമായി കാണാനാവുമോ? തങ്ങളുടെ മതത്തെ കുറിച്ച് ഒരു എതിരഭിപ്രായം പറയുന്നവരെ പോലും ഓടിച്ചിട്ടു പിടിച്ച് കൊല്ലണമെന്നാജ്ഞാപിക്കുന്ന താലിബാന് ദൈവങ്ങളെ എതിര്‍ക്കണ്ടേ? നൌഷാദിന്റെ കണ്ണുകള്‍ക്കു നേരെ കത്തി ചൂണ്ടിയ ദൈവത്തെ അംഗീകര്ക്കാനാവുമോ? സ്വന്തം നാട്ടിലെ മതന്യൂനപക്ഷങ്ങള്‍ക്ക് അല്‍പ്പം നീതി കൊടുക്കൂ എന്നു മാത്രം പറഞ്ഞതിന്റെ പേരില്‍ ഒരു എഴുത്തുകാരിയെ ലോകത്തൊരിടത്തും ജീവിക്കാന്‍ അനുവദിക്കില്ല എന്നു പറയുന്ന ഭ്രാന്തന്മതത്തെയും ഈ ഭ്രാന്തിനു വെളിപാടുഭാഷ്യം നല്കിയ ദൈവത്തെയും അനുകൂലിക്കുന്നതെങ്ങനെ? <br /><br />മനുഷ്യനു സമാധാനമായും സന്തോഷമായും ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്ന ഇത്തരം വിശ്വാസങ്ങളെ എതിര്‍ക്കുക എന്നത് ഒരു മനുഷ്യസ്നേഹിയുടെ കടമയാണെന്നു കരുതുന്നതുകൊണ്ടാണ് ഞാന്‍ മതവിമര്‍ശനം നടത്തുന്നത്. .. മതപരമായ ഇത്തരം അനാചാരങ്ങളെയും അരുതായ്മകളെയും കാര്യകാരണസഹിതം വിമര്‍ശിക്കുമ്പോള്‍ അതില്‍നിന്നും ചര്‍ച്ച വഴി തിരിച്ചു വിടാനായി “ദൈവം ഉണ്ടോ ഇല്ലേ? അതാദ്യം പറയൂ” എന്നും പറഞ്ഞു നിങ്ങള്‍ വരും .അപ്പോള്‍ അള മുട്ടി ദൈവത്തെ കുറിച്ചെന്തെങ്കിലും പറയേണ്ടി വരുന്നു. അതല്ലാതെ കേവലം ദൈവനിഷേധം ഞങ്ങള്‍ യുക്തിവാദികളുടെ വിഷയമല്ല. <br />ചര്‍ച്ച യാവാം.ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com10tag:blogger.com,1999:blog-8292998871248076940.post-44075094978868681912009-05-13T03:29:00.001-07:002009-05-13T03:31:29.261-07:00ദൈവം ഉണ്ടോ?ദൈവം ഉണ്ടോ? എന്ന ചോദ്യത്തിനുത്തരം പറയണമെങ്കില്‍ , എന്താണു ദൈവം? എന്ന ചോദ്യത്തിനുത്തരം ലഭിക്കേണ്ടതുണ്ട്. അഥവാ ദൈവത്തിനൊരു നിര്‍വ്വചനം വേണം. നിരീശ്വരവാദികളോടും യുക്തിവാദികളോടും തര്‍ക്കിക്കാന്‍ വരുന്നവര്‍ വളരെ ആകര്‍ഷകമായ നിര്‍വ്വചനവും വ്യാഖ്യാനവും നല്കി ഭംഗിയാക്കിയ ഒരു ദൈവത്തെയും കൊണ്ടാണു രംഗത്തു വരുക. എന്നാല്‍ അവര്‍ ആരാധിക്കുന്ന ദൈവം അത്ര ഭംഗിയുള്ളതോ കുറ്റമറ്റതോ ആയിരിക്കുകയില്ല. പ്രാകൃത സമൂഹത്തിന്റെ ഗോത്ര ദൈവങ്ങളെയാണിന്നും മതവിശ്വാസികള്‍ മനസ്സിലും കോവിലുകളിലും പ്രതിഷ്ഠിച്ച് ആരാധിക്കുന്നത്.<br /><br />അറിവിന്റെയും ചിന്തയുടെയും മേഖലയില്‍ വളരെയേറെ മുന്നേറിയ ഒരു നവസമൂഹത്തില്‍ പഴയ ഗോത്രകാലദൈവങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ലാതെ വന്നിരിക്കുന്നുവെന്ന തിരിച്ചറിവായിരിക്കാം, പുതിയ നിര്‍വ്വചനങ്ങളും വ്യാഖ്യാനങ്ങളുമൊക്കെയായി അടവും തന്ത്രവും മാറ്റി രംഗത്തു വരാന്‍ ദൈവശാസ്ത്രജ്ഞരെ നിര്‍ബ്ബദ്ധരാക്കുന്നത്. <br /><br />ദൈവവിശ്വാസത്തിന്റെ സ്വഭാവമനുസരിച്ച് ആളുകളെ പല കാറ്റഗറികളാക്കി തരം തിരിക്കാവുന്നതാണ്.<br /><br />1. THEIST: പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്നതോടൊപ്പം മനുഷ്യന്റെ ദൈനംദിന കാര്യങ്ങളില്‍ അതീവ ജാഗ്രതയോടെ ശ്രദ്ധിക്കുകയും ഇടപെടുകയും രക്ഷാശിക്ഷകള്‍ നിര്‍ണയിച്ച് നടപ്പിലാക്കുകയും മറ്റും ചെയ്യുന്ന ഒരു വ്യക്തിദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവരെയാണ് ഈ വിഭാഗത്തില്‍ പെടുത്താവുന്നത്. സെമിറ്റിക് മതങ്ങള്‍ പരിചയപ്പെടുത്തുന്ന അല്ലാഹു, യഹോവ തുടങ്ങിയ ദൈവങ്ങള്‍ ഉദാഹരണം<br /><br />2. DEIST: പ്രപഞ്ചം സൃഷ്ടിക്കുകയും പ്രകൃതിനിയമങ്ങള്‍ നിര്‍ണയിക്കുകയും ചെയ്ത ഒരു ശക്തിയുണ്ടെന്നു മാത്രം വിശ്വസിക്കുന്നവര്‍ ഈ വിഭാഗക്കാരാണ്. മനുഷ്യന്റെ ജീവിതത്തില്‍ ദൈവത്തിനു പ്രത്യേക താല്‍പ്പര്യമൊന്നും ഉള്ളതായി ഇക്കൂട്ടര്‍ കരുതുന്നില്ല.<br /><br />3. PANTHEIST: പ്രകൃതിശക്തിയെ ദൈവമായിക്കരുതുന്നവരാണ് ഈ ഗണത്തില്‍പ്പെടുന്നത്. പ്രപഞ്ചത്തിലെ എല്ലാ പദാര്‍ത്ഥങ്ങളിലും ഒരു ചൈതന്യം ഒളി മിന്നുന്നതായി ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. ആ ചൈതന്യത്തെ സ്തുതിക്കുകയോ ആരാധിക്കുകയോ ചെയ്യണമെന്ന നിബ്ബന്ധമൊന്നും പ്രകൃതിവാദികള്‍ക്കില്ല. മനുഷ്യനെയും പ്രകൃതിയുടെ ഭാഗമായി ഇവര്‍ കാണുന്നു. അദ്വൈതവാദികളെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.<br /><br />4. ATHEIST: ദൈവം എന്ന സങ്കല്‍പ്പത്തെ പൂര്‍ണ്ണമായും നിഷേധിക്കുന്നവരാണു നിരീശ്വരവാദികള്‍<br />.<br />ഇതു കൂടാതെ സന്ദേഹവാദികളും മായാവാദികളും മറ്റുമായി വേറെയും ചില വിഭാഗക്കാരുമുണ്ട്. ദൈവത്തെക്കുറിച്ച് തങ്ങളുടെ പക്കല്‍ ഒരറിവും ഇല്ല; ഉണ്ടോ ഇല്ലേ എന്നൊന്നും തങ്ങള്‍ക്കഭിപ്രായമില്ല എന്ന നിലപാടാണിക്കാര്യത്തില്‍ ചിലര്‍ക്കുള്ളത്.<br /><br />നിര്‍ഗ്ഗുണ പരബ്രഹ്മമാണീശ്വരന്‍ എന്നു വാദിക്കുന്നവരും ,സത്യമാണു ദൈവം എന്നു പ്രഖ്യാപിക്കുന്നവരും , ദൈവം സ്നേഹമാകുന്നു എന്നു മൊഴിഞ്ഞ് ആളുകളെ കുപ്പിയിലിറക്കുന്നവരും , ഞാന്‍ തന്നെയാണെന്റെ ദൈവം എന്നു വാചകക്കസര്‍ത്തു നടത്തുന്നവരുമൊക്കെ നമുക്കിടയിലുണ്ട്. <br /><br />ദൈവത്തെക്കുറിച്ചു സംവാദത്തിനൊരുങ്ങുമ്പോള്‍ ഇതൊക്കെ പരിഗണിക്കേണ്ടി വരും. തീര്‍ത്തും അമൂര്‍ത്തമായ ഒരു സങ്കല്‍പ്പമാണ് ഈശ്വരന് എന്നതിനാല്‍ തന്നെ യുക്തിപരമായ ഒരു താരതമ്യത്തിനോ വിശകലനത്തിനോ ഇവിടെ സാധ്യത കുറവാണ്. ഓരോരുത്തരും അവരവരുടെ ഭാവനയിലും ചിന്തയിലും ഒതുങ്ങും വിധം ദെവത്തെ മനസ്സില്‍ കുടിയിരുത്തുകയാണു ചെയ്യുന്നത്. തങ്ങളുടേതാണ് ഏറ്റവും മികച്ചതെന്ന് ഓരോരുത്തരും അവകാശപ്പെടുകയും ചെയ്യുന്നു. <br /><br />യുക്തിവാദികള്‍ക്ക് എളുപ്പത്തില്‍ `ആക്രമിക്കാന്‍ ` കഴിയുന്ന ദൈവം സെമിറ്റിക്മതങ്ങള്‍ പരിചയപ്പെടുത്തുന്ന ‘ആള് ’ദൈവം [personal god] തന്നെ. അവയ്ക്കു നിന്നു പൊറുക്കാന്‍ ഗോത്രകാല മതം കുഴിച്ചു വെച്ച ഇത്തിരി വട്ടം മാത്രമുള്ള പൊട്ടക്കുഴിയാണുള്ളത്. യുക്തി കൊണ്ടുള്ള ചെറിയ തൊഴിപോലും മര്‍മ്മത്തു കൊള്ളും. മറ്റു ദൈവങ്ങള്‍ക്ക് ഓടിയൊളിക്കാന്‍ അല്‍പ്പം കൂടി വിശാലമായ മേച്ചില്‍പ്പുറമുണ്ട്.<br /><br />ഇതാണു മതവിശ്വാസികളെ ഇന്നു വല്ലാതെ പ്രതിസന്ധിയിലാക്കുന്ന ഒരു പ്രത്യയശാസ്ത്ര ദൌര്‍ബ്ബല്യം. മതത്തെ കുറിച്ചും ,മതം പൊക്കിക്കാട്ടുന്ന കുട്ടിദൈവത്തെകുറിച്ചും വിമര്‍ശനം വരുമ്പോള്‍ സൂത്രത്തില്‍ വിഷയം മാറ്റി ചര്‍ച്ച വഴി തിരിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നു.<br /><br />ഈ സംവാദത്തിനു തുടക്കം കുറിച്ചുകൊണ്ട് ഞാന്‍ പോസ്റ്റു ചെയ്ത ഡോ. പി പി ആന്റണിയുടെ ലേഖനത്തിലുന്നയിച്ച പ്രധാന വിഷയങ്ങളൊന്നും ഒട്ടും തന്നെ ചര്‍ച്ച ചെയ്യപ്പെടാതെ പോയതിന്റെ കാരണവും മറ്റൊന്നല്ല. ചര്‍ച്ച മറ്റൊരു വഴിക്കു തിരിച്ചു വിട്ട് തങ്ങളുടെ ദൈവങ്ങളെ രക്ഷപ്പെടുത്താന്‍ ചിലര്‍ കാണിച്ച കുതന്ത്രങ്ങളും അതിബുദ്ധിയും , ഒടുവില്‍ ബ്ലോഗ് തന്നെ തമസ്കരിക്കാന്‍ നടത്തിയ ഗൂഡശ്രമവും എല്ലാം നാം കണ്ടു. <br /><br />ഏതായാലും ചര്‍ച്ച തുടരുകയാണ്. ഓരോ വിഭാഗത്തിലും പെട്ട ദൈവസങ്കല്‍പ്പങ്ങളെ നമുക്ക് വിശദമായിത്തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്യാം. ഞാന്‍ ഒരു പൂര്‍ണ ദൈവ നിഷേധിയുടെ പക്ഷത്തു നിന്നുകൊണ്ടല്ല ഈ വിഷയം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. സത്യത്തെ അന്യേഷിക്കുന്ന ഒരു സ്വതന്ത്ര ചിന്തകന്‍ എന്ന നിലയില്‍ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കാമെന്നാണു കരുതുന്നത്. ഈ വിഷയത്തില്‍ താല്‍പ്പര്യമുള്ള എല്ലാ ബ്ലോഗ് സുഹൃത്തുക്കളും അഭിപ്രായം രേഖപ്പെടുത്തണമെന്നപേക്ഷിക്കുന്നു.<br /><br /><strong>ചതുരാകൃതിയിലുള്ള ത്രികോണം!</strong><br /><br />നമുക്ക് ഒരു ത്രികോണം വരക്കാന്‍ കഴിയും . ഒരു ചതുരം വരക്കാനും പ്രയാസമില്ല. പക്ഷെ ചതുരാകൃതിയിലുള്ള ത്രികോണം ആര്‍ക്കും വരക്കാന്‍ സാധ്യമല്ല! ദൈവത്തെകുറിച്ചുള്ള ചര്‍ച്ചയില്‍ ഈ ജ്യാമിതിപ്രശ്നത്തിനെന്തു പ്രസക്തി എന്നു ചിന്തിക്കുന്നവരുണ്ടാകും.<br />ദൈവത്തെക്കുറിച്ചുള്ള വിശേഷണങ്ങളും വിശദീകരണങ്ങളും ഇതേപോലുള്ള വിരോധാഭാസങ്ങള്‍ തന്നെയാണ്.<br /><br /><strong>1. സര്‍വ്വശക്തനായ നിസ്സഹായന് !</strong><br />ദൈവം സര്‍വ്വശക്തനാണെന്ന് എല്ലാ ദൈവശാസ്ത്രജ്ഞരും അവകാശപ്പെടുന്നു. അതേ സമയം തന്റെ സൃഷ്ടികള്‍ , തന്നെ മാത്രം സ്തുതിക്കയും ആരാധിക്കയും ചെയ്യാത്തതിന്റെ പേരിലും, തന്റെ പ്രതാപവും കരുത്തും വേണ്ടവിധം മനസ്സിലാക്കാത്തതിന്റെ പേരിലും, താന്‍ ഉണ്ടെന്നു പോലും അവരില്‍ ചിലര്‍ വിശ്വസിക്കാത്തതിന്റെ പേരിലുമൊക്കെ ഈ ദൈവം ഖിന്നനും നിരാശനുമാണെന്നും മതം നമ്മെ തെര്യപ്പെടുത്തുന്നു. സൃഷ്ടികള്‍ നന്ദികേടു കാട്ടുന്നു എന്നും അവര്‍ മറ്റു ദൈവങ്ങളുടെ പിന്നാലെ പോകുന്നുവെന്നുമൊക്കെ ദൈവം നിരന്തരം പരാതിപ്പെടുന്നു. ലക്ഷക്കണക്കിനു ദൂതന്മാരെ പറഞ്ഞയച്ചു പതിനെട്ടടവും പയറ്റിയിട്ടും സൃഷ്ടികള്‍ സ്രഷ്ടാവിനെ വേണ്ടവിധം ഗൌനിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ലെന്നു കണ്ട് ദൈവം വല്ലാതെ കോപിക്കുന്നു. കോപം കൊണ്ടു വിറക്കുക മാത്രമല്ല തന്റെ സൃഷ്ടികള്‍ക്കെതിരെ പുലഭ്യം പറയുകപോലും ചെയ്യുന്നു. ഒരു കാര്യം ഉണ്ടാകണമെന്നു ദൈവം വിചാരിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്നു പറയേണ്ട താമസം അതുണ്ടാകുന്നു എന്നാണു ദൈവത്തിന്റെ ശക്തിമാഹാത്മ്യത്തെക്കുറിച്ച് ഖുര്‍ ആന്‍ അവകാശപ്പെടുന്നത്. അത്രയ്ക്കു ശക്തനായ ഒരു ദൈവത്തിനു താനിച്ഛിക്കുന്നവിധം കാര്യങ്ങള്‍ നടക്കാത്തതിന്റെ പേരില്‍ കലിയും നിരാശയുമൊക്കെ തോന്നുന്നു എന്നു പറയുന്നത് യുക്തിക്കു നിരക്കുന്ന കാര്യമാണോ?<br /><br />എല്ലാം കഴിയുന്ന ദൈവത്തിനു ഒരുപാട് ഇടനിലക്കാരുടെയും പരിചാരകരുടെയുമൊക്കെ സഹായം ആവശ്യമാണെന്നും കാണാം. കര്യനിര്‍വ്വഹണത്തിന് മലക്കുകള്‍ എന്നൊരുതരം സേവകരെ ദൈവം ഉപയോഗപ്പെടുത്തുന്നു. പ്രവാചകന്മാരുടെ സഹായമില്ലാതെ സ്വന്തം സൃഷ്ടികളോട് ആശയവിനിമയം നടത്താന്‍ പോലും ഈ സര്‍വ്വശക്തനു സാധിക്കുന്നില്ല. മനുഷ്യന്റെ ഭാഷയാണു ദൈവം ആശയവിനിമയത്തിനായി കടമെടുക്കുന്നത്. അതു പറഞ്ഞു കേള്‍പ്പിക്കാന്‍ മനുഷ്യന്റെ തന്നെ നാക്കും വാക്കും വേണം താനും!<br /><br /><br />അല്ലാഹു എന്ന ദൈവം സ്വന്തം സൃഷ്ടികളായ അറബി നാടോടികളോട് വാളും കുന്തവുമെടുത്ത് യുദ്ധം ചെയ്യുന്നതായിപ്പോലും ഖുര്‍ ആനില്‍ നാം വായിക്കുന്നു. രണ്ടു ഗോത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന അവസരത്തില്‍ ഒരു കൂട്ടരുടെ ഹൃദയത്തില്‍ ഭയം ഇട്ടു കൊടുക്കുകയും അതു വഴി ശത്രുഗോത്രക്കാര്ക്കു കഴുത്തു വെട്ടാന്‍ സൌകര്യം ചെയ്തു കൊടുക്കുകയുമാണത്രേ ഈ ദൈവം ചെയ്യുക. [ഖുര്‍ . 8:12; 8:17] സ്വന്തം സൃഷ്ടികളായ ഈ നിസ്സാര ജീവികള്‍ക്കു തന്റെ അസ്തിത്വം ബോധ്യപ്പെടുത്താന്‍ അവരുടെ ഹൃദയങ്ങളില്‍ അല്‍പ്പം ഈമാന്‍ (വിശ്വാസം) ഇട്ടു കൊടുക്കാന്‍പോലും കഴിവില്ലാതെ അവരെ വാളെടുത്തു വെട്ടാന്‍ സഹായിക്കുന്നവന് എങ്ങനെ സര്‍വ്വ ശക്തനാകും? ഏഴാം നൂറ്റാണ്ടിലെ അറബികള്‍ക്ക് യുദ്ധവേളയില്‍ ഒരു കൈത്തോക്കു പോലും ഉണ്ടാക്കിക്കൊടുക്കാന്‍ ഈ സര്‍വ്വശക്തനു കഴിയുന്നില്ല എന്നതും ശ്രദ്ധേയമാണ്.<br /><br />സര്വ്വശക്തന് എന്ന പരികല്‍പ്പന തന്നെ അയുക്തികമല്ലേ? <br />എല്ലാറ്റിനും കഴിവുള്ളവനാണല്ലോ സര്വ്വശക്തന് . ദൈവത്തിനു കഴിയാത്ത ഒരു കാര്യവും ഉണ്ടായിരിക്കാവതല്ല. എന്നാല്‍ ദൈവത്തിനു സാധ്യമല്ലാത്ത നിരവധി കാര്യങ്ങളുണ്ട്. ഒന്നുരണ്ടുദാഹരണങ്ങള്‍ പറയാം. ദൈവത്തിനു പൊക്കാന്‍ പറ്റാത്തത്ര ഭാരമുള്ള ഒരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ? ഒരിക്കലും സാധ്യമാവില്ല. കാരണം തനിക്കു സ്വയം പൊക്കാന്‍ പറ്റാത്ത കല്ലുണ്ടാകുന്നതോടെ ദൈവം സര്‍വ്വശക്തനല്ലാതായി മാറും . ഒരു കല്ലു പൊന്തിക്കാന് കഴിയാത്ത സര്‍വ്വശക്തനോ? ഇനി അങ്ങനെയൊരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു സാധ്യമാകുന്നില്ലെങ്കിലോ? അതിനു പോലും കഴിവില്ലാത്തവന് എങ്ങനെ സര്‍വ്വശക്തനാകും?<br /><br /><br />മറ്റൊരു ഉദാഹരണം കൂടി പറയാം. പരസ്പരവിരുദ്ധമായ പ്രാര്‍ഥനകള്‍ക്കു മുമ്പില്‍ പലപ്പോഴും ദൈവത്തിനു നിസ്സഹായനാകേണ്ടി വരും. പരീക്ഷയില്‍ ഒന്നാം റാങ്കു കിട്ടാന്‍ വേണ്ടി പലരും ദൈവത്തിനു വഴിപാടു നല്കി പ്രാര്‍ത്ഥിച്ചു എന്നു കരുതുക. എല്ലാവര്ക്കും ഒന്നാം റാങ്കു കൊടുക്കാന്‍ സാധിക്കുമോ? സ്വര്‍ഗ്ഗത്തിലെ അന്തേവാസികള്‍ എന്ത് ആവശ്യം ഉന്നയിച്ചാലും അതു സാധിച്ചു കൊടുക്കും എന്നാണു വാഗ്ധാനം ചെയ്യപ്പെട്ടിട്ടുള്ളത്.. നരകത്തിലുള്ള എല്ലാവരെയും മോചിപ്പിക്കണം എന്നൊരാവശ്യം ഒരു നന്മയുള്ള മനുഷ്യന് മുന്നോട്ടു വെച്ചാല്‍ ദൈവം എന്തു ചെയ്യും? നിത്യനരകം എന്ന വാഗ്ധാനം പൊളിയും. ഹൂറിപ്പെണ്ണുങ്ങളെ മുഴുവന്‍ തനിക്കു സ്വന്തമായി വേണം എന്നാണൊരു സ്ത്രീലംബടന് ആവശ്യമുന്നയിക്കുന്നതെങ്കില്‍ മറ്റുള്ളവരുടെ കാര്യം കട്ടപ്പൊകയാവില്ലേ?<br /><br /><br /><strong>2. പൂര്‍ണ്ണത തേടി അലയുന്ന പരിപൂര്ണ്ണന് !!</strong><br /><br />എല്ലാം തികഞ്ഞവന് എന്നാണു ദൈവത്തിന്റെ മറ്റൊരു വിശേഷണം. എല്ലാം നേടി പൂര്‍ണത കൈവരിച്ച ഒരാള്‍ എന്തെങ്കിലും സൃഷ്ടിക്കുമോ? സൃഷ്ടിയോ മറ്റെന്തെങ്കിലും പ്രവൃത്തിയോ ചെയ്യണമെങ്കില്‍ അതിനൊരു ഉദ്ദേശ്യമുണ്ടായിരിക്കണം. എല്ലാം തികഞ്ഞിരിക്കുന്ന ഒരാള്‍ക്ക് ലക്ഷ്യങ്ങളോ മോഹങ്ങളോ ഉണ്ടാവുകയില്ല. അതുകൊണ്ടു തന്നെ അയാള്‍ ഒരു പ്രവൃത്തിയും ചെയ്യാന്‍ മുതിരുകയുമില്ല.<br /><br /><br />പരിപൂര്‍ണത കൈവരിച്ച ഒരാള്‍ തന്റെ സൃഷ്ടികള്‍ തന്നെ സ്തുതിക്കുകയും തനിക്കു മാത്രം വണങ്ങിക്കൊണ്ടിരിക്കുകയും ചെയ്യണമെന്നും മറ്റും ആഗ്രഹിക്കുമോ? മുഖസ്തുതിയും നിസ്കാരവും കിട്ടാതെ വരുമ്പോള്‍ ദേഷ്യപ്പെടുമോ? തന്നെ ആരാധിക്കാതെ മറ്റുള്ളവരെ ആരാധിച്ചു എന്നതിന്റെ പേരില്‍ സൃഷ്ടികളെ തീയിലിട്ടു പീഡിപ്പിക്കുമോ? മറ്റുള്ളവര്‍, താന്‍ വലിയവനാണ്; വലിയവനാണ് ; എന്നിങ്ങനെ മുഖസ്തുതി പറയുന്നതില്‍ ആനന്ദം കണ്ടെത്തുകയും കൂടുതല്‍ സ്തുതി കിട്ടാനായി സൃഷ്ടികളോട് വില പേശുകയും ചെയ്യുന്ന ഒരു ‘അല്പ്പന് ’എങ്ങനെയാണു പരിപൂര്‍ണനാകുന്നത്? നിത്യവും 50 നേരം തനിക്കു മുമ്പില്‍ മുട്ടുകുത്തി നമസ്ക്കരിക്കണം എന്നത്രെ അല്ലാഹു എന്ന ദൈവം ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പ്രവാചകന്മാര് നേരില്‍ കണ്ടു ബാര്‍ഗയിന്‍ ചെയ്തതിന്റെ ഫലമായി അത് 5 നേരമായി ചുരുക്കിക്കൊടുത്തുവത്രേ!<br /><br /><br />അസൂയ പൂര്‍ണതയുടെ ലക്ഷണമല്ല. ഇല്ലാത്ത അന്യദൈവങ്ങളോടുപോലും കടുത്ത അസൂയയാണു സെമിറ്റിക് ദൈവങ്ങള്‍ പ്രകടിപ്പിക്കുന്നത്. മനുഷ്യന് ചെയ്യുന്ന ഏതു പാപവും ദൈവം പൊറുക്കും. പക്ഷെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരെ മുഴുവന്‍ അവരുടെ ദൈവങ്ങളോടൊപ്പം തീയിലിട്ടു കരിച്ചുകൊണ്ടേയിരിക്കും.; അനന്തകാലം!<br /><br /><br />ചുരുക്കത്തില്‍ എന്തിനൊക്കെയോ വേണ്ടി ആര്‍ത്തി പൂണ്ട് നെട്ടോട്ടമോടുന്ന ഒരു അല്പ്പനും അപൂര്‍ണനും നിസ്സഹായനുമാണു ദൈവം. മനുഷ്യസഹജമായ എല്ലാ ചാപല്യങ്ങളും ദൌര്ബ്ബല്യങ്ങളും ദൈവത്തിനുമുണ്ട്. അതു കൊണ്ടു തന്നെ ദൈവം പൂര്‍ണ്ണനാണെന്ന വാദം ഒരു തികഞ്ഞ വിരോധാഭാസം മാത്രമാണ്.<br /><br /><br /><strong>3. സര്‍വ്വജ്ഞാനിയായ അല്പ്പജ്ഞാനി!!!</strong><br /><br />ത്രികാലജ്ഞാനമാണു ദൈവത്തിന്റെ മറ്റൊരു പ്രധാന ക്വാളിറ്റി. എല്ലാ കാര്യങ്ങളും ദൈവത്തിനു മുങ്കൂട്ടി അറിയാം. എല്ലാ കാര്യവും ഓര്‍ത്തിരിക്കാനും സര്‍വ്വശക്തനു സാധ്യമാണ്. പക്ഷെ ഒരു ഇല പഴുത്തു വീഴുന്നതു പോലും അദ്ദേഹം ഒരു ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ആവശ്യമെന്ത്? ദൈവം പല തരം പരീക്ഷണങ്ങളിലും ഏര്‍പ്പെടുന്നതായും പറയുന്നു. എല്ലാ കാര്യങ്ങളും മുന്‍ കൂട്ടി തീരുമാനിക്കുകയും കാലേകൂട്ടി അറിയുകയും ചെയ്യുന്ന ഈശ്വരന് എന്തിനാണു പരീക്ഷണങ്ങളും ഗവേഷണങ്ങളുമൊക്കെ നടത്തി ബുദ്ധിമുട്ടുന്നത്?<br />“നിങ്ങളില്‍ ആരാണു സദ് വൃത്തികളില്‍ ഏര് പ്പെടുക എന്നറിയാനാണു ജീവിതവും മരണവും ഏര്‍പ്പെടുത്തിയത്” [67:2] .എന്നും<br />“വാളുകൊണ്ട് ആരൊക്കെയാണു തന്നെ സഹായിക്കാന്‍ പോകുന്നതെന്നു പരീക്ഷിച്ചറിയാനാണു താന്‍ ഇരുമ്പ് സൃഷ്ടിച്ചതെന്നും “[57:25]<br />ഖുര്‍ ആന്‍ പ്രസ്താവിക്കുന്നുണ്ട്. പ്രവാചകന്മാര് താന്‍ ഏല്‍പ്പിച്ച ദൌത്യം ശരിക്കും നിര്‍വ്വഹിക്കുന്നുണ്ടോ എന്നുറപ്പു വരുത്താന്‍ അവരുടെ മുന്നിലും പിന്നിലും പാറാവുകാരെ ഏര്‍പ്പാടാക്കുമെന്നും മറ്റൊരിടത്തു കാണാം.[72:26-28]<br />സര്‍വ്വജ്ഞാനിയായ ദൈവം പല തീരുമാനങ്ങളും പ്രായോഗികമല്ലെന്നു തിരിച്ചറിഞ്ഞ് തിരുത്തിയതിനും ഖുര്‍ ആനില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. അല്ലാഹുവിനു തന്നെ പലപ്പോഴും ഭീമമായ അമളികള്‍ പറ്റിയതായും കാണുന്നു. സ്വന്തം സൃഷ്ടിയായ ഭൂമി ഉരുണ്ടതാണെന്നു പോലും അറിയാത്ത ദൈവങ്ങളാണ് അല്ലാഹുവും യഹോവയും മറ്റും!<br />ദൈവങ്ങളെ സൃഷ്ടിച്ച മനുഷ്യനോളം തന്നെ വിവരക്കേട് ദൈവങ്ങള്‍ക്കുമുണ്ടെന്നു ചുരുക്കം!<br /><br /><br /><strong>4. ക്രൂര വിനോദക്കാരനായ പരമകാരുണികന് !!!!</strong><br /><br />പരമദയാലുവും കരുണാമയനുമാണു ദൈവം എന്നു മതഗ്രന്ഥങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടുന്നു. എന്നാല്‍ ദൈവത്തിന്റെ ചെയ്തികള്‍ സമഗ്രമായി വിലയിരുത്തിയാല്‍ ദൈവത്തിന് ഒരു നിലയ്ക്കും യോജിച്ച ഒരു വിശേഷണമല്ല ഇതെന്നു വ്യക്തമാകും. പ്രപഞ്ചമുണ്ടാക്കുന്നതിനു മുമ്പ് ദൈവം വെള്ളത്തില്‍ വെറുതെയിരിക്കുകയായിരുന്നുവല്ലോ. പിന്നീടിതൊക്കെ സൃഷ്ടിച്ചു കളയാമെന്നു തീരുമാനിച്ചതു തന്നെ തന്റെ അളവറ്റ കാരുണ്യം പാഴായിപ്പോകരുതല്ലോ എന്ന് ചിന്തിച്ചതിനാലാണത്രേ!. അപ്രകാരം കാരുണ്യം കൊണ്ട് പുര നിറഞ്ഞ് ഇരിക്കപ്പൊറുതി മുട്ടി സൃഷ്ടി നടത്തി എന്നു പറയുന്ന ഈ ദെവം തന്റെ സൃഷ്ടികളെയൊന്നടങ്കം നരകത്തീയില്‍ നിറച്ച് കത്തിക്കുമെന്നും കാലാകാലം അതു കണ്ടാസ്വദിച്ചുകൊണ്ടിരിക്കുമെന്നും നാം വിശ്വസിക്കേണ്ടതുണ്ട്! ആരൊക്കെ നരകത്തില്‍ ചെന്നു വീഴുമെന്ന് മുങ്കൂട്ടിത്തന്നെ ഇദ്ദേഹം തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. തന്റെ ഈ ക്രൂരവുനോദത്തിനു ന്യായീകരണമുണ്ടാക്കാനെന്നവണ്ണം , മനുഷ്യരെ വഴി പിഴപ്പിക്കാന്‍ പിശാചിനെയും സൃഷ്ടിച്ച് കയറൂരി വിട്ടിരിക്കുന്നു ഈ പരമ കാരുണ്യവാന് !! <br />കരുതിക്കൂട്ടി തിന്മ സൃഷ്ടിച്ചവന് എങ്ങനെയാണു കരുണയുള്ളവനാവുക?<br /><br />ഇനി പ്രകൃതിയിലേക്കൊന്നു കണ്ണു തുറന്നു നോക്കിയാലോ? കാരുണ്യം നിറഞ്ഞു തുളുമ്പുന്ന ഒരു സ്രഷ്ടാവിന്റെ സാന്നിധ്യമാണോ കാണാന്‍ കഴിയുന്നത്? രണ്ടു ദിവസം മുന്‍പ് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത എല്ലാവരും ശ്രദ്ധിച്ചു കാണും. നാലു കാലുകളും നാലു കൈകളുമായി പിറന്ന ഒരു വികൃതരൂപമായിരുന്നു ലക്ഷ്മി എന്ന പെണ്‍കുട്ടി. ബാങ്ക്ലൂരിലെ ഒരു ആശുപത്രിയില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ 27 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ വൈകല്യം ഒരുവിധം പരിഹരിച്ചു. മാതൃഭൂമി പത്രം ഈ വാര്‍ത്ത യുടെ ആദ്യവാചകം ഇങ്ങനെയാണു കൊടുത്തത്: “ദൈവങ്ങള്‍ കനിഞ്ഞു; ആശുപത്രിയുടെ അത്യാഹിതവിഭാഗത്തില്‍ ശാന്തമായി ഉറങ്ങുന്ന ലക്ഷ്മി സാധാരണ ജീവിതത്തിലേക്കുള്ള മടക്കയാത്രയിലാണ്.” ഒരു സംഘം ഡോക്ടര്‍മാര്‍ 27 മണിക്കൂര്‍ കഠിനാദ്ധ്വാനം ചെയ്തതിന്റെ ക്രഡിറ്റ് ദൈവം തട്ടിയെടുത്തു എന്നതു മാത്രമല്ല ഇവിടെ പ്രശ്നം. ആ കുട്ടിയെ ഇത്രയും ക്രൂരമായ വൈകല്യത്തോടെ സൃഷ്ടിക്കുക വഴി ഈ പ്രശ്നത്തില്‍ പ്രതിസ്ഥാനത്തു നിര്‍ത്തേണ്ട ആളല്ലേ ദൈവം? എന്നിട്ടും നാം ദൈവകാരുണ്യത്തെപ്പറ്റി വാചാലമാകുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? രണ്ടു വര്‍ഷം മുമ്പ് ഏഷ്യന്‍ തീരത്തു ദുരിതം വിതച്ച സുനാമി ഓര്‍മ്മയില്ലേ? ഒന്നര ലക്ഷം പിഞ്ചു കുഞ്ഞുങ്ങളുള്‍പ്പെടെ മൂന്നു ലക്ഷത്തോളം മനുഷ്യരും അത്രതന്നെ മറ്റു ജീവികളുമാണു കടല്‍ത്തിരയില്‍ മുങ്ങി മരിച്ചത്. സര്‍വ്വ ശക്തനും കരുണാവാരിധിയും പരമദയാലുവും മറ്റും മറ്റുമായ ഒരു ഈശ്വരന് പ്രപഞ്ചത്തിന്റെ സകല കാര്യങ്ങളും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നുവെങ്കില്‍ ഇത്രയും ഭീകരമായ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമോ?<br /><br /><br />കാട്ടില്‍ ഒരു മൃഗം ആഹാരത്തിനാര്ത്തി പൂണ്ട് മറ്റൊരു മൃഗത്തിന്റെ പിന്നാലെ ഓടുന്നു. മറ്റേ ജീവി സ്വന്തം പ്രാണനു വേണ്ടിയും ഓടുന്നു. ഒടുവില്‍ ഇരയെ കീഴ്പ്പെടുത്തി അതിനെ കടിച്ചു കീറി കൊല്ലുന്നു. ഒന്ന് തന്റെ ആഹാരം നുണഞ്ഞിറക്കുമ്പോള്‍ മറ്റേത് പ്രാണന് വെടിയുന്ന വേദനയും ആസ്വദിക്കുന്നു. നമുക്കനുകൂലമായ കാര്യങ്ങള്‍ കാണുമ്പോള്‍ നമ്മള് ദൈവാനുഗ്രഹം എന്നു നന്ദിയോടെ പറയും. അതേ സമയം പ്രകൃതിയില്‍ അത്രതന്നെ പ്രതികൂല കാര്യങ്ങളും ഉണ്ടെന്ന യാഥാര്‍ത്ഥ്യം നാം കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. മനുഷ്യനാഹാരം ഒരുക്കി അനുഗ്രഹിച്ച അതേ പ്രകൃതി തന്നെയാണു നമ്മെ കൊല്ലാനും വേദനിപ്പിക്കാനും രോഗാണുക്കളെയും ഉണ്ടാക്കി വെച്ചത്. അവയുടെ ആഹാരം നമ്മുടെ ശരീരത്തിലെ അവയവങ്ങളാണ്. കൊതുകുകളെ സൃഷ്ടിച്ചു നമുക്കു രോഗം പരത്തുന്നതും അവയ്ക്കാഹാരമായി നമ്മുടെ ചോരതന്നെ വേണമെന്നു നിശ്ചയിച്ചതും ഈ ദൈവത്തിന്റെ ക്രൂര വിനോദം തന്നെയല്ലേ? ഇതൊക്കെ കാരുണ്യമാണെങ്കില്‍ ആ പദത്തിനു നാം അര്‍ത്ഥവും വ്യാഖ്യാനവും മാറ്റി എഴുതേണ്ടി വരും.<br /><br /><br />ദൈവത്തിന്റെ സവിശേഷ ഗുണങ്ങളായി വാഴ്ത്തപ്പെടുന്ന കാര്യങ്ങളെല്ലാം സാമാന്യ ബുദ്ധിക്കോ യുക്തിക്കോ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിരോധാഭാസങ്ങള്‍ മാത്രമാണെന്നു ചുരുക്കം. മനുഷ്യന് തന്റെ പരിമിതമായ ഭാവനയില്‍നിന്നും ഒരു ദൈവത്ത മെനഞ്ഞെടുത്തപ്പോള്‍ സംഭവിച്ച വൈകല്യമാണിതെന്നു ന്യായമായും അനുമാനിക്കാം. ദൈവം ഉണ്ടെന്നു സമര്‍ത്ഥിക്കാനായി ‘യുക്തിവാദം’ മെനയുന്നവര്‍ ദൈവത്തെ സ്ഥാപിച്ചു കഴിയുന്നതോടെ യുക്തി കൈവിടുകയും മൂഡമായ വിശ്വാസത്തെ മാത്രം മുറുകെപ്പിടിക്കുകയുമാണു ചെയ്യുന്നത്. ദൈവത്തെ കുറിച്ചുള്ള ഒരു തുറന്ന ചര്‍ച്ചയ്ക്കുപോലും വിശ്വാസികള്‍ കാതു തരാറില്ല.ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com5tag:blogger.com,1999:blog-8292998871248076940.post-28294562121353668292009-05-12T08:07:00.000-07:002009-05-12T08:57:02.075-07:00ഭ്രൂണശാസ്ത്രം ഖുര്‍ ആനില്‍<i>“ഖുര്‍ ആനിലും ഹദീസിലും ഗര്‍ഭസ്ഥ ശിശുവിന്റെ വിവിധ ഘട്ടങ്ങള്‍ വിവരിക്കുന്നുണ്ട്. ഈ വിവരങ്ങളും ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളും യോജിക്കുന്നതായി ,മോറിസ് ബുക്കയ്,കെയ്ത്ത് മൂര്‍ എന്നീ ശാസ്ത്രജ്ഞന്മാര് സമര്‍ഥിക്കുകയുണ്ടായി. ഭ്രൂണ ശാസ്ത്രത്തെകുറിച്ച് ഇത്രയും സൂക്ഷ്മമായ വിവരം 14 നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു മനുഷ്യന് അറിയാന്‍ സാധിക്കുമായിരുന്നില്ല. ഖുര്‍ ആനില്‍ ഇത്രയും സൂക്ഷ്മമായ വിവരമുണ്ടെങ്കില്‍ അതിന്റെ ഉറവിടം തീര്‍ച്ചയായും ദൈവികമായിരിക്കണം. ഈ വസ്തുത മനസ്സിലാക്കിയ മോറിസ്ബുക്കായ് എന്ന ഭ്രൂണശാസ്ത്രജ്ഞന്‍ ഇസ്ലാം മതം സ്വീകരിച്ചു.”[ഖുര്‍ ആനും കമ്പ്യൂട്ടറും]</i><br /><span class=""></span><br />ലോകമെമ്പാടുമുള്ള ഇസ്ലാമികപ്രചാരകര്‍ കുറെക്കാലമായി വലിയ തോതില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു നംബറാണിത്. കേരളത്തില്‍ ഈ പ്രചാരണം പതിറ്റാണ്ടുകള്‍ക്കു മുമ്പേ തുടങ്ങിയിരുന്നു. ഏതാണ്ട് ഒരു മുപ്പതു കൊല്ലം മുമ്പു തന്നെ ഈ വാദത്തിന്റെ പൊള്ളത്തരങ്ങള്‍ കാര്യകാരണസഹിതം തുറന്നുകാട്ടിക്കൊണ്ട് ഞാനും യുക്തിവാദികളായ മറ്റു ചില സുഹൃത്തുക്കളും ലേഖനങ്ങളും ലഘുലേഖകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇതു വീണ്ടും പൊടി തട്ടിയെടുക്കാന്‍ പ്രചോദനമായത് ഈയിടെ തുടങ്ങിയ ഒരു ബ്ലോഗില്‍ ഖുര്‍ ആനിന്റെ ശാസ്ത്രീയതയും ദൈവീകതയും സംബന്ധിച്ചുള്ള തട്ടുതകര്‍പ്പന്‍ ചര്‍ച്ച ശ്രദ്ധയിപ്പെട്ടതാണ്. 19ന്റെ അല്‍ഭുതം വെളിപ്പെടുത്തിയ ഒരു പ്രൊഫസറുടെ കാര്യം ഞാന്‍ മുമ്പൊരിക്കല്‍ സൂചിപ്പിച്ചിരുന്നുവല്ലോ. അദ്ദേഹത്തിന്റെ ഒരു പഴയ പുസ്തകത്തിലെ ഖണ്ഡികയാണു മുകളിലുദ്ധരിച്ചിരിക്കുന്നത്.ആധുനിക ഭ്രൂണശാസ്ത്രം കണ്ടെത്തിയ സൂക്ഷ്മവിവരങ്ങള് ഖുര്‍ ആനിലുണ്ടെങ്കില്‍ തീര്‍ച്ചയായും മോറിസ് ബുക്കായിയോടൊപ്പം നമുക്കും അല്‍ഭുതചിത്തരായി ഇസ്ലാം മതത്തിന്റെ ദൈവിക സാക്ഷ്യത്തെ അംഗീകരിക്കാമായിരുന്നു. എന്നാല്‍ നമ്മുടെ പക്കലുള്ള ഖുര്‍ ആനിലോ ഹദീസിലോ , അതെഴുതപ്പെട്ട കാലത്തെ സാധാരണ മനുഷ്യര്‍ക്കറിവില്ലാത്തതും , ആധുനികശാസ്ത്രത്തിനു മാത്രം കണ്ടുപിടിക്കാന്‍ കഴിഞ്ഞതുമായ എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടോ എന്നു നമുക്കൊന്നു പരിശോധിക്കാം.<br /><b><a class="TextAyah" style="TEXT-DECORATION: none" href="javascript:Open_Menu()">وَلَقَدْ خَلَقْنَا ٱلإِنْسَانَ مِن سُلاَلَةٍ مِّن طِينٍ</a><br /><a class="TextAyah" style="TEXT-DECORATION: none" href="javascript:Open_Menu()">ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَّكِينٍ</a><br /><a class="TextAyah" style="TEXT-DECORATION: none" href="javascript:Open_Menu()">ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةً فَخَلَقْنَا ٱلْعَلَقَةَ مُضْغَةً فَخَلَقْنَا ٱلْمُضْغَةَ عِظَاماً فَكَسَوْنَا ٱلْعِظَامَ لَحْماً ثُمَّ أَنشَأْنَاهُ خَلْقاً آخَرَ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَالِقِينَ</a> “നിശ്ചയമായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയില്‍നിന്നുണ്ടാക്കി. പിന്നെ നാം അവനെ ശുക്ലത്തുള്ളിയായി ഭദ്രമായ ഒരു സ്ഥലത്തു നിക്ഷേപിച്ചു. പിന്നെ ശുക്ലത്തുള്ളിയെ ചോരക്കട്ടയാക്കി. ശേഷം ചോരക്കട്ടയെ ഇറച്ചിക്കഷ്ണമാക്കി. പിന്നീടതിനെ എല്ലുകളാക്കുകയും അതു കഴിഞ്ഞ് എല്ലുകളെ ഇറച്ചികൊണ്ട് പൊതിയുകയും ചെയ്തു. തുടര്‍ന്നതിനെ മറ്റൊരു സൃഷ്ടിയാക്കുകയും ചെയ്തു.” (23:12-14)</b><br />ഖുര്‍ ആനില്‍ പലേടത്തായി ആവര്‍ത്തിച്ചിട്ടുള്ള ഭ്രൂണവിജ്ഞാനമാണ് മേലുദ്ധരിച്ചത്. ഇതില്‍ ഒരു ശാസ്ത്രജ്ഞനെപ്പോലും അല്‍ഭുതപ്പെടുത്താന്മാത്രം എന്തു സൂക്ഷ്മജ്ഞാനമാണു ഭ്രൂണവളര്‍ച്ചയെക്കുറിച്ചുള്ളത്? ആറാംനൂറ്റാണ്ടിലെ അറബികള്‍ക്കറിയാന്‍പാടില്ലാത്ത എന്തു നൂതനജ്ഞാനമാണിവിടെ ഖുര്‍ ആന്‍ വെളിവാക്കിയിട്ടുള്ളത്? ഖുര്‍ ആനിലെ ഭ്രൂണവിജ്ഞാനം തന്നെ അല്‍ഭുതപ്പെടുത്തി എന്നു പറയുന്ന മോറിസ് ബുക്കായ് തന്നെ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറയുന്നത് ഖുര്‍ ആനിലെ ചോരക്കട്ടയും ഇറച്ചിക്കട്ടയുമൊക്കെ ശാസ്ത്രവസ്തുതകള്‍ക്കനുസരിച്ച് അര്‍ത്ഥം മാറ്റി വ്യാഖ്യാനിക്കേണ്ടതുണ്ടെന്നാണ്. അങ്ങനെ ചെയ്യാത്ത പക്ഷം ശാസ്ത്രത്തെയും ഖുര്‍ ആനെയും യോജിപ്പിലെത്തിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്. ഖുര്‍ ആന്‍ വ്യാഖ്യാനിക്കുന്നവര്‍ക്ക് അറബി ഭാഷ മാത്രം അറിഞ്ഞാല്‍ പോര ; അവര്‍ക്ക് ആധുനിക ശാസ്ത്രബോധവും കൂടി വേണമെന്നാണ് അദ്ദേഹം തറപ്പിച്ചു പറയുന്നത്.മോറിസ് ബുക്കായുടെ ഒരുദ്ധരണി നോക്കുക:-<i>“ഖുര്‍ ആന്‍ സൂക്തങ്ങള്‍ വായിക്കുന്ന ഒരു ശാസ്ത്രജ്ഞന് ഈ വിഷയത്തില്‍ തെറ്റായ ആശയങ്ങള്‍ നല്കുന്ന ധാരാളം പരിഭാഷകളും വ്യാഖ്യാനങ്ങളും ഇന്നു പ്രചാരത്തിലുണ്ട്. ഭൂരിഭാഗം വിവര്‍ത്തനങ്ങളും വിവരിക്കുന്നത് മനുഷ്യ ശരീരത്തിന്റെ രൂപീകരണം ഒരു ചോരക്കട്ടയില്‍നിന്നാരംഭിച്ചു എന്നാണ്. ഈ രംഗത്ത് പ്രത്യേക പരിശീലനം നേടുന്ന ഒരു ശാസ്ത്രജ്ഞന് ഈ പ്രസ്താവന തികച്ചും അസ്വീകാര്യമാണ്. ഖുര്‍ ആനിലെ വാക്യങ്ങള്‍ പരിഭാഷപ്പെടുത്തുന്നതിന് ഭാഷാ പരിജ്ഞാനത്തിനു പുറമെ ശാസ്ത്രാവബോധവും കൂടി ഉണ്ടായിരിക്കണമെന്ന് ഇതു നമ്മെ ബോധ്യപ്പെടുത്തുന്നു.’’ [ഖുര്‍ ആനും ശാസ്ത്രവും പേജ്24]</i><br /><br />ശുക്ലത്തുള്ളി ,ചോരക്കട്ട, മാംസപിണ്ഡം എന്നൊക്കെ അര്‍ത്ഥമുള്ള സാധാരണ അറബി പദങ്ങളാണു ഖുര്‍ ആനില്‍ ഉപയോഗിച്ചിട്ടുള്ളതെങ്കിലും ആധുനിക ഭ്രൂണ ശാസ്ത്ര സംജ്ഞകള്‍ക്കനുസരിച്ച് ഈ അറബി പദങ്ങളെ മാറ്റി വിവര്‍ത്തനം ചെയ്യേണ്ടതുണ്ട് എന്നാണ് ഈ ശാസ്ത്രജ്ഞന് ഉപദേശിക്കുന്നത്. മുസ്ലിം വ്യാഖ്യാതാക്കള്‍ ഇക്കാലത്ത് ഖുര്‍ ആനില്‍ നുന്നും ശാസ്ത്രം മെനഞ്ഞുണ്ടാക്കാന് പ്രധാനമായും സ്വീകരിച്ചു വരുന്ന തന്ത്രവും ഇതു തന്നെയാണ്. അലഖ എന്ന വാക്കിനു ചോരക്കട്ട എന്നതിനു പകരം തൂങ്ങിക്കിടക്കുന്ന ഭ്രൂണം, അള്ളിപ്പിടിക്കുന്ന ഭ്രൂണം എന്നൊക്കെ അര്‍ത്ഥം നല്‍കിയാലേ ഖുര്‍ ആന്‍ വാക്യത്തെ ശാസ്ത്രീയമാക്കാന്‍ കഴിയൂവെങ്കില്‍ , ഖുര്‍ ആനില്‍ അതി സൂക്ഷ്മമായ വിവരങ്ങള്‍ വെളിപ്പെടുത്തി എന്ന അവകാശവാദത്തിന് എന്തര്‍ത്ഥമാണുള്ളത്? ഏച്ചു കെട്ടിയും അര്‍ത്ഥം മാറ്റിയും ഒപ്പിച്ചുണ്ടാക്കുന്ന വ്യാഖ്യാനങ്ങള്‍ എങ്ങനെയാണ് ഖുര്‍ ആനിലെ സൂക്ഷ്മജ്ഞാനമാവുക? ഒരു ഖുര്‍ ആന്‍ വാക്യത്തിന്റെ യഥാര്‍ത്ഥ ആശയവും വിശദാംശങ്ങളും നമുക്കു ലഭിക്കുന്നത് പ്രവാചകന് അതിനു നല്കുന്ന വിശദീകരണത്തില്‍നിന്നാണ്. ഈ ഖുര്‍ ആന്‍ വാക്യത്തിനും വ്യക്തവും വിശദവുമായ വ്യാഖ്യാനം ഹദീസുകളില്‍ കാണാം. ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചതും ഇമാം നവവി തന്റെ ഏറ്റവും സഹീഹായ 40 ഹദീസുകളില്‍ ഉള്‍പ്പെടുത്തിയതുമായ ഒരു ഹദീസ് ഇതാ കാണുക:-<br /><br /><b>“നിങ്ങളുടെ മാതാവിന്റെ വയറ്റില്‍ നിങ്ങളുടെ സൃഷ്ടി പല ഘട്ടങ്ങളിലായാണു നടക്കുന്നത്. 40 ദിവസം ഇന്ദ്രിയത്തുള്ളിയായി, അത്രയും കാലം ഒരു രക്തക്കട്ടയായി പിന്നീട് അത്രയും കാലം ഒരു മാംസപിണ്ഡമായി. പിന്നീട് അവങ്കലേക്ക് ഒരു മലക്കിനെ നിയോഗിക്കും. മലക്ക് അവനു ജീവന് ഊതും. തുടര്‍ന്ന് അവനെപ്പറ്റി നാലു കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ കല്‍പ്പിക്കും. അപ്പോള്‍ മലക്ക് അവന്റെ ആരോഗ്യം, ആയുസ്സ്, പ്രവര്‍ത്തനങ്ങള്‍ , ശേഷം അവന് പരലോകത്ത് വിജയിയോ പരാജിതനോ എന്ന കാര്യവും രേഖപ്പെടുത്തും.” </b><br /><br />ആധികാരികതയുടെ കാര്യത്തില്‍ ഒരു നേരിയ സംശയം പോലും ആരും ഇന്നുവരെ പ്രകടിപ്പിച്ചിട്ടില്ലാത്ത ഏറ്റവും പ്രബലമായ ഹദീസുകളിലൊന്നാണിത്. എന്നാല്‍ ഖുര്‍ ആന്‍ വാക്യങ്ങള്‍ക്കു സ്വന്തമായ അര്‍ത്ഥവും വ്യാഖ്യാനവും നടത്തി ഖുര്‍ ആനിനെ ശാസ്ത്രത്തിന്റെ വാലില്‍ കെട്ടാന്‍ ശ്രമിക്കുന്ന നമ്മുടെ മോറിസ് ബുക്കായ് ഈ ഹദീസിനെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്:-<br />“ഭ്രൂണവളര്‍ച്ചയെക്കുറിച്ചുള്ള ഈ വിവരണം ആധുനിക വസ്തുതകളുമായി ഒട്ടും യോജിക്കുന്നതല്ല.”<br />എന്നു വെച്ചാല്‍ മുഹമ്മദ് നബി പറഞ്ഞത് വിഡ്ഡിത്തമാണ്, മോറീസ് ബുക്കായിയുടെ പുതിയ വ്യാഖ്യാനമാണു നമ്മള് സ്വീകരിക്കേണ്ടത് എന്നു സാരം! ഇദ്ദേഹം ഇസ്ലാം സ്വീകരിച്ചത് ഖുര്‍ ആനും ഹദീസും വായിച്ച് അതിലെ ഭ്രൂണശാസ്ത്ര സൂക്ഷ്മജ്ഞാനത്തില്‍ ആകൃഷ്ടനായതു കൊണ്ടോ അതോ മറ്റു വല്ല പ്രലോഭനവും കാരണമോ എന്ന് അനുമാനിക്കാന്‍ കൂടുതല്‍ ആലോചിക്കെണ്ടതില്ലല്ലോ!<br /><br />ഇനി ഖുര്‍ ആനിലും ഹദീസിലും വിവരിക്കുന്ന ഈ ഭ്രൂണവിജ്ഞാനം വസ്തുതകളുമായി എത്രത്തോളം ബന്ധമുണ്ട് എന്നു കൂടി പരിശോധിക്കാം.മുതുകില്‍നിന്നു പുറപ്പെട്ടു തെറിച്ചുവീഴുന്ന ശുക്ലം ഗര്‍ഭാശയത്തില്‍ മാറ്റമില്ലാതെ 40 ദിവസം കിടക്കും എന്നാണല്ലോ ഖുര്‍ ആനും ഹദീസും വ്യക്തമാക്കുന്നത്. ഇതു തീര്‍ത്തും തെറ്റാണ്. മുതുകിലല്ല ശുക്ലവും ബീജവും ഉല്പാദിപ്പിക്കപ്പെടുന്നതെന്ന കാര്യം പിന്നീടു ചര്‍ച്ച ചെയ്യാം. ശുക്ലം കട്ട പിടിച്ചാണു കുഞ്ഞുണ്ടാകുന്നത് എന്ന ധാരണ തന്നെ വിവരക്കേടാണ്. ഒരു തുള്ളി ശുക്ലത്തില്‍ ദശലക്ഷക്കണക്കിനു പുംബീജങ്ങളുണ്ട് . അതിലൊന്നു മാത്രമേ അണ്ഡവുമായി സംയോജിക്കുന്നുള്ളു. ബീജങ്ങള്‍ക്കു ഗര്‍ഭാശയത്തില്‍ നാലു ദിവസത്തില്‍ കൂടുതല്‍ ജീവനോടെയിരിക്കാനാവില്ല. 40 ദിവസം ശുക്ലം മാറ്റമില്ലാതെ കിടക്കുന്നു എന്ന നബിവചനം ശാസ്ത്രദൃഷ്ട്യാ വെറും അസംബന്ധമാണ്. 40ദിവസം കഴിഞ്ഞ് ചോരക്കട്ടയാകുന്നു എന്നതും മണ്ടത്തരം തന്നെ. ചോരക്കട്ടയ്ക്കു പകരം അള്ളിപ്പിടിക്കുന്നത് എന്നര്‍ത്ഥം മാറ്റിയാലും വ്യാഖ്യാനം ശരിയാവുകയില്ല. കാരണം ഭ്രൂണം അള്ളിപ്പിടിക്കുഅന്നത് 40 ദിവസം കഴിഞ്ഞല്ല. ബീജസങ്കലനം കഴിഞ്ഞ് ആറാമത്തെ ദിവസം തന്നെ ഭ്രൂണം ഗര്‍ഭാശയഭിത്തിയില്‍ അള്ളിപ്പിടിക്കും. ഈ അള്ളിപ്പിടുത്തം 40 ദിവസം കഴിഞ്ഞ് അവസാനിക്കുന്നുമില്ല. പ്രസവസമയത്ത് പൊക്കിള്‍ക്കൊടി മുറിച്ച് പ്ലാസെന്റാ വേര്‍പ്പെടുത്തുന്നതു വരെ അള്ളിപ്പിടുത്തം തുടരും. അലഖ എന്ന വാക്കിനു തൂങ്ങിക്കിടക്കുന്നത്, അള്ളിപ്പിടിക്കുന്നത് എന്നൊക്കെ അര്‍ത്ഥം നല്കിയാലും ഖുര്‍ ആനിലെ വിവരണം തെറ്റു തന്നെ. അലഖ എന്ന രണ്ടാം ഘട്ടം കഴിഞ്ഞ് മാംസക്കട്ട എന്ന മൂന്നാം ഘട്ടം വരുന്നതോടെ അള്ളിപ്പിടുത്തം അവസാനിക്കുന്നില്ല എന്നതു കൊണ്ടു തന്നെ ആ പദത്തിനു ചോരക്കട്ട എന്നല്ലാതെ അള്ളിപ്പിടിക്കുന്നത് എന്നര്‍ത്ഥം കൊടുക്കാനാവില്ല. ശുക്ലബിന്ദു എന്ന ഒരു ഘട്ടം തന്നെ ഗര്‍ഭധാരണത്തിനു ശേഷം നിലനില്ക്കുന്നില്ല. ശുക്ലത്തിലെ ലക്ഷക്കണക്കിനു ബീജങ്ങളിലൊന്നു മാത്രമാണു അണ്ഡവുമായി ചേരുന്നത്. അപ്രകാരം സംയോജിച്ചുണ്ടാകുന്ന ഭ്രൂണകോശം അതിന്റെ അനുസ്യൂതമായ വിഭജനപ്രക്രിയയിലൂടെ വളരാന്‍ തുടരുന്നു.ബീജസങ്കലനം കഴിഞ്ഞാലുടന്‍ തന്നെ അണ്ഡം വളര്‍ന്നു തുടങ്ങും. 40 ദിവസം കഴിയുമ്പോഴേക്കും ഭ്രൂണത്തിനു തലയും ഉടലും വേര്‍തിരിയും. കണ്ണുകളും വായും രൂപപ്പെടാന്‍ തുടങ്ങുകയും കൈകാലുകളുടെ സ്ഥാനത്ത് മുഴകള്‍(buds) പ്രത്യക്ഷപ്പെടുകയും ചെയ്യും. 80 ദിവസം കഴിയുമ്പോള്‍ ചോരക്കട്ട ഇറച്ചിക്കട്ടയാകുമെന്നാണു നബിയും അല്ലാഹുവും പറയുന്നത്. ശാസ്ത്രം പറയുന്നത് ഏതാണ്ട് 12ആഴ്ച്ച കൊണ്ട് മനുഷ്യശിശുവിന്റെ ആകൃതി കൈവരുകയും കൈകാല്‍ വിരലുകള്‍ പോലും കൃത്യമായി രൂപപ്പെടുകയും ചെയ്യുമെന്നാണ്.<br /><br /><strong>നാലാം മാസത്തിലെ ജീവന് ഊത്ത്!</strong><br />നാലു മാസം ജീവനില്ലാതെ കിടന്ന ഭ്രൂണത്തിനു ജീവന് ഊതിക്കയറ്റാന്‍ ഒരു മലക്ക് ഗര്‍ഭാശയത്തിലെത്തുമെന്നാണു പ്രവാചകന് വെളിപ്പെടുത്തുന്ന മറ്റൊരു അദൃശ്യജ്ഞാനം! ശാസ്ത്രദൃഷ്ട്യാ ഇതില്‍പ്പരമൊരു വിഡ്ഡിത്തം വേറെയില്ല. ബീജകോശവും അണ്ഡകോശവും അവ സംയോജിച്ചുണ്ടാകുന്ന ഭ്രൂണവുമെല്ലാം ജീവനുള്ളവയാണ്. ജീവന്റെ എല്ലാ സവിശേഷതയും ഉള്ളതുകൊണ്ടാണ് അവയൊക്കെ ക്രമപ്രകാരം വളര്‍ന്നു നിശ്ചിത ജീവിയായി തീരുന്നത്. ഈ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ജൈവ രാസ ഘടകങ്ങള്‍ അതാതു ജീവികോശത്തിലെ ക്രോമസോമുകളില്‍തന്നെ അടങ്ങിയിട്ടുണ്ട്. പുറത്തുനിന്നൊരു മലക്കിന്റെ ഇടപെടലൊന്നും ഇക്കാര്യത്തില്‍ ആവശ്യമില്ല. ഏതാണ്ടു നാലു മാസത്തെ വളര്‍ച്ചക്കു ശേഷമാണു കുഞ്ഞിന്റെ ചലനം പുറമേക്കനുഭവപ്പെട്ടു തുടങ്ങുന്നത്. ഇക്കാരണത്താല്‍ പണ്ടുള്ളവര്‍ ഊഹിച്ചുണ്ടാക്കിയ അന്ധവിശ്വാസമായിരിക്കാം മലക്കിന്റെ ആഗമനവും ജീവനൂതലും മറ്റും. നാലാം മാസം മലക്കു വന്ന് ഊതിക്കയറ്റുന്നത് ജീവനോ ആത്മാവോ എന്ന തര്‍ക്കവും അടുത്ത കാലത്തായി പൊന്തിവന്നിട്ടുണ്ട്. നാലു മാസം വരെ ശിശു ജീവനില്ലാതെ വളരുന്നു എന്നു തന്നെയാണ് മത പണ്ഡിതലോകത്തെ പൊതു മതം. നാലു മാസത്തിനു മുമ്പുള്ള ഭ്രൂണഹത്യ പാപമല്ല എന്ന് ജമാ അത്തെ ഇസ്ലാമിക്കാര്‍ ഫത്വ കൊടുത്തത് ഈ അടിസ്ഥാനത്തിലാണ്. [പ്രബോധനം 2000 നവംബര്‍ 4]<br /><br />ചുരുക്കത്തില്‍ ആറാംനൂറ്റാണ്ടിലെ സാധാരണക്കാര്‍ക്കറിയാവുന്നതിലപ്പുറം ശാസ്ത്രീയമായ ഒരറിവും ഖുര്‍ ആനോ ഹദീസോ വെളിപ്പെടുത്തുന്നില്ല. ഇക്കാര്യം സത്യസന്ധമായി വളച്ചുകെട്ടില്ലാതെ ഒരു മതപണ്ഡിതന് തന്നെ തുറന്നു പറഞ്ഞത് ഇതാ കാണുക:-<br /><b> “ഗര്‍ഭാശയത്തില്‍ ഒരു ശിശു കടന്നുപോകുന്ന വിവിധ ഘട്ടങ്ങളെ സൂചിപ്പിച്ചിരിക്കുകയാണിവിടെ. ആധുനിക ഉപകരണങ്ങളുപയോഗിച്ച് ഇന്നു കണ്ടെത്തിയിട്ടുള്ള അതിസൂക്ഷ്മമായ പരിണാമഘട്ടങ്ങളൊന്നും പക്ഷെ ഇവിടെ വിശദീകരിക്കുന്നില്ല. മറിച്ച് ഒരു സാധാരണ കാട്ടറബിക്കു പോലും സുപരിചിതമായിരുന്ന മുഖ്യ പരിണാമദശകള്‍ മാത്രമേ ഇവിടെ പരാമര്‍ശിക്കുന്നുള്ളു. അതായത് ഇന്ദ്രിയം ഗര്‍ഭാശയത്തില്‍ പതിച്ച ശേഷം അത് ഒരു രക്തപിണ്ഡമാവുകയും പിന്നീട് രൂപമൊന്നുമില്ലാത്തതും ക്രമേണ മനുഷ്യരൂപം പ്രാപിക്കുന്നതുമായ ഒരു മാംസക്കട്ടയായി പരിണമിക്കുകയും ചെയ്യുമെന്നു സാധാരണക്കാര്‍ക്കു പോലും അറിയാമായിരുന്നു. വിവിധ അവസ്ഥകളിലുണ്ടാകുന്ന ഗര്‍ഭച്ഛിദ്രങ്ങളിലൂടെ ഭ്രൂണവളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ അക്കാലത്തും മനുഷ്യര്‍ക്കു കാണാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് അല്ലാഹു ഇവിടെ പ്രസ്തുത ഘട്ടങ്ങളിലേക്കു വിരല്‍ ചൂണ്ടിയത്. അതു മനസ്സിലാക്കുവാന്‍ അന്നും ഇന്നും ശാസ്ത്രീയ ഗൈനക്കോളജി ഗവേഷണങ്ങളുടെ ആവശ്യമൊന്നുമില്ല.”[തഫ്ഹീമുല്‍ ഖുര്‍ ആന്‍ വോള്യം3 പേജ്195]</b><br /><br />മൌദൂദിയുടെ ഈ വിവരണം വായിക്കാനിടയായിരുന്നെങ്കില്‍ നമ്മുടെ മോറീസ് ബുക്കായിയെപ്പോലുള്ളവര്‍ മതം മാറാന്‍ മുതിരുമായിരുന്നില്ല!<br /><br />ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടാണെന്ന അന്ധവിശ്വാസം ഒരു വശത്ത്; പ്രത്യക്ഷത്തില്‍ തന്നെ ശാസ്ത്രവസ്തുതകള്‍ക്കു നിരക്കാത്ത ഹിമാലയന്‍ മണ്ടത്തരങ്ങള്‍ ഖുര്‍ ആനില്‍ കാണ്‍പ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം മറുവശത്ത്! വിശ്വാസം കൊണ്ട് തുപ്പാനും വയ്യ, ശാസ്ത്രബോധം കൊണ്ട് ഇറക്കാനും വയ്യ എന്ന നിലയില്‍ വലിയ ആശയപ്രതിസന്ധിയെയാണു മതത്തിന്റെ ആധുനിക വക്താക്കള്‍ നേരിടുന്നത്. ഈ പ്രതിസന്ധിക്കവര്‍ കണ്ടെത്തിയ പരിഹാരമാണ് വ്യാഖ്യാനം കൊണ്ടുള്ള അഭ്യാസം. ആടിനെ പട്ടിയാക്കുക എന്നൊരു പ്രയോഗം ഭാഷയിലുണ്ട്. ഇവിടെ ആടിനെയല്ല ആനയെത്തന്നെ പാറ്റയാക്കാനും അല്‍പ്പം മെയ്വഴക്കമുണ്ടെങ്കില്‍ ഒരു പ്രയാസവുമില്ലെന്ന് ഇസലാമിന്റെ ആധുനിക പ്രയോഗ്താക്കള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇതാ ലക്ഷണമൊത്ത ഒരു ദൃഷ്ടാന്തം!<br /><br /><b>വൃഷണം മുതുകിലേക്ക്!!!</b><br /><br />പുരുഷബീജം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് വൃഷണങ്ങളിലാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. ഈ അറിവ് പക്ഷേ ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്തുണ്ടായിരുന്നില്ല. തത്സംബന്ധമായി പല അന്ധവിശ്വാസങ്ങളും അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്നു. എല്ലുരുകി വരുന്നതാണു ശുക്ലമെന്നായിരുന്നു പഴമക്കാരുടെ ഒരു വിശ്വാസം . ശരീരത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി ഉരുകിയൊലിച്ച് മുതുകില്‍ കേന്ദ്രീകരിക്കുകയും രതിമൂര്‍ഛയുടെ വേളയില്‍ മുതുകില്‍ നിന്നും ഒലിച്ചിറങ്ങി തെറിച്ചു വീഴുകയുമാണതെന്നുമൊക്കെയായിരുന്നു അറബികളുടെ ധാരണ. മുഹമ്മദും അങ്ങനെയൊക്കെയാണു വിശ്വസിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ വെളിപാടുകളും വെളിപാടേതര മൊഴികളും വ്യക്തമാക്കുന്നു.വിവാഹം നിഷിദ്ധമായ സ്ത്രീകളെപ്പറ്റി വിവരിക്കവെ, സ്വന്തം മക്കളുടെ ഭാര്യമാര്‍ എന്ന് ഊന്നിപ്പറയാന്‍ ഖുര്‍ ആന്‍ ഉപയോഗിച്ച ഭാഷ നോക്കൂ:<br /><b>നിങ്ങളുടെ മുതുകില്‍നിന്നുള്ള പുത്രന് മാരുടെ ഭാര്യമാരും.[4:23]</b><br />മറ്റൊരിടത്ത് ഖുര്‍ ആന്‍ പറയുന്നു: <b>ആദാമിന്റെ മക്കളില്‍നിന്ന്, അവരുടെ മുതുകുകളില്‍നിന്ന് നിന്റെ റബ്ബ് അവരുടെ സന്തതികളെ പുറത്തെടുക്കുകയും..</b>.[7:172]<br />മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള മറ്റൊരു വിവരണം കൂടി കാണുക:<br /><br /><b>തെറിച്ചു വരുന്ന ഒരു വെള്ളത്തില്‍നിന്നത്രേ അവന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതു മുതുകിനും വാരിയെല്ലുകള്‍ക്കും ഇടയില്‍നിന്നും പുറത്തു വരുന്നു.[86:6,7]</b><br /><br />ബീജകോശവും അണ്ഡകോശവും സംയോജിച്ചാണു ശിശുവുണ്ടാകുന്നതെന്ന ഒരു സൂചന നല്കാന് പോലും സര്‍വ്വജ്ഞനായ ഈ ദൈവത്തിനു കഴിഞ്ഞില്ല! ശുക്ലം കട്ട പിടിച്ചാണു കുഞ്ഞുണ്ടാകുന്നതെന്ന ധാരണയോടൊപ്പം ശുക്ലം മുതുകില്‍നിന്നാണു വരുന്നതെന്ന അക്കാലത്തെ അന്ധവിശ്വാസവും അല്ലാഹു അംഗീകരിക്കുന്നു. ഇതാണു വസ്തുത . എന്നാല്‍ അലാഹുവിനെ അങ്ങനെയങ്ങു വിവരം കെട്ടവനാക്കി തള്ളിപ്പറയാന്‍, വിശ്വാസം കച്ചവടം ചെയ്തു ജീവിക്കുന്ന മതപുരോഹിതര്‍ക്കാവുമോ? അവര്‍ ഈ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്തിയത് അതി വിചിത്രമായ ഒരു വ്യാഖ്യാന അഭ്യാസത്തിലൂടെയാണ്. അരക്കെട്ടില്‍ തൂങ്ങിക്കിടക്കുന്ന വൃഷണത്തെ അവര്‍ വ്യാഖ്യാനം കൊണ്ടു മുതുകിലെത്തിച്ചുകളഞ്ഞു.!!!<br /><br />ഇതാ ചില സാമ്പിളുകള്‍ :<i>“വൃഷണങ്ങളും അണ്ഡാശയങ്ങളും ഗര്‍ഭസ്ഥ ശിശുവില്‍ നട്ടല്ലിന്റെ ഇരു വശത്തായി വൃക്കയുടെ നേരെ താഴെയാണ് ആദ്യമായി കാണപ്പെടുന്നത്. ....ജനിച്ച ശേഷമാണ് അവ പലപ്പോഴും വൃഷണസഞ്ചിയിലെത്തുന്നത്. വൃഷണസഞ്ചിയിലേക്കിറങ്ങുന്നുവെങ്കിലും പഴയ ബന്ധം തീരെ വിട്ടുപോകുന്നില്ല. പ്രാണവായുവും ഭക്ഷണവും എത്തിക്കുന്ന രക്തക്കുഴലുകളും പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡികളും വൃക്കയുടെ അടുത്തു വെച്ചു തന്നെയാണു പ്രധാന കേന്ദ്രങ്ങളുമായി സന്ധിക്കുന്നത്.....വൃക്കകള്‍ സ്ഥിതി ചെയ്യുന്നത് നട്ടെല്ലിനും വാരിയെല്ലുകള്‍ക്കുമിടയിലാണുതാനും .”( പ്രജനനം. ഡോ. സി പി അബൂബക്കര്‍ , പേ.14) </i><br />സംഗതി മുതുകിലെത്തിയില്ലെങ്കിലും ഒരുവിധം നട്ടെല്ലിന്റെ അടുത്തിങ്കിലും എത്തിക്കിട്ടിയില്ലേ?!!ശാസ്ത്രവസ്തുതകള്‍ ബോധ്യപ്പെടുന്നതിനനുസരിച്ച് ദൈവ വെളിപാടുകളുടെ അര്‍ഥവും ആശയങ്ങളും തകിടം മറിയുന്നതെങ്ങിനെയെന്ന് IPH പ്രസിദ്ധീകരിച്ച മറ്റൊരു പുസ്തകത്തിലും വ്യക്തമാക്കപ്പെടുന്നു:<br /><i>“മനുഷ്യന്റെ ബീജഗ്രന്ധികള്‍ രൂപപ്പെടുന്ന സ്ഥാനം ഉപര്യുക്ത ഖുര്‍ ആന്‍ വാക്യം വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ വ്യാഖ്യാതാക്കള്‍ രണ്ടഭിപ്രായക്കാരാണ്. ഇബ്നു ജരീരിത്തബ്രീ , ഇബ്നു കസീര്‍ ,ജലാലൈനി എന്നിവരുള്‍പ്പെടുന്ന ഭൂരിപക്ഷം വരുന്ന ആദ്യകാല വ്യാഖ്യാതാക്കള്‍ മനസ്സിലാക്കുന്നത് ശുക്ലം മുതുകെല്ലിന്റെ പിന്‍ഭാഗത്തുനിന്നും സ്ത്രീബീജം വാരിയെല്ലുകള്‍ക്കിടയില്‍നിന്നും വരുന്നു എന്നാണ്. ഇബ്നുല്‍ ഖയ്യിം , ഖുര്‍തുബി, ആലൂസി തുടങ്ങിയ ന്യൂനപക്ഷ വ്യാഖ്യാതാക്കള്‍ പറയുന്നത് പുരുഷന്റെയും സ്ത്രീയുടെയും ബീജഗ്രന്ധികള്‍ മുതുകെല്ലിനും വാരിയെല്ലിനും ഇടയിലാണെന്നു ഖുര്‍ ആന്‍ വാക്യത്തില്‍നിന്നു മനസ്സിലാക്കാം എന്നാണ്.... ശരീര ശാസ്ത്രത്തിലും ഭ്രൂണശാസ്ത്രത്തിലും ഉണ്ടായ പുരോഗതി കാരണം സമീപ കാലത്ത് മാറാഗി രണ്ടാമത്തെ വീക്ഷണത്തെ പിന്താങ്ങുകയുണ്ടായി. ...30 വര്‍ഷത്തിനു ശേഷം വന്ന സയ്യിദ് ഖുതുബ് തന്റെ തഫ്സീറായ ഫീളിലാലില്‍ ഖുര്‍ ആനില്‍ ശാസ്ത്രവസ്തുതകള്‍ പിടികിട്ടാത്തതു മൂലം ഈ വിഷയത്തില്‍ ഒട്ടേറെ അബദ്ധങ്ങള്‍ വരുത്തി വെച്ചിട്ടുണ്ട്. ”(പേ.74,ഭ്രൂണശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും.)</i><br />ഇത്രയും കാര്യങ്ങള്‍ തുറന്നു പറയുന്ന ഗ്രന്ഥകാരന് പിന്നെയും വൃഷണത്തെ മുതുകിലേക്കു കയറ്റിക്കൊണ്ടു പോകുന്നതു കൂടി കാണുക: <i>“വളര്‍ച്ചയെത്തുമ്പോള്‍ ഇടുപ്പായി രൂപാന്തരപ്പെടുന്ന സ്ഥാനത്താണ് ബീജഗ്രന്ധികള്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ഇന്ന് പ്രസിദ്ധമാണ്. നാലാഴ്ച്ചയെത്തിയ ഭ്രൂണത്തില്‍ ജനനേന്ദ്രിയ അതിരുകള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് ,മധ്യ വൃക്കയ്ക്കും മുതുകു വശത്തെ വപയ്ക്കും ഇടയിലെ മധ്യരേഖയിലാണ്....പുരുഷബീജ ഗ്രന്ധി ജനനം വരെ അവരോഹണപ്രക്രിയ തുടരുന്നു. ഇടുപ്പുഭാഗത്തെ നാളി വഴി ശരീരത്തിനു പുറത്തു വൃഷണസഞ്ചിയില്‍ വന്നു ചേരുന്നു. നട്ടെല്ലിനും വാരിയെല്ലിനും ഇടയില്‍ എന്നു ഖുര്‍ ആന്‍ വ്യക്തമാക്കിയ സ്ഥാനത്തേക്കു യവ്വനകാലത്ത് ഞരമ്പുകളുടെ വിന്യാസവും രക്തയോട്ടവും മേദോവാഹിനിയിലെ ദ്രവസാന്നിധ്യവും അതേപടി നിലനില്ക്കുന്നു. വയറിന്റെ ഭാഗത്തെ മഹാധമനിയില്‍ നിന്നു വരുന്ന വൃഷണധമനി ഇടുപ്പിന്റെ ഭാഗത്തെ രണ്ടാം കശേരു വരെ വരുന്നു. വലത്തെ വൃഷണസിര അധോമഹാസിരയിലേക്കു താഴ്ന്നിറങ്ങുന്നു. ഇടത്തേത് ഇടതു വശത്തെ വൃക്കസിരയിലേക്കും.”(പേ.75)</i><br />ഇതു സംബന്ധമായി ഖുര്‍ ആനില്‍ എഴുതിപ്പിടിപ്പിച്ചിട്ടുള്ള പ്രസ്താവനകള്‍ വെറും മണ്ടത്തരവും മൂഡവിശ്വാസവുമാണെന്നു മനസ്സിലാക്കിയ വ്യാഖ്യാതാക്കള്‍ അക്കാര്യം സമ്മതിക്കാനുള്ള സത്യസന്ധതയില്ലായ്കയാല്‍ എന്തൊക്കെയോ തട്ടിപ്പടച്ചു ഞാണിന്മേല്ക്കളി നടത്തുകയാണെന്ന് സാമാന്യ വിവേകമുള്ള ആര്‍ക്കും ഇതു വായിച്ചാല്‍ തന്നെ ബോധ്യപ്പെടുമെന്നതിനാല്‍ കൂടുതല്‍ വിശദീകരണം ഒഴിവാക്കുന്നു. ശുക്ലം മുതുകില്‍നിന്നു വരുന്നു എന്ന വെളിപാടും ഭ്രൂണവളര്‍ച്ചയുടെ ഈ വിവരണവും തമ്മില്‍ എന്തു ബന്ധമാനുള്ളത്?ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളില്‍നിന്നുമായി ഉരുകിയൊലിച്ചു മുതുകില്‍ കേന്ദ്രീകരിക്കുന്ന ശുക്ലം സംഭോഗവേളയില്‍ മുതുകില്‍നിന്നും പുറപ്പെട്ട് തെറിച്ചു വീഴുകയാണെന്നായിരുന്നു നബിയുടേയും കൂട്ടരുടെയും വിശ്വാസമെന്ന് ആദ്യകാല തഫ്സീറുകളിലെ വിവരണങ്ങളില്‍നിന്നു മനസ്സിലാക്കാം. എന്നാല്‍ കൈകാലുകളും മറ്റും നഷ്ടപ്പെട്ടു പോയവര്‍ക്കും ശുക്ലമുണ്ടെന്നും അവര്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്കു വൈകല്യം വരുന്നില്ലെന്നും മനസ്സിലാക്കിയ മൌദൂദി തന്റെ ‘യുക്തി’ഇപ്രകാരം അവതരിപ്പിക്കുന്നു:<br /><br /><i>“മാറിടത്തിനും ഉദരത്തിനും ഇടയില്‍നിന്നുല്‍ഭവിക്കുന്ന ഒരു ദ്രാവകത്തില്‍നിന്നാണു മനുഷ്യന് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ധാതു കൈകാലുകള്‍ ഛേദിക്കപ്പെട്ടാലും ഉണ്ടാകുന്നു. അതുകൊണ്ട് പ്രജനനബീജം മനുഷ്യന്റെ പൂര്‍ണ ശരീരത്തില്‍നിന്നാണുല്‍ഭവിക്കുന്നത് എന്നു പറയുന്നതു ശരിയല്ല.”</i><br /><br />ആദ്യകാലത്തെ വ്യാഖ്യാതാക്കള്‍ നബിയുടെ വിവരണങ്ങളെ മാത്രം അവലംബിച്ചാണു വ്യാഖ്യാനങ്ങള്‍ എഴുതിയിരുന്നത്. സ്വന്തം യുക്തിയോ ശാസ്ത്രത്തിന്റെ കണ്ടെത്തലോ ഒന്നും അവര്‍ പരിഗണിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ‘അല്ലാഹു’ എന്താണര്‍ഥമാക്കിയതെന്നറിയാന്‍ ആദ്യകാല തഫ്സീറുകളെ തന്നെയാണു നമുക്കും ആശ്രയിക്കാനാവുക. ചുരുക്കത്തില്‍ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല എന്നതിന്, ചിന്തിക്കുന്ന ജനതയ്ക്ക് ഇതില്‍പ്പരം മറ്റൊരു ദൃഷ്ടാന്തവും വേണ്ടതില്ല തന്നെ!!!!!!<br /><br />ഞാന്‍ ഇക്കാര്യങ്ങളെല്ലാം വര്‍ഷങ്ങള്‍ക്കു മുന്‍പേ തുറന്നെഴുതുകയും ഈ വ്യാഖ്യാന വീരന്മാര്‍ക്കെല്ലാം എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നതാണ്. അതു കണ്ടതായി ഭാവിക്കാതെ ഒരേ കസര്‍ത്തു തന്നെ ഇവര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു എന്നതും ഇക്കൂട്ടരുടെ ബുദ്ധിപരമായ സത്യസന്ധതയില്ലായ്മയുടെയും കാപട്യത്തിന്റെയും ഉത്തമ ദൃഷ്ടാന്തമായി ഞാന്‍ കാണുന്നു.<br /><br /><b>ഇസ്ലാമിക ജനിതകശാസ്ത്രം!</b>പത്തൊമ്പതാം നൂറ്റാണ്ടില്‍ ആസ്ത്രിയന്‍ ശാസ്ത്രജ്ഞനായ ഗ്രീഗര്‍ മെന്‍ഡല്‍ നടത്തിയ പരീക്ഷണത്തിലൂടെയാണ് ജനിതകസംബന്ധമായ രഹസ്യങ്ങളുടെ ചുരുള്‍ അഴിയാന്‍ തുടങ്ങിയത്. ഇന്ന് മനുഷ്യന്റെയും മറ്റനേകം ജീവികളുടെയും സമ്പൂര്‍ണ്ണമായ ജനിതക മാപ്പുകള്‍ തയ്യാറായി വരുന്നു. ഇത് ജൈവസാങ്കേതികവിദ്യയുടെ ലോകത്ത് വന്‍ കുതിച്ചു ചാട്ടങ്ങള്‍ക്കു വഴി വെക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതോടെ ജനിതകശാസ്ത്രവും ഖുര്‍ ആനിലുണ്ട് എന്ന വാദവും രംഗത്തിറക്കിക്കഴിഞ്ഞു!<br /><br /><i>“ഖുര്‍ ആനും മുഹമ്മദ് നബിയുടെ തിരുവചനങ്ങളും പ്രത്യുല്പ്പാദനം , ജനിതകശാസ്ത്രം, എന്നിവയെ കുറിച്ചു ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നത് അല്‍ഭുതകരമായ വസ്തുതയത്രേ.”(ഭ്രൂണശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും)</i><br /><br />നബി വെളിപ്പെടുത്തിയ പാരമ്പര്യശാസ്ത്രസംബന്ധിയായ ഒരു ‘അല്‍ഭുതജ്ഞാനം’ സഹീഹുല്‍ ബുഖാരി ഇങ്ങനെ ഉദ്ധരിക്കുന്നു:<br /><b>“അനസ് പറയുന്നു: തിരുമേനി മദീനയിലേക്കു വന്ന വിവരം അബ്ദുല്ലാഹിബ്നു സലാമിനു കിട്ടി. അദ്ദേഹം തിരുമേനിയുടെ അടുക്കല്‍ ചെന്നു പറഞ്ഞു: “എനിക്ക് അങ്ങയോടു മൂന്നു കാര്യങ്ങള്‍ ചോദിക്കാനുണ്ട്. ഒരു നബിക്കല്ലാതെ അത് ഗ്രഹിക്കാന്‍ കഴിയില്ല. അന്ത്യപ്രളയം അടുത്തതിന്റെ ഒന്നാമത്തെ ലക്ഷണം എന്താണ്? സ്വര്ഗ്ഗവാസികള് അവിടെ പ്രവേശിച്ച ഉടന്‍ ആദ്യം കഴിക്കുന്ന ആഹാരം എന്തായിരിക്കും? സന്താനത്തിനു പിതാവിനോടു സാദൃശ്യമുണ്ടാവാന്‍ കാരണമെന്താണ്?”തിരുമേനി അരുളി: “ ഇതാ, ജിബ്രീല്‍ ഈ കാര്യങ്ങളെകുറിച്ച് ഇപ്പോള്‍ എന്നെ അറിയിച്ചു കഴിഞ്ഞതേയുള്ളു. ” അബ്ദുല്ല പറഞ്ഞു. “മലക്കുകളില്‍ ജൂതന്മാരുടെ ശ്ത്രുവാണു ജിബ്രീല്‍” തിരുമേനി തുടര്‍ന്ന് അരുളി: “അന്ത്യപ്രളയം സമീപിക്കുമ്പോള്‍ ഉണ്ടാകുന്ന ആദ്യലക്ഷണം ഒരു തീയാണ്. ആ തീ മനുഷ്യരെ കിഴക്കുനിന്ന് പടിഞ്ഞാറോട്ടു നീക്കിക്കൊണ്ടു പോകും. സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ ആദ്യം കഴിക്കുന്ന ആഹാരം മീനിന്റെ കരളിന്മേല്‍ തടിച്ചു വളര്‍ന്നു നില്ക്കുന്ന ഒരു കഷ്ണമായിരിക്കും. സന്താനങ്ങള്‍ക്കു മാതാപിതാക്കളോടു രൂപസാദൃശ്യമുണ്ടാകാന്‍ കാരണം ഇതാണ്; ഒരു പുരുഷന് ഒരു സ്ത്രീയുമായി ബന്ധപ്പെട്ടു. എന്നിട്ട് അവനാണ് ആദ്യം ഇന്ദ്രിയസ്ഖലനമുണ്ടായത് എങ്കില്‍ സന്താനത്തിനു പുരുഷനോടാണു സാദൃശ്യമുണ്ടാവുക. മറിച്ച് അവള്‍ക്കാണ് ആദ്യം സ്ഖലനമുണ്ടായത് എങ്കില്‍ അവളോടാണ് സന്താനത്ത്നു രൂപസാദൃശ്യമുണ്ടാവുക. “ഇതു കേട്ടപ്പോള്‍ അബ്ദുല്ലാ ഹിബ്നു സലാം പറഞ്ഞു: അങ്ങ് ദെവദൂതന്‍ തന്നെയാണെന്ന് ഞാനിതാ സാക്ഷ്യം വഹിച്ചു കൊള്ളുന്നു.” (ബുഖാരി: 1361. സി എന്‍ അഹ്മദ് മൌലവി)</b><br /><br />രതിമൂര്‍ഛയുടെ വേളയില്‍ കൂടിക്കലരുന്ന ‘ഇന്ദ്രിയ മിശ്രിതം’ കട്ടപിടിച്ചാണ് കുട്ടിയുണ്ടാകുന്നതെന്നായിരുന്നു അക്കാലത്തെ വിശ്വാസം. കുഞ്ഞുങ്ങള്‍ക്കു മാതാപിതാക്കളോട് രൂപസാദൃശ്യമുണ്ടാകുന്നതിന്റെ കാരണമെന്താണെന്ന് അന്നത്തെ അറബികള്‍ക്കറിയില്ലായിരുന്നു. മൌലികമായ ഒരു ചോദ്യത്തിന് ദെവദൂതന്‍ നല്കിയ ആധികാരികമായ ഉത്തരമാണിത്. അതും “ജിബ്രീല്‍ ഇതാ ഇപ്പോള്‍ വന്ന് അറിയിച്ചു പോയതേയുള്ളു” എന്ന മുഖവുരയോടെ! അന്നത്തെ ആളുകള്‍ക്കു കൌതുകം പകര്‍ന്ന ഒരു വിജ്ഞാനം തന്നെയായിരുന്നിരിക്കണം ഇത്.ശീഘ്രസ്ഖലനം ഉള്ളവര്‍ക്ക് സ്വന്തം മുഖഛായയുള്ള കുട്ടികള്‍ ജനിക്കുമെന്ന ഈ ഇസ്ലാമിക ജനിതകവിജ്ഞാനം അന്നത്തെ അറബികള്‍ പരീക്ഷണവിധേയമാക്കിയിരുന്നോ എന്നറിയില്ല. അങ്ങനെയൊരു പരീക്ഷണം നടന്നിരുന്നെങ്കില്‍ ,<b>“താങ്കള്‍ ദൈവദൂതനല്ല എന്നു ഞങ്ങളിതാ സാക്ഷ്യം വഹിക്കുന്നു” </b>എന്നവര്‍ മൊഴി മാറ്റിപ്പറഞ്ഞേനേ!<br />കുഞ്ഞിന്റെ ജനനത്തിനു ഹേതുവാകുന്ന സ്ത്രീ ബീജം[ovum] ,സംഭോഗവേളയില്‍ സ്രവിക്കുന്ന ഒരു കുഴമ്പല്ല എന്നും , പാകമാകുന്ന മുറയ്ക്ക് മാസത്തിലൊരിക്കല്‍ അണ്ഡാശയത്തില്‍നിന്നും അണ്ഡനാളി വഴി ഇറങ്ങിവരുന്നതാണെന്നും , രതിക്രീഡയുമായി ഈ അണ്ഡസ്രാവത്തിനു നേരിട്ടു ബന്ധമില്ലെന്നും ,നാം ഇന്നു മനസ്സിലാക്കുന്നതു ശാസ്ത്രീയമാര്‍ഗ്ഗത്തിലൂടെയാണ്. ഗര്‍ഭധാരണത്തിനു സ്ത്രീയുടെ രതിമൂര്‍ഛയുമായി ബന്ധമില്ല. അബോധാവസ്ഥയില്‍ ബലാത്സംഗത്തിനിരയായാല്പോലും ഗര്‍ഭം ധരിച്ചേക്കാം. ഈ വക കാര്യങ്ങളെകുറിച്ചൊന്നും കൃത്യമായി മനസ്സിലാക്കാന്‍ പറ്റുന്ന ഉയര്‍ന്ന തരം സാങ്കേതികവിദ്യകളൊന്നും അന്നു ദെവദൂതന്റെയും ജിബ്രീലിന്റെയും കയ്യില്‍ ഉണ്ടായിരുന്നില്ല. എങ്കിലും അറിയാത്ത കാര്യങ്ങളില്‍ തലയിട്ടു വിഡ്ഡിത്തങ്ങള് പറയുന്ന ശീലം മറ്റു പല സന്ദര്‍ഭങ്ങളിലുമെന്നപോലെ ഇവിടെയും ആവര്‍ത്തിക്കുകയാണ് ജിബ്രീലും ദൂതനും ചെയ്തത്!<br /> വൃഷണം മുതുകിലെത്തിക്കാന്‍ കഴിവുള്ള വ്യാഖ്യാതാക്കളെ സംബന്ധിച്ചേടത്തോളം ഇതൊന്നും അത്ര വലിയ ആനക്കാര്യമല്ലായിരിക്കാം. അവര്‍ ഇതൊക്കെ നിഷ്പ്രയാസം ശാസ്ത്രീയസത്യമാക്കി മാറ്റിയെടുക്കും. ആധുനിക ജനിതകശാസ്ത്രം തന്നെ ഇസ്ലാമിന്റെ സംഭാവനയാണെന്നവര്‍ അവകാശപ്പെടാനും ഇടയുണ്ട്!!<br />-----------------------------------------------------------------------------------ഈ വിഷയത്തില്‍ മറ്റൊരു ബ്ലോഗിലെ ചര്‍ച്ചയിലിടപെട്ടുകൊണ്ട് <a style="COLOR: #6131bd" href="http://www.blogger.com/profile/01104983785106818087">ഡോ. സൂരജ്</a> എഴുതിയ നീണ്ട കമന്റ് ഇവിടെ പേസ്റ്റ് ചെയ്യുന്നു.ചര്‍ച്ച സജീവമാകുമെന്ന പ്രതീക്ഷയോടെ.സൂരജ് :: suraj said... പ്രിയ ശരീഖ് ജീ,170ഓളം കമന്റുകള്‍ വന്ന് പോസ്റ്റു വിഷയം തന്നെ ശാഖോപശാഖകളായി പിരിഞ്ഞപ്പോഴാണ് ഇവിടെ വരുന്നത്. അസമയത്തായി ഈ കമന്റെങ്കില് ക്ഷമിക്കുക.ഒരു സമുദായത്തിന്റെ സാംസ്കാരിക പരിണാമവും തത്വചിന്തയുമൊക്കെ ഉള്‍ക്കൊള്ളുന്ന ചരിത്രരേഖയാണ് മതഗ്രന്ഥങ്ങള്‍ എന്നതാണ് എന്റെ കാഴ്ചപ്പാട്. അവയിലെ (അ)ശാസ്ത്രീയ കല്പനകളെ ചൂണ്ടിക്കാട്ടി മതത്തെ ആകെ discredit ചെയ്യേണ്ട കാര്യമുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. കാരണം യുക്തിയുടെ ശാസ്ത്രവും വിശ്വാസസംഹിതകളും ഒന്നിച്ചു പോകുകയില്ല.(ഇതു വെള്ളെഴുത്തിന്റെ ‘ദൈവമേ’ എന്ന പോസ്റ്റില്‍ നമ്മള് സംസാരിച്ചതാണല്ലോ)<br />മതഗ്രന്ഥങ്ങളെയും മതാചാരങ്ങളെയും അതാതുകാലത്തിന്റെ പരിപ്രേക്ഷ്യത്തില്‍ തന്നെ കാണാന്‍ ശ്രമിക്കുകയും അതിന്റെ നരവംശശാസ്ത്രപരമായ കണ്ടെത്തലുകളില്‍ കൌതുകം കൊള്ളുകയും ചെയ്യുന്ന ഒരാള്‍ എന്ന നിലയ്ക്കേ ഖുര്‍ ആനും ബൈബിളും വേദങ്ങളും ഹദീസുമൊക്കെ ഞാന്‍ വായിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ അവയിലെ ദൈവ/സ്വര്‍ഗ്ഗ/നരക സങ്കല്പങ്ങളും ജീവിത ചര്യകളുമൊക്കെ മനുഷ്യവംശപരിണാമത്തിന്റെ വെളിച്ചത്തിലാണ് കാണാന്‍ ശ്രമിക്കുന്നതും. എന്നാല്‍, മതത്തിലെ ശാസ്ത്ര കല്പനകളെ ആധുനിക സയന്‍സിന്റെ 'പിന്തുണ'യോടെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ അതിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടേണ്ടത് ശാസ്ത്രവിദ്യാഭ്യാസമുള്ളവരുടെ ചുമതലയാണ്.ഖുര്‍ ആന്‍, ബൈബിള്‍, വേദങ്ങള്‍ ഉപനിഷത്തുക്കള്‍ തുടങ്ങിയ മതഗ്രന്ഥങ്ങളിലൊക്കെയുള്ള പദപ്രയോഗങ്ങളുടെ പ്രധാന പ്രശ്നം അവയുടെ വ്യാഖ്യാനമാണ്. സംസ്കൃതവും അറബിയുമൊക്കെ താന്താങ്ങള്‍ക്ക് ഇഷ്ടമുള്ളരീതിയില്‍ അര്‍ത്ഥം നല്കി വ്യാഖ്യാനിച്ചിട്ട് അതിലൊക്കെ ആധുനിക ശാസ്ത്രതത്വങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ടെന്നു വാദിക്കുന്നത് ആധുനിക കാലപ്രവണതയാണ്. (ഖുര്‍ ആനിക സയന്‍സ് വ്യാഖ്യാനത്തിന്റെ സ്പെഷ്യലിസ്റ്റ് ഒരു മി.ഹാറൂണ്‍ അല്‍ യാഹ്യാ ആണെങ്കില്‍ ഭാരതീയ വേദാന്തങ്ങളില്‍ സയന്‍സ് കണ്ടെത്താന്‍ സ്വയം നിയുക്തനായ ആള് എന്‍.ഗോപാലകൃഷ്ണന് ആണ് എന്ന വ്യത്യാസമേയുള്ളൂ; ക്രിസ്തീയ വിശ്വാസികള്‍ക്ക് ക്രിയേഷന് റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ...അങ്ങനെയങ്ങനെ കാക്കത്തൊള്ളായിരം ഗ്രൂപ്പുകളും സംഘടനകളും! )<br />ഈ പോസ്റ്റിനെ സംബന്ധിചുള്ള ചില വിയോജിപ്പുകള്‍ ഇവിടെ രേഖപ്പെടുത്തട്ടെ: 1. താങ്കള്‍ ഖുര്‍ ആനിലുണ്ടെന്ന് ഇവിടെ അക്കമിട്ട് നിരത്തിയിരിക്കുന്ന ആറ്റത്തെക്കുറിച്ചും , ജന്തുശാസ്ത്ര,സമുദ്രശാസ്ത്ര,ജനിതകവിജ്ഞാന വസ്തുതകളെക്കുറിച്ചുമൊക്കെ അറിവുകള്‍ ചരിത്രപരമായി നിലനിന്നിരുന്ന വിജ്ഞാനം മാത്രമാണ്. ഇത് ഖുര്‍ ആനില്‍ മാത്രമല്ല, ആദ്യകാല മതഗ്രന്ഥങ്ങളിലെല്ലാം ചിതറിക്കിടക്കുന്ന പ്രാചീന ശാസ്ത്ര വിജ്ഞാനശകലങ്ങളാണ്.ഉദാഹരണത്തിനു പലയിടത്തും ആവര്‍ത്തിക്കപ്പെട്ടു കാണുന്ന വാദമാണ് "ഭ്രൂണശാസ്ത്രത്തെ"ത്തെക്കുറിച്ചുള്ളത്. ഇതു മെഡിക്കല്‍ വിഷയവും-എനിക്കു താല്പര്യമുള്ളതും- കൂടിയായതിനാല്‍ വിശദമായി ഈ അവകാശവാദം ഒന്നു പരിശോധിക്കാന്‍ ഒരുമ്പെടുകയാണിവിടെ. ഭ്രൂണശാസ്ത്രം ഖുര്‍ ആനില്‍ എന്ന ഡോ: മുഹമ്മദ് അലിയുടെ പുസ്തകത്തില്‍ ഭ്രൂണശാസ്ത്രസംബന്ധിയായതെന്ന് അവകാശപ്പെടുന്ന കുറേ ഖുര്‍ ആന്‍ ആയത്തുകള്‍ (വാക്യങ്ങള്‍) നല്‍കിയിട്ടുണ്ട്. ഇവ ഖുര്‍ ആന്റെ വിവിധ ഇംഗ്ലീഷ്/മലയാളം ഭാഷാപതിപ്പുകള്‍ റെഫര്‍ ചെയ്തപ്പോള്‍ കിട്ടിയത് താഴെ ചേര്‍ക്കുന്നു. അധ്യായം, വാക്യം എന്നിവ : ചിഹ്നം ഇട്ട് വേര്‍തിരിച്ചിരിക്കുന്നു.<br />2:222 - ആര്‍ത്തവത്തെക്കുറിച്ച് അവര്‍ നിന്നോട് (മുഹമ്മദിനോട്) ചോദിക്കുന്നു. പറയുക: അതൊരു മാലിന്യമാണ്. തന്നിമിത്തം ആര്‍ത്തവഘട്ടത്തില്‍ സ്ത്രീകളില്‍ നിന്നും അകന്നിരിക്കുക.ശുദ്ധിപ്രാപിക്കുംവരേയ്ക്കും അവരെ നിങ്ങള്‍ സമീപിക്കരുത്. ശുദ്ധിപ്രാപിച്ചുകഴിഞ്ഞാലോ, അല്ലാഹു നിങ്ങളോട് കല്‍പ്പിച്ചമാര്‍ഗത്തിലൂടെ അവരെ സമീപിക്കുക...<br />2:259 - ...മനുഷ്യരാശിക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കുവാനാണ് നാം ഇങ്ങനെയെല്ലാം ചെയ്തത്. എല്ലുകള്‍ നോക്കൂ, അവയെ എങ്ങനെയെല്ലാമാണ് നാം സംഘടിപ്പിക്കുകയും അവയെ മാംസാവൃതമാക്കുകയും ചെയ്തിരിക്കുന്നതെന്ന്....<br />7:172 - ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന്, അവരുടെ പിന്തലമുറകളെ നിന്റെ നാഥന് പുറത്തുകൊണ്ടുവരികയും അവരെ അവര്‍ക്കുതന്നെ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം; അല്ലാഹു ചോദിച്ചു : ഞാന്‍ നിങ്ങളുടെ നാഥനല്ലേ ? ....<br />11:61 - സമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന് സാലിഹിനെ അയച്ചു. അദ്ദേഹം ഉപദേശിച്ചു : എന്റെ സമുദായമേ നിങ്ങള്‍ അല്ലാഹുവിനെ വണങ്ങുക.... ....ഭൂമിയില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചതും അതില്‍ നിങ്ങളെ നിവസിപ്പിച്ചതും അവനാണ്...<br />13:8 - ഓരോ പെണ്ണും ചുമക്കുന്ന ശിശുവിനെക്കുറിച്ച് അല്ലാഹു അറിയുന്നു, ഏത് ഗര്‍ഭപാത്രം ആഗിരണം ചെയ്യുന്നു, ഏതില്‍ വളരുന്നു...15:26 - മുട്ടിയാല്‍ ശബ്ദിക്കുന്ന ദുര്‍ഗന്ധമുള്ള കറുത്ത കളിമണ്ണുകൊണ്ടുതന്നെയാണ് മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നത്<br />15:28 - മലക്കുകളോട് നിന്റെ നാഥന് പറഞ്ഞ സന്ദര്‍ഭം: മുട്ടിയാല്‍ ശബ്ദിക്കുന്ന ദുര്‍ഗന്ധമുള്ള കറുത്ത കളിമണ്ണു കൊണ്ട് ഞാന്‍ മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുന്നു. [ ഇവിടെ 'മണ്‍പാത്രം നിര്‍മ്മിക്കുന്നവന്റെ കറുത്ത കളിമണ്ണുകൊണ്ട് മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുന്നു' എന്നൊരു പാഠഭേദവും ചില വ്യാഖ്യാനങ്ങളില്‍ കാണാം - രണ്ടായാലും നിര്‍മ്മാണ വസ്തു കളിമണ്ണ് തന്നെ]<br />15:33 - ഇബിലീസ് പറഞ്ഞു : കറുത്ത കളിമണ്ണുകൊണ്ടു നീ സൃഷ്ടിച്ച മനുഷ്യനെ നമിക്കുവാന്‍ ഞാന്‍ സന്നദ്ധനല്ല.<br />16:4 - മനുഷ്യനെ ഒരു തുള്ളിയില്‍ നിന്നാണ് അവന് സൃഷ്ടിച്ചിരിക്കുന്നത്... [ ഇവിടെ 'തുള്ളി' എന്ന വാക്കിനെ രേതസ്സ് അഥവാ semen എന്ന് ചില ഇംഗ്ലീഷ് പരിഭാഷകളില്‍ മാറ്റിയിട്ടുണ്ട്. ചില മലയാള പരിഭാഷകളില്‍ 'ഇന്ദ്രിയത്തിന്റെ തുള്ളി' എന്നും കാണാം]<br />22:5 - മനുഷ്യരേ..നിങ്ങള്‍ ചിന്തിക്കുക: നിങ്ങളെ നാം മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് തുള്ളിയില്‍ നിന്നും, പിന്നീട് ഒട്ടിച്ചേര്‍ന്ന വസ്തുവില്‍ നിന്ന്. അനന്തരം രൂപമുള്ളതും അല്ലാത്തതുമായ ചവച്ച മാംസപിണ്ഡത്തില്‍ നിന്ന്. നാം നിങ്ങള്‍ക്കു വ്യക്തമാക്കിത്തരികയാണ് - നാമുദ്ദേശിക്കുന്നവരെ ഗര്‍ഭപാത്രങ്ങളില്‍ നിശ്ചിതസമയം വരെ താമസിപ്പിക്കും, അതിനുശേഷം നിങ്ങളെ ശിശുവായി പുറത്തെത്തിക്കും. പിന്നീടു നിങ്ങള്‍ പൂര്‍ണ്ണ ശക്തി പ്രാപിക്കും....[ ഇവിടെയും "തുള്ളി" എന്ന വാക്കിനെ രേതസ്സ്, പുരുഷബീജം എന്നൊക്കെ ചില വ്യാഖ്യാതാക്കള്‍ മാറ്റുന്നു. "ഗര്‍ഭപാത്രത്തില്‍ നിശ്ചിത സമയം വരെ താമസിപ്പിക്കും" എന്നുള്ളത് "നിശ്ചിതഘട്ടം വരെ" എന്നു മാറ്റിയിട്ട് "ഘട്ടം" എന്നതുകൊണ്ട് embryonic stage ആണുദ്ദേശിക്കുന്നതെന്നു വാദിക്കുന്ന പുസ്തകങ്ങളും കണ്ടിട്ടുണ്ട്]<br />23:12 - നനഞ്ഞ മണ്ണില്‍ നിന്നും ആണ് മനുഷ്യനെ നാം സൃഷ്ടിച്ചത്. [ നനഞ്ഞ മണ്ണ് എന്നതിനു പകരം 'കളിമണ്‍ സത്ത്' എന്നും പ്രയോഗിച്ചു കാണുന്നു]<br />23:13 - പിന്നീട് നാമതിനെ ഒരു വിത്തു തുള്ളിയാക്കി ഭദ്രമായൊരിടത്ത് (ഗര്‍ഭത്തില്‍) നിക്ഷേപിച്ചു.<br />23:14 - പിന്നീട് വിത്തു തുള്ളിയെ ഒട്ടി ചേര്‍ന്നിരിക്കുന്ന (രക്ത) കട്ടയായും, ഒട്ടിചേര്‍ന്നിരിക്കുന്നതിനെ മാംസപിണ്ഡമായും മാംസപിണ്ടത്തെ എല്ലുകളായും രൂപാന്തരപ്പെടുത്തി. അനന്തരം എല്ലുകളെ നാം മാംസം കൊണ്ടു പൊതിഞ്ഞു. എന്നിട്ട് കേവലം വ്യത്യസ്തമായ മറ്റൊരു സൃഷ്ടിയാക്കി വളര്‍ത്തിക്കൊണ്ടുവന്നു....[ മേല്‍ക്കൊടുത്ത 12 മുതല്‍ 14 വരെയുള്ള വരികളില്‍ നേരത്തേ പറഞ്ഞ നുത്ഫ, അലഖ , മുദ്ഘ,ആദാം എന്നീ വാക്കുകള്‍ ആണ് യഥാക്രമം "വിത്തു തുള്ളി(ശുക്ല ജലം), ഒട്ടിപ്പിടിക്കുന്ന വസ്തു/രക്തക്കട്ട, മാംസപിണ്ഡം, അസ്ഥി എന്നീ അര്‍ത്ഥങ്ങളില്‍ പ്രയോഗിച്ചിട്ടുള്ളത്. ഒരു പക്ഷേ ഖുര്‍ ആനില്‍ ഭ്രൂണശാസ്ത്ര വസ്തുതകളുണ്ട് എന്നു കാണിക്കാന്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെടുന്ന വരികളും ഇതാകാം]<br />25:54 - ജലത്തില്‍ നിന്നും മനുഷ്യരെ സൃഷ്ടിച്ചവന് അവനത്രെ. എന്നിട്ട് അവര്‍ക്കിടയില്‍ രക്തബന്ധവും വിവാഹ ബന്ധവും അവന് സ്ഥാപിച്ചു....30:20 - അവന് നിങ്ങളെ മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുന്ന മനുഷ്യരായി മാറിയിരിക്കുനു...<br />32: 7 - ..മനുഷ്യന്റെ സൃഷ്ടിപ്പ് കളിമണ്ണില്‍ നിന്നും ആരംഭിച്ചു...<br /><br />32: 8 - പിന്നീട് മനുഷ്യസന്താനങ്ങളെ നിന്ദ്യമായ ഒരു വെള്ളത്തില്‍ നിന്നും അവന് സൃഷ്ടിച്ചു...<br />32: 9 - അനന്തരം അവനെ ഉചിതമായ നിലയ്ക്കു രൂപപ്പെടുത്തി. തന്റെ ആത്മാവില്‍ നിന്നും അതില്‍ ഊതി. നിങ്ങള്‍ക്കവന്‍ കണ്ണുകളും കാതുകളും നല്കി...<br />35:11 - അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് ഒരു ചെറിയ തുള്ളിയില്‍ (ഇന്ദ്രിയ ജലത്തില്‍) നിന്ന്. അനന്തരം അവന് നിങ്ങളെ ഇണകളാക്കി സംഘടിപ്പിച്ചു...<br />38: 71, 72 - നിന്റെ നാഥന് മലക്കുകളോട് പറഞ്ഞു: ഞാന്‍ കളിമണ്ണില്‍ നിന്നു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്.....അങ്ങനെ അവന്റെ രൂപവും ഘടനയും പൂര്‍ത്തിയാക്കി. എന്റെ ആത്മാവില്‍ നിന്നു ഒരംശം അതില്‍ ഊതിക്കഴിഞ്ഞാല്‍ നിങ്ങളെല്ലാം അവനെ സാഷ്ടാംഗം പ്രണമിച്ചുകോള്‍ക<br />39: 6 - നിങ്ങളെ ഒരൊറ്റ ജീവനില്‍ നിന്നാണ് അവന് സൃഷ്ടിച്ചിരിക്കുന്നത്. പിന്നീട് അതില്‍ നിന്നു തന്നെ അതിന്റെ ഇണയേയും സൃഷ്ടിച്ചു. നിങ്ങള്‍ക്കായി നാല്ക്കാലികളില് നിന്ന് എട്ടുതരം ഇണകളെ സൃഷ്ടിച്ചു. നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ വച്ച് ഒരു സൃഷ്ടിപ്പിനു ശേഷം മറ്റൊരു സൃഷ്ടിപ്പ് എന്ന പ്രകാരം മൂന്നു ഇരുട്ടറകളില്‍ വച്ച് അതു നിര്‍വ്വഹിച്ചു... [ ഇതില്‍ "മൂന്നു ഇരുട്ടറകള്‍" എന്നതിനെ ഇപ്പോള്‍ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച് ഭ്രൂണത്തിന്റെ പുറത്തുള്ള amnion, chorion, allantoic sac എന്നീ ആവരണങ്ങളാണ് ഖുര്‍ ആനില്‍ ഉദ്ദേശിച്ചിരിക്കുനത് എന്നുവരെ വാദിക്കുന്നവരുണ്ട്.]<br /><br />46:15 - ...മാതാവ് വൈഷമ്യത്തോടെയാണ് അവനെ ഗര്‍ഭം ധരിച്ചത്. പ്രസവിച്ചതും വൈഷമ്യത്തോടെതന്നെ. അവനെ ഗര്‍ഭം ധരിച്ചതും മുലകുടി അവസാനിപ്പിച്ചതും മുപ്പതുമാസം കൊണ്ടാണ്...[2-ആം അധ്യായത്തില്‍ കുട്ടികളെ രണ്ടു വര്‍ഷം മുലയൂട്ടണം എന്ന് പറയുന്നുണ്ട് . ഇവിടെ ഗര്‍ഭ കാലവും മുലയൂട്ടല്‍ കാലവും ചേര്‍ത്ത് 30 മാസം എന്നും പറയുന്നു ]<br />53:45, 46 - സ്ത്രീ,പുരുഷന് എന്നീ ഇണകളെ സൃഷ്ടിച്ചതും അവന് തന്നെ; സ്ഖലിക്കുന്ന (തെറിച്ചു വീഴുന്ന) തുള്ളിയില്‍ നിന്ന്..[ ഇവിടെ സ്ഖലനത്തിന്റെ ഫലമായി വീഴുന്ന ശുക്ലത്തെയാണ് അര്‍ത്ഥശങ്കക്കിടയില്ലാതെ പറഞ്ഞിരിക്കുന്നത് എന്നു കാണാം]<br />56:58,59 - സ്ഖലിക്കുന്ന അതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? നിങ്ങളാണോ അതല്ല നാമാണോ അതിനെ സൃഷ്ടിച്ചത് ?['സ്ഖലിക്കുന്ന അത്' എന്നതുകൊണ്ട് ലിംഗം എന്നോ ശുക്ലം എന്നോ വിവക്ഷയാകാം]<br />75:37 - മുന്നോട്ട് തെറിച്ചു വീഴുന്ന (സ്ഖലിക്കുന്ന) ഒരു തുള്ളിയായിരുന്നില്ലേ അവന് ?<br />75: 38 - പിന്നീടത് ഒട്ടിപ്പിടിക്കുന്ന ഒരു വ്സതു(രക്ത കട്ട) ആയി തീര്‍ന്നു. എന്നിട്ട് (ദൈവം അതിനെ) രൂപമുള്ളതാക്കിത്തീര്‍ത്തു.<br />86:6,7 : തെറിക്കുന്ന വെള്ളം കൊണ്ട് (മനുഷ്യനെ) സൃഷ്ടിച്ചു...നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയില്‍ നിന്നു പുറത്തേക്കു വരുന്ന വെള്ളം കൊണ്ട്.[ ഇത് ഒരു പാട് വ്യാഖ്യാന സര്ക്കസുകള്ക്ക് കാരണമായ വരികളാണ്. നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയില്‍ നിന്നും വരുന്ന വെള്ളത്തെ "ശുക്ല ജലം" എന്ന് പറഞ്ഞു വ്യാഖ്യാനിക്കാനാവില്ലല്ലോ, അപ്പോള്‍ ചില അതിബുദ്ധിമാന്മാര് മറ്റൊരു വ്യാഖ്യാനം കണ്ടെത്തി: വാരിയെല്ലിനോട് ചേര്‍ന്നല്ലെങ്കിലും, നട്ടെല്ലിനടുത്തായിട്ടാണ് ഭ്രൂണാവസ്ഥയില്‍ ആദ്യം പുരുഷന്റെ വൃഷണങ്ങളും (testicles) സ്ത്രീകളിലെ അണ്ഡാശയവും (ovaries) രൂപപ്പെടുക. അതു പിന്നെ ഗര്‍ഭത്തിലിരികവെ തന്നെ രൂപം പ്രാപിച്ച് കുഞ്ഞുവലരുന്നതിനനുസരിച്ച് താഴേക്കു വളര്‍ന്ന് വേര്‍പെട്ട് സ്വതന്ത്രാവയവങ്ങളാകുന്നത്. ഈ ഘട്ടത്തെയാണ് ഖുര്‍ ആനില്‍ മേല്‍ വരികളില്‍ പരാമര്‍ശിച്ചിരിക്കുന്നത് എന്നായിരുന്നു പുതിയ വ്യാഖ്യാന ട്രപ്പീസുകളി!]ഒറിജിനല്‍ അറബി ഭാഷയിലെ ചില സുപ്രധാന വാക്കുകളെ എടുത്ത് വിഘടിച്ചും വ്യാഖ്യാനിച്ചും ചിലപ്പോഴൊക്കെ അതിവായന നടത്തിയുമാണ് ഭ്രൂണശാസ്ത്രത്തിലെ വസ്തുതകള്‍ ഖുര്‍ ആനില്‍ ഉണ്ടെന്നു വരുത്തി തീര്‍ത്തിരിക്കുന്നത് എന്നു കാണാം. ഇത്തരത്തിലുള്ള ചില "വിവാദ" പദങ്ങള്‍ നമുക്കൊന്നു നോക്കാം: (i) "അലഖ" എന്ന വാക്കാണ് ഒന്നാമത്തെ key point. അലഖ എന്ന അറബി വാക്കിനു (ഏകവചനത്തിലുപയോഗിക്കുമ്പോള്‍) പല കാലത്ത് പല സ്ഥലങ്ങളിലായി ഖുര്‍ ആന്‍ തര്‍ജ്ജമ ചെയ്തപ്പോള്‍ നല്‍കിയിരിക്കുന്ന അര്‍ഥങ്ങള്‍ നോക്കൂ:- ഒട്ടിപ്പിടിക്കുന്ന വസ്തു- രക്തക്കട്ട- അട്ടയെപ്പോലെ ഒട്ടുന്ന രക്തക്കട്ട- അട്ട (കുളയട്ട അഥവാ leech)ഇതില്‍ "രക്തക്കട്ട" എന്ന അര്‍ത്ഥമുപയോഗിച്ചാണ് അറബ്യേതര ഖുര്‍ ആനിക വ്യാഖ്യാനങ്ങളധികവും പില്ക്കാലത്ത് പ്രചരിച്ചിട്ടുള്ളത്.ക്രിയാനാമരൂപത്തില്‍ പ്രയോഗിക്കപ്പെടുന്ന "അലിഖ" എന്ന സദൃശപദത്തിനാകട്ടെ "തൂങ്ങിക്കിടക്കുക", "ഒട്ടിക്കിടക്കുക" എന്നൊക്കെയാണര്‍ത്ഥം. 'അലിഖ'യും 'അലഖ'യുമൊക്കെ ശാസ്ത്രവിദ്യാഭ്യാസമുള്ള തര്‍ജ്ജമക്കാരുടെ കൈയ്യിലെത്തിയപ്പോള്‍ വ്യാഖ്യാനം അപ്പടി മാറി - രക്തക്കട്ടയെന്നും അട്ടയെപ്പോലെ ഒട്ടിയ വസ്തുവെന്നുമൊക്കെയുള്ള അര്‍ത്ഥം മാറ്റി പലരും ശുക്ലകോശമെന്നും (spermatozoa) സിക്താണ്ഡം അഥവാ zygote എന്നും എന്തിന്, ഭ്രൂണം ഗര്‍ഭപാത്രത്തില്‍ നിന്നും പോഷണം സ്വീകരിക്കുന്ന മറുപിള്ള (placenta) ആണ് അത് എന്നു വരെ വ്യാഖ്യാനം തുടങ്ങി. ഇതൊരു ഭാഷാ സര്‍ക്കസ് മാത്രമാണ്. "ഭൂഗോളം" എന്ന പദം വേദങ്ങളിലുണ്ടെന്നും അതിനാല്‍ വേദങ്ങളെഴുതപ്പെട്ട (സുമാര്‍ 5000 ബി.സി) കാലത്തേ ഭാരതത്തിലെ മുനിമാര്‍ക്ക് ഭൂമി ഉരുണ്ടതാണെന്ന് അറിയാമായിരുന്നു എന്നും വ്യാഖ്യാനിച്ചു വാദിക്കുമ്പോലെയെ ഉള്ളൂ.(ii) 'നുത്ഫ' എന്ന വാക്കിനു തുള്ളി എന്ന് അര്‍ത്ഥം സാമാന്യമായുപയോഗിക്കുന്നുവെങ്കിലും സന്ദര്‍ഭാനുസരണം അത് "ശുക്ലം" അഥവാ "രേതസ്സ്" എന്ന അര്‍ത്ഥം കൈകൊള്ളുന്നു. "തെറിച്ചു വീണ തുള്ളി"എന്നും "ഇന്ദ്രിയ രസം" എന്നുമൊക്കെ പലയിടത്തും വ്യാഖ്യാനങ്ങളുണ്ട്.മലയാളത്തിലെ ചില ഖുര്‍ ആന്‍ പതിപ്പുകളില്‍ "ഇന്ദ്രിയ ബിന്ദു" എന്ന പദം ഉപയോഗിച്ചിരിക്കുന്നു .(സി.എന്‍ അഹമ്മദ് മൌലവി ഉപദേശകനായുള്ള ഡി.സി ബുക്സിന്റെ ഖുര്‍ ആനില്‍ അടക്കം)(iii) ഗര്‍ഭാവസ്ഥയിലുള്ള ഭ്രൂണത്തിനെ കുറിക്കാന്‍ ഖുര്‍ ആനില്‍ ഉപയോഗിച്ചിരിക്കുന്നു എന്നു പറയപ്പെടുന്ന മറ്റൊരു വാക്ക് "മുദ്ഘ" ആണ്. മാംസപിണ്ഡം എന്നോ മാംസക്കഷ്ണമെന്നോ അര്‍ത്ഥം പറയാവുന്ന ഈ വാക്കിനെ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച് (ഭ്രൂണശാസ്ത്ര പ്രഫസര്‍ ആയ കീത്.എല്‍.മൂര്‍ ഉള്‍പ്പടെ) ഭ്രൂണത്തിന്റെ 23-ആം ദിവസത്തെ വളര്‍ച്ചാ ഘട്ടമായി മാറ്റിയിരിക്കുന്നു! ചവച്ചു തുപ്പിയ മാംസക്കഷ്ണം, അരഞ്ഞ മാംസം എന്നിങ്ങനെയുള്ള അര്‍ത്ഥം വരുന്ന പദത്തെ എടുത്ത് പ്രൊഫസര്‍ കീത്.എല്‍.മൂര്‍ ഭ്രൂണത്തിലെ മാംസപേശികള്‍ ഉരുത്തിരിയുന്നതിനു തൊട്ടുമുന്‍പുള്ള somites ഉണ്ടാകുന്ന ഘട്ടമായി വ്യാഖ്യാനിക്കുന്നു.<br /><br /> മേല്പ്പരാമര്ശിച്ച ഖുര്ാനിക ആയത്തുകള്‍ അതിവായനകളും വ്യാഖ്യാനങ്ങളും ഒഴിവാക്കി വസ്തുനിഷ്ഠമായി പരിശോധിക്കുന്ന ശാസ്ത്രകാരനു ഒരുകാര്യം വേഗം ബോധ്യപ്പെടും - കുട്ടിയുടെ ഗര്‍ഭാവസ്ഥകളെക്കുറിച്ച് ഖുര്‍ ആനിലെ ഈ പരികല്പനകളത്രയും പ്രവാചകന് മുഹമ്മദിന്റെ കാലത്തിനും എത്രയോ മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന പ്രാചീന സങ്കല്പങ്ങളാണ് എന്ന്. ക്രിസ്തുവിനും 400-ഓളം കൊല്ലം മുന്‍പ് ഹിപ്പോക്രാറ്റസ്,അരിസ്റ്റോട്ടില്‍,ചരകന്‍,കശ്യപന്, സുശ്രുതന്, അഗ്നിവേശന്‍, ഭരദ്വാജന് തുടങ്ങിയവരും, ക്രിസ്തുവിനു ശേഷമുള്ള ആദ്യനൂറ്റാണ്ടുകളില്‍ ആത്രേയന്, ഗാലെന്‍(തുര്‍ക്കി) തുടങ്ങിയ ആദ്യകാല വൈദ്യന്മാരും വൈജ്ഞാനികരും പുരുഷന്റെ രേതസ്സും സ്ത്രീയുടെ രക്തവും ചേരുമ്പോഴാണ് ശിശുവുണ്ടാകുന്നതെന്നു പറഞ്ഞുവച്ചിട്ടും പഠിപ്പിച്ചുപോന്നിട്ടുമുണ്ട്. മേല്‍പ്പറഞ്ഞവരില്‍ ചിലര്‍ കുട്ടിയെ നിര്‍മ്മിക്കുന്നതില്‍ സ്ത്രീയുടെ പങ്ക് ആര്‍ത്തവരക്തമാണ് എന്ന് വാദിച്ചിട്ടുണ്ട്. (ഉദാ: അരിസ്റ്റോട്ടില്‍, ചരകന്‍, അത്രേയന്, ഗാലെന്‍). ഈ പ്രാചീനവിജ്ഞാനം ആധുനിക കാഴ്ചപ്പാടില്‍ ഏതാണ്ട് 95% തെറ്റാണെങ്കിലും ബാക്കിയുള്ള 5% ത്തില്‍ പിടിച്ച് (ചില ആയുര്‍വേദക്കാരടക്കം) പല മതവാദികളും താന്താങ്ങളുടെ മതഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്ന സംഗതികള്‍ ഏതുവിധേനെയും വ്യാഖ്യാനിച്ചു "ശരിപ്പെടുത്തുന്ന"തായിട്ടാണ് ഇന്നു കാണുന്നത്.ശരീരത്തിലെ സമസ്ത സ്രവങ്ങളില്‍ നിന്നും ഊറിക്കൂടിയ സത്തയാണ് ശുക്ലം എന്ന കാഴ്ചപ്പാട് (ബി.സി 400)ഹിപ്പോക്രാറ്റസിന്റെ കാലത്തേ ഉണ്ടായിരുന്നു. ഹിപ്പോക്രാറ്റസിന്റെ തന്നെ ലഭ്യമായ കുറിപ്പുകളില്‍ ഈ സത്ത വൃക്കയിലൂടെ വൃഷണങ്ങളില്‍ എത്തി അവിടെ നിന്നും ലിംഗം വഴി പുറത്തുവരുന്നു എന്ന് പറഞ്ഞിട്ടുമുണ്ട്. ഖുര്‍ ആന്‍ ആവിര്‍ഭവിക്കുന്നത് ഹിപ്പോക്രാറ്റസിന്നും ഏതാണ്ട് 1000 വര്‍ഷങ്ങള്‍ക്കു ശേഷമാണെന്ന് ഓര്‍ത്താല്‍ "...നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയില്‍ നിന്നു പുറത്തേക്കു വരുന്ന വെള്ളം കൊണ്ട് (മനുഷ്യനെ) സൃഷ്ടിച്ചു " എന്ന ഖുര്‍ ആനിക വാക്യത്തിന്റെ ചരിത്രപരമായ ദിശ മനസിലാകും. ഒപ്പം, അന്നത്തെ കാലത്തെ ശരീരശാസ്ത്ര വിജ്ഞാനം അറിയാവുന്നവരുടെ അഭിപ്രായങ്ങള്‍ ഖുര്‍ ആന്‍ പോലുള്ള ഗ്രന്ഥങ്ങളിലെ വചനങ്ങളില്‍ നിഴലിക്കുന്നു എന്ന ചരിത്രവസ്തുതയും ഉണ്ട്. (ഖുര്‍ ആന്‍ പരിപൂര്‍ണ്ണവും, മനുഷ്യ ഇടപെടലില്‍ നിന്നു മുക്തവുമാണെന്ന വിശ്വാസികളുടെ അവകാശവാദം ഏതായാലും ശാസ്ത്രവൈജ്ഞാനികന് പ്രശ്നമല്ല :)<br />2. ആധുനിക ജനറ്റിക്സിന്റെ തത്വങ്ങളെ ഖുര്‍ ആന്‍ ശരിവയ്ക്കുന്നുവെന്നു പറയുന്ന അതേ ശ്വാസത്തില്‍ തന്നെ പരിണാമ നിയമങ്ങളെ എങ്ങനെ താങ്കള്‍ക്ക് എതിര്‍ക്കാന്‍ കഴിയും ശരീഖ് ജീ ? പരിണാമ നിയമങ്ങളുടെ ഉപജ്ഞാതാവ് ഏതോ കുത്സിത ശ്രമത്തിന്റെ ഭാഗമായി ദൈവനിഷേധത്തിനുവേണ്ടി ചമച്ചതാണ് പരിണാമസിദ്ധാന്തം എന്ന താങ്കളുടെ ആരോപണം അവിടെ നില്ക്കട്ടെ, ജനിതക തത്വങ്ങളുടെ പ്രായോഗിക രൂപം പരിണാമസിദ്ധാന്തതത്വങ്ങളിലും പരിണാമസിദ്ധാന്തത്തിന്റെ ഹൃദയഭാഗത്ത് ജനിതക തത്വങ്ങളും എന്ന നിലയ്ക്കുള്ള ഒരു പാരസ്പര്യം ഇന്ന് നിലനില്‍ക്കുന്നുണ്ട്. (വിശ്വനാഥന് എന്ന ബ്ലോഗ്ഗര്‍ മുകളില്‍ ചൂണ്ടിക്കാണിച്ചപോലെ). ആ പാരസ്പര്യത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഒട്ടനവധി ഗണിത പദ്ധതികളും നിരീക്ഷണങ്ങളും കൃത്യവുമാണ് എന്നിരിക്കെ ഒന്ന് ശരിയും മറ്റേത് തെറ്റും എന്നു പറയാനാവില്ലല്ലോ. പരിണാമ സിദ്ധാന്തത്തെ ഹെയ്ക്കലിന്റെയൊക്കെ ഉപപത്തികളുദ്ധരിച്ച് താങ്കള്‍ എതിര്‍ക്കുന്നത് ആ സിദ്ധാന്തത്തെ ആഴത്തിലറിയാതെയാണ് എന്നു മറ്റൊരു പോസ്റ്റിനുള്ള കമന്റില്‍ താങ്കളെ ഓര്‍മ്മിപ്പിച്ചിരുന്നു.<br />3. പിന്നെ, ഡാര്വിന് എന്തുപറഞ്ഞു, ഐന്സ്റ്റീന് എന്തുപറഞ്ഞു, ഷ്രോഡിഞര്‍ എന്തുപറഞ്ഞു എന്നൊന്നും നോക്കിയല്ല അവര്‍ പ്രവര്‍ത്തിചതും സംഭാവനകള്‍ നല്കിയതുമായ ശാസ്ത്രമേഖലകളുടെ സാംഗത്യത്തെ ചോദ്യം ചെയ്യേണ്ടത്. ശാസ്ത്രം വ്യക്തിനിഷ്ഠമായ അനുഭവങ്ങളുടേയോ വികാരവിചാരങ്ങളുടേയോ സാമാന്യവല്ക്കരണമല്ല. ഒരു ഉദാഹരണം പറയാം: ഫോട്ടോ ഇലക്ട്രിക് ഇഫക്ടിന് ഐന്സ്റ്റൈന് നല്കിയ വിശകലനം പിന്നീട് ആധുനിക ക്വാണ്ടം ഫിസിക്സിന്റെ അടിസ്ഥാന ശിലകളിലൊന്നായി മാറിയെന്ന ചരിത്രം പ്രസിദ്ധം. എന്നാല്‍ അതേ ഐന്സ്റ്റൈന് തന്റെ ബൌദ്ധിക ജീവിതത്തിന്റെ അവസാനകാലമത്രയും ക്വാണ്ടം ഫിസിക്സിന്റെ മറ്റൊരു അടിസ്ഥാന ശിലയായ 'ഹൈസന്‍ബെര്‍ഗ് അനിശ്ചിതത്വ' നിയമത്തെ നിരന്തരമായി ആക്രമിക്കുകയും ക്വാണ്ടം ഭൌതികതത്വങ്ങള്‍ അപൂര്‍ണ്ണമാണെന്ന് വാദിക്കുകയും ചെയ്തിരുന്നു എന്നത് ഓര്‍ക്കുക. പ്രപഞ്ചം സ്ഥായിയും അനന്തവുമാണെന്നു വിശ്വസിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന അദ്ദെഹത്തിന് പ്രപഞ്ചം വികസിക്കുകയാണെന്ന ഹബിളിന്റെ നിരീക്ഷണം ഒരു വലിയ തിരിചടികൂടിയായിരുന്നു.ഇതേ ഐന്സ്റ്റൈന് ആണ്, മാക്സ് വെല്ലിന്റെ സമീകരണങ്ങളിലെ പ്രകാശപ്രവേഗത്തെ ഒരു സ്ഥിരാങ്കമായി എടുക്കാന്‍ മറ്റുപല പ്രശസ്തരും ധൈര്യം കാട്ടാതിരുന്നപ്പോള്‍, ആ സാഹസത്തിനു മുതിര്‍ന്നതും ഒടുവില്‍ സ്പെഷ്യല്‍ റിലേറ്റിവിറ്റി എന്ന തന്റെ അതുല്യസംഭാവനയുമായി ഉയര്‍ന്നതും എന്നോര്‍ക്കണം! അപ്പോള്‍ അങ്ങനെയാണ് കഥ - ശാസ്ത്രജ്ഞന്റെയോ ശാസ്ത്രവ്യാഖ്യാതാവിന്റെയോ വ്യക്തിപരമായ കമന്റുകളും വികാരാധിഷ്ഠിത വാദങ്ങളും എടുത്ത് ശാസ്ത്രത്തിന്റെ തത്വങ്ങള്‍ക്ക് മേല്‍ ചാര്‍ത്തരുത്. അത്തരത്തില്‍ ശാസ്ത്രശാഖകളെ discredit ചെയ്യാനാവില്ല ; ഉസാമ ബിന്‍ ലാദന് ചെറ്റത്തരം കാണിക്കുന്നതിന്റെ പേരില്‍ ഇസ്ലാം മുഴുവന്‍ തീവ്രവാദമാണ് എന്നു അടചു പറയുമ്പോലെയിരിക്കുമത് :)<br /> 4. പിന്നെ, ഐന്സ്റ്റൈന് ഈശ്വരവിശ്വാസിയാണെന്ന് കാണിക്കാന്‍ ശരീഖ് ജീ ഉദ്ധരിച്ച വാചകങ്ങള്‍ പോലെ ഒട്ടനവധി വാക്യങ്ങള്‍ ഐന്‍സ്റ്റൈന്റെ തന്നെ ideas and opinions എന്ന ലേഖന സമാഹാരത്തിലുണ്ട്. "God does not play dice" എന്നത് അദ്ദേഹത്തിന്റെ ക്വാണ്ടം ഭൌതിക വിമര്‍ശനവുമായി ബന്ധപ്പെട്ട് കേട്ടിട്ടുള്ള ഏറ്റവും പ്രശസ്തമായ വാചകമാണ്. "I want to know the mind of god" എന്നതിലെ ഗോഡ് ഒരു മെറ്റഫര്‍ ആണ് - ആലങ്കാരിക പ്രയോകം. ജന്മം കൊണ്ടു ജൂതനെങ്കിലും തന്റെ ശാസ്ത്രജീവിതകാലത്തൊന്നും ഒരു ജൂതമതാനുയായിയോ യഹോവാ വിശ്വാസിയോ ആയി അദ്ദേഹം അറിയപ്പെട്ടിരുന്നില്ല എന്നോര്‍ക്കണം. ദൈവത്തിന്റെ മനസറിയുക എന്നതില്‍ അദ്ദേഹം പ്രകൃതിയുടെ നിയമങ്ങള്‍ എന്താണെന്നും പ്രപഞ്ചത്തെ സ്വയം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഫിസിക്കല്‍ പ്രിന്‍സിപ്പിളുകള്‍ എന്താണെന്ന് അറിയണമെന്നുമാണ് ഉദ്ദേശിച്ചത് എന്ന് ആ വാചകങ്ങളുടെ സന്ദര്‍ഭം കൂടി അറിയുമ്പോള്‍ മനസിലാകും.<br /> 5. പിന്നെ, ശാസ്ത്രം ദൈവത്തെ നിഷേധിക്കുന്ന ഒന്നാണെന്ന് കരുതാമെങ്കില് ആ ദൈവ നിഷേധത്തിന്റെ ഉത്തുംഗത്തില്‍ നില്‍ക്കുന്നത് റിലേറ്റിവിറ്റിയാണെന്ന് ഞാന്‍ പറയും. കാരണം അതിന്റെ ഗണിതോല്‍പ്പന്നമാണ് പ്രപഞ്ചോല്‍ഭവ സിദ്ധാന്തം. താരാപഥങ്ങളും താരസമൂഹങ്ങളും മുതല്‍ ഉപാണുലോകത്തെ കണികകള്‍ വരെയടങ്ങുന്ന പ്രപഞ്ചം ഒരു പ്രപഞ്ചബാഹ്യമായ ശക്തിയുടെയും ഇടപെടലുകളില്ലാതെ ഉരുത്തിരിയുകയും,സ്വയം പൂര്ണ്ണമായിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് വിശകലനം ചെയ്യുന്ന പ്രപഞ്ചോല്ഭവസിദ്ധാന്തം ഇതുവരെയുള്ള നിരീക്ഷണങ്ങളെയൊക്കെ യുക്തിസഹമായി വിശദീകരിക്കുന്നുണ്ട്. അതിന്റെ ഗംഭീരമായ വ്യാപ്തിയും പുതിയ അര്ത്ഥങ്ങളുമൊക്കെ ശാസ്ത്രം കൂടുതല്‍ മനസിലാക്കിക്കൊണ്ടിരിക്കുന്നു.ഡാര്‍വീനിയനും നിയൊ-ഡാര്‍വീനിയനുമായ പരിണാമ തത്വങ്ങള്‍ പ്രപഞ്ചത്തിലെ കടുകുമണിയായ ഭൂമിയിലെ അതിലും കടുകുപ്രായമായ ജൈവലോകത്തിന്റെ ഉരുത്തിരിയലിനെ മാത്രമേ വിശകലനം ചെയ്യുന്നുള്ളൂ. Macro level ചിത്രം മെനയുന്നത് കോസ്മോളജിയും ഭൌതികശാസ്ത്രവും ചേര്‍ന്നാണ് എന്നോര്‍ക്കണം. ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ മതഗ്രന്ഥങ്ങളില്‍ selective interpretation നടത്തി തേടുമ്പോള്‍ ഇതും കൂടി ഓര്‍ക്കുക : ആറ്റത്തിന്റെ ശാസ്ത്ര വിശദീകരണം മാത്രമായി അംഗീകരിക്കുകയും പ്രപഞ്ചബാഹ്യമായ ദൈവീകമായ ഒരു ശക്തിയാണ് പ്രപഞ്ചസൃഷ്ടിനടത്തി എന്നു ‘വിശ്വസിക്കുകയും’ ചെയ്യുന്നത് ഒത്തുപോകില്ല. ഉദാഹരണത്തിനു ന്യൂട്ടോണിയന്‍ മെക്കാനിക്സ് മുഴുവനും തെറ്റാണെന്ന് സ്ഥാപിച്ചുകൊണ്ടല്ല ആപേക്ഷികതാ മെക്കാനിക്സ് വന്നത്. ആദ്യത്തേതിന്റെ പ്രാപഞ്ചികമായ ഒരു തലത്തിലെ extrapolation ആണ് രണ്ടാമത്തേത്. ഉപാണുതലത്തിലെ കണികകളുടെ ചലനങ്ങളില്‍ പോലും ന്യൂട്ടോണിയന്‍ മെക്കാനിക്കല്‍ നിയമങ്ങള്‍ അപ്ലൈ ചെയ്യപ്പെടുന്നുണ്ട് എന്നോര്‍ക്കണം.<br /><br />ശാസ്ത്രത്തില്‍ അങ്ങനെ ദ്വീപുകളായല്ല പ്രതിഭാസങ്ങളും നിയമങ്ങളും നില്‍ക്കുന്നത്. എല്ലാ കണ്ടെത്തലുകള്‍ക്കും നിയമങ്ങള്‍ക്കും നൈരന്തര്യമുണ്ട്. മൈക്രോ ലെവലില്‍ നിന്ന് മാക്രോ ലെവലിലേക്കുള്ള ഒരു നൈരന്തര്യമാണ് അത്. Modern synthesis-ല്‍ അതിലേതെങ്കിലുമൊന്നിനെയെടുത്ത് ഒറ്റപ്പെടുത്തി വിശദീകരിക്കാനുമാവില്ല. പിന്നെ, ഇതൊന്നുമെഴുതിയത് ഏതെങ്കിലും വിശ്വാസരീതി തെറ്റാണെന്നോ മറ്റൊന്ന് ശരിയാണെന്നോ സ്ഥാപിക്കാനല്ല. മതങ്ങള്‍ക്ക് സാമൂഹിക/സാംസ്കാരിക ജീവിതത്തിലുള്ള സ്ഥാനത്തെ അംഗീകരിച്ചുകൊണ്ടുതന്നെയാണ് ഇത്രയും പറഞ്ഞത്ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com4tag:blogger.com,1999:blog-8292998871248076940.post-85713363007881284092009-05-02T08:25:00.000-07:002010-11-01T06:23:46.148-07:00പ്രപഞ്ചഘടനയും സൃഷ്ടിയും കുര് ആനില്‍!<strong>പ്രപഞ്ചം എങ്ങിനെയുണ്ടായി?</strong><br /><br />സൃഷ്ടിവാദികളായ മതവിശ്വാസികള്‍ ഭൌതികവാദികള്ക്കു നേരെ സാധാരണ തൊടുത്തു വിടാറുള്ള ഒരു പഴയ ചോദ്യമാണിത്. പ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരാദി കാര്യങ്ങളെക്കുറിച്ചും സ്രഷ്ടാവായ ഈശ്വരനെക്കുറിച്ചുമൊക്കെ വളരെ ആധികാരികമായ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന നാട്യവുമായാണ് ഇക്കൂട്ടരുടെ വരവ്. ദെവം ‘സൃഷ്ടി’ നടത്തുംപോള്‍ മണലും സിമന്റും കോരിക്കൊടുക്കാന്‍ ഹെല്‍പ്പര്‍ മാരായി തങ്ങളുമുണ്ടായിരുന്നു കൂടെ എന്ന മട്ടിലാണ് ചിലരുടെ വിവരണങ്ങള്‍ !<br /><br />ഈ മഹാ പ്രപഞ്ചത്തിന്റെ അനന്തവിസ്തൃതിയെ കുറിച്ച് മനുഷ്യരാശി ഇന്നോളം നേടിയെടുത്ത എല്ലാ അറിവുകളും തുലോം നിസ്സാരമാണന്നും പരിമിതമാണെന്നും നാം മനസ്സിലാക്കുന്നു. അറിയുംതോറും , അറിയാനിരിക്കുന്ന ബ്രഹ്മാണ്ഡ രഹസ്യങ്ങളുടെ ബാഹുല്യം ജ്ഞാനകുതുകിയായ മനുഷ്യന്റെ ജിജ്ഞാസയും വിസ്മയവും വര്‍ദ്ധിപ്പിക്കുന്നേയുള്ളു. മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങള്‍ക്കും യുക്തിക്കും അപ്രാപ്യമാം വിധം “അനന്തമജ്ഞാതമവര്ണ്ണനീയ”മായിത്തന്നെ പ്രപഞ്ച ചക്രവാളം ഇന്നും നില കൊള്ളുന്നു. മനുഷ്യന്റെ ബുദ്ധിപരമായ ഈ പരിമിതികള്‍ യുക്തിചിന്തകര്‍ക്കും ഭൌതികവാദികള്‍ക്കും മാത്രമല്ല; ആത്മീയജ്ഞാനത്തിന്റെ മൊത്തക്കച്ചവടക്കാരായ മതാചാര്യവൃന്ദത്തിനും ബാധകമാണ്. ഉല്‍പ്പത്തി തൊട്ട് അന്ത്യപ്രളയം വരേക്കുള്ള എല്ലാ കാര്യങ്ങളും തങ്ങളുടെ കിതാബുകളിലുണ്ടെന്നു മേനി പറയുന്നവര്‍ക്കും , പ്രപഞ്ചത്തിന്റെ സ്ഥൂലവും സൂക്ഷ്മവുമായ അനന്തവിസ്മയങ്ങളെ അനാവരണം ചെയ്യത്തക്ക വസ്തുനിഷ്ടമോ യുക്തിസഹമോ ആയ ഒരു ജ്ഞാനവും അവതരിപ്പിക്കാനാവുന്നില്ല. വെളിപാടു പുസ്തകങ്ങള്‍ എഴുതപ്പെട്ട കാലഘട്ടത്തിലെ മനുഷ്യന്റെ പരിമിതവും വികലവുമായ അറിവുകള്‍ക്കും ഭാവനകള്‍ക്കും അപ്പുറം വസ്തുതാപരമായ ഒരറിവും ഇക്കൂട്ടരുടെ പക്കലില്ല.<br /><br />പ്രപഞ്ചമുണ്ടായിരുന്നില്ല എന്ന നിഗമനത്തില്‍നിന്നാണ്, ഇതെല്ലാം ആരുണ്ടാക്കി? എന്ന ചോദ്യം തന്നെ ഉടലെടുക്കുന്നത്. എന്നുമുണ്ടായിരുന്നുവെങ്കില്‍ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവിനെ അന്യേഷിക്കേണ്ട കാര്യമില്ലല്ലോ. പ്രപഞ്ചമില്ലാതെ കാലം പോലുമില്ല. പ്രപഞ്ചപദാര്‍ത്ഥങ്ങളുടെ ചലനം മൂലമാണു കാലത്തെ നിര്‍ണയിക്കുന്നത്. ചലനാത്മകപ്രപഞ്ചത്തിലെ നാലാം മാനം(4th dimension) ആണ് കാലം (time). പ്രപഞ്ചമില്ലാത്ത കാലമെന്നാല്‍ അത് കാലമില്ലാത്ത കാലം എന്ന സങ്കല്‍പ്പത്തിലേക്കാണ് നയിക്കുക. ജനിക്കുക, ജീവിക്കുക, മരിക്കുക എന്നത് മനുഷ്യന്റെ ജീവിതാനുഭവത്തിലെ ഘട്ടങ്ങളാകയാല്‍ സകലതും അപ്രകാരം തന്നെയായിരിക്കാം എന്നവന് ഊഹിച്ചു. അത് മനുഷ്യന്റെ ബുദ്ധിപരമായ പരിമിതിയെയാണു കാണിക്കുന്നത്. ശുദ്ധമായ ശൂന്യത അഥവാ ഒന്നുമില്ലായ്മയുടെ അനന്തത എന്ന സങ്കല്‍പ്പം മനുഷ്യ യുക്തിക്കുള്‍ക്കൊള്ളാനാവാത്തതാണെന്ന് മതഗ്രന്ഥങ്ങളിലെ സൃഷ്ടികഥനം തന്നെ തെളിയിക്കുന്നുണ്ട്. <br /><br />ഖുര്‍ ആനിലും ഹദീസിലും പ്രപഞ്ചസൃഷ്ടിയുടെ വിശദാംശങ്ങള്‍ വിവരിച്ചിട്ടുള്ളതിപ്രകാരമാണ്:<br /><br /><strong>وَهُوَ ٱلَّذِي خَلَق ٱلسَّمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَلَئِن قُلْتَ إِنَّكُمْ مَّبْعُوثُونَ مِن بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوۤاْ إِنْ هَـٰذَآ إِلاَّ سِحْرٌ مُّبِينٌ </strong><br />And He it is Who created the heavens and the earth in six days, the first of which was Sunday and the last, Friday — and His Throne, before creating them, was upon the water, borne by the winds — that He might try you (li-yabluwakum is semantically connected to khalaqa, ‘He [Who] created’), in other words, He created them and all that is beneficial and good for you in them, in order to test you: which of you is best in conduct, that is, [which of you] is most obedient to God. And if you were to say, O Muhammad (s), to them: ‘Truly you shall be raised again after death’, those who disbelieve will say, ‘This, Qur’ān that speaks of resurrection — or, [this] that you are saying — is nothing but manifest, clear, sorcery’ (sihrun: a variant reading has sāhirun, ‘sorcerer’, in which case the reference is to the Prophet (s).<br /> [Tafsir al-Jalalayn, trans. Feras Hamza]<br /><br /><strong>وَهُوَ ٱلَّذِي خَلَق ٱلسَّمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَلَئِن قُلْتَ إِنَّكُمْ مَّبْعُوثُونَ مِن بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوۤاْ إِنْ هَـٰذَآ إِلاَّ سِحْرٌ مُّبِينٌ </strong><br /><strong>“ആറു ദിവസങ്ങളിലായി ഭൂമിയെയും ആകാശത്തെയും അല്ലാഹു സൃഷ്ടിച്ചു. ( അതിനുമുന്‍പ്) അവന്റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു. ”[11:7]</strong><br /><br />ആറു ദിവസം കൊണ്ടാണു പ്രപഞ്ച സൃഷ്ടി നടന്നതെന്നും അതിനു മുന്‍പ് ദൈവ ചൈതന്യം ജലോപരി ചലിച്ചുകൊണ്ടിരുന്നു എന്നും ബൈബിളും പ്രസ്താവിക്കുന്നു. (ഉല്‍പ്പത്തി: 1:2) <br /><br />ആകാശഭൂമികളുടെ സൃഷ്ടിയെക്കുറിച്ച് ആലോചിച്ചു തുടങ്ങും മുമ്പേ സൃഷ്ടികര്ത്താവിന് ഇട്ടിരിപ്പാന് ഒരു സിംഹാസനവും അതു സ്ഥാപിച്ചു വെക്കാന്‍ ഒരു ജലാശയവും അത്യാവശ്യം വേണ്ട മറ്റു സാധനസാമഗ്രികളുമൊക്കെ ഉണ്ടായിരുന്നു എന്നു തന്നെയാണു ഹദീസുകളിലും മറ്റും വിശദീകരിച്ചിട്ടുള്ളത്.<br /><br />“ആദിയില്‍ അല്ലാഹു മാത്രമാണുണ്ടായിരുന്നത്. മറ്റൊരു വസ്തുവും ഉണ്ടായിരുന്നില്ല. അവന്റെ സിംഹാസനം അന്നു വെള്ളത്തിനു മീതെയാണു സ്ഥിതി ചെയ്തിരുന്നത്. അങ്ങിനെ ഒരു ഏടില്‍ അവന് എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി. അനന്തരം ആകാശഭൂമികളെ സൃഷ്ടിച്ചു.”(ബുഖാരി)<br /><br />പ്രപഞ്ചമെങ്ങനെയുണ്ടായി എന്ന ചോദ്യത്തിനുത്തരം കിട്ടായ്കയാല്‍ ഇരിക്കപ്പൊറുതി കിട്ടാതെ അലയുന്നവരാരും തന്നെ അല്ലാഹുവിന്റെ ഈ ഇരിപ്പിടവും , മഹാസമുദ്രവും അല്ലാഹു തന്നെയും എങ്ങിനെയുണ്ടായി എന്നൊന്നും ചിന്തിച്ചു തല പുണ്ണാക്കാറില്ല. എല്ലാത്തിനും കാരണം തേടിത്തേടി ഒടുവില്‍ അല്ലാഹുവിനെ ആരുണ്ടാക്കി എന്നാരെങ്കിലും ചോദിച്ചാല്‍ ഉടനെ ആ പിശാചുമായുള്ള സംസാരം നിര്‍ത്തി സ്ഥലം വിട്ടുകൊള്ളണം എന്നാണു പ്രവാചകന് അനുയായികളെ ഉപദേശിച്ചിട്ടുള്ളത്. അത്തരം യുക്തിവാദങ്ങളുമായി വരുന്നവരുടെ കണ്ണിലേക്കു പൂഴി വാരിയിടാനും അദ്ദേഹം നിര്‍ദ്ദേശിച്ചുവത്രേ!<br /><br />പടിപടിയായി ദൈവം എപ്രകാരമാണു പ്രപഞ്ചസൃഷ്ടി നടത്തിയതെന്നു ബൈബിള്‍ ഉല്‍പ്പത്തിക്കഥയില്‍ ക്രമം തെറ്റാതെ വിവരിച്ചു തരുന്നുണ്ട്.<br /><br />“ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി ആകൃതിയില്ലാത്തതും ശൂന്യവുമായിരുന്നു. ഇരുട്ട് ആഴത്തിന്മേല് പരന്നിരുന്നു. ദൈവചൈതന്യം ജലോപരി ചലിച്ചുകൊണ്ടിരുന്നു. ദൈവം അരുള്‍ ചെയ്തു: “വെളിച്ചം ഉണ്ടാകട്ടെ”. വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു. ദൈവം വെളിച്ചത്തെ ഇരുട്ടില്‍നിന്നു വേര്‍പെടുത്തി. വെളിച്ചത്തിനു പകല്‍ എന്നും ഇരുട്ടിനു രാത്രി എന്നും പേര് വിളിച്ചു.....”<br /><br />ഒന്നാംദിവസ്സത്തെ പണി ഇപ്രകാരം പൂര്‍ത്തിയാക്കിയ ദൈവം തുടര്‍ന്നുള്ള സൃഷ്ടി നിര്‍വ്വഹിച്ചതിന്റെ വിവരം ഏതാണ്ട് ഇങ്ങനെ സംഗ്രഹിക്കാം: രണ്ടാംദിവസം(ചൊവ്വാഴ്ച്ച) വെള്ളത്തിനു നടുവിലായി ഒരു വിതാനമുണ്ടാക്കി. അതു മേലോട്ടുയര്‍ത്തി വെള്ളങ്ങളെ വേര്‍തിരിച്ചു. (ആകാശത്തിനു മുകളില്‍ വെള്ളം കെട്ടി നിര്‍ത്തിയിട്ടുണ്ടെന്നും ദെവം ആവശ്യാനുസരണം ആകാശവാതില്‍ തുറന്ന് വെള്ളം താഴോട്ടു വീഴ്ത്തുന്നതാണു മഴ എന്നുമായിരുന്നു പൌരാണിക ബാബിലോണിയന്‍ വിശ്വാസം.)<br /><br />മൂന്നാം ദിവസം വിതാനത്തിനടിയിലെ വെള്ളം ഒരു ഭാഗത്തേക്കു മാറ്റി സമുദ്രമുണ്ടാക്കുകയും ബാക്കി ഭാഗം ഉണക്കി കരയാക്കുകയും ചെയ്തു. ശേഷം പുല്ലും ഫലവൃക്ഷങ്ങളും മുളപ്പിച്ചു. നാലാം ദിവസമാണ് ആകാശക്കമാനത്തില്‍ സൂര്യ ചന്ദ്ര നക്ഷത്രാദികളെയൊക്കെ വെച്ചു പിടിപ്പിക്കുന്നത്! അഞ്ചാം നാള് മത്സ്യങ്ങള്‍ , പറവകള്‍ എന്നിവയെ സൃഷ്ടിച്ചു. ആറാം ദിനത്തിലാണ് കാട്ടുമൃഗങ്ങളെയും കന്നുകാലികളെയും ഇഴജന്തുക്കളെയും പടയ്ക്കുന്നത്. അന്നു തന്നെ പൊടി കുഴച്ച് മനുഷ്യനെയും ഉണ്ടാക്കി. എല്ലാ ജോലിയും പൂര്‍ത്തിയാക്കിയശേഷം ഏഴാം ദിവസം(ഞായറാഴ്ച്ച) ദൈവം കുളിച്ച് വിശ്രമിച്ചു.!<br /><br />മുഹമ്മദ്നബി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഈ ‘നാടോടിക്കഥ’ പുനരാവിഷ്കരിച്ചപ്പോള്‍ കാര്യങ്ങള്‍ വളരെയേറെ മാറി മറിഞ്ഞു. <br />“അല്ലാഹു ഭൂമിയെ ശനിയാഴ്ച്ച പടച്ചു. ..ഞായറാഴ്ച്ച പര്‍വ്വതങ്ങള്‍ സൃഷ്ടിച്ചു. മരങ്ങള്‍ തിങ്കളാഴ്ച്ചയും മുന്തിരിവള്ളി അഥവാ ഫലവത്തായ സാധനങ്ങള്‍ ചൊവ്വാഴ്ച്ച പടച്ചു. മത്സ്യത്തെ ബുധനാഴ്ച്ചയും മറ്റു ജീവജാലങ്ങളെ വ്യാഴാഴ്ച്ചയും സൃഷ്ടിച്ചു. ആദമിനെ അവസാന സൃഷ്ടിയായി പകലിന്റെ അവസാന മണിക്കൂറില്‍ അസര്‍ മുതല്‍ രാത്രി വരെയുള്ള സമയത്തിനിടയില്‍ വെള്ളിയാഴ്ച്ച ദിവസത്തിലും അവന് സൃഷ്ടിച്ചിരിക്കുന്നു.” [ഹദീസ്]<br /><br />ബൈബിളിളെ കഥയുമായോ ഖുര്‍ ആനിലെ തന്നെ വിവരണങ്ങളുമായോ പൊരുത്തപ്പെടുന്നതല്ല ഹദീസിലെ ഈ വിശദീകരണം. <br />പ്രപഞ്ചസൃഷ്ടിക്കു മൊത്തം ആറു ദിവസം എടുത്തു എന്നാണ് ഖുര്‍ ആന്‍ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നത്. (50:38,25:59,32:4) എന്നാല്‍ വിശദാംശങ്ങള്‍ വിവരിക്കവെ അത് എട്ടു ദിവസമായി വര്‍ദ്ധിക്കുന്ന വൈരുദ്ധ്യവും കാണാം. ഭൂമിയുണ്ടാക്കിയത് രണ്ടു ദിവസം കൊണ്ടാണെന്നും (41:9) അതില്‍ മലകള്‍ സ്ഥാപിക്കുന്നതിനും ആഹാരവസ്തുക്കള്‍ നിറച്ച് സമൃദ്ധി വരുത്തുന്നതിനും നാലു ദിവസം വേണ്ടി വന്നു എന്നും(41:10) ഖുര്‍ ആന്‍ വിശദമാക്കുന്നു. പിന്നെ അവന് ആകാശത്തിനു നേരെ തിരിയുകയും (41:11) രണ്ടു ദിവസങ്ങളിലായി ആകാശത്തിന്റെ കാര്യം പൂര്‍ത്തിയാക്കുകയുമാണുണ്ടായത്.(41:12)<br /><br />സൃഷ്ടിവിവരണത്തിലെ ഈ പൊരുത്തക്കേടും വൈരുദ്ധ്യവും ഖുര്‍ ആന്‍ വ്യാഖ്യാതാക്കളിലുണ്ടാക്കിയ ആശയക്കുഴപ്പം മൌദൂദി തന്നെ വിവരിക്കുന്നതു കാണുക:<br />“ഇവിടെ മുഫസ്സിറുകള്‍ പൊതുവില്‍ ഒരു സങ്കീര്‍ണ്ണതയെ അഭിമുഖീകരിക്കുന്നു. എന്തെന്നാല്‍ ഭൂമിയുടെ സൃഷ്ടിക്ക് രണ്ടു ദിവസം , അതില്‍ പര്‍വ്വതങ്ങളുറപ്പിക്കാനും അനുഗ്രഹങ്ങളും ആഹാരവിഭവങ്ങളും ഒരുക്കാനും നാലു ദിവസം. ഇത് അംഗീകരിച്ചാല്‍ ഇനി വരുന്ന ആകാശത്തിന്റെ സൃഷ്ടിക്ക് രണ്ടു ദിനം എന്ന പരാമര്‍ശം കൂടി പരിഗണിക്കുമ്പോള്‍ ആകെ സൃഷ്ടിനാളുകള്‍ എട്ടാകുന്നു. എന്നാലോ, ആകാശഭൂമികളുടെ സൃഷ്ടി ആറു നാളുകളിലാണെന്നു ഖുര്‍ ആന്‍ പലയിടത്തും വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടുതാനും. അതിനാല്‍ ഈ നാലു ദനം ഭൂമിയുടെ സൃഷ്ടിക്കുള്ള രണ്ടു ദിവസവുംകൂടി അടങ്ങിയതാണെന്ന് ഏതാണ്ട് എല്ലാ വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നു. അതായത് രണ്ടു ദിനം ഭൂമിയുടെ സൃഷ്ടിക്കും രണ്ടു ദിനം മുകളില്‍ പറഞ്ഞ മറ്റു കാര്യങ്ങളുണ്ടാക്കാനും. ഇതു പ്രകാരം ഭൂമിയുടെ സൃഷ്ടി നാലു നാളുകൊണ്ട് അതിലെ സകല വസ്തുക്കളോടും കൂടി പൂര്‍ത്തിയായി. പക്ഷെ ഇതു ഖുര്‍ ആനിലെ പദങ്ങളില്‍നിന്നു പ്രത്യക്ഷമാകുന്നതിനെതിരാണ്. പ്രശ്നം പരിഹരിക്കാന്‍ ഇത്തരം വ്യാഖ്യാനങ്ങള്‍ ആവശ്യമാണെന്ന് അവര്‍ക്കു തോന്നുന്ന സങ്കീര്‍ണ്ണത തന്നെ കേവലം ഭാവനാസ്പദമാണെന്നതാണു യാഥാര്‍ത്ഥ്യം. ഭൂമിയുടെ സൃഷ്ടിക്കെടുത്ത രണ്ടു ദിവസംതന്നെ പ്രപഞ്ചസമുച്ചയത്തിന്റെ സൃഷ്ടിക്കെടുത്ത ആറു ദിവസങ്ങളില്‍നിന്ന് അന്യമല്ല എന്നതാണു വസ്തുത. ഇനി വരുന്ന സൂക്തങ്ങള്‍ പരിശോധിച്ചുനോക്കുക. അവയില്‍ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയെ ഒരുമിച്ചു പരാമര്‍ശിച്ചിരിക്കുന്നു. പിന്നെ അല്ലാഹു രണ്ടു ദിനം കൊണ്ട് ഏഴാകാശങ്ങളെ സൃഷ്ടിച്ചുവെന്നു പറഞ്ഞിരിക്കുന്നു. ഈ ഏഴാകാശംകൊണ്ടു വിവക്ഷ മുഴുവന്‍ പ്രപഞ്ചം തന്നെയാണ്. അതിന്റെ ഒരു ഭാഗം തന്നെയാണു നമ്മുടെ ഭൂമിയും. അനന്തരം പ്രപഞ്ചത്തിലെ കണക്കറ്റ ഗോളങ്ങളെപ്പോലെ ഈ ഭൂമിയും രണ്ടു നാള് കൊണ്ട് ഒരു ഒറ്റപ്പെട്ട ഗോളത്തിന്റെ സ്വഭാവം സ്വീകരിച്ചപ്പോള്‍ അലാഹു അതിനെ സചേതനസൃഷ്ടിക്കുവേണ്ടി സജ്ജമാക്കാന്‍ തുടങ്ങി. നാലു നാളു കൊണ്ട് ഉപര്യുക്ത സൂക്തത്തില്‍ പറഞ്ഞ സകല സാധന സാമഗ്രികളും അതില്‍ ഉണ്ടാക്കിവെച്ചു. “ (തഫ് ഹീമുല്‍ ഖുര്‍ ആന്‍ . വാള്യം 4. പേജ് 409)<br /><br />6 ദിവസം കൊണ്ട് പ്രപഞ്ചനിര്‍മ്മാണം പൂര്‍ത്തിയാക്കിയ ദൈവം തന്റെ സൃഷ്ടികര്‍മ്മത്തിന്റെ വിശദാംശങ്ങള്‍ വിവരിച്ചു വന്നപ്പോള്‍ മൊത്തം 8 ദിവസങ്ങളായി എന്നതാണു മുഫസ്സിറുകളെ കുഴപ്പത്തിലാക്കിയത്. ഈ വൈരുദ്ധ്യം പരിഹരിക്കാന്‍ ഖുര്‍ ആന്‍ പണ്ഡിതന്മാര് ഇതു വരെയും സ്വീകരിച്ചു വന്ന വ്യാഖ്യാനങ്ങളെ അട്ടി മറിച്ചുകൊണ്ട് മൌദൂദി ഇവിടെ ഒരു പുതിയ സൂത്രം കണ്ടു പിടിച്ചിരിക്കുകയാണ്. ഭൂമി സൃഷ്ടിക്കാനെടുത്ത രണ്ടു ദിവസവും അതില്‍ വിഭവങ്ങളൊരുക്കാന്‍ ചെലവഴിച്ച നാലു ദിവസവും വെവ്വേറെ എണ്ണേണ്ടതില്ല എന്ന നിലപാടായിരുന്നു പൊതുവെ പണ്ഡിതന്മാര് സ്വീകരിച്ചു വന്നത്. എന്നാല്‍ ഭൂമിയെ ആകാശത്തിന്റെ ഭാഗമാക്കി ആധുനിക ശാസ്ത്രത്തോട് യോജിപ്പിക്കാമെന്നു കണക്കുകൂട്ടിയ മൌദൂദിക്ക് അതിലും വലിയ അബദ്ധമാണു സംഭവിച്ചത്.<br /><br />അനന്തവിശാലമായ ഈ പ്രപഞ്ചം മുഴുവന്‍ സംവിധാനിക്കാന്‍ രണ്ടു ദിവസം കൊണ്ടു സാധ്യമായ അല്ലാഹുവിന് ഭൂമിയിലെ മനുഷ്യര്‍ക്ക് ആഹാരമൊരുക്കാന്‍ മാത്രം നാലു ദിവസം പണിയെടുക്കേണ്ടി വന്നു എന്ന മഹാവൈരുദ്ധ്യം അദ്ദേഹം കാണാതെ പോയി!<br /><br /><strong>بَدِيعُ ٱلسَّمَٰوَٰتِ وَٱلأَرْضِ وَإِذَا قَضَىٰ أَمْراً فَإِنَّمَا يَقُولُ لَهُ كُنْ فَيَكُونُ <br /><br />“ആകാശഭൂമികളെ സൃഷ്ടിച്ചവനത്രേ അവന് . ഒരുകാര്യം സൃഷ്ടിക്കണമെന്നു തീരുമാനിച്ചാല്‍ “ഉണ്ടാവുക” എന്ന് അതിനോട് പറയുകയേ വേണ്ടു. അപ്പോള്‍ അതുണ്ടാകുന്നു.” (2:117)</strong><br /> എന്ന അല്ലാഹുവിന്റെ വീരവാദവും ഇവിടെ നിരര്‍ത്ഥകമാകുന്നു. ! പ്രപഞ്ചമുണ്ടാക്കാന്‍ 6 ദിവസം-അതായത്, നമ്മുടെ മൂന്നു ലക്ഷം കൊല്ലം -കഠിനാധ്വാനം ചെയ്യേണ്ടി വന്നു അല്ലാഹുവിന്! എന്നിട്ടും അദ്ദേഹത്തിനു കാര്യമായ ക്ഷീണമൊന്നും ബാധിച്ചില്ല (50:38) എന്നതാണ് ഏക ആശ്വാസം!<br /><br />മൌദൂദിയുടെ വ്യാഖ്യാനപ്രകാരം ഭൂമിയില്‍ നമുക്ക് ആഹാരമൊരുക്കാന്‍ അല്ലാഹു രണ്ടു ലക്ഷം കൊല്ലം പണിയെടുത്തിട്ടുണ്ട്. പ്രപഞ്ചം മൊത്തം സംവിധാനിക്കാന്‍ വെറും ഒരു ലക്ഷം കൊല്ലമേ വേണ്ടി വന്നുള്ളു!!<br />[അല്ലാഹുവിന്റെ ഒരു ദിവസം നമ്മുടെ 50000 കൊല്ലത്തിന്റെ നീളമുള്ളതാണ് എന്നു ഖുര്‍ ആന്‍ ]<br /><br />പ്രപഞ്ചസ്രഷ്ടാവായ ഈ ദൈവം തന്റെ നിസ്സാരസൃഷ്ടികളോട് ഈ സൃഷ്ടികര്‍മ്മവിവരണമൊക്കെ വിളമ്പിയത് [അന്നത്തെ അറബികള്‍ക്കു ] തന്റെ വലുപ്പം കാണിച്ചു കൊടുക്കാനായിരുന്നിരിക്കണം. പക്ഷെ ഇക്കാലത്ത് ഇതൊക്കെ വായിക്കുന്ന ,സാമാന്യബുദ്ധിയും അല്‍പ്പം ശാസ്ത്രബോധവും ഉള്ള ഒരു മനുഷ്യന് ഈ ദൈവത്തിന്റെ അല്പ്പത്തരവും വിവരക്കേടും കണ്ട് ചിരിക്കാനേ ഇതുപകരിക്കൂ!<br />ആദ്യമുണ്ടായത് ആകാശമോ ഭൂമിയോ എന്ന കാര്യത്തിലും ഖുര്‍ ആന്‍ പരസ്പരവിരുദ്ധമായ വിശദീകരണങ്ങളാണു നല്‍കുന്നത്. ഭൂമിയിലെ എല്ലാ കാര്യവും ശരിപ്പെടുത്തിയ ശേഷം ആകാശത്തിന്റെ നേരെ തിരിഞ്ഞു എന്ന് ഒന്നിലധികം സ്ഥലത്ത് പറയുമ്പോള്‍ (2:29) ,(41:11) ആകാശത്തിന്റെ നിര്‍മ്മിതിയാണാദ്യം നടന്നതെന്നും പിന്നീടാണു ഭൂമിയെ പരത്തിയതെന്നും മറ്റൊരിടത്ത് (79:27-32) വിവരിക്കുന്നു.<br /><br />ഇവിടെയും വ്യാഖ്യാനം കൊണ്ട് ഉരുണ്ടു മറിയുകയാണു പണ്ഡിതന്മാര് !<br />മൌദൂദി വക:-<br />“പൂര്‍വ്വിക മുഫസ്സിറുകളില്‍ ,ഖുര്‍ ആന്‍ അനുസരിച്ചു ഭൂമിയാണോ ആകാശമാണോ ആദ്യം സൃഷ്ടിക്കപ്പെട്ടത് എന്ന കാര്യത്തില്‍ വളരെക്കാലം ചര്‍ച്ച നടന്നിട്ടുണ്ട്. ഒരു വിഭാഗം ഈ വാക്യത്തെയും അല്‍ ബഖറയിലെ 29ആം വാക്യത്തെയും ആസ്പദമാക്കി ഭൂമിയാണ് ആദ്യം സൃഷ്ടിക്കപ്പെട്ടതെന്ന് വാദിച്ചു. മറുകക്ഷി സൂറത്തുന്നാസിആത്തിലെ 27 മുതല്‍ 33 വരെ സൂക്തങ്ങളെ ആസ്പദമാക്കി ആദ്യം സൃഷ്ടിക്കപ്പെട്ടത് ആകാശമാണെന്നും. അവിടെ ഭൂമിയുടെ സൃഷ്ടി ആകാശത്തിനു ശേഷമാണുണ്ടായതെന്ന് സ്പഷ്ടമായി പറയുന്നുണ്ടല്ലോ. പക്ഷെ, ഖുര്‍ ആന്‍ പ്രകൃതിശാസ്ത്രമോ ഗോളശാസ്ത്രമോ പഠിപ്പിക്കുന്നതിനു വേണ്ടി എവിടെയും പ്രപഞ്ചസൃഷ്ടിയെ പരാമര്‍ശിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. തൌഹീദ്, ആഖിറത്ത് എന്നീ പ്രമാണങ്ങളില്‍ വിശ്വസിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് മറ്റനേകം അടയാളങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ആകാശഭൂമികളുടെ ഉല്‍ഭവവും ആലോചിക്കുന്നതിനു വേണ്ടി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നു മാത്രം. ആ പശ്ചാത്തലത്തില്‍ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയുടെ കാലക്രമം വിവരിക്കുകയോ ആകാശമോ ഭൂമിയോ ആദ്യം സൃഷ്ടിച്ചതെന്ന് വ്യക്തമാക്കുകയോ ചെയ്യുക ഒരാവശ്യമേയല്ല. ആദ്യം സൃഷ്ടിക്കപ്പെട്ടത് ഏതായാലും ശരി അവ രണ്ടും ദൈവം ഏകനാണെന്നു വിളിച്ചോതുന്നു....”(തഫ് ഹീമുല്‍ ഖുര്‍ ആന്‍ . വോള്യം 4 പേ. 410)<br />മറ്റൊരു വ്യാഖ്യാതാവിന്റെ ഞാണിന്മേല്ക്കളി കൂടി കാണുക: <br />അമാനി വക:-<br />“സുമ്മസ്തവാ ഇലസ്സമാ അ”, (പിന്നെ അവന് ആകാശത്തിലേക്കു തിരിഞ്ഞു.) എന്നു പറഞ്ഞിരിക്കുന്നതുകൊണ്ട് ഭൂമി സൃഷ്ടിച്ച ശേഷമാണ് അല്ലാഹു ആകാശം സൃഷ്ടിച്ചതെന്നു ധരിച്ചുകൂടാത്തതാണ്. കാരണം സൂറ അന്നാസി ആത്തില്‍ ‘വല്‍ അര്ള ബ അദ ദാലിക ദഹാഹാ’(അതിനു ശേഷം ഭൂമിയെ അവന് പരത്തി) എന്നു വ്യക്തമാക്കിയിരിക്കുന്നു. നമ്മുടെ വാനശാസ്ത്രപണ്ഡിതന്മാര്‍ക്കു ഏഴു ആകാശങ്ങളെപ്പറ്റി സൂക്ഷ്മമായി ഒന്നും പറയാന്‍ സാധിച്ചിട്ടില്ലെങ്കിലും , ഉപരിലോകത്തെ നക്ഷത്രങ്ങള്‍ക്കാണു ഭൂമിയെക്കാള്‍ കാലപ്പഴക്കമെന്നാണ് മൊത്തത്തില്‍ അവരുടെയും നിഗമനം. അതുകൊണ്ട് ‘സുമ്മ’ (പിന്നെ) എന്ന പദം ഇവിടെ കാലക്രമം കാണിക്കാനുള്ളതല്ല. ഒരു വിഷയത്തിനു ശേഷം മറ്റൊരു വിഷയത്തിലേക്കുള്ള പ്രവേശനം കാണിക്കുവാനുള്ളതാണെന്നു മനസ്സിലാക്കാം.” (വിശുദ്ധ ഖുര്‍ ആന്‍ വിവരണം. വോള്യം.4.പേജ് 2903)<br /><br />‘സുമ്മ’ എന്ന പദം ,രണ്ടു വ്യത്യസ്ത കാര്യങ്ങള്‍ പറയുന്നതിനിടയ്ക്ക് ‘ചുമ്മാ’ പ്രയോഗിച്ചതാണെന്നും അതു കാലക്രമത്തെ സൂചിപ്പിക്കുന്നതല്ലെന്നുമുള്ള ഈ വ്യാഖ്യാനം രണ്ടു കാരണങ്ങളാല്‍ ദുര്‍ബ്ബലമാണ്; യുക്തിരഹിതമാണ്. ‘പിന്നെ’ എന്നു വെറുതെ പ്രയോഗിച്ചുകൊണ്ട് ബന്ധിപ്പിക്കാവുന്ന വിധം പരസ്പരബന്ധമില്ലത്ത രണ്ടു കാര്യങ്ങളല്ല ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്. <br /><br />സൃഷ്ടികര്‍മ്മത്തിന്റെ ക്രമം സൂചിപ്പിക്കുകയാണെന്ന് ഏതു വായനക്കാരനും ധരിച്ചു പോകുന്ന വിധം കാര്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഇവിടെ സുമ്മ എന്ന വാക്കുപയോഗിച്ചിട്ടുള്ളത്. വ്യാഖ്യാതാക്കള്‍ പറയുന്ന അര്‍ത്ഥത്തില്‍ ‘സുമ്മ’ എന്ന പദം അറബി ഭാഷയില്‍ ഉപയോഗിക്കാറുമില്ല. ഭൂമിയിലെ കാര്യങ്ങളെല്ലാം നേരെയാക്കിയ ശേഷം അല്ലാഹു ആകാശത്തിന്റെ കാര്യത്തിലേക്കു തിരിഞ്ഞു എന്നു തന്നെയാണിവിടെ ഉദ്ദേശിച്ചിട്ടുള്ളത്. പ്രകടമായ ഒരു വൈരുദ്ധ്യത്തില്‍നിന്നു ഖുര്‍ ആനിനെയും ‘അല്ലാഹു’വിനെയും രക്ഷപ്പെടുത്തിയെടുക്കാനുള്ള ഒരു മലക്കം മറിച്ചിലായി മാത്രമേ ഈ വ്യാഖ്യാനത്തെ കാണേണ്ടതുള്ളു.<br /><br />ഒരു വ്യക്തിയുടെ 23 വര്‍ഷക്കാലത്തെ സംഭവബഹുലമായ ജീവിതത്തിനിടയ്ക്ക് പല സന്ദര്‍ഭങ്ങളിലായി ഉരുവിട്ട ‘വെളിപാടുകളി’ല്‍ ഇത്തരം വൈരുദ്ധ്യങ്ങള്‍ കടന്നു കൂടുക സ്വാഭാവികമാണ്. ഓര്‍മ്മത്തെറ്റുകളും ധാരണാപിശകുകളും മനുഷ്യസഹജമാണ് എന്നതു തന്നെ കാരണം. <br /><br />ദൈവസന്നിധിയിലെ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം വിവരിക്കുന്നേടത്തു പോലും ഗുരുതരമായ ഓര്‍മ്മത്തെറ്റാണു ഖുര്‍ ആനിന്റെ കര്‍ത്താവിനു പിണഞ്ഞത്.!<br /><br />മലക്കുകളും ആത്മാക്കളും അല്ലാഹുവിങ്കലേക്കു കയറിപ്പോകുന്ന ഒരു ദിവസത്തിന് നമ്മുടെ 50000 വര്‍ഷത്തിന്റെ നീളമാണുള്ളതെന്ന് (70:4) ഒരിടത്തും , ആ നാളിന്റെ ദൈര്‍ഘ്യം നമ്മുടെ 1000 വര്‍ഷത്തോളമാണെന്ന് മറ്റു രണ്ടു സ്ഥലത്തും (32:5, 22:47) കാണാം.<br /><br />പ്രപഞ്ചസൃഷ്ടിയുടെ കൂടുതല്‍ വിശദമായ ‘ദൃക് സാക്ഷി വിവരണങ്ങള്‍ ’ ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്.<br />“അല്ലാഹു ഭൂമി സൃഷ്ടിക്കാനുദ്ദേശിച്ചപ്പോള്‍ കാറ്റുകളോട് വീശാന്‍ കല്പ്പിച്ചു. അതു വീശിയപ്പോള്‍ ജലാശയങ്ങള്‍ ഇളകി. ഇങ്ങനെ തിരകളുണ്ടായി. അവ അന്യോന്യം കൂട്ടിമുട്ടി. കാറ്റുകള്‍ പിന്നെയും വീശിക്കൊണ്ടിരുന്നതിനാല്‍ വെള്ളം നുരച്ചു. ആ നുര ഉറച്ചു കട്ടിയായി. ...”<br />“അല്ലാഹു ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ അത് ഒരേയൊരു തട്ടായിരുന്നു. പിന്നീട് ആകാശത്തെ ഏഴു തട്ടാക്കിയപോലെ അതിനെ പിളര്‍ന്ന് അവന് ഏഴു തട്ടുകളാക്കി. ഒരു തട്ടില്‍നിന്നും അടുത്ത തട്ടു വരെ 500 വര്‍ഷത്തെ വഴിദൂരം(ഒട്ടകം 500 വര്‍ഷംകൊണ്ട് നടന്നെത്തുന്ന ദൂരം) അകലമുണ്ടാക്കുകയും ചെയ്തു.” [ഹദീസ്-മിഷ്ഖാതുല് മസാബീഹ്]<br />7000 കൊല്ലം കൊണ്ട് ഒരു ഒട്ടകത്തിനു നടന്നെത്താവുന്ന അകലത്തില്‍ 14 തട്ടുകളായി അടുക്കി വെച്ച ഒരു തളികത്തട്ട്! അതായിരുന്നു പ്രവാചകനായ മുഹമ്മദിന്റെ ഭാവനയിലുണ്ടായിരുന്ന പ്രപഞ്ചം.!!!<br /><br />പുരാതന ഗ്രീസിലും ബാബിലോണിയയിലും മറ്റും പ്രചാരത്തിലിരുന്ന സൃഷ്ടികഥകളാണ് മുഹമ്മദിന്റെ വെളിപാടുകളിലൂടെ ആവിഷ്കരിക്കപ്പെട്ടത്. ഇത്തരം കഥകളില്‍നിന്നും എത്രയോ വിഭിന്നമായിരുന്നു ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ പ്രചരിച്ചിരുന്ന പ്രപഞ്ചസങ്കല്‍പ്പങ്ങള്‍ . .ഭാരതീയദര്‍ശനങ്ങളില്‍തന്നെ ഇതിനുദാഹരണങ്ങള്‍ കാണാം. പദാര്‍ത്ഥവും ആത്മാവും അനാദിയാണെന്നു സിദ്ധാന്തിച്ച ജൈനമതദര്‍ശനങ്ങള്‍ ഭൌതികവാദപരമായിരുന്നു. ബ്രഹ്മത്തില്‍നിന്നു പദാര്‍ത്ഥമുണ്ടായി എന്നു വേദാന്തം പറയുമ്പോള്‍ ,അതു പരമാണുക്കളില്‍നിന്നു രൂപപ്പെട്ടുവെന്നാണ് വൈശേഷിക മതം. ചാര്‍വ്വാകന്റെ പഞ്ചഭൂത സിദ്ധാന്തം ഒരു സ്രഷ്ടാവിന്റെ പ്രസക്തി അംഗീകരിച്ചതായി കാണുന്നില്ല. സാംഖ്യദര്‍ശനവും സ്രഷ്ടാവിനെ നിരാകരിക്കുന്നു.<br /><br /><br />ബ്രഹ്മാണ്ഡത്തിലെ വിദൂര വിസ്മയങ്ങളെ കിരാതജനത അവരുടെ ഭാവനയുടെ മൂശയില്‍ ആവിഷ്കരിച്ചപ്പോള്‍ നമുക്കു ലഭിച്ചത് വൈവിധ്യമാര്‍ന്നതും മനോഹരവുമായ കുറെ മുത്തശ്ശിക്കഥകളാണ്. ആധുനിക ശാസ്ത്രം മികച്ച സാങ്കേതികോപകരണങ്ങളുടെ സഹായത്തോടെ നടത്തിയ സ്വതന്ത്രമായ പര്യവേക്ഷണങ്ങളാണ് പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളുകള്‍ ഓരോന്നായി അനാവരണം ചെയ്യാന്‍ ഇടയാക്കിയത്. ശാസ്ത്രം കണ്ടെത്തിയ വസ്തുതകള്‍ക്ക് , മതപുരാണങ്ങള്‍ അവതരിപ്പിച്ച പഴംകഥകളുമായി ഭീമമായ അന്തരമാണുള്ളത്. ‘ദിവ്യ’വെളിപാടുകളുടെ ആധികാരികതയെത്തന്നെ അവ തകര്‍ത്തു കളഞ്ഞു.<br /><br /><br />നിതാന്തശൂന്യതയില്‍ തനിച്ചിരുന്ന് ഒരു മഹാപ്രപഞ്ചത്തിന്റെ നിര്‍മ്മിതിക്കായി പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്ന ഒരു ദൈവത്തിന്റെ ചിത്രം ഭാവനാസമ്പന്നവും കൌതുകകരവും തന്നെ. കാലം പോലും ഇല്ലാത്ത കാലത്തും അദ്ദേഹത്തിന്റെ കലണ്ടറില്‍ വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയുമൊക്കെയുണ്ടായിരുന്നു.!!<br /><br />ശൂന്യതയുടെ അസ്തിത്വത്തെ വെല്ലുവിളിച്ചുകൊണ്ട് അനന്തമായ ജലപ്പരപ്പും ദൈവതുല്യം അനാദിയായി നിലനിന്നിരുന്നു. പ്രപഞ്ചമുണ്ടാകും മുമ്പ് ദൈവം തനിച്ചിരുന്ന് ദുര്‍വ്യയം ചെയ്ത നിത്യതയെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ; അതും വെള്ളത്തിനു നടുവില്‍ !<br /><br />ഇരുട്ടത്തിരുന്ന് പ്ലാന്‍ വരക്കാനുള്ള ബുദ്ധിമുട്ടൂഹിക്കാവുന്നതേയുള്ളു. അതുകൊണ്ട് ഒന്നാം ദിവസം തന്നെ വെളിച്ചമുണ്ടാകട്ടെ എന്നാണു ദൈവം നിശ്ചയിച്ചത്. ഉചിതമയ ഒരു തീരുമാനമായിരുന്നു അതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇരുട്ടില്‍നിന്നും വെളിച്ചത്തെ ഊരി വേര്‍പെടുത്തി എടുത്തതിന്റെ പൊരുള്‍ മനസ്സിലാകുന്നില്ല. വെളിച്ചത്തിന്റെ അഭാവത്തെയാണല്ലോ നാം ഇരുട്ടെന്നു വിവക്ഷിക്കുന്നത്. ഇരുട്ടിനു കേവല്ലാസ്തിത്വമില്ല എന്നര്‍ത്ഥം. ഏതായാലും ഇരുളിനെ വകഞ്ഞു മാറ്റി ലോകം മുഴുവന്‍ വെള്ളിവെളിച്ചം വാരി വിതറുമ്പോഴും സൂര്യനും ചന്ദ്രനും മറ്റു നക്ഷത്രങ്ങളുമൊന്നും ജന്മമെടുത്തിരുന്നില്ല എന്ന വെളിപാട് നമ്മുടെ ചിന്തയ്ക്കു വെളിച്ചം പകരേണ്ട ഒന്നു തന്നെ. പ്രഭാകിരണങ്ങള്‍ തൂവിക്കൊണ്ട് ആകാശവാതില്‍ക്കല്‍ സൂര്യനും നക്ഷത്രങ്ങളും പ്രത്യക്ഷപ്പെടും മുമ്പേ ഭൂമിയില്‍ മുന്തിരിവള്ളികളും ഈന്തപ്പനകളും കായ്ക്കുലകളേന്തി നിന്നിരുന്നുവെന്ന വെളിപ്പെടുത്തല്‍ ജ്ഞാനസ്വരൂപനായ സര്‍വ്വേശ്വരന്റേതായിരുന്നാല്‍ പോലും ശാസ്ത്രവിജ്ഞാനത്തിന്റെ ബാലപാഠമുള്‍ക്കൊള്ളുന്നവര്‍ക്ക് അതു വിശ്വസിക്കാനാവില്ല. <br /><br /><br />ഒരു സ്രഷ്ടാവിന്റെ അഭാവത്തില്‍ ആകാശഭൂമികളൊക്കെ എങ്ങനെയുണ്ടാവാനാണ് എന്ന ചോദ്യവുമായി ഭൌതികവാദത്തെ മുട്ടുകുത്തിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ സ്വന്തം വിശ്വാസപ്രമാണങ്ങള്‍ വെളിപ്പെടുത്തുന്ന ‘പ്രപഞ്ചസത്യ’ങ്ങളുടെ ദൌര്‍ബല്യത്തെ കുറിച്ചോ അതുള്‍ക്കൊള്ളുന്ന വൈരുദ്ധ്യങ്ങളെകുറിച്ചോ ചിന്തിക്കാറില്ല.<br /><br /><br />വളരെ പരിമിതമായ അറിവേ മനുഷ്യനുള്ളു. അതിനാല്‍ നമുക്കറിവില്ലാത്ത കാര്യങ്ങളില്‍ തലയിട്ട് അഭിപ്രായങ്ങള്‍ പറയാതിരിക്കലാണ് ഉത്തമം. പ്രപഞ്ചത്തിന്റെ അതിരുകള്‍ നിര്‍ണയിക്കാന്‍ പരിമിതമായ നമ്മുടെ ബുദ്ധിക്കാവില്ല. അതുകൊണ്ടു തന്നെ പ്രപഞ്ചസീമയ്ക്കപ്പുറമുള്ള കര്യങ്ങളില്‍ നാം തലയിടുന്നത് അല്‍പ്പത്തവും വിഡ്ഡിത്തവുമായേ കലാശിക്കൂ. മതാചാര്യന്മാര്‍ക്കൊക്കെ അതാണു സംഭവിച്ചത്. സര്‍വ്വജ്ഞത നടിച്ചുകൊണ്ടവര്‍ എഴുന്നള്ളിച്ചതൊക്കെയും പമ്പരവിഢ്ഢിത്തങ്ങളായിരുന്നുവെന്ന് കാലം തെളിയിച്ചു കഴിഞ്ഞതാണ്. നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് തങ്ങളുടെ പൂര്‍വ്വികര്‍ക്കു പറ്റിയ തെറ്റിന്റെ പേരില്‍ മാര്‍പ്പാപ്പമാര്‍ക്കു തന്നെ മാപ്പു പറയേണ്ടി വന്നത് ബൈബിളില്‍ കടന്നു കൂടിയ അബദ്ധവെളിപാടുകള്‍ മൂലമായിരുന്നുവല്ലോ!<br /><br /><br />പ്രപഞ്ചം എപ്പോഴെങ്കിലും ഇല്ലാതിരുന്നിട്ടുണ്ടെന്നു തെളിയിക്കപ്പേടാത്തേടത്തോളം കാലം അതിന്റെ ഉല്പ്പത്തിയെക്കുറിച്ചും സ്രഷ്ടാവിനെപ്പറ്റിയുമുള്ള തര്‍ക്കം തന്നെ അപ്രസക്തമാണ്. ആശാരിയില്ലാതെ മേശയുണ്ടാകുമോ എന്നാണു പലപ്പോഴും കേട്ടിട്ടുള്ള ഒരു ചോദ്യം. ആശാരി മേശ സൃഷ്ടിക്കുന്നില്ല എന്നതാണു വസ്തുത. നിലവിലുള്ള വസ്തുക്കളില്‍ തന്റെ പണിയായുധം ഉപയോഗിച്ച് രൂപമാറ്റം വരുത്തുക മാത്രമേ ഒരാശാരി ചെയ്യുന്നുള്ളു. മേശയിലെ ഒരു ചെറുകണിക പോലും ആശാരി ശൂന്യതയില്‍നിന്നും സൃഷ്ടിക്കുന്നില്ല. പ്രപഞ്ചത്തിലെ പദാര്‍ത്ഥവും ഊര്‍ജ്ജവും അനാദിയായി നിലനിക്കുന്നു എന്നു തന്നെയാണ് ഇന്നു വരെയുള്ള ശാസ്ത്രീയാന്യേഷണങ്ങളില്‍നിന്നും എത്തിച്ചേരാവുന്ന നിഗമനം. മറിച്ചുള്ള ഒരു അറിവ് ശാസ്ത്രീയമായി സ്വീകരിക്കപ്പെടുകയാണെങ്കില്‍ അതംഗീകരിക്കുന്നതിന് ‘യുക്തി’ ഒരു തടസ്സമാകുമെന്നും തോന്നുന്നില്ല.<br /> <br /><strong>ശാസ്ത്രം എന്തു പറയുന്നു?</strong><br /><br />12700 കിലോമീറ്റര്‍ വ്യാസവും 40000 കിലോമീറ്റര്‍ ചുറ്റളവുമുള്ള നമ്മുടെ ഭൂഗോളത്തിന് ഈ വിശാല ബ്രഹ്മാണ്ഡത്തില്‍ ഒരു മണല്തരിയുടെ സ്ഥാനം പോലുമില്ലെന്നും നമുക്ക് ഉണ്മയും ഊര്‍ജ്ജവും നല്കുന്ന സൂര്യനക്ഷത്രത്തിന് 13 ലക്ഷം ഭൂമികള്‍ കൂട്ടിവെച്ചത്ര വ്യാപ്തമുണ്ടെന്നും നമുക്കിന്നറിയാം. ഭൂമിയുടെ 11 മടങ്ങ് വ്യാസവും 300 മടങ്ങ് ദ്രവ്യമാനവുമുള്ള വ്യാഴം ഉള്‍പ്പെടെ സൌരയൂഥത്തിലെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ലഘുഗ്രഹങ്ങളും ഉല്ക്കാശിലകളുമെല്ലാം ചേര്‍ന്നാലും സൂര്യപിണ്ഡത്തിന്റെ ഒരു ശതമാനം പോലും വരില്ലെന്നും നാം മനസ്സിലാക്കുന്നു. സൂര്യനില്‍ നിന്നും പ്രകാശത്തിനു 15 കോടി കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ഭൂമിയിലെത്താന്‍ വെറും 8 മിനിറ്റ് സമയമേ വേണ്ടൂ. സെക്കന്റില്‍ ഏതാണ്ട് 3ലക്ഷം കിലോമീറ്റരാണ് പ്രകാശത്തിന്റെ സഞ്ചാരവേഗത.<br /><br />മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന ഒരു വിമാനത്തില്‍ നാം സൂര്യനിലേക്ക് ഒരു യാത്ര പുറപ്പെടുന്നുവെന്ന് സങ്കല്‍പ്പിക്കുക. അവിടെ എത്താന്‍ 17 വര്‍ഷം വേണ്ടി വരും! ഈയിടെ സൌരത്തറവാട്ടില്‍നിന്നും പുറത്താക്കപ്പെട്ട പ്ലൂട്ടൊയിലേക്ക് അതേ വാഹനത്തില്‍ ഒരു വിനോദയാത്രകൂടിയാവാമെന്നു വെച്ചാലോ; 600 കൊല്ലത്തെ യാത്ര വേണ്ടി വരും. <br />സൂര്യന്റെ ഏറ്റവും ‘അടുത്ത’ കൂട്ടുകാരനായ ആള്‍ഫാ സെന്റോറി എന്ന നക്ഷത്രത്തിലേക്ക് വെറും നാലു പ്രകാശവര്‍ഷമേ ദൂരമുള്ളു. ഭൂമിയില്‍നിന്ന് നമുക്ക് ആ നക്ഷത്രത്തെ ‘ഇപ്പോള്‍ ’ കാണണമെങ്കില്‍ നാം നാലു കൊല്ലം കഴിഞ്ഞു നോക്കിയാല്‍ മതി എന്നര്‍ത്ഥം . ആ നക്ഷത്രത്തിനടുത്തുള്ള ഒരു ഗ്രഹത്തില്‍നിന്ന് ഒരാള്‍ ഭൂമിയിലുള്ള തന്റെ കൂട്ടുകാരനെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നു എന്നു സങ്കല്‍പ്പിക്കുക. പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന റേഡിയോ സന്ദേശം ഇവിടെയെത്താന്‍ നാലു കൊല്ലം പിടിക്കും. ഹലോ എന്നു വിളിച്ചാല്‍ തിരിച്ചുള്ള മറുപടി ഹലോ കേള്‍ക്കാന്‍ അയാള്‍ 8കൊല്ലം കാത്തിരിക്കേണ്ടി വരും! നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രത്തിന്റെ കഥയാണിത്.<br /><br />സൂര്യനുള്‍പ്പെടെ 1000 കോടിയില്‍പരം നക്ഷത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു താരകുടുംബമാണു നമ്മുടെ ഗ്യാലക്സിയായ ആകാശഗംഗ. ഒരു നെയ്യപ്പത്തിന്റെ ആകൃതിയില്‍ ചിതറിക്കിടക്കുന്ന ഈ നക്ഷത്രസമൂഹത്തിന്റെ വ്യാസം ഒരു ലക്ഷം പ്രകാശവര്‍ഷമണെന്നു കണക്കാക്കിയിരിക്കുന്നു. അതായത് ഇതിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കു വെളിച്ചത്തിനു പാഞ്ഞെത്താന്‍ ഒരു ലക്ഷം കൊല്ലം വേണമെന്ന്! ഇത് നമ്മുടെ ഗ്യാലക്സിയുടെ മാത്രം കാര്യം. എന്നാല്‍ ശക്തമായ ടെലസ്കോപ്പുകളുടെ ദൃശ്യസീമയില്‍ ചുരുങ്ങിയത് 1000കോടി ഗ്യാലക്സികളെങ്കിലും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതില്‍ നമ്മുടെ തൊട്ടയലത്തുള്ള ഗ്യാലക്സിയിലേക്ക് 10 ലക്ഷം പ്രകാശവര്‍ഷം ദൂരമുണ്ടെന്നും പറയപ്പെടുന്നു!<br /><br />ഇപ്പോള്‍ നാം ആകാശത്തു നോക്കി കണ്ടുകൊണ്ടിരിക്കുന്നത് ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ്-നമ്മുടെ ഭൂമിയും സൂര്യനും നമ്മളുമൊക്കെ ജന്മം കൊള്ളുന്നതിനും എത്രയോ മുന്‍പ്- ആകാശത്തു നടന്ന സംഭവങ്ങളുടെ ‘തത്സമയദൃശ്യങ്ങള്‍ ’ ആണെന്നു ചുരുക്കം!! ഇപ്പോള്‍ അവിടെ എന്തു നടക്കുന്നു എന്നറിയാന്‍ നാം 10 ലക്ഷം വര്‍ഷം കഴിഞ്ഞു ടെലസ്കോപ്പ് എടുത്താല്‍ മതിയാകും.<br /><br />അനന്ത പ്രപഞ്ചത്തിന്റെ അതിരു തേടിയുള്ള മനുഷ്യന്റെ ശാസ്ത്രീയാന്യേഷണങ്ങളാണ് ഇത്രയൊക്കെ വിവരങ്ങള്‍ നമുക്ക് നേടിത്തന്നത്. ഇതൊക്കെ എല്ലാവരും വിശ്വസിക്കണമെന്ന നിര്ബ്ബന്ധമൊന്നും ശാസ്ത്രത്തിനില്ല. വിശ്വസിക്കുന്നവര്‍ക്കായി പ്രത്യേക പാരിതോഷികങ്ങളോ ഭോഗശാലകളോ ഒരുക്കിവെക്കുകയും അവിശ്വസിക്കുന്നവരെ തീക്കുണ്ഡത്തിലിട്ടു ദണ്ഡിക്കുകയും ചെയ്യുമെന്നൊന്നും ശാസ്ത്രം ജല്‍പ്പിക്കുന്നുമില്ല. നമുക്കും നമ്മുടെ വരും തലമുറകള്‍ക്കും ഈ അറിവുകളെ പ്രയോജനപ്പെടുത്തി ജീവിത സൌകര്യങ്ങള്‍ മെച്ചപ്പെടുത്താമെന്നു മാത്രം. <br /><br />അറിവു നേടാന്‍ ശാസ്ത്രം അവലംബിക്കുന്ന രീതി ശരിയാണെന്ന് പ്രത്യക്ഷത്തില്‍ തന്നെ ബോധ്യപ്പെടുന്നതിനാല്‍ ശാസ്ത്രത്തെ ആര്‍ക്കും അവിശ്വസിക്കേണ്ടി വരുന്നില്ല. പ്രപഞ്ചത്തെക്കുറിച്ച് ഇന്നു വരെ നേടിയ അറിവുകള്‍ മനുഷ്യനെ ഒട്ടും തന്നെ അഹങ്കാരിയാക്കുന്നില്ല. മറിച്ച് അറിയാനിരിക്കുന്ന രഹസ്യങ്ങളുടെ ബാഹുല്യം അവനെ കൂടുതല്‍ വിനയാന്യുതനാക്കുകയാണു ചെയ്യുന്നത്. മനുഷ്യബുദ്ധിയുടെ പരിമിതികളെക്കുറിച്ച് യുക്തിചിന്തകരായ ശാസ്ത്രജ്ഞര്‍ ബോധവാന്മാരുമാണ്.<br />അതേ സമയം ഉല്‍പ്പത്തി തൊട്ട് അന്ത്യപ്രളയം വരേക്കുള്ള എല്ലാ അറിവും തങ്ങളുടെ കിതാബുകളിലുണ്ടെന്നു മേനി നടിക്കുന്ന മതവക്താക്കളാണ് സ്വന്തം പരിമിതികളെ അംഗീകരിക്കാതെ ‘അദൃശ്യജ്ഞാന’ത്തിന്റെ പേരില്‍ അഹങ്കരിക്കുന്നത്.<br /><br />പ്രപഞ്ചത്തിലെ അതി നിസ്സാരമായ ഒരു ചെറുകണിക മാത്രമാണു നമ്മുടെ ഭൂമിയെന്നു നാമിന്നു തിരിച്ചറിയുന്നു. ഭൂമിയിലെ ഒരു നിസ്സാരജീവി മാത്രമായ മനുഷ്യനു വേണ്ടിയാണ് ഈ മഹാപ്രപഞ്ചം മുഴുവനും സൃഷ്ടിച്ചിട്ടുള്ളതെന്നും മനുഷ്യര്‍ , തന്നെ സ്തുതിച്ചു കൊണ്ടും പുകഴ്ത്തിക്കൊണ്ടും ആരാധിക്കാനാണു ദൈവം ഈ പണിയെല്ലാം ചെയ്തു വെച്ചിട്ടുള്ളതെന്നുമാണു മതം നമ്മോടു പറയുന്നത്. ഇതെത്രമാത്രം ബാലിശവും യുക്തിഹീനവുമാണെന്നു പറയേണ്ടതില്ലല്ലോ.<br /><br /><br />മതഗ്രന്ഥങ്ങളിലുള്ളതെല്ലാം ദൈവത്തിന്റെ വെളിപാടുകളാണന്നും അതിനാല്‍ അതന്യൂനമാണെന്നും മതക്കാര്‍ ശാഠ്യം പിടിക്കുന്നു. തെളിവെന്ത് എന്ന ചോദ്യത്തെ അവര്‍ അസഹിഷ്ണുതയോടെയാണു നേരിടുന്നത്. തെളിവു ചോദിക്കുന്നതു തന്നെ ക്രിമിനല്‍ കുറ്റമാണെന്ന മട്ടിലാണു മതം പെരുമാറുന്നത്. “യുക്തിയുടെ പരിമിതികള്‍ ബോധ്യപ്പെട്ടിട്ടും സ്രഷ്ടാവായ ദൈവത്തെയും വെളിപാടുകളെയും എന്തുകൊണ്ടംഗീകരിക്കുന്നില്ല?” വിശ്വാസികളുടെ ചോദ്യം ന്യായം തന്നെ. വിശ്വസിച്ചുകൂടാ എന്ന ശാഠ്യമൊന്നും ഇക്കാര്യത്തില്‍ യുക്തിവാദികള്‍ക്കില്ല. പക്ഷേ, ‘വെളിപാടുകള്‍ ’ ദൈവം കൊടുത്തയച്ചതു തന്നെയാണെന്നും വിശ്വസിക്കാന്‍ കൊള്ളാവുന്നതാണെന്നും ബോധ്യപ്പെടേണ്ടതുണ്ട് എന്നതാണു പ്രശ്നം. <br /><br /><br />വെളിപാടുകളായി ലഭിച്ചു എന്നു പറയപ്പെടുന്ന ജ്ഞാനശകലങ്ങളൊന്നും തന്നെ നമുക്ക് നേരിട്ടു കിട്ടിയതല്ല. മറ്റാര്‍ക്കോ വെളിപ്പെട്ടതും അവര്‍ അവരുടെ സമകാലികരോട് പറഞ്ഞറിയിച്ചതുമാണ്. വെളിപാടുരുവിട്ടു കേട്ടുവെന്നു പറയപ്പെടുന്ന പ്രവാചകന്മാര്ക്കു പോലും ദൈവത്തില്‍നിന്നും നേരിട്ടല്ല അതൊന്നും കിട്ടിയിട്ടുള്ളത്. ഏകാന്തധ്യാനത്തില്‍ മുഴുകിയിരിക്കെ , മറ്റാരുമറിയാതെ , ഒരു ദൃക്സാക്ഷി പോലുമില്ലാതെ , അദൃശ്യരും അശരീരികളുമായ ഏതോ അല്‍ഭുത സത്വങ്ങള്‍ മുഖേന കൈമാറപ്പെട്ടു എന്നൊക്കെയാണു പറയപ്പെടുന്നത്. മനുഷ്യര്‍ അറിയേണ്ടതെന്നു ദൈവം കരുതുന്ന കാര്യങ്ങള്‍ അവരെ അറിയിക്കാനും ബോധ്യപ്പെടുത്താനും വക്രതയില്ലാത്ത ലഘുവും ലളിതവുമായ ഒരു മാര്‍ഗ്ഗവും അവലംബിക്കാതെ ഇത്രയും ദുരൂഹവും അവിശ്വസനീയവുമായ ഒരു വളഞ്ഞ വഴി ദൈവം സ്വീകരിച്ചു എന്നു പറയുന്നതില്‍ തന്നെ ഗുരുതരമായ യുക്തിഭംഗം ദൃശ്യമാണ്. <br /><br /><br />ഇനി അപ്രകാരം വെളിപ്പെട്ടു എന്നു പറയുന്ന ദിവ്യവെളിപാടുകളുടെ ഉള്ളടക്കം മുന്‍ വിധിയില്ലാതെ സ്വതന്ത്രമായ ഒരു പരിശോധനയ്ക്കു വിധേയമാക്കിയാലോ ? കാര്യങ്ങള്‍ക്കു കുറേക്കൂടി തെളിവും വ്യക്തതയും കൈവരാതിരിക്കില്ല. പ്രപഞ്ചസ്രഷ്ടാവായ ദൈവം തന്റെ സൃഷ്ടിയായ ആകാശഭൂമികളെക്കുറിച്ച് അറിയിച്ച കാര്യങ്ങല്‍ പോലും വിവരക്കേട് മാത്രമാണെന്നു ബോധ്യപ്പെടുന്ന പക്ഷം അത്തരം വെളിപാടുകളെ ആശ്രയിക്കേണ്ട ബാധ്യത നമുക്കുണ്ടോ? സ്വന്തം സൃഷ്ടികളെകുറിച്ചു സാമാന്യമായ അറിവു പോലുമില്ലാത്ത ഒരു ‘സ്രഷ്ടാവി’ല്‍ വിശ്വസിക്കുന്നതാണോ അതോ ഈ വെളിപാടുകളൊക്കെ മനുഷ്യന്റെ പരിമിതമായ ബുദ്ധിയില്‍നിന്നും ഭാവനയില്‍നിന്നും ഉറവ പൊട്ടിയതാണെന്ന ശാസ്ത്രീയ നിഗമനത്തെ അംഗീകരിക്കുന്നതാണോ ശരിയായ യുക്തി? ഖുര്‍ ആന്‍ വെളിപ്പെടുത്തുന്ന പ്രപഞ്ച വിജ്ഞാനത്തിന്റെ ഏതാനും ഉദാഹരണങ്ങള്‍ ഇനി നമുക്കു പരിശോധിക്കാം.<br /><br /><strong>പരത്തി വിരിച്ച ഭൂമിയും കുട നിവര്‍ത്തിയ ആകാശവും</strong><br /><br />പതിനാറാം നൂറ്റാണ്ടില്‍ കോപ്പര്‍നിക്കസിന്റെ സൌരയൂഥ സിദ്ധാന്തം ആവിഷ്കരിക്കപ്പെടുന്നതു വരെ ഭൂമിയെ കേന്ദ്രമാക്കിയുള്ള ഒരു പ്രപഞ്ച സങ്കല്‍പ്പമാണു നിലവിലിരുന്നത്. ഗ്രീക്കു ചിന്തകന്മാരായിരുന്ന പൈതഗോറസിന്റെയും അരിസ്റ്റോട്ടിലിന്റെയും കാലത്തു തന്നെ ഭൂമി ഒരു ഗോളമാണെന്നു കണ്ടെത്തിയിരുന്നുവെങ്കിലും അതിനു സാര്‍വ്വത്രികമായ അംഗീകാരം ലഭിച്ചിരുന്നില്ല. ഭൂമി ഒരു പരന്ന തളികയാണെന്നും അതിനു ചുറ്റും സമുദ്രമാണെന്നും പുരാതന ബാബിലോണിയക്കാര്‍ വിശ്വസിച്ചു. ഭൂമിയെയും സമുദ്രത്തെയും മൂടി വെച്ചിരിക്കുന്ന ഒരു പാത്രമാണ് ആകാശമെന്നും അതില്‍ പതിച്ചു വെച്ചിട്ടുള്ള രത്നങ്ങളാണ് നക്ഷത്രങ്ങളെന്നും അവര്‍ സങ്കല്പ്പിച്ചു. പ്രപഞ്ചത്തിന്റെ മൂല വസ്തു ജലമാണെന്നും ഭൂമി ജലത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു തളികയാണെന്നുമായിരുന്നു ഗ്രീക്കുകാരുടെ വിശ്വാസം. ആകാശവും ഭൂമിയും പരസ്പരം ഇണ ചേര്‍ന്നു കിടക്കുകയായിരുന്നുവെന്നും അവയെ ലിംഗം മുറിച്ച് പിന്നീട് വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും മറ്റും യവനപുരാണങ്ങളില്‍ കഥയുണ്ട്! പ്രപഞ്ചത്തെക്കുറിച്ച് ഏതാണ്ട് സമാനമായ ധാരണകള്‍ തന്നെയാണ് ഖുര്‍ ആനിന്റെ കര്‍ത്താവിനും ഉണ്ടായിരുന്നത്.<br /><br /> <strong>ٱلَّذِي جَعَلَ لَكُمُ ٱلأَرْضَ فِرَٰشاً وَٱلسَّمَاءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِ مِنَ ٱلثَّمَرَٰتِ رِزْقاً لَّكُمْ فَلاَ تَجْعَلُواْ للَّهِ أَندَاداً وَأَنْتُمْ تَعْلَمُونَ </strong><br />ഭൂമിയെ ഒരു വിരിപ്പായും ആകാശത്തെ ഒരു മേല്‍ക്കൂരയായും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ആകാശത്തുനിന്നും അവന് വെള്ളം ഇറക്കിത്തരുന്നു.(2:22)<br />He Who assigned to you, created [for you], the earth for a couch, like a carpet that is laid out, neither extremely hard, nor extremely soft so as to make it impossible to stand firm upon it; and heaven for an edifice, like a roof; and sent down from the heaven water, wherewith He brought forth, all types of, fruits for your provision; so set not up compeers to God, that is partners in worship, while you know that He is the Creator, that you create not and that only One that creates can be God. <br /><br /><strong>ٱللَّهُ ٱلَّذِي رَفَعَ ٱلسَّمَٰوَٰتِ بِغَيْرِ عَمَدٍ تَرَوْنَهَا </strong><br /><br />നിങ്ങള്‍ക്കു കാണാവുന്ന തൂണുകള്‍ കൂടാതെ ആകാശത്തെ അവന് ഉയര്‍ത്തി...(13:2)<br />God is He Who raised up the heavens without visible supports ....<br /><br /><strong>أَوَلَمْ يَرَ ٱلَّذِينَ كَفَرُوۤاْ أَنَّ ٱلسَّمَٰوَٰتِ وَٱلأَرْضَ كَانَتَا رَتْقاً فَفَتَقْنَاهُمَا وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَيْءٍ حَيٍّ أَفَلاَ يُؤْمِنُونَ</strong>ആകാശവും ഭൂമിയും ഒട്ടിച്ചേര്‍ന്നു കിടക്കുകയായിരുന്നു. അവയെ പിന്നീടു നാം വേര്‍പ്പെടുത്തി മാറ്റി...(21:30)<br />Have they not ([one may] read a-wa-lam or a-lam) realised, [have they not] come to know, those who disbelieve, that the heavens and the earth were closed together and then We parted them, We made seven heavens and seven earths — or [it is meant] that the heaven was parted and began to rain, when it did not use to do so, and that the earth was parted and began to produce plants, when it did not use to do so; and We made, of water, [the water] that falls from the heaven and that springs from the earth, every living thing?, in the way of plants and otherwise: in other words, water is the cause of such [things] having life. Will they not then believe?, by affirming My Oneness? <br /><br /> <br /><strong>ആകാശവും ഭൂമിയും ഏഴു തട്ടുകളായി സൃഷ്ടിച്ചവനത്രേ അല്ലാഹു......(65:12)<br /><br />ٱللَّهُ ٱلَّذِي خَلَقَ سَبْعَ سَمَٰوَٰتٍ وَمِنَ ٱلأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلأَمْرُ بَيْنَهُنَّ لِّتَعْلَمُوۤاْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْماً</strong><br />God it is Who created seven heavens, and of earth the like thereof, that is to say, seven earths. The command, the revelation, descends between them, between the heavens and the earth: Gabriel descends with it from the seventh heaven to the seventh earth, that you may know (li-ta‘lamū is semantically connected to an omitted clause, that is to say, ‘He apprises you of this creation and this sending down [that you may know]’), that God has power over all things and that God encompasses all things in knowledge.<br /> <br /><br />ഭൂമി ഗോളാകൃതിയിലാണെന്നും , ആകാശമെന്ന ഒരു വസ്തു ഭൂമിക്കു മുകളില്‍ കമഴ്ത്തി വെച്ചിട്ടില്ലെന്നും ഇന്ന് എല്ലാവര്ക്കും ബോദ്ധ്യപ്പെട്ട കാര്യമാണ്. ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്താകട്ടെ വളരെ വികലമായ ധാരണകളാണ് ഇക്കാര്യത്തില്‍ ആളുകള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. പ്രവാചകന് തന്റെ വെളിപാടുകള്‍ അവതരിപ്പിച്ചതും വിശദീകരിച്ചതും അന്നത്തെ ധാരണകള്‍ക്കനുസരിച്ചാണ്. ഭൂമി പരന്നതാണെന്നു തന്നെയാണ് ഖുര്‍ ആനും ഹദീസും വ്യക്തമാക്കുന്നത്.<br /><br />“അല്ലാഹു ഭൂമി സൃഷ്ടിക്കാനുദ്ദേശിച്ചപ്പോള്‍ കാറ്റുകളോട് വീശാന്‍ കല്പ്പിച്ചു. അതു വീശിയപ്പോള്‍ ജലാശയങ്ങള്‍ ഇളകി. അങ്ങനെ തിരകളുണ്ടായി. അവ അന്യോന്യം കൂട്ടിമുട്ടി. കാറ്റുകള്‍ പിന്നെയും വീശിക്കൊണ്ടിരുന്നതിനാല്‍ വെള്ളം നുരച്ചു. ആ നുര കട്ടിയായി....”<br />“അല്ലാഹു ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ അത് ഒരു തട്ടായിരുന്നു. പിന്നീട് ആകാശത്തെ ഏഴു തട്ടാക്കിയതുപോലെ അതിനെ പിളര്‍ന്ന് അവന് ഏഴു തട്ടുകളാക്കി. ഒരു തട്ടില്‍നിന്നു മറ്റേ തട്ടു വരെ 500വര്‍ഷത്തെ വഴിദൂരം അകലമുണ്ടാക്കുകയും ചെയ്തു.”[ ഹദീസ്-മിശ്ഖാത്]<br /><br /><br />ഖുര്‍ ആന്‍ വാക്യങ്ങള്‍ക്ക് അര്‍ത്ഥവ്യാഖ്യാനം നല്കുവാനുള്ള ചുമതല പ്രവാചകനു മാത്രമേയുള്ളു. അദ്ദേഹം വിവരിച്ചു തന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ വിശ്വാസികള്‍ സ്വീകരിച്ചു കൂടാത്തതുമാണ്. എന്നാല്‍ ആകാശഭൂമികളെപ്പറ്റിയും മറ്റും ഖുര്‍ ആന്‍ അവതരിപ്പിച്ച വെളിപാടുകള്‍ക്ക് നബി നല്കിയ വിശദീകരണങ്ങള്‍ സൌകര്യപൂര്‍വ്വം മാറ്റിവെച്ച് ശാസ്ത്രത്തിന്റെ വാലില്‍ തൂങ്ങി വ്യാഖ്യാനിക്കാനാണ് ഇന്ന് മതപണ്ഡിതന്മാര് ശ്രമിക്കുന്നത്. ഇത് സത്യസന്ധതയില്ലാത്തതും ആത്മവഞ്ചനാപരവുമായ നിലപാടാണ്. ദൈവം നേരിട്ട് അറിയിച്ചതും ദൈവദൂതന് വേണ്ടത്ര വിശദീകരിച്ചു തന്നതുമായ കാര്യങ്ങള്‍ അതേ പടി വിശ്വസിക്കുന്നതിന് മനുഷ്യനിര്‍മ്മിതമായ ശാസ്ത്രം ഒരു തടസ്സമായിക്കൂടാത്തതാണ്. ഇവിടെ വിശ്വാസം കൊണ്ട് തുപ്പാനും വയ്യ; ശാസ്ത്രബോധം കൊണ്ട് ഇറക്കാനും വയ്യ എന്ന പരുവത്തില്‍ വന്‍ പ്രതിസന്ധിയെയാണ് മതം അഭിമുഖീകരിക്കുന്നത്. വ്യാഖ്യാനാഭ്യാസങ്ങള്‍ കൊണ്ട് ഇരുട്ടും വെളിച്ചവും കൂട്ടിക്കെട്ടാനുള്ള പാഴ്ശ്രമം ഈ പ്രതിസന്ധിയുടെ ഉല്‍പ്പന്നമാണ്. ദൈനംദിന ജീവിതത്തില്‍ പ്രവാചകന്റെ ചര്യകളും വചനങ്ങളും വള്ളിപുള്ളി തെറ്റാതെ അനുകരിച്ചു വരുന്ന സാധാരന മുസ്ലിം ഭക്തര്‍ പോലും ഇത്തരം കാര്യങ്ങളില്‍ ഹദീസുകളെ മുഖവിലയ്ക്കെടുക്കാതെ, ‘സദാ മാറിക്കൊണ്ടിരിക്കുന്ന’ ശാസ്ത്രസിദ്ധാന്തങ്ങളെ വിശ്വാസത്തിലെടുക്കുന്നു എന്നത് വല്ലാത്തൊരു വിരോധാഭാസം തന്നെ!<br /><br /><br />ഖുര്‍ ആനില്‍ ഭൂമിയെ പരത്തി, വിരിച്ചു എന്നൊക്കെ പറയുന്നതിന് , സൌകര്യപ്പെടുത്തി, മനുഷ്യവാസയോഗ്യമാക്കി എന്നൊക്കെയാണത്രെ ഇന്നത്തെ അര്‍ത്ഥം! ഏഴു ഭൂമി, ഏഴാകാശം എന്നൊക്കെ പറഞ്ഞതിന് കാക്കത്തൊള്ളായിരം ഗോളങ്ങള്‍ , അനന്ത താരാഗണങ്ങള്‍ എന്നൊക്കെയാണത്രെ വിവക്ഷ. ഒട്ടകത്തിന്റെ വഴിദൂരം എന്നത് പ്രകാശവര്‍ഷമാണെന്നും നാളെ വ്യാഖ്യാനിച്ചുകൂടെന്നില്ല. എന്നാല്‍ പോലും അല്ലാഹുവിന്റെ പ്രപഞ്ചം നമ്മുടെ ഗ്യാലക്സിയോളം വരില്ല.<br /><br />ഏഴാകാശത്തും നേരിട്ടു കയറിപ്പോയി സാക്ഷാല്‍ അല്ലാഹുവിനെ നേരില്‍ കണ്ട അന്ത്യപ്രവാചകനെ തള്ളിപ്പറയുന്നതില്‍ ഈ ആധുനിക വ്യാഖ്യാതാക്കള്‍ക്കു ഒട്ടും മനസ്സാക്ഷിക്കുത്തില്ല. എല്ലാ കള്ളത്തരങ്ങളും അല്ലാഹുവിനെ രക്ഷിക്കാനാണല്ലോ എന്ന ആശ്വാസമാണവര്‍ക്ക്!<br />ഖുര്‍ ആനിലെ ഭൂമിയെ തന്നെ ‘ഉരുട്ടി’യെടുക്കാനുള്ള പരിശ്രമവും സമീപകാലത്തു സജീവമായിട്ടുണ്ട്. ശ്രമകരമായ ഒരു ഗവേഷണത്തിലൂടെ ഖുര്‍ ആനിലും ഭൂമിയുടെ ഗോളാകൃതിക്ക് സൂചന കണ്ടെത്തിയതായി ഈ ആധുനിക ദൈവ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നുണ്ട്. ഗോള സൂചനയൊളിപ്പിച്ച ഖുര്‍ ആന്‍ സൂക്തങ്ങളിലൊന്നിതാണ്:-<br /><br /><strong>خَلَقَ ٱلسَّمَٰوَٰتِ وَٱلأَرْضَ بِٱلْحَقِّ يُكَوِّرُ ٱللَّيْـلَ عَلَى ٱلنَّهَـارِ وَيُكَوِّرُ ٱلنَّـهَارَ عَلَى ٱللَّيْلِ ...<br />രാവിനെ പകലിന്മേലും പകലിനെ രാവിന്മേലും അവന് ചുറ്റിപ്പൊതിയുന്നു.(39:5)</strong><br />He created the heavens and the earth with the truth (bi’l-haqqi is semantically connected to khalaqa, ‘He created’). He turns the night into day, so that it grows, and turns the day into night, so that it grows, and He has disposed the sun and the moon, each running, in its course, for an appointed term, until the Day of Resurrection. Verily it is He Who is the Mighty, Whose way [always] prevails, Requiter of His enemies, the [ever] Forgiving, of His friends.<br /> <br />ഇവിടെ ‘കവ്വറ’[ചുറ്റിപ്പൊതിയുക](turns എന്നാണു ജലാലൈന്‍ പരിഭാഷ!) എന്ന പദത്തിന് ഭാഷോല്പ്പത്തി ശാസ്ത്രമനുസരിച്ച് ‘കുറത്’[പന്ത്] എന്ന പദവുമായി ബന്ധമുണ്ടെന്നും ആയതിനാല്‍ അതു പന്തു പോലുള്ള സാധനങ്ങളെ മാത്രം പൊതിയാനാണുപയോഗിക്കുന്നതെന്നുമൊക്കെയാണു കണ്ടു പിടുത്തം. രാത്രി പകലിന്മേല് പൊതിയുന്നതോടെ പകല്‍ ഉരുണ്ടു കിട്ടിയല്ലോ! പകല്‍ രാത്രിയെ പൊതിയുന്നതിനാല്‍ രാത്രിയും ഉരുണ്ടതു തന്നെ. ഇനി ഭൂമിയെ ഉരുട്ടാനെന്താണു പ്രയാസം? രാത്രിയും പകലും ഉരുണ്ടതാണെങ്കില്‍ ഭൂമിയും തഥൈവ!! 1400കൊല്ലം മുമ്പ് അല്ലാഹു വിശാലമായി പരത്തി വിരിച്ചു വെച്ച ഭൂമിയെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഒരു വിധം തട്ടിയുരുട്ടി ഗോളമാക്കി മാറ്റാന്‍ നമ്മുടെ ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷകര്‍ക്കു സാധ്യമായത് ഇപ്രകാരമാണ്!!!<br /><br />രാത്രി പകലിന്മേല് പൊതിയുമ്പോഴേക്കും ഭൂമി ഗോളമായി മാറുന്നതെങ്ങനെയെന്നൊന്നും ആരും ചോദിക്കരുത്. പരത്തിയെന്നും വിരിച്ചുവെന്നുമൊക്കെ പച്ചയായി പറഞ്ഞ ശേഷം, ഉരുട്ടിയ കാര്യം വരികള്‍ക്കിടയില്‍ ആര്‍ക്കും തിരിയാത്തവിധത്തില്‍ ഗോപ്യമാക്കി വെച്ചതിന്റെ ഉദ്ദേശ്യനെന്ത് എന്നും ചോദിക്കേണ്ടതില്ല. ഭൂമിയുടെ ആകൃതി ശാസ്ത്രീയ മാര്‍ഗ്ഗത്തില്‍ കണ്ടെത്തി സ്ഥിരീകരിച്ച് കഴിഞ്ഞ് നാലഞ്ചു നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷം മാത്രം ഇക്കാര്യം ഗവേഷണം നടത്തി കണ്ടെത്തിയതിന്റെ യുക്തിയും ഊഹിച്ചെടുത്താല്‍ മതി. ഖുര്‍ ആനില്‍ മുങ്ങിത്തപ്പി വിജ്ഞാനസാഗരങ്ങളെ കീഴടക്കിയ അനേകായിരം മഹാപണ്ഡിതന്മാരുടെ കണ്ണി മുറിയാത്ത തലമുറകള്‍ ഇതിനകം കടന്നു പോയിട്ടുണ്ട്. അവരാരും ഈ അല്‍ഭുത രഹസ്യം എന്തു കൊണ്ട് കണ്ടെത്തിയില്ല എന്ന ചോദ്യവും അപ്രസക്തമാണ്.<br /><br /><br />രാപ്പകലുകളുടെ ക്രമാവര്‍ത്തനം ഖുര്‍ ആനില്‍ പല വിധത്തില്‍ വര്‍ണിക്കപ്പെട്ടിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക:-<br /><br /><strong>وَآيَةٌ لَّهُمُ ٱلَّيلُ نَسْلَخُ مِنْهُ ٱلنَّهَارَ فَإِذَا هُم مُّظْلِمُونَ . .1 . <br />രാത്രി അവര്‍ക്കൊരു ദൃഷ്ടാന്തമാണ്, അതില്‍നിന്നു പകലിനെ നാം ഊരിയെടുക്കുന്നു. (36:37)</strong><br /><br /><br />ഇവിടെ വാള് ഉറയില്‍നിന്നും ഊരിയെടുക്കുന്നപോലെയാണ് പകലിനെ രാത്രിയില്‍നിന്നും ഊരിയെടുക്കുന്നത് എന്നതിനാല്‍ ഭൂമി വാള് പോലെയാണെന്നു പറയാനാകുമോ?<br /><br /><br /><strong>إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يُغْشِي ٱلَّيلَ ٱلنَّهَارَ يَطْلُبُهُ حَثِيثاً وَٱلشَّمْسَ وَٱلْقَمَرَ وَٱلنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلاَ لَهُ ٱلْخَلْقُ وَٱلأَمْرُ تَبَارَكَ ٱللَّهُ رَبُّ ٱلْعَالَمِينَ </strong><br />2. ഇവിടെ “പകലിനെ രാവു കൊണ്ട് മൂടുന്നു” (7:54) എന്നാണുള്ളത്. അടപ്പു കൊണ്ട് മൂടുക എന്നര്‍ഥന്മുള്ള ‘യു അശി’ എന്ന വാക്കാണുപയോഗിച്ചിരിക്കുന്നത്. <br /><br /><br /><strong>أَلَمْ تَرَ أَنَّ ٱللَّهَ يُولِجُ ٱلْلَّيْلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلْلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّ يَجْرِيۤ إِلَىٰ أَجَلٍ مُّسَمًّى وَأَنَّ ٱللَّهَ بِمَا تَعْمَلُونَ خَبِيرٌ3. <br />അല്ലാഹു രാത്രിമേല്‍ പകലിനെയും പകലിന്മേല് രാത്രിയേയും കോര്‍ത്തു വലിക്കുന്നതു നിങ്ങള്‍ കാണുന്നില്ലേ?(31:29)</strong> <br /><br />സൂചിയും നൂലും കോര്‍ത്തു വലിക്കുമ്പോലെയാണു രാത്രിയും പകലും പരസ്പരം കോര്‍ത്തു വലിക്കുന്നത് എന്നതിനാല്‍ ഭൂമി ഒരു നൂലു പോലെ നീണ്ടതാണെന്നാരെങ്കിലും വ്യാഖ്യാനിച്ചു കളയുമോ? <br /> <br /><br /><strong>يُقَلِّبُ ٱللَّهُ ٱللَّيْلَ وَٱلنَّهَارَ إِنَّ فِي ذٰلِكَ لَعِبْرَةً لأُوْلِي ٱلأَبْصَارِ </strong><br />4. രാവും പകലും മറിച്ചിടുന്നു. (24:44)<br /><br />ചപ്പാത്തി മറിച്ചിടും പോലെയാണിവിടെ മറിച്ചിടുന്നത്. ഭൂമി പരന്നതു തന്നെ!<br /><br /><br />അല്ലാഹുവിന്റെ ഭൂമിയുടെ ആകൃതി മനസ്സിലാക്കാന്‍ സഹായകമായ രണ്ട് ഹദീസുകള്‍ കൂടി ഉദ്ധരിക്കാം <br />“അബൂ സ ഈദ് പറയുന്നു: തിരുമേനി അരുളി:“പുനരത്ഥാനദിവസം ഭൂമി അല്ലാഹുവിന്റെ കയ്യിലാണിരിക്കുക. നിങ്ങളിലൊരാള്‍ യാത്രാവേളയില്‍ ചപ്പാത്തി തിരിച്ചും മറിച്ചും ഇടുന്നതുപോലെ സ്വര്‍ഗ്ഗവാസികള്‍ക്കുള്ള ഒരു സല്‍ക്കാരവിഭവമായിക്കൊണ്ട് അല്ലാഹു അതിനെ ഒരു ചപ്പാത്തി പോലെ തിരിച്ചും മറിച്ചും ഇട്ടുകൊണ്ടിരിക്കും. ഒരു ജൂതന് വന്നിട്ടു നബിയോടു പറഞ്ഞു: അബുല്‍ കാസിം! അല്ലാഹു അങ്ങയെ അനുഗ്രഹിക്കട്ടെ. പുനരുത്ഥാനദിവസം സ്വര്‍ഗ്ഗവാസികളുടെ സല്‍ക്കാര വിഭവം എന്തായിരിക്കുമെന്നു ഞാന്‍ അങ്ങയെ അറിയിക്കട്ടെയോ? തിരുമേനി അരുളി: ‘അതെ’ ജൂതന് പറഞ്ഞു: അന്നു ഭൂമി ഒരു ചപ്പാത്തി പോലെയായിരിക്കും. തിരുമേനി അരുളിയതുപോലെത്തന്നെ. അപ്പോള്‍ തിരുമേനിയുടെ അണപ്പല്ലുകള്‍ കാണുമാറ് അവിടുന്ന് ചിരിച്ചു. അവിടുന്ന് അരുളി: ചപ്പാത്തിക്കുള്ള കറി എന്തായിരിക്കുമെന്നു ഞാന്‍ പറയട്ടെയോ? അതു ബാലാമും നൂനുമായിരിക്കും. അനുചരന്മാര് ചോദിച്ചു. എന്താണത്? അവിടുന്നരുളി: ‘കാളയും മീനും’. അതിന്റെ കരളിന്മേല്‍ വളര്‍ന്നു നില്ക്കുന്ന മാംസം 70000 പേര്‍ക്കു തിന്നാനുണ്ടാകും.”<br /><br />“സഹ് ല്‍ പറയുന്നു: തിരുമേനി അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. “പുനരുത്ഥാനദിവസം വെളുത്തു മിനുസമുള്ളതും പത്തിരി പോലുള്ളതുമായ ഒരു ഭൂമിയില്‍ മനുഷ്യരെ സമ്മേളിപ്പിക്കും.”[ബുഖാരി]<br /><br /><br /><br />പ്രകൃതിവര്‍ണ്ണനക്കായി അറബിക്കവികള്‍ അക്കാലത്തുപയോഗിച്ചിരുന്ന ചില ഉപമാലങ്കാരങ്ങള്‍ ഖുര്‍ ആനിലും കാണാം. ശാസ്ത്രം പഠിപ്പിക്കലോ പ്രപഞ്ചരഹസ്യങ്ങള്‍ വെളിപ്പെടുത്തലോ ആയിരുന്നില്ല ഖുര്‍ ആനിന്റെ അവതരണലക്ഷ്യം എന്നു സമര്‍ത്ഥിച്ചുകൊണ്ട് ശാസ്ത്രവിരുദ്ധമായ വെളിപാടുകള്‍ക്ക് ന്യായീകരണം കണ്ടെത്തുന്നവര്‍ തന്നെയാണ് ഇത്തരം ഭാഷാപ്രയോഗങ്ങളില്‍ ശാസ്ത്രസൂചനകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും വാദിക്കുന്നത്! ഭൂമിയുടെ ഗോളാകൃതി, ഭ്രമണം, സൌരപ്രദക്ഷിണം തുടങ്ങിയ പ്രകൃതി രഹസ്യങ്ങളെല്ലാം ‘അല്ലാഹു’വിനറിയാമായിരുന്നെങ്കില്‍ അക്കാര്യങ്ങള്‍ നേരെ ചൊവ്വേ ഖുര്‍ ആനില്‍ പ്രതിപാദിക്കുമായിരുന്നു. ദുരൂഹമായ സൂചനകള്‍ ഒളിപ്പിച്ചു വെച്ച് ഒരു നാടകം കളിക്കുന്നതുകൊണ്ട് ദൈവത്തിനോ മനുഷ്യര്‍ക്കോ പ്രയോജനമൊന്നുമില്ലല്ലോ. മറിച്ച് പ്രപഞ്ച്ച രഹസ്യങ്ങളെക്കുറിച്ച് മനുഷ്യര്‍ക്കുപകാരപ്പെടുന്ന കാര്യങ്ങള്‍ ശരിയായ രീതിയില്‍ അറിയിച്ചു തന്നിരുന്നുവെങ്കില്‍ അന്നത്തെ ആളുകള്‍ക്കും പിന്നീട് ഇതെല്ലാം കണ്ടു പിടിക്കുന്നതിനായി പീഢനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന ശാസ്ത്രകാരന്മാര്ക്കും , ഖുര്‍ ആനിന്റെ ‘ദൈവീകത’ സ്ഥാപിച്ചെടുക്കാന്‍ പെടാപ്പാടു പെടുന്ന ഗവേഷണക്കാര്‍ക്കും ശാസ്ത്രവിരുദ്ധതയുടെ പേരില്‍ വിശ്വാസത്തെ തള്ളിപ്പറയുന്ന യുക്തിവാദികള്‍ക്കും , എന്നു വേണ്ടാ ; പ്രവാചകരെ അയച്ചും ദൃഷ്ടാന്തങ്ങള്‍ വിവരിച്ചും മറ്റും സൃഷ്ടികളെ നേര്‍മ്മാര്‍ഗ്ഗത്തിലേക്കു നയിക്കാന്‍ ബുദ്ധിമുട്ടുന്ന ദൈവത്തിനു തന്നേയും എത്രയോ പ്രയോജനകരമായേനേ അത്! പ്രകൃതി രഹസ്യങ്ങളൊന്നും മനുഷ്യര്‍ക്കറിയിച്ചു കൊടുക്കാന്‍ ദൈവം ഒട്ടും തന്നെ ഉദ്ദേശിച്ചിരുന്നില്ല എങ്കില്‍ , ഭൂമിക്കും ആകാശത്തിനും ഏഴു തട്ടുകളുണ്ട് എന്നതുപോലുള്ള അബദ്ധപ്രസ്താവനകള്‍ ഒഴിവാക്കാനുള്ള ഔചിത്യമെങ്കിലും കാണിക്കേണ്ടതായിരുന്നു. <br /><br />ഭൂമിക്ക് ഏഴു തട്ടുകളുണ്ട് എന്ന പ്രസ്താവനയോട് ഖുര്‍ ആന്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടവരാരും കാര്യമായി പ്രതികരിച്ചു കാണുന്നില്ല. ഉചിതമായ ഒരു വ്യാഖ്യാനം മെനയാന്‍ പോലും അവര്‍ക്കിതു വരെ സാധ്യമായില്ല എന്നു വേണം കരുതാന്‍ .<br /><br />ആകാശത്തിന് ഏഴടുക്കുകള്‍ ഒപ്പിക്കാന്‍ പലതരം കസര്‍ത്തുകളും നടത്തിയതായി കാണുന്നു. ഉപരിലോകത്തെ മൊത്തം പ്രപഞ്ചത്തെയാണ് ആകാശം കൊണ്ടുദ്ദേശിക്കുന്നത് എന്നും, ഏഴ് എന്ന സംഖ്യ അനന്തതയെ സൂചിപ്പിക്കക മാത്രമാണെന്നും , അതൊരു അലങ്കാരപ്രയോഗമാണെന്നുമൊക്കെയാണു ഭാഷ്യം. ഇന്നല്ലെങ്കില്‍ നാളെ ആകാശത്തിനു തന്നെ ഏഴു തട്ടുകള്‍ കണ്ടു പിടിക്കപ്പെടാതിരിക്കില്ല എന്ന ശുഭപ്രതീക്ഷയിലാണു വേറെ ചിലര്‍ . അന്തരീക്ഷവായുവിനെ പഠനസൌകര്യാര്‍ത്ഥം വിവിധ പാളികളായി കണക്കാക്കിയപ്പോള്‍ അതാണ് ഏഴാകാശങ്ങള്‍ എന്ന വ്യാഖ്യാനവുമായി ചിലര്‍ രംഗത്തു വന്നു. ഏഴാകാശങ്ങളെ അടുക്കി വെച്ച ശേഷം ഭൂമിയോടടുത്ത ആകാശത്തെ നക്ഷത്രങ്ങള്‍ കൊണ്ടലങ്കരിച്ചു എന്നാണു ഖുര്‍ ആന്‍ പ്രസ്താവിക്കുന്നത്.<strong>وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَجَعَلْنَٰهَا رُجُوماً لِّلشَّيَٰطِينِ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ (67:5)</strong><br /><br />ഭൌമാന്തരീക്ഷം എന്ന് ആകാശത്തിന് അര്‍ത്ഥം കണ്ടെത്തി ഏഴു പാളികള്‍ തരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഈ വാക്യം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരബദ്ധം അവതരിപ്പിക്കുമായിരുന്നില്ല. കാരണം ഈ വ്യാഖ്യാനപ്രകാരം സമുദ്രനിരപ്പില്‍ നിന്നും 12 കിലോമീറ്റര്‍ ഉയരത്തിലുള്ള വായുവിന്റെ ആദ്യ പാളിയെ (troposphere) ഒന്നാം ആകാശമായി കണക്കാക്കേണ്ടി വരും. അതോടെ കോടാനു കോടി നക്ഷത്രങ്ങള്‍ അന്തരീക്ഷവായുവിന്റെ ഒന്നാം തട്ടിലാണെന്ന മറ്റൊരു മഹാ മണ്ടത്തരം കൂടി അല്ലാഹുവിന്റെ തലയില്‍ വീഴും!<br /><br /><br />ആധുനിക വ്യാഖ്യാതാക്കള്‍ എന്തൊക്കെ പറഞ്ഞാലും ശരി ആകാശം ഉറപ്പുള്ള ഒരു ഖരവസ്തുവാണെന്നു തന്നെയാണ് ഖുര്‍ ആന്‍ ഉറപ്പിച്ചു പറയുന്നത്. ലോകാവസാന നാളില്‍ ആകാശം പൊട്ടിപ്പിളരുമെന്നും അന്നതു ലോലമായിരിക്കുമെന്നും (69:16)<strong>وَٱنشَقَّتِ ٱلسَّمَآءُ فَهِيَ يَوْمَئِذٍ وَاهِيَةٌ </strong>ആകാശം ഉരിച്ചു മാറ്റപ്പെടുമെന്നും (81:11) കടലാസു ചുരുട്ടുന്നതു പോലെ അല്ലാഹു അതിനെ ചുരുട്റ്റിപ്പിടിക്കുമെന്നും(21:104)<strong>يَوْمَ نَطْوِي ٱلسَّمَآءَ كَطَيِّ ٱلسِّجِلِّ لِلْكُتُبِ كَمَا بَدَأْنَآ</strong> <strong>أَوَّلَ خَلْقٍ نُّعِيدُهُ وَعْداً عَلَيْنَآ إِنَّا كُنَّا فَاعِلِينَ</strong> ആകാശത്തിനു വിടവുകളൊന്നും കാണാന്‍ സാധ്യമല്ല (50:6)<br /><strong>أَفَلَمْ يَنظُرُوۤاْ إِلَى ٱلسَّمَآءِ فَوْقَهُمْ كَيْفَ بَنَيْنَاهَا وَزَيَّنَّاهَا وَمَا لَهَا مِن فُرُوجٍ </strong>എന്നും ,അതു ഭൂമിയിലേക്കു തകര്‍ന്നു വീഴാതിരിക്കാന്‍ അല്ലാഹു പിടിച്ചു വെച്ചിരിക്കുകയാണ് (22:65)<br /><strong>أَلَمْ تَرَ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِي ٱلأَرْضِ وَٱلْفُلْكَ تَجْرِي فِي ٱلْبَحْرِ بِأَمْرِهِ وَيُمْسِكُ ٱلسَّمَآءَ أَن تَقَعَ عَلَى ٱلأَرْضِ إِلاَّ بِإِذْنِهِ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٌ رَّحِيمٌ</strong> എന്നും മറ്റുമാണ് ഖുര്‍ ആനില്‍ വിവരിച്ചിട്ടുള്ളത്. ആകാശം തകര്‍ന്നു വീഴുമ്പോള്‍ , സിംഹാസനം താഴെ വീണ് അല്ലാഹുവിനു പരിക്കേല്‍ക്കാതിരിക്കാനിടയുള്ളതിനാലാകാം ലോകാവസാനദിവസം അവന്റെ സിംഹാസനം താങ്ങിപ്പിടിക്കാന്‍ എട്ടു മലക്കുകളെ പ്രത്യേകം നിയോഗിച്ചിട്ടുമുണ്ട്.(69:17)<strong>وَٱلْمَلَكُ عَلَىٰ أَرْجَآئِهَآ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ</strong> .[പേര്‍ഷ്യയിലെ രാജ സിംഹാസനങ്ങള്‍ക്ക് എട്ടു ഭുജങ്ങളാണുണ്ടായിരുന്നത്] <br /><br /><br />സിംഹാസനം വിട്ട് അല്ലാഹു താഴേക്കിറങ്ങുന്ന സന്ദര്‍ഭങ്ങളും ഹദീസുകളില്‍ വിവരിച്ചിട്ടുണ്ട്.<br /><br />“അബൂഹുറൈറ പറയുന്നു: തിരുമേനി അരുളി: നന്മകളുടെ നാഥനും ഉന്നതനുമായ റബ്ബ് രാത്രിയുടെ മൂന്നിലൊന്ന് ശേഷിക്കുന്ന സമയമായാല്‍ ഒന്നാം ആകാശത്തേക്കിറങ്ങി വരും . എന്നിട്ടു വിളിച്ചു പറയും: “വല്ലവനും എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം അവനു ഞാന്‍ ഉത്തരം നല്‍കും. വല്ലവനും എന്നോടു ചോദിക്കുന്ന പക്ഷം ഞാനവനു കൊടുക്കും. വല്ലവനും എന്നോടു പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുന്ന പക്ഷം അവനു ഞാന്‍ പൊറുത്തു കൊടുക്കും.”( ബുഖാരി: 583)<br /><br />അല്ലാഹുവിന്റെ ഭൂമി പരന്നതല്ലായിരുന്നെങ്കില്‍ രാത്രിയുടെ മൂന്നാം യാമം കഴിഞ്ഞ് സിംഹാസനത്തിലേയ്ക്കു തിരിച്ചു പോകാന്‍ കഴിയാതെ അല്ലാഹു ‘കറങ്ങി’യേനെ! രാവിന്റെ മൂന്നാം യാമം ഉരുണ്ട ഭൂമിക്കു ചുറ്റും കറങ്ങുമ്പോള്‍ അല്ലാഹുവിനു രാവിനൊപ്പം ഒന്നാം ആകാശത്തു തന്നെ കറങ്ങി നടക്കേണ്ടി വരുമായിരുന്നു എന്നര്‍ത്ഥം. <br /><br /><strong>സൂര്യനും ചന്ദ്രനും</strong>.<br /><br /><strong>أَلَمْ تَرَوْاْ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَٰوَٰتٍ طِبَاقاً <br />وَجَعَلَ ٱلْقَمَرَ فِيهِنَّ نُوراً وَجَعَلَ ٱلشَّمْسَ سِرَاجاً </strong><br /><br /><strong>“ഏഴാകാശങ്ങളെ ഒന്നിനു മേല്‍ ഒന്നായി അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ചന്ദ്രനെ അതില്‍ ഒരു വെളിച്ചമായും സൂര്യനെ ഒരു വിളക്കായും വെച്ചിരിക്കുന്നു.”(71:15,16)</strong><br /><br /><strong>وَٱلشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَـا ذَلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ <br />وَٱلْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَٱلعُرجُونِ ٱلْقَدِيمِ <br />لاَ ٱلشَّمْسُ يَنبَغِي لَهَآ أَن تدْرِكَ ٱلقَمَرَ وَلاَ ٱلَّيلُ سَابِقُ ٱلنَّهَارِ وَكُلٌّ فِي فَلَكٍ يَسْبَحُونَ <br /><br />“സൂര്യന് അതിന്റെ വിശ്രമത്താവളത്തിലേയ്ക്കു സഞ്ചരിക്കുന്നു. ചന്ദ്രനും അതിന്റെ ഘട്ടങ്ങള്‍ നാം നിര്‍ണ്ണയിച്ചു. ഉണങ്ങിയ ഈന്തക്കുലത്തണ്ടു പോലെ അതു മടങ്ങിവരും വരെ. സൂര്യനു ചന്ദ്രനെ എത്തിപ്പിടിക്കാവുന്നതല്ല. രാത്രി പകലിനെ കവച്ചു കടക്കുന്നതുമല്ല.”(36:38-40)</strong><br /><br /><strong>وَٱلشَّمْسِ وَضُحَاهَا <br />وَٱلْقَمَرِ إِذَا تَلاَهَا <br /><br />“സൂര്യനേയും അതിന്റെ പ്രകാശത്തെയും കൊണ്ട് സത്യം. ചന്ദ്രന് അതിനെ പിന്തുടരുമ്പോള് ചന്ദ്രനെക്കൊണ്ടു സത്യം.”(91:1,2)</strong><br /><br /><br />ഏഴാം നൂറ്റാണ്ടിലെ ഒരു സാധാരണ മനുഷ്യനു മേലോട്ടു നോക്കിയാല്‍ കാണാവുന്ന കാര്യങ്ങളല്ലാതെ ശാത്രീയമായ എന്തെങ്കിലും വസ്തുതകള്‍ ഈ ഖുര്‍ ആന്‍ വാക്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ടോ? സൂര്യന് പകല്‍ സഞ്ചരിക്കുകയും രാത്രി വിശ്രമിക്കുകയും ചെയ്യുന്നു; ചന്ദ്രന് ഒരു വെളിച്ചമാണ്; ചിലപ്പോള്‍ അതു വൃത്താകാരത്തിലും മറ്റു ചിലപ്പോള്‍ ഈന്തക്കുലയുടെ ഉണക്കത്തണ്ടു പോലെ ചുങ്ങി വളഞ്ഞും രൂപം മാറുന്നു; സൂര്യനും ചന്ദ്രനും പരസ്പരം കൂട്ടി മുട്ടാതെയും ഓവര്‍ടേയ്ക്കു ചെയ്യാതെയും ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നു എന്നൊക്കെ സര്‍വ്വജ്ഞനായ ഒരു ദൈവമാണു പറയുന്നതെന്ന് ഇക്കാലത്ത് ആരെങ്കിലും വിശ്വസിക്കുമോ?<br />ഇവിടെയും നൂതനവ്യാഖ്യാനം കൊണ്ടു ഉരുണ്ടു മറിയുകയല്ലാതെ മതവക്താക്കള്‍ക്ക് വേറെ വഴിയില്ല. സൂര്യന് സ്വയം കറങ്ങുന്നതായും നക്ഷത്ര സമൂഹങ്ങള്‍ പരസ്പരം അകലുന്നതായുമൊക്കെ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ഖുര്‍ ആന്‍ സൂര്യന് സഞ്ചരിക്കുന്നു എന്നു പറഞ്ഞതില്‍ തെറ്റില്ല എന്നുമാണ് പുതിയ വിശദീകരണം. അതേ സമയം സൂര്യന്റെ സഞ്ചാരം ഏതു തരത്തിലുള്ളതാണെന്ന് അല്ലാഹുവുമായി നേരിട്ടു ‘ഓണ്‍ ലൈന്‍ ’ബന്ധമുണ്ടായിരുന്ന പ്രവാചകന് വ്യക്തമായിത്തന്നെ വിശദീകരിച്ചിട്ടുള്ള കാര്യം ഇക്കൂട്ടര്‍ മറച്ചു വെക്കുന്നു. :-<br /><br />“ഒരിക്കല്‍ സൂര്യന് അസ്തമിച്ചപ്പോള്‍ നബി അബൂ ദര്‍റിനോടു ചോദിച്ചു. “സൂര്യനിപ്പോള്‍ എങ്ങോട്ടാണു പോയതെന്നു നിങ്ങള്‍ക്കറിയാമോ?”. “അല്ലാഹുവിനും അവന്റെ ദൂതനും മാത്രമേ അതേക്കുറിച്ച് അറിവുള്ളു” എന്ന് അബൂദര് മറുപടി പറഞ്ഞു. തുടര്‍ന്നു നബി അരുളി: “ദൈവ സിംഹാസനത്തിന്റെ താഴ്ഭാഗത്തു ചെന്ന് സുജൂദ് ചെയ്യാന്‍ പോയിരിക്കുകയാണത്. സുജൂദ് ചെയ്തു കഴിഞ്ഞാല്‍ രണ്ടാമതും ഉദയം ചെയ്യാന്‍ അത് അല്ലാഹുവിനോട് അനുവാദം ചോദിക്കും. അപ്പോള്‍ അതിന് അനുവാദം ലഭിക്കും. അടുത്തു തന്നെ വീണ്ടും സുജൂദ് ചെയ്യാന്‍ അവസരം വരും. അപ്പോള്‍ ആ സുജൂദ് സ്വീകരിക്കപ്പെടുകയില്ല. പിന്നെയും ഉദിക്കാന്‍ അല്ലാഹുവിനോടു സമ്മതം ചോദിക്കും. അപ്പോള്‍ അതിനു സമ്മതം ലഭിക്കുകയില്ല. നീ വന്നയിടത്തേയ്ക്കുതന്നെ മടങ്ങിക്കൊള്ളുക എന്ന് അതിനു കല്‍പ്പന ലഭിക്കും. അനന്തരം സാധാരണ അസ്തമിക്കാറുള്ള സ്ഥലത്തുനിന്ന് അത് ഉദയം ചെയ്യും...സൂര്യന് അതിന്റെ വിശ്രമത്താവളത്തിലേയ്ക്കു സഞ്ചരിക്കുന്നു എന്ന ഖുര്‍ ആന്‍ വാക്യത്തിന്റെ പരുള്‍ അതാണ്.”(ബുഖാരി-1314. സി എന്‍ )<br /><br />ഉദയം മുതല്‍ അസ്തമയം വരെയുള്ള സാധാരണ കാണുന്ന സഞ്ചാരത്തെ ഉദ്ദേശിച്ചു തന്നെയാണു ഖുര്‍ ആന്‍ പറയുന്നതെന്നു നബി ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. രാത്രി സമയത്ത് സൂര്യന് അല്ലാഹുവിന്റെ ഇരിപ്പിടത്തിനു കീഴെ വിശ്രമിക്കുകയാണു ചെയ്യുന്നത്.!<br />സൂര്യന് ഒരു ചെളിവെള്ളത്തടാകത്തിലാണ് അസ്തമിക്കുന്നതെന്ന് ദുല്‍ഖര്‍ നൈന്‍ ന്റെ ചരിത്രം വിവരിക്കവെ ഖുര്‍ ആന്‍ മറ്റൊരിടത്തും പറയുന്നു:<br /><br /><strong>فَأَتْبَعَ سَبَباً <br />حَتَّىٰ إِذَا بَلَغَ مَغْرِبَ ٱلشَّمْسِ وَجَدَهَا تَغْرُبُ فِي عَيْنٍ حَمِئَةٍ وَوَجَدَ عِندَهَا قَوْماً قُلْنَا يٰذَا ٱلْقَرْنَيْنِ إِمَّآ أَن تُعَذِّبَ وَإِمَّآ أَن تَتَّخِذَ فِيهِمْ حُسْناً * قَالَ أَمَّا مَن ظَلَمَ فَسَوْفَ نُعَذِّبُهُ ثُمَّ يُرَدُّ إِلَىٰ رَبِّهِ فَيُعَذِّبُهُ عَذَاباً نُّكْراً <br />“അങ്ങനെ അദ്ദേഹം ഒരു വഴിയേ സഞ്ചരിച്ചു. ഒടുവില്‍ സൂര്യന് അസ്തമിക്കുന്ന സ്ഥാനത്തെത്തിയപ്പോള്‍ കറുത്ത ഒരു ചെളിത്തടാകത്തില്‍ അത് അസ്തമിക്കുന്നത് അദ്ദേഹം കണ്ടു. അതിനടുത്ത് ഒരു ജനതയേയും കണ്ടു....”(18:85,86)</strong><br /><strong>ثُمَّ أَتْبَعَ سَبَباً * حَتَّىٰ إِذَا بَلَغَ مَطْلِعَ ٱلشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍ لَّمْ نَجْعَل لَّهُمْ مِّن دُونِهَا سِتْراً <br />“പിന്നീടദ്ദേഹം മറ്റൊരു വഴിയേ സഞ്ചരിച്ചു. ഒടുവില്‍ സൂര്യന് ഉദിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ മറ്റൊരു ജനതയുടെ മേല്‍ അതു ഉദിക്കുന്നതായി അദ്ദേഹം കണ്ടു. അവര്‍ക്കും സൂര്യനും ഇടയില്‍ നാം ഒരു മറ വെച്ചിരുന്നില്ല. (18:89,90)</strong><br /><br /><br />സൌരയൂഥ സിദ്ധാന്തം തീര്‍ത്തും ഖുര്‍ ആന്‍ വിരുദ്ധമാണെന്നു വ്യക്തം! എന്നിട്ടും വിശ്വാസികള്‍ ഖുര്‍ ആനും ഹദീസും മുഖവിലക്കെടുക്കാതെ ശാസ്ത്രം പറയുന്നതിന്റെ പിന്നാലെ വ്യാഖ്യാനക്കസര്‍ത്തുമായി പരക്കം പായുന്നു. ! ഖുര്‍ ആന്‍ തെറ്റാണെന്നു പറയാന്‍ മാത്രം നിങ്ങളുടെ കയ്യില്‍ എന്തറിവാണുള്ളതെന്നവര്‍ നമ്മളോടു ചോദിക്കുകയും ചെയ്യുന്നു.<br />ആകാശഗോളങ്ങളുടെ സഞ്ചാരം എന്നത് തികച്ചും ആപേക്ഷികമായ ഒരു സംഗതിയാണ്. ഭൂമിയില്‍നിന്നു സൂര്യന് സഞ്ചരിക്കുന്നു എന്ന് നാം പറയുമ്പോള്‍ ഭൂമിയെ അപേക്ഷിച്ചുള്ള സൂര്യന്റെ സ്ഥാനമാറ്റത്തെയാണര്‍ത്ഥമാക്കുന്നത്. ആ അര്‍ത്ഥത്തില്‍ സൂര്യന് സഞ്ചരിക്കുന്നില്ല . ഭൂമിയാണു സ്വയം കറങ്ങുകയും സൂര്യനെ വലം വെക്കുകയും ചെയ്യുന്നത്. ഉദയവും അസ്തമയവുമൊക്കെ നമ്മുടെ വെറും ‘കാഴ്ച്ച’ മാത്രമാണ്. അതൊന്നും പക്ഷേ, ആറാം നൂറ്റാണ്ടിലെ മനുഷ്യര്‍ക്കോ അവരുടെ ‘ദൈവ’ങ്ങള്‍ക്കോ അറിയുമായിരുന്നില്ല. <br /><br />ചന്ദ്രന് ഭൂമിയുടെ ഉപഗ്രഹമാണ്. അതിനു സ്വയം പ്രകാശമില്ല. പാറയാണതിന്റെ ഉപരിതലം. ഒരു സാധാരണ ടെലസ്കോപ്പില്‍ക്കൂടെ നോക്കിയാല്‍ ഇന്നതാര്‍ക്കും ബോധ്യപ്പെടും. മനുഷ്യന് പതിറ്റാണ്ടുകള്‍ക്കു മുന്‍പേ അവിടെ ഇറങ്ങി പാറക്കല്ലുകള്‍ കൊണ്ടുവന്നു. ഇതിന്റെയൊക്കെ വീഡിയോ ദൃശ്യങ്ങള്‍ സുലഭമാണ്. ഖുര്‍ ആനില്‍ തെറ്റുണ്ടെന്നു പറയാന്‍ നിങ്ങളുടെ കയ്യില്‍ തെളിവെന്ത്? എന്നു ചോദിക്കുന്ന സുഹൃത്തുക്കള്‍ക്കു വേണ്ടിയാണിതൊക്കെ വിശദീകരിക്കുന്നത്. ചന്ദ്രന് ഒരു വെളിച്ചമാണ് എന്ന ഖുര്‍ ആന്‍ വെളിപാട് അക്കാലത്തെ മനുഷ്യന്റെ കാഴ്ച്ചയോ ആകാശത്തിരുന്ന് എല്ലാം കാണുന്ന ഒരു ദൈവത്തിന്റെ വിശദീകരണമോ? സാമാന്യബുദ്ധിക്കു വിടുന്നു ഈ ചോദ്യം.<br /><br /><br /><strong>നക്ഷത്രങ്ങളും പിശാചുക്കളും.</strong><br /><br /><br /><strong>وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَجَعَلْنَٰهَا رُجُوماً لِّلشَّيَٰطِينِ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ <br /><br />“ഏഴാകാശങ്ങളില്‍ ഏറ്റവും താഴത്തെ ആകാശത്തെ നക്ഷത്രങ്ങള്‍ കൊണ്ടലങ്കരിച്ചിരിക്കുന്നു. നക്ഷത്രങ്ങളെ പിശാചുക്കളെ എറിയുന്നതിനുള്ള അസ്ത്രങ്ങളാക്കുകയും ചെയ്തിരിക്കുന്നു.”(67:5)<br /><br />إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِزِينَةٍ ٱلْكَوَاكِبِ <br />وَحِفْظاً مِّن كُلِّ شَيْطَانٍ مَّارِدٍ <br />لاَّ يَسَّمَّعُونَ إِلَىٰ ٱلْمَلإِ ٱلأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ <br />دُحُوراً وَلَهُمْ عَذابٌ وَاصِبٌ <br />إِلاَّ مَنْ خَطِفَ ٱلْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ <br /><br />“ധിക്കാരികളായ എല്ലാ പിശാചുക്കളില്‍നിന്നും ആകാശത്തെ സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു. ഉന്നത സദസ്സില്‍നിന്ന് ആ പിശാചുക്കള്‍ക്കു കട്ടു കേള്‍ക്കാന്‍ സാധിക്കുകയില്ല. നാനാഭാഗത്തുനിന്നും അവര്‍ എറിഞ്ഞ് ആട്ടിയോടിക്കപ്പെടും. അവര്‍ക്കാണു ശാശ്വത ശിക്ഷയുള്ളത്. എന്നാല്‍ റാഞ്ചിക്കൊണ്ടു പോകുന്ന ചിലര്‍ ഒഴികെ. തുളച്ചു ചെല്ലുന്ന അഗ്നി അവനെ പിന്തുടരും”(37:6-10)</strong><br /><br />ആകാശപ്പന്തലിന്റെ അടിഭാഗത്തു പറ്റിച്ചു വെച്ചിട്ടുള്ള മിന്നാമിന്നുഗോളങ്ങളാണു നക്ഷത്രങ്ങള്‍ എന്ന് അക്കാലത്തെ അറബികളെപ്പോലെ അല്ലാഹുവും ധരിച്ചുവെച്ചിരിക്കുന്നു! ലോകാവസാനനാളില് ഈ നക്ഷത്രങ്ങളെല്ലാം തുടച്ചു നീക്കുമെന്നും അവഭൂമിയിലേക്ക് ഉതിര്‍ന്നു വീഴുമെന്നും പറയുന്നുണ്ട്.(<strong>81:2, 77:8)وَإِذَا ٱلنُّجُومُ ٱنكَدَرَتْ فَإِذَا ٱلنُّجُومُ طُمِسَتْ </strong><br /><br />നക്ഷത്രങ്ങളെക്കൊണ്ട് അല്ലാഹു പിശാചുക്കളെ എറിയുന്നതിന്റെ രഹസ്യം നബി വിശദീകരിച്ചിട്ടുള്ളത് ഏറെ രസകരമാണ്. ആകാശത്തു വെച്ച് അല്ലാഹുവും അദ്ദേഹത്തിന്റെ മന്ത്രിമാരായ മലക്കുകളും ഭൂമിയിലെ ഭാവി കാര്യങ്ങളെ കുറിച്ച് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ ആ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പിശാചുക്കള്‍ ആകാശത്തിന്റെ ചുവട്ടില്‍ പതുങ്ങിച്ചെന്ന് കാതോര്‍ത്തിരിക്കും. പ്രശ്നം വെച്ച് ഭാവി പ്രവചിക്കുന്ന ജ്യോത്സ്യന്മാര്ക്കും മറ്റും വിവരങ്ങള്‍ എത്തിച്ചു കൊടുക്കാനാണതെ പിശാചുക്കള്‍ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊണ്ടു പോകുന്നത്. ഈ ചാരപ്പണിക്കാരെ ദൃഷ്ടിയില് പെട്ടാല്‍ അല്ലാഹു നക്ഷത്രങ്ങള്‍ പെറുക്കി എറിയും. ഏറു കൊണ്ട് അവചത്തു കരിയും. ഏറു കൊള്ളാതെ രക്ഷപ്പെടുന്നവര്‍ കിട്ടിയ രഹസ്യങ്ങളും റാഞ്ചിക്കൊണ്ട് കണിയാന്മാരുടെ അടുത്തെത്തും. അല്ലാഹു പിശാചുക്കള്‍ക്കു നേരെ നടത്തുന്ന ഈ ‘ചാത്തനേറ്’ ആണു രാത്രിയില്‍ ആകാശത്തു നാം ഇടക്കിടെ കാണുന്ന ഉള്‍ക്കകള്‍ !!<br /><br />ഖുര്‍ ആന്‍ നമുക്കു വിളമ്പിത്തരുന്ന അദൃശ്യവിജ്ഞാനങ്ങളുടെ ഒരു മോഡലാണിത്. ജ്യോത്സ്യന്മാരും മറ്റും ഭാവി പ്രവചിക്കുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ പിടി കിട്ടിയില്ലേ?<br /><br />ഇക്കാര്യത്തില്‍ പിശാചുക്കള്‍ നേരിട്ടു നല്കുന്ന സാക്ഷ്യപത്രം കൂടി കാണുക:<br /><br /><strong>وَأَنَّا لَمَسْنَا ٱلسَّمَآءَ فَوَجَدْنَاهَا مُلِئَتْ حَرَساً شَدِيداً وَشُهُباً <br />وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ فَمَن يَسْتَمِعِ ٱلآنَ يَجِدْ لَهُ شِهَاباً رَّصَداً <br />“തീര്‍ച്ചയായും ആകാശലോകത്തെ രഹസ്യങ്ങള്‍ തേടി ഞങ്ങള്‍ പോയി. എന്നാല്‍ ശക്തരായ കാവല്‍ക്കാരും അഗ്നി ബോംബുകളും കൊണ്ട് ആകാശം നിറഞ്ഞതായി ഞങ്ങള്‍ കണ്ടു. ഒളിഞ്ഞു കേള്‍ക്കുന്നതിനായി അതില്‍ ചില സ്ഥലങ്ങളില്‍ ഞങ്ങള്‍ ഇരിക്കുമായിരുന്നു. എന്നാലിപ്പോള്‍ ആരെങ്കിലും അപ്രകാരം കാതോര്ക്കുന്നുവോ അവനെ ലക്ഷ്യം വെക്കുന്ന തീഗോളങ്ങളെ അവന് കാണുകയായി.”(72:8,9)</strong><br /><br /><br />നക്ഷത്രഗണത്തിലെ ഒരിടത്തരം നക്ഷത്രമായ സൂര്യനു ഭൂമിയുടെ പതിമൂന്നര ലക്ഷം ഇരട്ടി വലിപ്പമുണ്ട്. അതുപോലുള്ള നക്ഷത്രങ്ങളാണു ആകാശക്കുടയില്‍ പറ്റിച്ചുവെച്ച രത്നക്കല്ലുകളായി നാം നോക്കിക്കാണുന്നത്. ഭൂമിയിലെ കൊച്ചു പിശാചുക്കളെ ഓടിക്കാന്‍ ഭൂമിയെക്കാള്‍ അനേകം മടങ്ങു വലിപ്പമുള്ള ഈ തീ ബോംബുകള്‍ പെറുക്കി എറിയുന്ന ദൈവത്തിന്റെ പാഴ്വേലയെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ.!<br /><br />പിശാചുക്കളുടെ വലിപ്പം മനസ്സിലാക്കാന്‍ ഈ ഹദീസും സഹായകമായിരിക്കും:<br />“അബൂ ഹുറൈറ പറയുന്നു: തിരുമേനി അരുളി: “നിങ്ങളില്‍ വല്ലവനും ഉറക്കത്തില്‍നിന്നുണര്‍ന്നാല്‍ അവന് വുളു എടുക്കുകയും മൂന്നു പ്രാവശ്യം മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്യട്ടെ എന്തുകൊണ്ടെന്നാല്‍ അവന്റെ മൂക്കിന്റെ ദ്വാരത്തിലാണു പിശാചു രാത്രി കഴിച്ചുകൂട്ടുക.”(ബുഖാരി: 1352)<br /><br />ഒരിക്കല്‍ മു ആദുബ്നു ജബല്‍ , സഅലത്തുബ്നു ഗനം എന്നീ സ്വഹാബികള്‍ പ്രവാചകനോട് ഇപ്രകാരം ചോദിച്ചു: “പ്രവാചകരേ! എന്താണു ചന്ദ്രക്കല? അതു നൂലു പോലെ മൃദുവായി പ്രത്യക്ഷപ്പെട്ട് പിന്നെ ക്രമേണ വലുതാകുന്നു. വീണ്ടും പഴയ പടി ആയിത്തീരുന്നു. സൂര്യനെപ്പോലെ എപ്പോഴും ഒരേ നിലക്കല്ലല്ലോ കാണപ്പെടുന്നത്? ഈ ചോദ്യത്തിന് അല്ലാഹു തന്നെയാണു മറുപടി നല്‍കിയത്.:<br /><br /><strong>يَسْأَلُونَكَ عَنِ ٱلأَهِلَّةِ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَٱلْحَجِّ وَلَيْسَ ٱلْبِرُّ بِأَن تَأْتُواْ ٱلْبُيُوتَ مِن ظُهُورِهَا وَلَـٰكِنَّ ٱلْبِرَّ مَنِ ٱتَّقَىٰ وَأْتُواْ ٱلْبُيُوتَ مِنْ أَبْوَابِهَا وَٱتَّقُواْ ٱللَّهَ لَعَلَّكُمْ تُفْلِحُونَ <br />“ചന്ദ്രക്കലകളെക്കുറിച്ച് അവര്‍ താങ്കളോട് ചോദിക്കുന്നു. പറയുക: അവ മനുഷ്യര്‍ക്കും ഹജ്ജിനും സമയം കണക്കാക്കാനുള്ളതാകുന്നു”(2:189)</strong><br /><br />അരിയെത്ര എന്ന ചോദ്യത്തിന് പയറുപ്പേരിക്ക് എന്ന മറുപടിയാണിവിടെ കിട്ടിയത്! ചന്ദ്രനു വൃദ്ധിക്ഷയം സംഭവിക്കുന്നതെന്തുകൊണ്ടാണ് എന്നു വിശദീകരിച്ചു കൊടുക്കാന്‍ അന്ന് മുഹമ്മദിനു സാധിച്ചില്ലെങ്കില്‍ അതിനു നമുക്കദ്ദേഹത്തെ കുറ്റം പറയാനൊക്കില്ല. എന്നാല്‍ പ്രപഞ്ചം മുഴുവനും ഉണ്ടാക്കി പരിപാലിക്കുന്ന ഒരു ‘സ്രഷ്ടാവി’ന് ഈ നിസ്സാര കാര്യം പോലും പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞില്ല എന്നത് `ചിന്തിക്കുന്നവര്‍ക്കുള്ള ഒരു ദൃഷ്ടാന്തം` തന്നെയല്ലേ?<br />മറ്റൊരിടത്തു ഖുര്‍ ആന്‍ പറയുന്നു:<br /><br /><br /><strong>هُوَ ٱلَّذِي جَعَلَ ٱلشَّمْسَ ضِيَآءً وَٱلْقَمَرَ نُوراً وَقَدَّرَهُ مَنَازِلَ لِتَعْلَمُواْ عَدَدَ ٱلسِّنِينَ وَٱلْحِسَابَ مَا خَلَقَ ٱللَّهُ ذٰلِكَ إِلاَّ بِٱلْحَقِّ يُفَصِّلُ ٱلآيَاتِ لِقَوْمٍ يَعْلَمُونَ <br />“സൂര്യനെ ഒരു തിളക്കമായും ചന്ദ്രനെ ഒരു വെളിച്ചമായും ആക്കിയതും അതിനു വിവിധ ഘട്ടങ്ങള്‍ നിര്‍ണയിച്ചതും അവനാകുന്നു. കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ക്കറിയാന്‍ വേണ്ടിയാണത്. ന്യായമായ ആവശ്യത്തിനു വേണ്ടിത്തന്നെയാണു അല്ലാഹു അവയെ സൃഷ്ടിച്ചിട്ടുള്ളത്. അറിയുന്ന ജനതക്കായി ദൃഷ്ടാന്തങ്ങള്‍ അവന് വിവരിച്ചു കൊടുക്കുന്നു.”(10:5)</strong><br /><br />നക്ഷത്രങ്ങള്‍ മനുഷ്യര്‍ക്കു വഴി കാണിക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും പറയുന്നുണ്ട്. <br />ഭൂമിയെന്ന ഈ കൊച്ചു ഗോളത്തിലെ മനുഷ്യരെന്ന നിസ്സാര ജീവിക്ക് ഒരു വാച്ചിന്റെയോ കലണ്ടറിന്റെയോ പ്രയോജനം ലഭിക്കുന്നതിനായി ഭൂമിയെക്കാള്‍ ദശലക്ഷക്കണക്കിനു മടങ്ങ് വ്യാപ്തവും പിണ്ഡവുമുള്ള പരകോടി നക്ഷത്രഗോളങ്ങളെ സൃഷ്ടിച്ച ദൈവത്തിന്റെ പ്രായോഗികബുദ്ധി വിസ്മയകരം തന്നെ!!<br /><br />മൂക്കും ചെവിയും എന്തിനാണെന്ന ഹെഡ്മാസ്റ്ററുടെ ചോദ്യത്തിന് , “അതു കണ്ണട താഴെ വീഴാതിരിക്കാനാണ്” എന്നുത്തരം പറയുന്ന ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കമായ വിവരക്കേടാണിവിടെ നാം കാണുന്നത്. ! ബുദ്ധിമാന് മാരായ വ്യാഖ്യാതാക്കള്‍ ഇല്ലായിരുന്നെങ്കില്‍ അല്ലാഹുവിന്റെ കാര്യം മഹാ കഷ്ടമായേനേ!<br /><br /><br /><strong>കാലഹരണപ്പെട്ട കാലഗണന!</strong><br /><br /><br />ആകാശനിരീക്ഷണത്തിലൂടെ കൃത്യമായി കാലനിര്‍ണയം നടത്താനും അതനുസരിച്ച് കാലാവസ്ഥാ വ്യതിയാനങ്ങളെയും പ്രകൃതിപ്രതിഭാസങ്ങളെയും മുന്‍ കൂട്ടി പ്രവചിക്കാനും വളരെ പണ്ടു മുതലേ മനുഷ്യര്‍ പരിശീലിച്ചിരുന്നു. ഋതുഭേദങ്ങള്‍ക്കും പ്രകൃതിയിലെ ജൈവപ്രതിഭാസങ്ങളുടെ ചാക്രികാവര്‍ത്തനങ്ങള്‍ക്കും കാരണമാകുന്നത് സൂര്യനെ ചുറ്റിയുള്ള ഭൂമിയുടെ വര്‍ത്തുള സഞ്ചാരമായതിനാല്‍ ,ശാസ്ത്രീയവും പ്രയോജനകരവുമായ കാലഗണന സൌരവര്‍ഷത്തെ ആധാരമാക്കിയുള്ളതാണെന്നതില്‍ തര്‍ക്കത്തിനിടയില്ല. ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ളതും സൌരവര്‍ഷക്കലണ്ടര്‍ തന്നെയാണ്.<br />എന്നാല്‍ അറേബ്യന്‍ മരുഭൂമിയിലെ പഴയകാല നാടോടികള്‍ ചന്ദ്രന്റെ വൃദ്ധിക്ഷയം നോക്കിയാണു കാലം ഗണിച്ചിരുന്നത്. പ്രകൃതി വിരുദ്ധവും അശാസ്ത്രീയവുമായ ഈ കാലനിര്‍ണയ സമ്പ്രദായത്തിനു ദിവ്യത്വം കല്‍പ്പിച്ചിരിക്കുകയാണു ഖുര്‍ ആന്‍ !<br />അറേബ്യയില്‍തന്നെ കാര്‍ഷികവൃത്തി ചെയ്ത് സ്ഥിരാവാസമുറപ്പിച്ചിരുന്ന ജൂത ഗോത്രക്കാരും മറ്റും പ്രകൃതിക്കിണങ്ങുന്ന മട്ടില്‍ ഈ കാലനിര്ണയത്തില് ചില പരിഷ്കാരങ്ങള്‍ വരുത്താന്‍ ശ്രമിച്ചിരുന്നു. കൃഷിയും കാലാവസ്ഥയും ,ചന്ദ്രമാസക്കലണ്ടറുമായി ഒത്തു പോകാത്തതിനാല്‍ അവര്‍ തങ്ങളുടെ ‘കലണ്ടറി’ല്‍ ചില ക്രമീകരണങ്ങള്‍ വരുത്തി സൌരവര്‍ഷവുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചു. ഇതേക്കുറിച്ച് കേട്ടറിഞ്ഞ ‘അല്ലാഹു’ രോഷാകുലനായി പ്രതികരിച്ചതു നോക്കുക:<br /><br /><strong>إِنَّمَا ٱلنَّسِيۤءُ زِيَادَةٌ فِي ٱلْكُفْرِ يُضَلُّ بِهِ ٱلَّذِينَ كَفَرُواْ يُحِلُّونَهُ عَاماً وَيُحَرِّمُونَهُ عَاماً لِّيُوَاطِئُواْ عِدَّةَ مَا حَرَّمَ ٱللَّهُ فَيُحِلُّواْ مَا حَرَّمَ ٱللَّهُ زُيِّنَ لَهُمْ سُوۤءُ أَعْمَالِهِمْ وَٱللَّهُ لاَ يَهْدِي ٱلْقَوْمَ ٱلْكَافِرِينَ <br /><br /><br />നിശ്ചയമായും ‘നസീഅ’ അവിശ്വാസത്തിന്റെ വര്‍ദ്ധന തന്നെയാണ്. അതു മൂലം അവിശ്വാസികള്‍ വഴി പിഴപ്പിക്കപ്പെടുന്നു. അല്ലാഹു ഹറാമാക്കിയ മാസങ്ങളുടെ എണ്ണമൊപ്പിക്കുവാനും അങ്ങനെ അവന് ഹലാലാക്കിയതിനെ ഹറാമാക്കുവാനും വേണ്ടി ഒരേ മാസത്തെ തന്നെ അവര്‍ ഒരു കൊല്ലം ഹലാലും മറ്റൊരു കൊല്ലം ഹറാമുമാക്കുന്നു. തങ്ങളുടെ ഈ ദുഷ് ചെയ്തികള്‍ അവര്‍ക്കു ഭംഗിയായി തോന്നുന്നു. കാഫറുകളെ അല്ലാഹു സന്മാര്ഗ്ഗത്തിലാക്കുകയില്ല. “(9:37)</strong><br /><br />വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നതിപ്രകാരമാണ്:<br /><br /><br />“ഇമാം റാസി മുതലായ ചിലര്‍ പ്രസ്താവിച്ചിരിക്കുന്നു. പണ്ടു മുതല്ക്കേ ചന്ദ്രികാ മാസങ്ങളുടെ അടിസ്ഥാനത്തിലാണു അറബികള്‍ കാലനിര്‍ണയം ചെയ്തു വന്നിരുന്നത്. സൌരവര്‍ഷവും ചന്ദ്രവര്‍ഷവും തമ്മില്‍ കൊല്ലത്തില്‍ ഏതാണ്ട് പതിനൊന്നു ദിവസത്തെ വ്യത്യാസം ഉണ്ടായിരിക്കുമല്ലോ. ഉഷ്ണം, ശൈത്യം, കാലവര്‍ഷം, വേനല്‍ മുതലായ പ്രകൃതി മാറ്റങ്ങള്‍ അനുഭവിക്കുന്നത് സൌരമാസങ്ങളുടെ കണക്കിലുമായിരിക്കും. ഇതു നിമിത്തം ഹജ്ജുകാലം ചിലപ്പോള്‍ അത്യുഷ്ണവേളയിലും ,ചിലപ്പോള്‍ മറിച്ചും വന്നേക്കും. ഉഷ്ണകാലത്തു ഹജ്ജ് വരുന്നതുകൊണ്ട് പൊതുവെയുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കു പുറമേ , അവരുടെ ഒരു പ്രധാന ധനാഗമ മാര്‍ഗ്ഗമായ ഹജ്ജുകാലത്തെ കച്ചവട ഉത്സവങ്ങള്‍ക്കും അതു തടസ്സമായിത്തീരും. അതുകൊണ്ട് ചാന്ദ്രിക മാസങ്ങളെ കണക്കാക്കുന്നതില്‍ ചില നീക്കുപോക്കുകള്‍ സ്വീകരിച്ചുകൊണ്ട് ഹജ്ജുകാലം അവര്‍ മാറ്റി നിശ്ചയിക്കും. ഇതാണ് ഈ ‘നസീ ഇ’ന്റെ ചുരുക്കം.” (ഖുര്‍ ആന്‍ വിവരണം-അമാനി മൌലവി)<br /><br /><br />ഹജ്ജിനോടനുബന്ധിച്ചുള്ള വ്യാപാരമേളയും ,കാര്‍ഷിക വിളവെടുപ്പും തമ്മില്‍ പൊരുത്തമില്ലാതെ വരുന്നതുമൂലം കൃഷിക്കാര്‍ക്കും കച്ചവടക്കാര്‍ക്കും പ്രായോഗിക പ്രയാസങ്ങള്‍ നേരിട്ടിരുന്നതിനാലാണ് അവര്‍ ചാന്ദ്ര വര്‍ഷവും സൌര വര്‍ഷവും തമ്മില്‍ ബന്ധിപ്പിക്കാന്‍ ശ്രമിച്ചിരുന്നത്. അശാസ്ത്രീയവും പ്രകൃതിവിരുദ്ധവുമായ ഒരു കാലഗണനാസമ്പ്രദായം അവലംബിക്കേണ്ടി വന്നതിനാലാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായത്. അതിനാല്‍ ചന്ദ്രന്റെ വൃദ്ധി നോക്കി മാസം നിര്‍ണയിക്കുന്ന രീതി ഒഴിവാക്കി സൌരവര്‍ഷമനുസരിച്ച് കാലം നിര്‍ണയിക്കാന്‍ ഉപദേശിക്കുകയായിരുന്നു സാമാന്യ വിവേകമുള്ള ഒരു ദൈവം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അജ്ഞാനികളായ അറബികളുടെ അബദ്ധ പഞ്ചാംഗത്തിന്റെ ന്യൂനത പരിഹരിക്കാന്‍ ശ്രമിച്ചവരെ ധിക്കാരികളായും കാഫറുകളായും മുദ്ര കുത്തി അധിക്ഷേപിക്കാനാണ് ‘ദൈവം’ മുതിര്‍ന്നത്. അല്ലാഹുവിന്റെ ഈ വിവരക്കേടു മൂലം ഇന്നും മുസ്ലിംങ്ങള്‍ക്കു വളരെയേറെ പ്രായോഗിക പ്രയാസങ്ങളും സങ്കീര്‍ണ്ണതകളും അഭിമുഖീകരിക്കേണ്ടി വരുന്നു. കേരളം പോലുള്ള ഒരു കൊച്ചു പ്രദേശത്തു പോലും ഏകീകൃതമായ രീതിയില്‍ പെരുന്നാളോ നൊമ്പോ അനുഷ്ഠിക്കാനാവാതെ , തമ്മില്‍ തല്ലും കത്തിക്കുത്തും തുടരുന്നത് അശാസ്ത്രീയമായ ഈ ‘മാസം നോക്കി’ സമ്പ്രദായത്തിന്റെ ഫലമാണ്. !<br /><br />ക്രിസ്തുമസ് ആഘോഷിക്കേണ്ട തിയ്യതിയെക്കുറിച്ച് ലോകത്തെവിടെയും ഒരു തര്‍ക്കവും ഉണ്ടാകുന്നില്ല . എന്നാല്‍ മുസ്ലിംങ്ങളുടെ പെരുന്നാളിനും നോംപിനും തല്ലും തര്‍ക്കവുമില്ലാത്ത ഒരു കൊല്ലവും ഉണ്ടാകാറില്ല!!<br /><br />ഖുര്‍ ആന്‍ ദൈവത്തിന്റെ കൃതിയല്ല; വിവരം കെട്ട മനുഷ്യന്റെ സൃഷ്ടിയാണ് എന്നതിന് ഇതും ഒന്നാംതരമൊരു ‘ദൃഷ്ടാന്തം’ തന്നെ!!!<br /><br /><strong>അല്ലാഹു വെളിപ്പെടുത്തുന്ന മറ്റു ചില ആകാശ രഹസ്യങ്ങള്‍</strong><br /><br />ഇടിയും മിന്നലും കാറ്റും മഴയുമൊക്കെ പണ്ടു കാലത്തു ദൈവങ്ങളായിരുന്നു. മനുഷ്യര്‍ ഭയപ്പെട്ടിരുന്ന പ്രകൃതി പ്രതിഭാസങ്ങളെയൊക്കെ ആരാധനയും സ്തുതിയും ബലിയും കൊണ്ട് പ്രീതിപ്പെടുത്താന്‍ അവര്‍ ശ്രമിച്ചിരുന്നു. പിന്നീട് പ്രകൃതിയെ നിയന്ത്രിക്കുന്ന അതീതശക്തികളായി ദൈവങ്ങള്‍ക്കു സ്ഥാനക്കയറ്റം കിട്ടി. അതോടെ സ്തുതിയും ബലിയും അവര്‍ക്കായി. ദൈവങ്ങള്‍ രാജാക്കന്മാരെപ്പോലെ സിംഹാസനങ്ങളില്‍ ഇരുന്നു ഭരിക്കുകയാണെന്നും സഹായികളായി ചില അദൃശ്യ ശക്തികള്‍ വേറെയുണ്ടെന്നും സങ്കല്‍പ്പിക്കപ്പെട്ടു. അല്ലാഹുവെന്ന ദൈവം കാര്യനിര്‍വ്വഹണം നടത്തുന്നത് മലക്കുകള്‍ എന്ന ഒരു തരം അദൃശ്യസേനയെ ഉപയോഗപ്പെടുത്തിയാണ്. വിവിധ ചുമതലക്കാരായി നിരവധി മാലാഖമാര്‍ ആകാശത്തും ഭൂമിയിലും പണിയെടുക്കുന്നുണ്ട്. <br />മാലാഖമാരും സദാസമയം ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുമത്രേ. പ്രകൃതിയിലെ ,ജീവനും ആത്മാവുമില്ലാത്ത പ്രതിഭാസങ്ങളും അല്ലാഹുവിനു മുഖസ്തുതി പറഞ്ഞു കൊണ്ടിരിക്കും! ഇടിയും മിന്നലും അല്ലാഹുവിനെ സ്തുതിക്കുന്നത് എങ്ങനെയെന്ന് അല്ലാഹു തന്നെ വിവരിക്കുന്നുണ്ട്:<br /><br /><strong>وَيُسَبِّحُ ٱلرَّعْدُ بِحَمْدِهِ وَٱلْمَلاَئِكَةُ مِنْ خِيفَتِهِ وَيُرْسِلُ ٱلصَّوَاعِقَ فَيُصِيبُ بِهَا مَن يَشَآءُ وَهُمْ يُجَادِلُونَ فِي ٱللَّهِ وَهُوَ شَدِيدُ ٱلْمِحَالِ <br />“ഇടിനാദം അവനേ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. ഭയപ്പാടു മൂലം മലക്കുകളും അവനെ സ്തുതിക്കുന്നു. ഇടിമിന്നലിനെ അവന് അയക്കുന്നു. അവനുദ്ദേശിക്കുന്നവരെ അതുമൂലം അവന് അപായപ്പെടുത്തുകയും ചെയ്യുന്നു. ....”(13:13)</strong><br /><br />പ്രവാചകന്റെ വിശദീകരണം കൂടി കാണുക: <br /><br />ഇബ് നു അബ്ബാസ് പറയുന്നു: ഒരിക്കല്‍ പ്രവാചകനോട് ഇടിമിന്നലിനെ കുറിച്ചു ചോദിച്ചു.അദ്ദേഹം പറഞ്ഞു:“ അത് മേഘങ്ങളുടെ ചുമതലയുള്ള ഒരു മലക്കാണ്. ദൈവഭയത്താല്‍ ആ മലക്ക് തീച്ചാട്ടവാര്‍ വീശിക്കൊണ്ട് മെഘങ്ങളെ തെളിച്ചുകൊണ്ടു പോകുന്നു. ”<br />മറ്റൊരു ഹദീസില്‍ ,ജൂതന്മാരുടെ ചോദ്യത്തിനു മറുപടിയായി പ്രവാചകന് ഇപ്രകാരം പറഞ്ഞതായി തിര്‍മുദി ഉദ്ധരിക്കുന്നു: “ മേഘങ്ങളുടെ ചുമതലയുള്ള മലക്ക് ദെവം ഇച്ഛിക്കുന്ന സ്ഥലത്തേക്ക് തീക്കട്ടകളെറിഞ്ഞ് അവയെ ഓടിച്ചു കൊണ്ടു പോവുകയാണ്. അവയോടു നില്ക്കാന് പറയുന്ന ഗര്‍ജ്ജനമാണ് ഇടിനാദം”.<br />ജലാലൈന്‍ വ്യാഖ്യാനം ഇങ്ങനെ:-<br />And the thunder — this is an angel, who is in charge of the clouds, driving them, [while he] constantly, proclaims His praise, that is, he says, ‘Glory be to God through His praise’ (subhāna’Llāh wa-bi-hamdihi), and so too the angels, proclaim His praise, in awe of Him, that is, of God. He unleashes the thunderbolts — these are a fire which issues forth from the clouds — and smites with them whom He will, such that it burns [that person]: this was revealed regarding a man to whom the Prophet (s) had sent someone to invite [to Islam] and who said, ‘Who is the Messenger of God? And what is God? Is He [made] of gold, or of silver, or of copper?’, whereupon a thunderbolt came down on him and blew off the top of his head; yet they, that is, the disbelievers, dispute, argue with the Prophet (s), about God, though He is great in might, in power, or in [the severity of His] retribution.<br /> <br /><br />ഇടി കേള്‍ക്കുമ്പോള്‍ നബി ഇപ്രകാരം പറഞ്ഞിരുന്നതായി അബൂ ഹുറൈറയും സാക്ഷ്യപ്പെടുത്തുന്നു: “യാതൊരുവനെ സ്തുതിച്ചുകൊണ്ട് ഇടി തസ്ബീഹ് നടത്തുന്നുവോ അവന് മഹാ പരിശുദ്ധന് . അവനെ ഞാന്‍ വാഴ്ത്തുന്നു.” ഇടിയും മഴക്കാറും കണ്ടാല്‍ “ നിന്റെ കോപം കൊണ്ടു നീ ഞങ്ങളെ ശിക്ഷിക്കരുതേ”എന്നും നബി പ്രാര്‍ത്ഥിക്കുമായിരുന്നു എന്നാണു ഇബ്നു ഉമര്‍ പറയുന്നത്. <br /><br /><br />ആകാശത്തിനു മുകളില്‍ കെട്ടി നിര്‍ത്തിയിട്ടുള്ള വെള്ളം മനുഷ്യരുടെ പ്രാര്‍ത്ഥനയും നന്ദിപ്രകടനവും മുഖസ്തുതിയുമൊക്കെ പരിഗണിച്ച് താഴോട്ടൊഴുക്കിത്തരുന്നതാണു മഴ! ഖുര്‍ ആനും ഹദീസും ഇതൊക്കെത്തന്നെയാണു വിവരിച്ചു തരുന്നത്. ആകാശക്കമാനം മേലോട്ടുയര്‍ത്തിയതു തന്നെ വെള്ളത്തെ പകുത്തു മാറ്റാനായിരുന്നുവെന്നാണല്ലോ ബൈബിളിലെ ഉല്‍പ്പത്തികഥയിലും പറയുന്നത്. വാനലോകത്തെ ജലാശയങ്ങളെക്കുറിച്ചുള്ള നബിയുടെ വിവരണങ്ങള്‍ അബൂദാവൂദും തിര്‍മുദിയും ഉദ്ധരിച്ച ഹദീസുകളിലുണ്ട്.<br />ഭൌമോപരിതലത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും സമുദ്രമാണെന്നും സമുദ്രജലം സൂര്യതാപമേറ്റ് ബാഷ്പീകരിക്കുന്നതുമൂലമാണു അന്തരീക്ഷവായു ജലനിബിഡമാകുന്നതെന്നും മഴയിലൂടെ ആവര്‍ത്തിക്കപ്പെടുന്ന ജലപരിവൃത്തിയാണ് ഭൂതലത്തെ ജൈവസാന്നിദ്ധ്യത്താല്‍ അനുഗൃഹീതമാക്കുന്നതെന്നും ഇന്നു കൊച്ചു കുട്ടികള്‍ക്കുപോലും അറിയാം. ഈ വസ്തുതകളൊന്നും ആറാം നൂറ്റാണ്ടിലെ അറബികള്‍ക്കോ അവരുടെ ദൈവങ്ങള്‍ക്കോ അറിയുമായിരുന്നില്ല. സമുദ്രത്തിലെ ജലസമ്പത്തും സൂര്യന് പ്രസരിപ്പിക്കുന്ന അളവറ്റ ഊര്‍ജ്ജവുമാണ് മനുഷ്യനുള്‍പ്പ്ര്ടുന്ന ജീവജാലങ്ങളുടെ നിലനിപ്പിനും വികാസപരിണാമങ്ങള്‍ക്കുമൊക്കെ അടിസ്ഥാനഹേതുവായിട്റ്റുള്ളതെന്ന് ശാസ്ത്രം നമ്മെ തെര്യപ്പെടുത്തുന്നു.<br /><br />സൂര്യനും ചന്ദ്രനും മനുഷ്യര്‍ക്കു കൊല്ലക്കണക്കും മാസക്കണക്കും തിരിയാനുള്ള അടയാളങ്ങളാണെന്നു ‘ദൃഷ്ടാന്തം’ വിവരിക്കുന്ന ഖുര്‍ ആന്‍ , മനുഷ്യര്‍ക്കു വേണ്ടി സമുദ്രങ്ങളെ ഉണ്ടാക്കിത്തന്നതെന്തിനാണെന്നും പറഞ്ഞു തരുന്നുണ്ട്.: <br /><br /><br /><strong>وَهُوَ ٱلَّذِي سَخَّرَ ٱلْبَحْرَ لِتَأْكُلُواْ مِنْهُ لَحْماً طَرِيّاً وَتَسْتَخْرِجُواْ مِنْهُ حِلْيَةً تَلْبَسُونَهَا وَتَرَى ٱلْفُلْكَ مَوَاخِرَ فِيهِ وَلِتَبْتَغُواْ مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ <br />“നിങ്ങള്‍ക്കു പുതിയ ഇറച്ചി തിന്നുന്നതിനും , ആഭരണങ്ങള്‍ പുറത്തെടുക്കുന്നതിനുമായി സമുദ്രത്തെ അധീനപ്പെടുത്തിത്തന്നത് അവനാണ്.”(16:14)</strong><br /><br /><br />അത്ലാന്റിക് സമുദ്രവും പസഫിക് സമുദ്രവുമൊക്കെ ഉണ്ടാക്കിയത് അറബികള്‍ക്കു മുത്തുമണി പെറുക്കാനും മീന്‍പിടിക്കാനുമാണെന്ന്! സമുദ്രശാസ്ത്രത്തിന്റെ ഒരു വിജ്ഞാനകോശമാണു ഖുര്‍ ആന്‍ എന്നത്രേ നമ്മുടെ പുത്തന്‍ മുഫസ്സിറുകളുടെ അവകാശവാദം.<br /><br /><br />മനുഷ്യരെ പേടിപ്പിക്കാന്‍ അല്ലാഹു ഒപ്പിക്കുന്ന ഒരു ആകാശവികൃതിയാണുപോലും സൂര്യഗ്രഹണം . പ്രവാചകന്റെ വിശദീകരണം കാണുക: “അബൂമൂസ പറയുന്നു: ഒരിക്കല്‍ സൂര്യഗ്രഹണമുണ്ടായപ്പോള്‍ തിരുമേനി ഭയത്തോടെ എഴുന്നേറ്റു.അത് അന്ത്യപ്രളയമാണോ എന്നായിരുന്നു തിരുമേനിയുടെ ഭയം. തിരുമേനി പള്ളിയില്‍ പ്രവേശിച്ചു നിറുത്തവും റുകൂ ഉം സുജൂദും ദീര്‍ഘിപ്പിച്ചുകൊണ്ട് നമസ്കാരം നിര്‍വ്വഹിച്ചു. അത്രയും ദീര്‍ഘിപ്പിച്ചു നമസ്കരിക്കുന്നത് അതിനു മുമ്പൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. “ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്. വല്ലവരുടേയും മരണമോ ജനനമോ മൂലം ഉണ്ടാകുന്ന ഒന്നല്ല, തന്റെ അടിമകളെ ഭയപ്പെടുത്താന്വേണ്ടി അല്ലാഹു നടപ്പിലാക്കുന്ന പണിയാണിറ്റ്ര്ഹ്. അങ്ങനെ വല്ലതും കണ്ടാല്‍ ഭയത്തോടെ ദൈവസ്മരണയിലേക്കും പ്രാര്‍ത്ഥനയിലേക്കും മടങ്ങുക.” എന്നു തിരുമേനി ഉപദേശിക്കുകയും ചെയ്തു.” (ബുഖാരി-547)<br /><br />‘അതു ചന്ദ്രന്റെ നിഴല്‍ മാത്രമാണ്. ആരും ഭയപ്പെടേണ്ടതില്ല’ എന്നായിരുന്നില്ലേ സര്‍വ്വജ്ഞദൈവവും ദൂതനും പറയേണ്ടിയിരുന്നത്?<br />മാനത്തു മഴക്കാറു മൂടുന്നതു പോലും നബിക്കു പേടിയായിരുന്നുവത്രേ:<br /><br />“ആയിഷ പറയുന്നു: തിരുമേനി ആകാശത്തു മേഘം കണ്ടാല്‍ മുന്നോട്ടും പിന്നോട്ടും നടന്നുകൊണ്ടിരിക്കും. ചിലപ്പോള്‍ വീടിനുള്ളിലേക്കു കടക്കും. ഉടനെ പുറത്തു പോകും. തിരുമേനിയുടെ മുഖഭാവം മാറിയിട്ടുണ്ടാകും. മഴ പെയ്തുകഴിഞ്ഞാലോ തിരുമേനിയില്‍നിന്ന് ആ പേടിയെല്ലാം നീങ്ങിപ്പോകും. ഞാന്‍ തിരുമേനിയോട് ഇതിനെ കുറിച്ച് ചോദിച്ചു. തിരുമേനി അരുളി: “എനിക്കെന്തറിയാം. ! അങ്ങിനെ ആ ശിക്ഷയെ , അവരുടെ താഴ്വരകളുടെ നേരെ വരുന്ന ഒരു മേഘത്തിന്റെ രൂപത്തില്‍ കണ്ടപ്പോള്‍ ‘ഇതു നമുക്കു മഴ പെയ്തു കിട്ടാനുള്ള മേഘമാണ്’എന്ന് ഒരു ജനത കാണുകയുണ്ടായല്ലോ. ഈ മേഘം അത്തരത്തിലുള്ളതാണെങ്കിലോ?”<br /><br />ആകാശത്തിനു മുകളില്‍ ഒരു മഞ്ഞുമലയുണ്ടെന്നതാണ് ഖുര്‍ ആന്‍ വെളിപ്പെടുത്തുന്ന മറ്റൊരു ഉപരിലോകരഹസ്യം! ആലിപ്പഴം വീഴുന്നത് ആ മലയില്‍നിന്നാണ്. <br /><br /><br /><strong>أَلَمْ تَرَ أَنَّ ٱللَّهَ يُزْجِي سَحَاباً ثُمَّ يُؤَلِّفُ بَيْنَهُ ثُمَّ يَجْعَلُهُ رُكَاماً فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلاَلِهِ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٍ فِيهَا مِن بَرَدٍ فَيُصِيبُ بِهِ مَن يَشَآءُ وَيَصْرِفُهُ عَن مَّن يَشَآءُ يَكَادُ سَنَا بَرْقِهِ يَذْهَبُ بِٱلأَبْصَارِ <br />“താങ്കള്‍ കണ്ടില്ലേ? അല്ലാഹു മേഘത്തെ പതുക്കെ വലിച്ചുകൊണ്ടു വരുകയും പിന്നീട് അവയെ കൂട്ടിച്ചേര്‍ക്കുകയും അട്ടിയാക്കുകയും ചെയ്യുന്നത്. അങ്ങനെ അതിനടിയില്‍ക്കൂടി മഴ പെയ്യുന്നതും താങ്കള്‍ക്കു കാണാം. ആകാശത്തുള്ള മഞ്ഞുമലയില്‍നിന്ന് അവന് മഞ്ഞുകട്ടകള്‍ വീഴ്ത്തുന്നു. എന്നിട്ടന്വന്‍ ഉദ്ദേശിച്ചവരുടെ മേല്‍ അതു വീഴുന്നു. അവനുദ്ദേശിച്ചവരില്‍നിന്നും അതു ഒഴിഞ്ഞു പോവുകയും ചെയ്യുന്നു.”(24:43)</strong><br /><br /><br />ഖാഫ് മല!<br /><br /><strong>قۤ وَٱلْقُرْآنِ ٱلْمَجِيدِ <br />“ഖാഫ്! മഹത്വമേറിയ ഖുര്‍ ആന്‍ !! ” (50:1)</strong><br /><br />ഈ സൂക്തത്തിനു വിശദീകരണം നല്കുന്ന ചില ഗ്രന്ഥങ്ങളില്‍ ഇങ്ങനെ കാണാം: ആകാശത്ത് വളരെ ഉയരത്തില്‍ അല്ലാഹു ഒരു പച്ച നാഗസിലാപര്‍വ്വതം സൃഷ്ടിച്ചു വെച്ചിരിക്കുന്നു. അതാണു ഖാഫ് മല. അബ്ദുല്ലാഹിബ്നു സലാം നബിയോടു ചോദിച്ചു: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി ഏതാണ്? അദ്ദേഹം പറഞ്ഞു: “അതു ഖാഫ് മലയാണ്. അതു പച്ച നാഗശില കൊണ്ടുള്ളതാണ്. അതുകൊണ്ടാണു ആകാശത്തിനു ഈ പച്ച നിറം. ഖാഫ്മലയുടെ ഉയരമെത്രയാണ്? എന്നചോദ്യത്തിനുത്തരമായി അദ്ദേഹം വീണ്ടും പറഞ്ഞു: അത് 500 വര്‍ഷത്തെ വഴിദൂരമാണ്. ഒരാള്‍ക്ക് അതൊന്നു ചുറ്റി വരാന്‍ 2000 കൊല്ലം വേണ്ടി വരും.”<br /><br />ഒഴിഞ്ഞ നീലാകാശത്ത് ഒരു മഞ്ഞു മേഘം പോലെ കാണപ്പെടുന്ന ആകാശഗംഗയുടെ വിദൂരദൃശ്യം പണ്ടുള്ളവരെ ആശ്ചര്യപ്പെടുത്തിയിരുന്നു. അതെന്താണെന്നു വിവരിക്കാന്‍ ഇതു പോലുള്ള ഭാവനകളെ ആശ്രയിക്കുകയേ അന്നു സാധ്യമായിരുന്നുള്ളു. മനുഷ്യന്റെ ഈ നിസ്സഹായാവസ്ഥ അവരുടെ ദൈവങ്ങള്‍ക്കും അനുഭവപ്പെടുക സ്വാഭാവികം മാത്രം!ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com233tag:blogger.com,1999:blog-8292998871248076940.post-92224032818469196072009-03-13T05:14:00.000-07:002009-05-08T02:31:27.508-07:00വെളിപാടുകളും വിശ്വാസവും ;മനശ്ശാസ്ത്രപരമായ ഒരന്യേഷണം.<span style="font-size:100%;color:red;">വെളിച്ചപ്പാടുകളും വെളിപാടുകളും</span><br /><br />എന്റെ വീടിനടുത്തുള്ള പുലയക്കോളനിയില്‍ എല്ലാ വര്‍ഷവും മുത്തപ്പന് ദൈവത്തിന്റെ ആറാട്ടുത്സവം നടക്കാറുണ്ട്. കുട്ടിക്കാലത്ത് ഈ ഉത്സവം എനിക്ക് ഒരു വല്ലാത്ത ഹരം തരുന്ന അനുഭവമായിരുന്നു. ചെണ്ടമേളവും ചവിട്ടുകളിയും കാളയെഴുന്നള്ളിപ്പും പാലക്കൊമ്പ് എഴുന്നള്ളിപ്പും അങ്ങനെ പലതും ഉത്സവത്തിന്റെ ചടങ്ങുകളായിരുന്നു. എന്നാല്‍ എന്നെ ഏറെ ആകര്‍ഷിച്ചിരുന്നത് മുഖ്യ ഇനമായ വെളിച്ചപ്പാടു തന്നെ. പള്ളിവാളുമായി ഉറഞ്ഞു തുള്ളി മുത്തപ്പന് ദൈവത്തിന്റെ വെളിപാടുകള്‍ ഉരുവിട്ടു കേള്‍പ്പിക്കുന്നത് കോളനിയിലെ മൂപ്പന് വെളിച്ചപ്പാടായ ചാത്തനായിരുന്നു. ചാത്തന് സാധാരണ സംസാരിക്കാറുള്ള ഭാഷയും ശൈലിയുമല്ല ‘ദൈവവചന’ങ്ങള് ഉരുവിടാന്‍ ഉപയോഗിക്കുക. അതൊരു പ്രത്യേക തരം താളാത്മകമായ ഗദ്യമായിരിക്കും. എങ്കിലും ശ്രദ്ധിച്ചു കേട്ടാല്‍ ആശയം ഏറെക്കുറെ മനസ്സിലാകും. ദൈവമാണ് ഇപ്രകാരം വെളിച്ചപ്പാടിന്റെ നാക്കിലൂടെ സംസാരിക്കുന്നത് എന്നു തന്നെയാണു ഭക്തരായ കോളനി വാസികള്‍ ഉറച്ചു വിശ്വസിച്ചിരുന്നത്.<br /><br />ഒരു ഉറച്ച ഇസ്ലാം വിശ്വാസിയായിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ആ വെളിപാടുകള്‍ ദൈവത്തിന്റേതല്ല എന്നു മനസ്സിലാക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. പക്ഷെ അങ്ങിനെ വിശ്വസിക്കുന്ന ആ പാവം “വിശ്വാസികളോട്” , അവരുടെ വെളിച്ചപ്പാട് പറയുന്നതൊന്നും ദൈവികവെളിപാടല്ല എന്നു പറയാന്‍ കഴിയുമായിരുന്നില്ല. കാരണം ചാത്തന് വെളിച്ചപ്പാടിന്റെ ആ സമയത്തുള്ള ചേഷ്ടകളും അംഗ ചലനങ്ങളും ആ പ്രത്യേകതരം ഭാഷയും , സര്‍വ്വോപരി തുള്ളിയുറയുമ്പോള്‍ ഉണ്ടാകുന്ന മോഹാലസ്യവും വിയര്‍ത്തൊഴുകലും നെറ്റിയില്‍ വെട്ടി മുറിവേല്‍പ്പിക്കലും എല്ലാം നേരില്‍ കണ്ട് വിശ്വസിക്കുന്ന ഭക്തരായ ആ മനുഷ്യരുടെ വിശ്വാസം വെറും തട്ടിപ്പാണെന്നോ വ്യാജമാണെന്നോ പറഞ്ഞു മനസ്സിലാക്കുക പ്രയാസമായിരുന്നു. അതേ സമയം ഈ വെളിച്ചപ്പാടുറയുന്നതിന്റെ യഥാര്‍ത്ഥ കാരണം -മനശ്ശാസ്ത്രവിശദീകരണം- അന്നെനിക്കും അറിയുമായിരുന്നില്ല.<br /><br />എങ്കിലും വളരെ ശ്രദ്ധയോടെ ‘വെളിപാടുക’ളുടെ ആശയം ഗ്രഹിക്കാന്‍ ശ്രമിച്ചതില്‍ നിന്നും അതിന്റെ ഉറവിടം ചാത്തന്റെ മനസ്സു തന്നെയാണെന്നു ഊഹിക്കാന്‍ എനിക്കായി. അതു മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും!<br /><br /> കോളനിയില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ ആ വര്‍ഷത്തെ ഉറഞ്ഞു തുള്ളലില്‍ മരണകാരണവും മുത്തപ്പന് ദൈവം വെളിപ്പെടുത്താറുണ്ട്. ഒരിക്കല്‍ കോളനിയിലെ 90 വയസ്സുള്ള മുത്തശ്ശി മരിച്ചു. അക്കൊല്ലത്തെ ഉത്സവത്തിനു ഞാനും പോയി. ചാത്തന് വെളിച്ചപ്പാടു ഉറഞ്ഞു തുള്ളി ചെള്ളിച്ചി മുത്തശ്ശിയെ മുത്തപ്പന് “കൊണ്ടുപോകാന്‍” കാരണം ഇങ്ങനെയാണു വെളിപ്പെടുത്തിയത്: -<br />“നിങ്ങള്‍ക്കിപ്പോള്‍ എന്റെ കാര്യത്തില്‍ തീരെ ശ്രദ്ധയില്ലാതായിരിക്കുന്നു. എന്നെ വല്ലാതെ അവഗണിക്കുകയാണു നിങ്ങള്‍ . ഉദാഹരണത്തിന് കഴിഞ്ഞ ഉത്സവത്തിനു നിങ്ങള്‍ എനിക്കു നിവേദിച്ച ആ കള്ളില്‍ എത്ര ഉറുമ്പും ഈച്ചയുമൊക്കെയാണുണ്ടായിരുന്നത്. അന്നു നിങ്ങള്‍ വെട്ടിയ ആ കോഴി കുരിപ്പു രോഗം വന്ന കോഴിയായിരുന്നില്ലേ?.....”<br />ഇതായിരുന്നു ഏകദേശം ആ വെളിപാടിന്റെ ഉള്ളടക്കം.<br /><br />ദൈവത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധയില്ലാതായാല്‍ ദൈവം കോപിക്കുമെന്നും ആളുകളെ മൂപ്പര് “കൊണ്ടു പോകും”എന്നുമുള്ള ഭീഷണിയായിരുന്നു !<br /><br />ഈ വെളിപാടിന്റെ ഉറവിടം മുത്തപ്പന് എന്ന ദൈവമായിരിക്കാനിടയില്ല എന്നും അതു ചാത്തന് വെളിച്ചപ്പാടിന്റെ മനസ്സിലെ തോന്നല്‍ മാത്രമാകാനേ വഴിയുള്ളു എന്നും അന്നു ഞാന്‍ കരുതി. എങ്കിലും അസാധാരണമായ ഈ മാനസികാവസ്ഥയുടെ ശാസ്ത്രം വിശദീകരിക്കാന്‍ അന്നെനിക്കു കഴിയുമായിരുന്നില്ല.<br /><br />പക്ഷെ ഇന്ന് ഇതിന്റെ മനശ്ശാസ്ത്രം ഏറെക്കുറെ വിശദീകരിക്കാന്‍ കഴിയും. മനുഷ്യമനസ്സിന്റെ നിഗൂഡമായ ഒട്ടേറെ സവിശേഷതകളെ ആധുനിക മനശ്ശാസ്ത്രം വിശദീകരിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ താരതമ്യേന ലളിതമായ ഒരു മനോവ്യാപാരമാണ് മേല്‍ പറഞ്ഞതുപോലുള്ള “വെളിപാടു”കള്‍.<br /><br />ഭക്തിസാന്ദ്രമായ അന്തരീകഷത്തില്, വാദ്യമേളങ്ങളുടെ താളസാന്നിധ്യത്തില്‍, ഉറച്ച വിശ്വാസികളായ വെളിച്ചപ്പാടുകള്‍ക്കും ,ചിലപ്പോള്‍ അതു വീക്ഷിച്ചുകൊണ്ടിരിക്കുന്ന സാധാരണ ഭക്തര്‍ക്കും ഒരു തരം മോഹനിദ്രാവസ്ഥ സൃഷ്ടിക്കപ്പെടന്നതു കാണാം. തുടര്‍ന്ന് അവര്‍ അസാധാരണമാംവിധം തുള്ളി ഉറയുകയും വെളിപാടുകളും ‘കല്‍പ്പന’കളും പറയുകയും ചെയ്യുന്നു. ഈ അവസ്ഥയുടെ ക്ലൈമാക്സില്‍ വെളിച്ചപ്പാട് മോഹാലസ്യപ്പെട്ടു വീഴുകയും അല്‍പ്പസമയത്തിനു ശേഷം സാധാരണ നില കൈവരിക്കുകയും ചെയ്യുന്നു.<br />വ്യതിരിക്ത ബോധാവസ്ഥ [altered state of consciousness] എന്നു മനശ്ശാസ്ത്രജ്ഞര് വിളിക്കുന്ന ഒരു തരം അവസ്ഥയിലാണ് ഇത്തരം ‘ദിവ്യാനുഭവങ്ങള്’ ഉണ്ടാകുന്നത്. മനസ്സിനെ ഒരു പ്രത്യേക കാര്യത്തിലേക്കു മാത്രമായി കേന്ദ്രീക്കുമ്പോള്‍ ഇന്ദ്രിയാതീതമെന്നു തോന്നാവുന്ന അനുഭൂതികള്‍ അനുഭവപ്പെടുന്നു. തന്റെ ദൈവം വെളിപാടായി അറിയിക്കാനുള്ള കാര്യങ്ങള്‍ ഇപ്പോള്‍ തന്റെ നാവിലൂടെ പുറത്തു വിടും എന്ന ഉറച്ച വിശ്വാസത്തോടെ ആ കാര്യത്തില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണു വെളിച്ചപ്പാടു ചെയ്യുന്നത്. വാദ്യമേളങ്ങളുടെ അകമ്പടിയും മറ്റും ഈ പ്രക്രിയയില്‍ വെളിച്ചപ്പാടിന്റെ മനസ്സിനെ സഹായിക്കുന്നു.<br />പുറത്തുനിന്നുള്ള നിരന്തര നിര്‍ദ്ദേശങ്ങള്‍[suggestions] മുഖേന ഒരാളെ നമുക്കു ഹിപ്നോടിക് നിദ്രയിലേക്കു നയിക്കാനാവും. അതുപോലെത്തന്നെ ധ്യാനത്തിലൂടെയും, പ്രാര്‍ത്ഥനയിലൂടെയും മറ്റും ഒരാള്‍ക്കു സ്വയം മോഹനിദ്രാവസ്ഥയിലെത്താനും കഴിയും. ഇതിനു സമാനമായ ഒരു മാനസികപ്രതിഭാസം മാത്രമാണീ വെളിപാടു പറച്ചിലും.<br /><br />ഇപ്രകാരം ദൈവങ്ങളുടെ ഇംഗിതങ്ങള്‍ വെളിപ്പെടുത്തുന്ന വെളിച്ചപ്പാടുകളെയും “പ്രവാചകന്മാരെ”യും നമുക്കു വെറും വ്യാജന്മാരോ കള്ളന്മാരോ ആയി ചിത്രീകരിക്കാനാവില്ല. കാരണം അവര്‍ തന്നെ തങ്ങള്‍ ദൈവത്തിന്റെ പ്രവാചകരാണെന്നു വിശ്വസിച്ചുകൊണ്ടാണ് ഇത്തരമൊരു മാനസികാവസ്ഥയില്‍ എത്തിപ്പെടുന്നത്. ഇങ്ങനെ പുറത്തു വരുന്ന വെളിപാടുകള്‍ തങ്ങളുടെ മനസ്സില്‍ തന്നെ ബോധപൂര്‍വ്വമല്ലാതെ രൂപപ്പെടുത്തിയതാണെന്ന സത്യം അവര്‍ തിരിച്ചറിയണമെന്നില്ല.<br /><br />മനശ്ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ <a href="http://www.blogger.com/profile/01344568572649106567">ഡോ. എന്‍ എം മുഹമ്മദലി</a>ഈയിടെ പുറത്തിറക്കിയ പുസ്തകമാണ് <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQjux0EO24ZkZvk_je7JMMXXsE0Tie6qVcHNnYYiYwAH2-x2CgGM7QmtyVWEp1Infwr7W0CdXJqns_EGkYt3FQ6rdWvgECzROSZRQKzB9zlXqD8rIWE0t9VO-R3O3xS7I9WNnWeM3tYt69/s1600-h/Qur"><img id="BLOGGER_PHOTO_ID_5331065307090516882" style="WIDTH: 132px; CURSOR: hand; HEIGHT: 200px" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQjux0EO24ZkZvk_je7JMMXXsE0Tie6qVcHNnYYiYwAH2-x2CgGM7QmtyVWEp1Infwr7W0CdXJqns_EGkYt3FQ6rdWvgECzROSZRQKzB9zlXqD8rIWE0t9VO-R3O3xS7I9WNnWeM3tYt69/s200/Qur'an+a+Psychological+Critique%5B1%5D.jpg" border="0" /></a>.ദിവ്യാനുഭവങ്ങളുടെയും വെളിപാടുകളുടെയും മനശ്ശാസ്ത്രപരമായ വിശദീകരണങ്ങള്‍ പ്രസ്തുത ഗ്രന്ഥത്തിലുണ്ട്. ഏതാനും ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കാം:<br /><br /><span style="font-size:100%;color:red;">മുഹമ്മദിന്റെ ദിവ്യാനുഭവങ്ങള്</span><br /><br />ദിവ്യാനുഭവങ്ങളെ കുറിച്ച് ധാരാളം മനശ്ശാസ്ത്ര പഠനങ്ങള്‍ അടുത്ത കാലത്ത് നടത്തിയിട്ടുണ്ട്. ആന്‍ഡ്രു ഗ്രീലി എന്ന അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞന്റെ അഭിപ്രായത്തില്‍ ദിവ്യാനുഭവം (mystical experience) ഭൂതോദയം(intuition) പോലെ മനുഷ്യമനസ്സില്‍ പുതിയ ആശയം ഉദിക്കുന്ന പ്രക്രിയയാണ്. മനസ്സിന്റെ ഉപബോധ തലത്തെ ഉയര്‍ത്തിക്കൊണ്ടു വന്ന് സര്‍ഗ്ഗപരമായ ഭാവനയെ പ്രവര്ത്തിപ്പിക്കുമ്പോഴാണ് ദിവ്യാനുഭവം ഉണ്ടാകുന്നത്. ഒരു തരം ഭ്രമകല്‍പ്പന(fantasy)ആണ് ദിവ്യാനുഭവം. സര്ഗ്ഗപ്രതിഭയുള്ളവര്ക്കെല്ലാം ഭ്രമകല്പ്പനയും സാധ്യമാണ്. ഇത്തരം അനുഭവങ്ങള്‍ ദിവ്യമാണെന്നുള്ളത് മതവിശ്വാസം(religious faith) ആണ്. ചില സന്ദര്‍ഭങ്ങളില്‍ സ്വത്വത്തിന്റെ അതിരുകള്‍ ഇല്ലാതായി സ്വത്വം പ്രപഞ്ചവുമായി താദാത്മ്യം പ്രാപിച്ചു എന്ന തോന്നലായിരിക്കും . മനശ്ശാസ്ത്രത്തില്‍ ഇത്തരം അനുഭവങ്ങളെ മഹിഷ്ടാനുഭവം (peak experience) എന്നാണു പറയുന്നത്. മഹിഷ്ഠാനുഭവങ്ങളുടെ ശാസ്ത്രീയമായ വിശദീകരണം ആദ്യം നല്‍കിയത് മാസ്ലോ (Maslow) എന്ന മനശ്ശാസ്ത്രജ്ഞനാണ്. അതുകൊണ്ട് Maslow's peak experience എന്നും പറയുന്നു. വ്യതിരിക്ത ബോധാവസ്ഥയില്‍(altered state of consciousness) ആണ് സാധാരണയായി ദിവ്യാനുഭവങ്ങള് ഉണ്ടാകുന്നത്. മനുഷ്യന്റെ ബോധാവസ്ഥയെ സാധാരണ നിലയില്‍ നിന്നും മറ്റൊരു അവസ്ഥയിലേക്കാക്കാന്‍ കഴിയുന്നു. ബാഹ്യലോകത്തു നിന്നുള്ള സംജ്ഞകളും ചോദനങ്ങളും പരമാവധി കുറച്ച് ശ്രദ്ധ ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ചാല്‍ വ്യതിരിക്തമായ ബോധാവസ്ഥയുണ്ടാകും. ഇതു പരീക്ഷിച്ചു നോക്കുന്ന നൂറു ശതമാനം പേര്‍ക്കും വളരെ വേഗം വ്യതിരിക്ത ബോധാവസ്ഥ കൈവരിക്കാന്‍ കഴിയുമെന്ന ധാരണ ശരിയല്ല. വ്യതിരിക്ത ബോധാവസ്ഥയില്‍ സ്വത്വത്തിന്റെ അതിരുകള്‍ അലിഞ്ഞില്ലാതായിട്ടോ സ്വത്വം വളര്‍ന്നു വികസിച്ചോ പ്രപഞ്ചവുമായി ലയിക്കുന്നതുപോലെ അനുഭവപ്പെടാം. ഇതാണു മഹിഷ്ഠാനുഭവം(peak experience) . ദൈവത്തിന്റെ തൊട്ടടുത്തു നിക്കുന്നതായിട്ടോ ദൈവം, ദൈവത്തിന്റെ അവതാരം, ദൈവദൂതന്, മലക്ക്, ദേവീ ദേവന്മാര് എന്നിവരൊക്കെ പ്രത്യക്ഷപ്പെട്ടതായിട്ടോ അനുഭവപ്പെടുന്നതിനെ ‘വെളിപ്പെടല്‍ അനുഭവം’ (Epiphanic Experience) എന്നാണു പറയുന്നത്. ....<br /><br />ദിവ്യാനുഭവങ്ങളോടൊപ്പം വ്യക്തിക്ക് നവയവ്വനം കൈവന്നതായോ താന്‍ മറ്റൊരാളായി മാറിയതായോ ഉള്ള തോന്നലുകളും അവര്‍ണ്ണനീയമായ മാനസീകാവസ്ഥയും ഉണ്ടാകാം. തീക്ഷ്ണമായ വികാരക്ഷോഭവും ഇന്ദ്രിയാനുഭൂതികളില്‍ തത്സമയ മാറ്റങ്ങളും ഉണ്ടാകാറുണ്ട്. മെസ്കലിന്, എല്‍ എസ് ഡി എന്നീ ഔഷധങ്ങള്‍ മുകളില്‍ വിവരിച്ചതിനു സമാനമായ മാനസികാവസ്ഥ സൃഷ്ടിക്കും. Psychedelic Drugs എന്നാണവയുടെ പേര്. മെസ്കലിന് എന്ന ഔഷധം കഴിച്ച് ദിവ്യാനുഭവപരീക്ഷണത്തിന് സ്വമേധയാ തയ്യാറായ ചിന്തകന്‍ ആല്‍ഡസ് ഹക്സ്ലി തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് Doors of perception എന്ന വിശ്വ വിഖ്യാത ഗ്രന്ഥം രചിച്ചത്.<br /><br />മരുന്നുകള്‍ മൂലമുണ്ടാകുന്ന “ദിവ്യാനുഭവങ്ങള്” വളരെ പരിമിതങ്ങളും ക്ഷണികങ്ങളും ആണെന്ന് ആല്‍ഡസ് ഹക്സ്ലിയുടെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. വിശ്വാസത്തിന്റെ അഭാവമാണ് ഈ പരിമിതപ്പെടുത്തലിനു കാരണം. ദിവ്യാനുഭവങ്ങളെ അഭൌമ തലത്തിലേയ്ക്കു ഉയര്‍ത്തുന്നത് വ്യക്തിയുടെ മതവിശ്വാസം ആണ്.<br />ദിവ്യാനുഭവങ്ങള് സ്കിസോഫ്രേനിയ എന്ന മനോരോഗത്തിന്റെ ലക്ഷണമായ മിഥ്യാനുഭവങ്ങള്‍(hallucination) ആയി തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ട്. ക്രമരഹിതമായ ചിന്ത (thought disorder) മിഥ്യാനുഭവങ്ങള്‍ (hallucination) എന്നിവ പ്രധാന ലക്ഷണങ്ങളായുള്ള മനോരോഗമാണ് സ്കിസോഫ്രേനിയ. ദിവ്യാനുഭവങ്ങളും സ്കിസോഫ്രേനിയയും തമ്മില്‍ യാതൊരു ബന്ധവുമില്ല.<br /><br />വ്യക്തി പ്രാപഞ്ചികമായ ഏകത്വത്തിന്റെ അംശമാണെന്നുള്ള വിശ്വാസമാണു ദിവ്യാനുഭവങ്ങളുടെ അടിത്തറ. ഈ മാനസികാവസ്ഥയില്‍ വ്യക്തിക്ക് ഭക്തിയും ആദരപ്രയുക്തമായ ഭയവും തോന്നുന്നു. പരമസത്യവുമായി താന്‍ അടുത്തു നില്ക്കുന്നു എന്ന തോന്നലും മനസ്സില്‍ ജനിക്കുന്നു. ഇത് മനസ്സിന്റെ വൈകാരികമായ വിക്ഷുബ്ധാവസ്ഥ യാണ്. ഈ അവസ്ഥയിലെ അനുഭവങ്ങള്‍ ഒരു സാധാരണ വ്യക്തിക്ക് വാക്കുകള്‍ കൊണ്ടു വിവരിക്കുക അസാധ്യമായിരിക്കും. അതുകൊണ്ടാണ് അനുഭവത്തെ “ദിവ്യം” “ഗൂഡം” (mystical) എന്നൊക്കെ പറയുന്നത്. ദിവ്യാനുഭവങ്ങളെ കുറിച്ച് വ്യക്തികള്‍ നല്കിയ വിവരണങ്ങള്‍ അനുസരിച്ച് സാധാരണയില്‍ കവിഞ്ഞ ആനന്ദാനുഭൂതിയും ഇന്ദ്രിയാനുഭവങ്ങളുടെ തീക്ഷ്ണതയും മാത്രമുള്ള ബോധാവസ്ഥ മുതല്‍ എല്ലാ ബിംബ വിധാനങ്ങളെയും ആശയ ധാരകളെയും മറികടന്നുള്ള അതീന്ദ്രിയവും വ്യതിരിക്തവും അസാധാരണവും ആയ ബോധാവസ്ഥകള്‍ വരെ ഉണ്ട്.<br /><br />ദിവ്യാനുഭവങ്ങളെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. 1. അശിക്ഷിത ഇന്ദ്രിയ ബോധാവസ്ഥ (untrained -sensate), 2.ശിക്ഷിത ഇന്ദ്രിയ ബോധാവസ്ഥ(trained -sensate) 3.ശിക്ഷിത അതീന്ദ്രിയ ബോധാവസ്ഥ(trained- transcendent-sensate).<br />ധ്യാനം, പ്രാര്‍ത്ഥന, തുടങ്ങിയ അനുഷ്ഠാനങ്ങളൊന്നും ചെയ്യാത്ത ഒരാള്‍ക്കു പെട്ടെന്നുണ്ടാകുന്ന ദിവ്യാനുഭവമാണ് അശിക്ഷിത ഇന്ദ്രിയ ബോധാവസ്ഥ. ഏതൊരാള്‍ക്കും ഇത്തരത്തിലുള്ള “ദിവ്യാനുഭവങ്ങള്” ഉണ്ടാകാവുന്നതാണ്.<br />ഏതെങ്കിലും മതത്തിന്റെ വിശ്വാസപ്രമാണങ്ങളുടെ ഭൂമികയില്‍ നിന്നുകൊണ്ട് ദിവ്യാനുഭവങ്ങള്‍ക്കു വേണ്ടിയുള്ള ധ്യാനം പ്രാര്‍ത്ഥന തുടങ്ങിയവ അനുഷ്ഠിക്കുമ്പോള്‍ ഉണ്ടാകുന്ന ദിവ്യാനുഭവങ്ങള് സ്വാഭാവികമായും വ്യക്തിയുടെ വിശ്വാസത്തെ ബലപ്പെടുത്താന്‍ ഉതകുന്നവയാകും. വ്യക്തിക്കു തന്റെ അനുഭവം അര്‍ത്ഥപൂര്‍ണമാണെന്ന് തോന്നുകയും ചെയ്യും. മതപരമായ ദിവ്യാനുഭവങ്ങള് വ്യക്തിയുടെ മനസ്സില്‍ പുതിയ “ജ്ഞാനപ്രകാശന”ത്തിന്റെ (enlightenment) സ്ഥായിയായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. മതപരമല്ലാത്ത ദിവ്യാനുഭവങ്ങള് ഉളവാക്കിയ മാനസികമായ മാറ്റങ്ങള്‍ വേഗം മനസ്സില്‍നിന്നും മാഞ്ഞു പോകുന്നു.<br /><br />ഹിറ മലയിലെ ഗുഹയില്‍ ധ്യാനനിരതനായിരുന്നപ്പോള് മുഹമ്മദിനുണ്ടായത് ‘വെളിപ്പെടല്‍ അനുഭവം’ (Epiphanic Experience) ആയിരുന്നുവെന്ന് ഖുര്‍ ആനിലെ വചനങ്ങള്‍ തെളിയിക്കുന്നു. ആദ്യത്തെ ദിവ്യാനുഭവം ഉണ്ടായപ്പോള്‍ മുഹമ്മദിന് അവര്‍ണനീയമായ മാനസികാവസ്ഥയും തീക്ഷ്ണമായ വൈകാരികക്ഷോഭവും ഉണ്ടാവുകയും അതില്‍നിന്നും മോചനം നേടിയപ്പോള്‍ കാഹീനുകളെ [നാടന്‍ വെളിച്ചപ്പാടുകള്‍] ഓര്‍മ്മ വരുകയും ചെയ്തു. മുഹമ്മദ് വീട്ടിലേക്കു തിരിച്ചു ചെന്ന് ഖദീജയോട് പുതപ്പിട്ടു മൂടാനാണു ആവശ്യപ്പെട്ടതെന്ന് ഹദീസുകള്‍ പറയുന്നു. പുതപ്പിട്ടു മൂടിയാല്‍ തനിക്ക് അല്ലാഹുവിന്റെ സന്ദേശം ലഭിക്കുമെന്ന് മുഹമ്മദ് പ്രതീക്ഷിച്ചു. ആദ്യ സന്ദര്‍ഭത്തില്‍ അങ്ങനെയൊന്നും ഉണ്ടായില്ലെന്നു വേണം അനുമാനിക്കാന്‍. കാരണം അല്ലാഹുവിന്റെ സന്ദേശം എവ്വിധമാണെന്നുള്ള ധാരണ മുഹമ്മദിനുണ്ടായിരുന്നില്ല. വചനങ്ങള്‍ ഉരുവിടാനുള്ള മുന്നൊരുക്കം മുഹമ്മദ് നടത്തിയിരിക്കാനിടയില്ല. വ്യക്തമായ വാഗ്രൂപത്തിലുള്ള സന്ദേശം ഉരുവിട്ടു തുടങ്ങുന്നതിനു മുമ്പ് ഒന്നിലധികം പ്രാവശ്യം അമൂര്ത്താനുഭവങ്ങള് മുഹമ്മദിനുണ്ടായിട്ടുണ്ട്. ”<br /><br /><span style="font-size:100%;color:red;">വിശ്വാസത്തിന്റെ മനശ്ശാസ്ത്രം</span><br /><br />“ഇന്ദ്രിയാനുഭവങ്ങളിലൂടെ നേരിട്ടു ലഭിക്കുന്ന വിവരങ്ങള്‍(perception), ചിന്താശക്തിയാല്‍ എത്തിച്ചേരുന്ന നിഗമനങ്ങളും അനുമാനങ്ങളും(reasoning), ധ്യാനം ചെയ്യുമ്പോള്‍(contemplation) ഉണ്ടാകുന്ന മാനസികാനുഭവങ്ങള്‍, ആശയവിനിമയത്തിലൂടെ നടക്കുന്ന പ്രത്യായനം(suggestion), എന്നീ മാര്‍ഗ്ഗങ്ങളിലൂടെയാണ് ഒരു വ്യക്തി ഒരു വിശ്വാസത്തില്‍ എത്തിച്ചേരുന്നത്. മനശ്ശാസ്ത്രപരമായി പറഞ്ഞാല്‍ ഒരു പ്രമേയത്തിന്റെ രൂപം കൊള്ളുന്ന പ്രാതിനിധ്യരൂപത്തിലുള്ള മാനസികാവസ്ഥയാണു വിശ്വാസം. ഉദാഹരണത്തിന് ‘പ്രപഞ്ചം ഒരു അഭൌമ ശക്തിയാല്‍ സൃഷ്ടിക്കപ്പെട്ടതാണ്’ എന്ന പ്രമേയം സ്വാംശീകരിച്ച മാനസീകാവസ്ഥയെ മതവിശ്വാസം എന്നു പറയാം. പ്രപഞ്ചസ്രഷ്ടാവ് എന്ന മൂര്‍ത്തമായ ഈശ്വരസങ്കല്‍പ്പം ഇല്ലാതെയും മതവിശ്വാസം മനസ്സില്‍ രൂപപ്പെടാം.<br /><br />മനുഷ്യന് ലോകത്തു ജീവിക്കുമ്പോള്‍ ലോകം എങ്ങനെയാണു പ്രവര്‍ത്തിക്കുന്നത് എന്നുള്ള ഒരു രൂപം അവന് മനസ്സില്‍ സ്വയം സൃഷ്ടിക്കുന്നു. ഈ രൂപം , പുതിയ അറിവിന് , നല്കപ്പെടുന്ന പുതിയ പ്രത്യായനങ്ങള്‍ക്ക്, ഭൌതിക സാഹചര്യങ്ങള്‍ക്ക്, പുതിയ അനുമാനങ്ങള്‍ക്ക്, നിഗമനങ്ങള്‍ക്ക് അനുസരണമായി മാറിക്കൊണ്ടിരിക്കും. പക്ഷെ ചില വിശ്വാസങ്ങള്‍ മനസ്സില്‍ രൂഢമൂലമായിരിക്കും. സ്ഥായിയായ വിശ്വാസങ്ങള്‍ക്കനുസരണമായിട്ടായിരിക്കും വ്യക്തി ബാഹ്യലോകത്തെ വീക്ഷിക്കുന്നത്. വ്യക്തിയുടെ സ്വത്വം നിര്‍ണ്ണയിക്കുന്നതും സ്ഥിരമായി മനസ്സില്‍ നില്ക്കുന്ന വിശ്വാസങ്ങള്‍ തന്നെ. സ്ഥായിയായ വിശ്വാസം(ഉദാഹരണം, മതവിശ്വാസം) വ്യക്തിയുടെ മനസ്സില്‍ ഒരു തരം അരിപ്പ സൃഷ്ടിക്കുന്നു. വിശ്വാസത്തിന്റെ അരിപ്പയിലൂടെ അരിച്ചെടുത്തായിരിക്കും വ്യക്തി ഇന്ദ്രിയാനുഭവങ്ങളെപ്പോലും സ്വാംശീകരിക്കുന്നത്. വിശ്വാസം സ്വമേധയാ ഉണ്ടാകുന്നതല്ല. പ്രത്യായനങ്ങളിലൂടെ മനസ്സിലെത്തുമ്പോള്‍ മാത്രമേ വിശ്വാസം ജനിക്കുകയുള്ളു. സാമൂഹ്യസാഹചര്യങ്ങളാണ് പ്രത്യായനങ്ങളുടെ ഉള്ളടക്കം നിര്‍ണ്ണയിക്കുന്നത്. ഒരു ശിശുവിന് മതവിശ്വാസത്തിന്റെ പ്രത്യായനം (suggestion) കൊടുത്തില്ലെങ്കില്‍ ശിശുവിന്റെ മനസ്സില്‍ മതവിശ്വാസം രൂപപ്പെടുകയില്ല. പ്രത്യായനത്തിലൂടെ മനസ്സില്‍ കടന്നു കൂടിയ വിശ്വാസത്തെ ആവര്‍ത്തിച്ചുള്ള പ്രത്യായനങ്ങളിലൂടെയും വ്യക്തിയുടെ സ്വയംപ്രത്യായനങ്ങളിലൂടെയും രൂഢമൂലമാക്കപ്പെടുന്നതുകൊണ്ട് മനസ്സില്‍നിന്നും നിഷ്കാസനം ചെയ്യുക എളുപ്പമല്ല. ഭൌതികസാഹചര്യങ്ങളാണ് മനസ്സിന്റെ ഘടനയും വിശ്വാസത്തിന്റെ സ്വഭാവവും നിര്‍ണ്ണയിക്കുന്നത്.<br /><br />ചിലപ്പോള്‍ വിശ്വാസം മിഥ്യ യാകാം. സമൂഹത്തില്‍ മറ്റാര്‍ക്കുമില്ലാത്ത വിശ്വാസത്തെ മിഥ്യാവിശ്വാസം(delusion) എന്നാണു മനശ്ശാസ്ത്രത്തില്‍ പറയുന്നത്. മാനസികമായ ആതുരാവസ്ഥയിലേ സാധാരണയായി മിഥ്യാവിശ്വാസങ്ങള്‍ ഉണ്ടാകാറുള്ളൂ. മനോരോഗം ഇല്ലാതെ തന്നെ ചില സവിശേഷ സാഹചര്യങ്ങളില്‍ ചില വ്യക്തികളുടെ മനസ്സില്‍ മിഥ്യാവിശ്വാസം രൂപപ്പെടാറുണ്ട്. വ്യക്തിയുടെ മിഥ്യാവിശ്വാസം കാലക്രമേണ സമൂഹം അംഗീകരിച്ചെന്നും വരാം. അപ്പോള്‍ അതൊരു മതവിശ്വാസമായി മാറുന്നു. ഒരു വ്യക്തി ദൈവദൂതനാണെന്നോ, ദൈവത്തിന്റെ അവതാരമാണെന്നോ, വിശ്വസിക്കാന്‍ തുടങ്ങുമ്പോള്‍ അതു വ്യക്തിയുടെ മിഥ്യാവിശ്വാസം (delusion) മാത്രമായിരിക്കും. വ്യക്തിയുടെ വിശ്വാസം സമൂഹം അംഗീകരിക്കുകയാണെങ്കില്‍ അതു സമൂഹത്തിന്റെ പൊതു വിശ്വാസം അഥവാ മതവിശ്വാസം(religious faith) ആയി മാറുന്നു.<br /><br />താന്‍ അല്ലാഹുവിന്റെ ദൂതനാണെന്ന വിശ്വാസം മുഹമ്മദിന്റെ മനസ്സിലുറച്ചെങ്കിലും ഇക്കാര്യം മറ്റുള്ളവരുടെ മുമ്പില്‍ എങ്ങനെ അവതരിപ്പിക്കും എന്ന സംശയം അവശേഷിച്ചു. അല്ലാഹുവിന്റെ ദൂതനു ഗ്രന്ഥം ഉണ്ടായിരിക്കണം. ജനങ്ങള്‍ ഗ്രന്ഥമെവിടെ എന്നു ചോദിക്കും. മുഹമ്മദ് അന്യേഷണം തുടങ്ങി. മറ്റു പ്രവാചകന്മാര്ക്ക് അവരുടെ ഗ്രന്ഥങ്ങള്‍ ഭൂമിയിലേക്ക് ഇറക്കിക്കൊടുത്തത് എങ്ങനെയായിരുന്നു എന്ന അന്യേഷണമാണ് തുടര്‍ന്നു നടന്നത്. ഈസയുടെ ഗ്രന്ഥം ഇഞ്ചീലാണ്. അത് ഈസയുടെ പക്കലെത്തിച്ചത് എങ്ങനെയാണെന്ന് ക്രിസ്ത്യാനികള്‍ വ്യക്തമായി പറയുന്നില്ല. ഗ്രന്ഥം കിട്ടിയതിന്റെ കഥ വ്യക്തമായി പറയുന്നത് ജൂതരാണ്. ആദ്യം സീനായ് മലയില്‍ വെച്ച് പത്തു കല്‍പ്പനകള്‍ ഒരു ശിലാഫലകത്തില്‍ രേഖപ്പെടുത്തി അല്ലാഹു മൂസയുടെ കയ്യില്‍ കൊടുത്തു. സീനായ് മലയില്‍ വെച്ച് മൂസക്ക് അല്ലാഹുവിന്റെ സാന്നിധ്യം അനുഭവപ്പെട്ടിരിക്കണം. അല്ലാഹുവിന്റെ സാന്നിധ്യം അനുഭവപ്പെട്ടു എന്നുള്ളതും ആ സന്ദര്‍ഭത്തില്‍ തൌറാത്തിലെ ആദ്യവചനങ്ങള്‍ മൂസയുടെ കൈവശം വന്നു ചേര്‍ന്നു എന്നുള്ളതും സത്യമാണെന്ന് മുഹമ്മദ് വിശ്വസിച്ചു. തുടര്‍ന്ന് ഇസ്രായേല്യര്‍ സീനായ് മരുഭൂമിയില്‍ താമസിച്ച 40 വര്‍ഷക്കാലം അല്ലാഹു ഇടയ്ക്കിടെ മൂസയോടു വചനങ്ങള്‍ പറയുകയും മൂസ അതെഴുതിയെടുക്കുകയും ചെയ്തു എന്നാണു ജൂതര്‍ പറയുന്നത്. അവര്‍ പറയുന്നതൊക്കെയും സത്യമാണെന്ന് മുഹമ്മദ് പൂര്‍ണ്ണമായും വിശ്വസിച്ചു. തനിക്കും അതുപോലെ അല്ലാഹുവിന്റെ സാന്നിധ്യം അനുഭവിക്കണമെന്നും വചനങ്ങള്‍ ലഭിക്കണമെന്നും ഉല്‍ക്കടമായി ആഗ്രഹിച്ചു.<br /><br />ദൈവിക സാന്നിധ്യം അനുഭവിക്കാനും ദൈവിക സന്ദേശം ലഭിക്കാനും എന്താണു മാര്‍ഗ്ഗം എന്നായി മുഹമ്മദിന്റെ അന്യേഷണം. കാഹീനുകള്‍ ഭാവി പ്രവചിക്കുന്നത് ഏതോ ചില അദൃശ്യ ശക്തികളില്‍നിന്നും വെളിപാടുകള്‍ ലഭിക്കുന്നതു കൊണ്ടാണെന്നുള്ള കാര്യം എല്ലാവര്ക്കും അറിയാം. അദൃശ്യ ശക്തിയുടെ സാന്നിധ്യം അനുഭവിക്കുമ്പോള്‍ അവര്‍ അപസ്മാരബാധയുടെ ചേഷ്ടകള്‍ കാണിക്കാറുണ്ട്. അദൃശ്യ ശക്തിക്ക് സുഗമമായി സന്ദേശം കൈമാറാന്‍ ഒരു തുണി കൊണ്ടു ശരീരമാകെ മൂടിക്കിടക്കും. എന്നിട്ടവര്‍ നക്ഷത്രങ്ങളെയും , ചന്ദ്രനെയും, സൂര്യനെയും പക്ഷികളെയും മൃഗങ്ങളെയും സാക്ഷിയാക്കി താളാത്മകമായ പ്രാസഗദ്യത്തില്‍ , ഈണത്തില്‍ സങ്കോചിപ്പിച്ച് സന്ദേശങ്ങള്‍ നിഗൂഹനം ചെയ്ത വാക്യങ്ങള്‍ സവിശേഷമായ രീതിയില്‍ ഉരുവിടുന്നു. മുഹമ്മദ് കാഹീനുകളുടെ വെളിപാടു രഹസ്യം അറിയാന്‍ ശ്രമം നടത്തിയതായി പല ജീവചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.<br /><br />“ഇബ്നു സയ്യാദിനെ[ ഒരു കാഹീന്‍] അയാളുടെ സത്യസ്ഥിതി അറിയാന്‍ വേണ്ടി നബിതിരുമേനി ചോദ്യം ചെയ്തു. തിരു നബി ചോദിച്ചു: “ഇക്കാര്യം നിനക്ക് എങ്ങനെ ഉണ്ടാകുന്നു.? “ ഇബ്നു സയ്യാദ്ദ് പറഞ്ഞു: “ഈ സ്ഥിതി സത്യമായും കള്ളമായും എന്നില്‍ വരുന്നുണ്ട്”... പ്രവാചകന്റെ സമകാലികരായിരുന്ന കാഹീനുകള്‍ പ്രവാചകന്റേതായ സത്യസ്ഥിതി മനസ്സിലക്കിയിരുന്നു. ...”(മുഖദ്ദിമ)<br /><br />കാഹീനുകള്‍ക്കു വെളിപാടുകളിലൂടെ ഭാവിയെ കുറിച്ചുള്ള വിവരം കിട്ടുന്നതുപോലെയാണോ അല്ലാഹുവിന്റെ സന്ദേശങ്ങള്‍ ലഭിക്കുക? മുഹമ്മദ് ചിന്തിച്ചിരിക്കണം. ഒരു പക്ഷേ അങ്ങനെയായിരിക്കാം. കാഹീനുകള്‍ക്ക് തരം താണ ചില അദൃശ്യശക്തികളാണ് സന്ദേശം നല്‍കുന്നത് എന്നായിരുന്നു പരക്കെയുള്ള വിശ്വാസം. തനിക്ക് അല്ലാഹുവില്‍നിന്നാണ് സന്ദേശം ലഭിക്കേണ്ടത്. അല്ലാഹുവിന്റെ സാന്നിധ്യം അനുഭവപ്പെടാന്‍ എന്താണു മാര്‍ഗ്ഗം? ചില ക്രൈസ്തവ സന്യാസിമാര്‍ ഏകാന്തതയില്‍ ധ്യാനം അനുഷ്ഠിക്കാറുള്ള കാര്യം മുഹമ്മദിനറിയാമായിരുന്നു. സിറിയയില്‍ പോയപ്പോള്‍ കിട്ടിയ അറിവാണിത്. അവരൊക്കെ അല്ലാഹുവിന്റെ സാന്നിധ്യം അനുഭവിക്കാനാണ് ധ്യാനം അനുഷ്ഠിക്കാറ്. അല്ലാഹുവിന്റെ സാന്നിധ്യം ആഗ്രഹിച്ചുകൊണ്ട് മുഹമ്മദ് ഏകാന്തധ്യാനം തുടങ്ങി. മക്കാനഗരത്തിനു കിഴക്ക് നാലഞ്ചു നാഴിക അകലെ ഹിറാമലയിലെ ഒരു ഗുഹയാണ് മുഹമ്മദ് തന്റെ ഏകാന്തവാസത്തിനു തിരഞ്ഞെടുത്തത്. ഗുഹയില്‍ മരുക്കാറ്റിന്റെ നിശ്വാസമല്ലാതെ നിശ്ശബ്ദത ഭഞ്ജിക്കുന്നതൊന്നുമില്ല. രാത്രി കാലങ്ങളില്‍ നിതാന്തമായ നിശ്ശബ്ദത ആയിരിക്കും . മുഹമ്മദ് രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി ഏകാന്തതയില്‍ ഗുഹയില്‍ കഴിച്ചു കൂട്ടുക പതിവായിരുന്നുവെന്ന് മുസ്ലിം ജീവ ചരിത്രകാരന്മാര് തന്നെ സമ്മതിക്കുന്നു. ഗുഹയിലേക്കു പോകുമ്പോള്‍ കരുതിയ ഭക്ഷണവും വെള്ളവും തീരുമ്പോള്‍ വീട്ടില്‍ വന്നു രണ്ടുമൂന്നു ദിവസത്തേക്കുള്ളതുമായി വീണ്ടും ഗുഹയിലേക്കു തന്നെ പോകുമായിരുന്നു. മുഹമ്മദ് ഏകാന്തതയില്‍ ധ്യാനിക്കുകയും മാര്‍ഗ്ഗനിര്‍ദേശത്തിനായി അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. താന്‍ അല്ലാഹുവിന്റെ ദൂതന് തന്നെയാണെന്ന വിശ്വാസം മനസ്സില്‍ രൂഢമൂലമായതിനു ശേഷമായിരിക്കണം മുഹമ്മദ് ദിവ്യാനുഭവത്തിനായി ഏകാന്തതയില്‍ ധ്യാനിക്കാന്‍ തുടങ്ങിയത്. ഏകാന്തതയില്‍ ധ്യാനിക്കുമ്പോഴാണ് മുഹമ്മദിന് ആദ്യമായി അല്ലാഹുവിന്റെ സാന്നിധ്യം ഉണ്ടായത്. ആ അനുഭവത്തെ കുറിച്ച് ആയിഷയുടെ വിവരണം ഇപ്രകാരമാണ്:<br /> “പ്രഭാതം പൊട്ടിവിടരുന്നതുപോലെ അനുഭവപ്പെട്ട യഥാര്‍ത്ഥ വെളിപാടു തന്നെയാണ് അല്ലാഹുവിന്റെ ദൂതന് ആദ്യമായുണ്ടായ അനുഭവം. ഹിറാ മലയിലെ ഗുഹയിലേക്കാണ് അദ്ദേഹം ഏകാന്തവാസത്തിനായി പോയിരുന്നത്. അദ്ദേഹം തുടര്‍ച്ചയായി രണ്ടുമൂന്നു രാവുകള്‍ ഗുഹയില്‍ കഴിച്ചു കൂട്ടുമായിരുന്നു. അതിനു ശേഷം വീട്ടിലേക്കു മടങ്ങി വന്ന് ആവശ്യമുള്ള സാധനങ്ങളുമായി ഗുഹയിലേക്കു പോകും.”<br /><i>[‘മുഹമ്മദ് എന്ന മനുഷ്യന്’ - ഡോ എന്‍ എം മുഹമ്മദാലി . പേജ് 44-46]</i><br /><br />ബുഖാരി ഉദ്ധരിച്ചിട്ടുള്ള ഏതാനും ഹദീസുകള്‍ കൂടി ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതാണ്:-<br />“ആയിഷ പറയുന്നു: ‘തിരുമേനിക്ക് ലഭിച്ച ദൈവിക സന്ദേശങ്ങളുടെ ആരംഭം നല്ല സ്വപ്നങ്ങളായിരുന്നു. തിരുമേനി കാണുന്ന എല്ലാ സ്വപ്നങ്ങളും പ്രഭാതത്തിലെ പ്രകാശം പോലെ സ്പഷ്ടമായി പുലര്‍ന്നുകൊണ്ടേയിരുന്നു. പിന്നീട് തിരുമേനിക്ക് ഏകാന്തവാസം പ്രിയങ്കരമായിത്തോന്നി. ഹിറാഗുഹയിലാണ് ഏകാന്തവാസം അനുഷ്ഠിച്ചിരുന്നത്. കുറേ നാളത്തേക്കുള്ള ആഹാര പദാര്‍ത്ഥങ്ങളുമായി ഗുഹയിലേയ്ക്കു പോകും. കുറെ രാത്രി ആരാധനയിലായിക്കൊണ്ട് അവിടെ കഴിച്ചുകൂട്ടും. പിന്നീട് ഖദീജയുടെ അടുക്കലേയ്ക്കു തിരിച്ചു വരും. വീണ്ടും ആഹാരപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കിക്കൊണ്ടു പോകും. ഹിറാഗുഹയില്‍ വെച്ചു തിരുമേനിക്കു സത്യം വന്നു കിട്ടുന്നതുവരെ ഈ നില തുടര്‍ന്നുകൊണ്ടിരുന്നു. [ദൈവിക സന്ദേശം ലഭിച്ചപ്പോള്‍] മലക്ക് തിരുമേനിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. തിരുമേനിയോടു ‘വായിക്കുക’ എന്നു പറഞ്ഞു. ‘എനിക്കു വായിക്കാനറിയില്ല’. തിരുമേനി മറുപടി നല്കി. തിരുമേനി പറയുന്നു: അപ്പോള്‍ മലക്ക് എന്നെ പിടിച്ച് ശക്തിയായി ആശ്ലേഷിച്ചു എനിക്കു വളരെ വിഷമം തോന്നി. അനന്തരം എന്നെ വിട്ടു. ‘വായിക്കുക’ എന്നു വീണ്ടും പറഞ്ഞു. എനിക്കു വായന അറിവില്ല എന്നു ഞാന്‍ വീണ്ടും പറഞ്ഞു. മലക്ക് എന്നെ പിടിച്ച് വീണ്ടും ശക്തിയോടെ ആശ്ലേഷിച്ചു. എനിക്കു വളരെ വിഷമം തോന്നി. അനന്തരം എന്നെ വിട്ടു. ‘വായിക്കുക’ എന്നു വീണ്ടും പറഞ്ഞു. എനിക്കു വായന അറിയില്ല എന്നു വീണ്ടും പറഞ്ഞപ്പോള്‍ മൂന്നാമതും മലക്ക് എന്നെ ശക്തിയായി ആശ്ലേഷിച്ചു. അനന്തരം എന്നെ വിട്ടിട്ട് പറഞ്ഞു: “സൃഷ്ടികര്‍ത്താവായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക, രക്തക്കട്ടയില്‍നിന്നാണു മനുഷ്യനെ അവന് സൃഷ്ടിച്ചിരിക്കുന്നത്. വായിക്കുക. നിന്റെ രക്ഷിതാവ് ഉദാരനത്രെ. അവന് മനുഷ്യനെ പേനകൊണ്ട് എഴുത്തു പഠിപ്പിച്ചു....”<br />അങ്ങനെ പിടയ്ക്കുന്ന ഹൃദയത്തോടെ ഈ സന്ദേശവുമായി തിരുമേനി മടങ്ങി. “എനിക്കു പുതപ്പിച്ചു തരിക, എനിക്കു പുതപ്പിച്ചു തരിക” എന്നു പറഞ്ഞുകൊണ്ടു തിരുമേനി ഖദീജയുടെ അടുക്കല്‍ കയറിച്ചെന്നു. ഉടനെ തിരുമേനിക്ക് അവര്‍ പുതപ്പിച്ചു കൊടുത്തു. കുറെ കഴിഞ്ഞു ഭയം നീങ്ങിയപ്പോള്‍ നടന്ന സംഭവങ്ങളെല്ലാം ഖദീജയെ തെര്യപ്പെടുത്തി. തിരുമേനി ഉണര്‍ത്തി. ‘എന്റെ ജീവനു വല്ല ആപത്തും സംഭവിക്കുമോ എന്നു ഞാന്‍ ഭയപ്പെട്ടു പോയി.’ ഖദീജ പറഞ്ഞു. ‘ഇല്ല ,അല്ലാഹു അങ്ങയെ ഒരിക്കലും അപമാനിക്കുകയില്ല. അങ്ങ് കുടുംബ ബന്ധം പുലര്‍ത്തുന്നു. പാവപ്പെട്ടവരെ രക്ഷിക്കുന്നു. അഗതികളെ സഹായിക്കുന്നു. ആപല്‍ഘട്ടങ്ങളില്‍ ആശ്വാസം നല്കുന്നു... ’<br />പിന്നീട് ഖദീജ തിരുമേനിയെയും കൊണ്ട് തന്റെ പിതൃവ്യപുത്രന്‍ വറക്കത്തിന്റെ അടുക്കല്‍ ചെന്നു. വറകത് ജാഹിലിയ്യ കാലത്ത് ക്രിസ്തുമതം സ്വീകരിക്കുകയും ഹിബ്രു ഭാഷ എഴുതാന്‍ പഠിക്കുകയും ചെയ്തിരുന്നു. ബൈബിളില്‍നിന്ന് ചില ഭാഗങ്ങള്‍ അദ്ദേഹം എഴുതിയെടുക്കാറുണ്ടായിരുന്നു. അദ്ദേഹം കാഴ്ച്ച നഷ്ടപ്പെട്ട വൃദ്ധനായിരുന്നു.<br />ഉണ്ടായ അനുഭവങ്ങളെല്ലാം തിരുമേനി വറക്കത്തിനോടു പറഞ്ഞു. അദ്ദേഹം പറഞ്ഞു:“ മൂസായുടെ അടുക്കല്‍ അല്ലാഹു അയച്ചിരുന്ന അതേ സന്ദേശവാഹകന് തന്നെയാണ് വന്നത്. ......”<br /><br />രണ്ടാമത്തെ വെളിപൊടനുഭവവും ബുഖാരിയുടെ മറ്റൊരു ഹദീസിലുണ്ട്.<br /><br />“കുറെ നാളത്തേയ്ക്കു ദൈവിക സന്ദേശം ലഭിക്കാതിരുന്നതിനെ കുറിച്ച് ജാബിര്‍ സംസാരിക്കുകയായിരുന്നു. സംസാരമദ്ധ്യേ തിരുമേനിയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഞാന്‍ നടന്നു പോകുമ്പോള്‍ ആകാശത്തുനിന്ന് ഒരു ശബ്ദം കേട്ടു. മേല്‍പ്പോട്ടു നോക്കിയപ്പോള്‍ ഹിറാ ഗുഹയില്‍ വന്ന അതേ മലക്ക് ആകാശഭൂമികള്‍ക്കിടയില്‍ ഒരു കസേരമേല് അതാ ഇരിക്കുന്നു. എനിക്കു ഭയം തോന്നി. ഞാന്‍ വീട്ടിലേക്കു മടങ്ങി. എനിക്കു പുതപ്പിച്ചു തരിക, എനിക്കു പുതപ്പിച്ചു തരിക എന്നു ഞാന്‍ പറഞ്ഞു. അപ്പോഴാണ് “ ഓ പുതപ്പിട്ടു മൂടിയവനേ, എഴുന്നേല്ക്കുക, ജനങ്ങളെ താക്കീതു ചെയ്യുക, നിന്റെ റബ്ബിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുക, സ്വ വസ്ത്രത്തെ ശുദ്ധമാക്കുക, തെറ്റുകള്‍ വെടിയുക.. ” എന്ന ഖുര്‍ ആനിലെ അദ്ധ്യായം അല്ലാഹു അവതരിപ്പിച്ചത്.പിന്നീട് ദൈവിക സന്ദേശങ്ങള്‍ പതിവായി വരാന്‍ തുടങ്ങി. ”<br /><br />“ഹാരിസുബ്നു ഹിശാം തിരുമേനിയോടു ചോദിച്ചു: ‘ദൈവദൂതരേ! അങ്ങേയ്ക്കു ദൈവിക സന്ദേശം വന്നുകിട്ടുന്നത് എങ്ങനെയാണ്? തിരുമേനി അരുളി: ‘ചിലപ്പോള്‍ മണിനാദം മുഴങ്ങുമ്പോലെയുള്ള ഒരു ശബ്ദത്തോടെ എനിക്കതു വന്നു കിട്ടും. എനിക്കു താങ്ങാന്‍ ഏറ്റവും വിഷമമുള്ള അവസ്ഥയാണത്. എന്നിട്ടതങ്ങവസാനിക്കും. ആ സന്ദേശവാഹകന് പറഞ്ഞത് ഞാന്‍ ശരിക്കും ഹൃസിസ്ഥമാക്കിക്കഴിഞ്ഞിട്ടുമുണ്ടായിരിക്കും. ചിലപ്പോള്‍ ഒരു പുരുഷരൂപത്തില്‍ മലക്ക് എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് എന്നോടു സംസാരിക്കും. മലക്ക് പറഞ്ഞതെല്ലാം ഞാന്‍ ഹൃദിസ്ഥമാക്കും. ‘ ആയിഷ പറയുന്നു. ‘കഠിന ശൈത്യമുള്ള ദിവസം തിരുമേനിക്ക് ദൈവിക സന്ദേശം വന്നുകിട്ടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍നിന്ന് വിരമിച്ചു കഴിയുമ്പോള്‍ തിരുമേനിയുടെ നെറ്റിത്തടം വിയര്‍ത്തൊലിക്കുന്നുണ്ടാവും.”<br /><br /><span style="font-size:100%;color:red;">വഹ് യിന്റെ മനശ്ശാസ്ത്രം</span><br /><br />“ഖുര്‍ ആന്‍ വചനങ്ങള്‍ ‘വഹ്യ്’ മുഖേനയാണു മുഹമ്മദിന്റെ മനസ്സില്‍ എത്തിയത് എന്നാണു മുസ്ലിംങ്ങളുടെ വിശ്വാസം. അത് എത്തിച്ചത് ജിബ്രീല്‍ എന്ന മലക്കാണെന്നും അവര്‍ വിശ്വസിക്കുന്നു. ഈ വിശ്വാസങ്ങള്‍ അനുയായികള്‍ക്കു പകര്‍ന്നു കൊടുത്തത് മുഹമ്മദ് തന്നെയാണ്. .....<br />മുഹമ്മദിന്റെ മനസ്സില്‍ ഖുര്‍ ആന്‍ വചനങ്ങള്‍ രൂപപ്പെട്ട മാനസികപ്രക്രിയയെ സൂചിപ്പിക്കാന്‍ ‘അഹ്വാ’ ,‘നസ്സല’, ‘അന്‍സല’ എന്നീ പദങ്ങളാണ് ഖുര്‍ ആന്‍ ഉപയോഗിച്ചിട്ടുള്ളത്. അഹ്വാ എന്നതിനു വെളിപ്പെടുത്തല്‍ (reveal) എന്ന അര്‍ത്ഥമാണു ചില പണ്ഡിതന്മാര് നല്‍കിയിട്ടുള്ളത്. മനശ്ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ ഈ വാക്കിനു പ്രത്യായനം(suggestion) എന്ന അര്‍ത്ഥമാണ് ഉചിതമാവുക.<br />പ്രത്യായനം മനശ്ശാസ്ത്രത്തിലെ സാങ്കേതിക പദമാണ്. ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ മനസ്സിലെ ചിന്തകളെയോ വികാരങ്ങളെയോ വ്യക്തിയുടെ പെരുമാറ്റങ്ങളെയോ സ്വാധീനിക്കുകയും നയിക്കുകയും ചെയ്യുന്ന മാനസികപ്രക്രിയയാണ് മനശ്ശാസ്ത്രത്തിലെ പ്രത്യായനം. ..<br /><br />പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് ന്യൂറോളജിസ്റ്റായ ഷാര്‍ക്കോ(Jean Martin Charcot) ആണ് ആദ്യമായി പ്രത്യായനം ഹിസ്റ്റീരിയ രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗപ്പെടുത്തിയത്. രോഗിയെ ആദ്യം ഹിപ്നോടിക് നിദ്രയിലാക്കുന്നു. ‘ഉറങ്ങുക’ എന്ന നിര്‍ദേശം അഥവാ പ്രത്യായനം തുടരെ തുടരെ നല്‍കിയാണ് ഹിപ്നോടിക് നിദ്രയിലേക്ക് രോഗിയെ നയിക്കുന്നത്. രോഗിയുടെ മനസ്സ് ഉറങ്ങുവാനുള്ള പ്രത്യായനം സ്വീകരിച്ച് വ്യതിരിക്ത ബോധാവസ്ഥയിലാകുന്നു. വ്യതിരിക്ത ബോധാവസ്ഥയാണ് (altered state of consciousness) ഹിപ്നോടിക് നിദ്ര. അത് യഥാര്‍ത്ഥ നിദ്രയല്ല. ശ്രദ്ധ ഒരൊറ്റ ബിന്ദുവില്‍ മാത്രം കേന്ദ്രീകൃതമായ ബോധാവസ്ഥയാണത്. ഈ അവസ്ഥയില്‍ വ്യക്തിയുടെ മനസ്സ് പ്രത്യായനങ്ങള്‍ വളരെ വേഗം സ്വീകരിക്കുന്നു. പ്രത്യായനങ്ങള്‍ വളരെ വേഗം സ്വീകരിക്കുന്ന മാനസികാവസ്ഥയാണ് വശകത്വം(suggestibility) . മനുഷ്യ മനസ്സിന്റെ വശഗത്വം ഏറ്റവും കൂടുതല്‍ ഹിപ്നോടിക് നിദ്രാവസ്ഥയിലാണ്.<br /><br />മനുഷ്യമനസ്സിന് വശകത്വം ഹിപ്നോടിക് നിദ്രാവസ്ഥയില്‍ മാത്രമല്ല ഉണര്‍വ്വിലും ഉണ്ടെന്നാണ് ആധുനിക മനശ്ശാസ്ത്രപഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. പക്ഷെ വശകത്വത്തിന്റെ കാര്യത്തില്‍, ബുദ്ധിശക്തിയുടെ കാര്യത്തിലെന്നപോലെ വ്യക്തിഗതമായ ഏറ്റക്കുറച്ചിലുകളുണ്ട്. ചിലര്‍ വളരെ വേഗത്തില്‍ ഉണര്‍വ്വിലും പ്രത്യായനങ്ങള്‍ സ്വീകരിക്കുന്നു. പലവട്ടം പ്രത്യായനം നല്‍കിയാലേ ചിലര്‍ സ്വീകരിക്കുകയുള്ളു.<br /><br />പ്രത്യായനങ്ങള്‍ വ്യക്തിയുടെ മനസ്സിലേക്ക് പുറമേനിന്നുമാണു വരുന്നത്. ചിലപ്പോള്‍ വ്യക്തി സ്വയമേവ പ്രത്യായനം ചെയ്യാറുണ്ട്. ഇതാണു സ്വയം പ്രത്യായനം(auto suggestion or self suggestion). ഒരു കാര്യം സ്വയം പറഞ്ഞു മനസ്സിലുറപ്പിക്കുന്ന മാനസിക പ്രക്രിയയാണു സ്വയം പ്രത്യായനം. പുറമേ നിന്നു ലഭിച്ചതോ, വ്യക്തിയുടെ മനസ്സില്‍ സ്വയം തോന്നിയതോ ആയ ആശയമാകാം അത്. ഒരാശയം മനസ്സില്‍ തോന്നിയാല്‍ അത് മനസ്സില്‍ ആവര്‍ത്തിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്ന മാനസിക പ്രവൃത്തിയും സ്വയം പ്രത്യായനം തന്നെ. ഉണര്‍ന്നിരിക്കുംപോള്‍ ഒരു വ്യക്തി അനുസ്യൂതമായി ചിന്തിച്ചുകൊണ്ടിരിക്കും. ഇതാണു മനുഷ്യന്റെ ബോധധാര. ചിന്തനം ഉറക്കത്തിലും തുടരുന്നുണ്ട്. അവയാണു സ്വപ്നങ്ങളായി അനുഭവപ്പെടുന്നത്. ചില വിശേഷ വിഷയങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ വ്യക്തി ചില നിഗമനങ്ങളിലും ആ വിഷയത്തെ കുറിച്ചുള്ള ചിന്തയുടെ പരിസമാപ്തിയിലും എത്തുന്നു. ഇത്തരം സ്വയം നിഗമനങ്ങളില്‍ എത്തിച്ചേരുന്ന പ്രക്രിയയാണ് സ്വയം പ്രത്യായനങ്ങള്‍. കവിയുടെ മനസ്സില്‍ കവിത രൂപപ്പെടുന്നതും എഴുത്തുകാരന്റെ മനസ്സില്‍ ആശയങ്ങള്‍ രൂപപ്പെടുന്നതും സ്വയം പ്രത്യായനങ്ങളിലൂടെയാണ്. ഈശ്വരവിശ്വാസികളായ കവികളില്‍ ചിലര്‍ ദൈവിക പ്രചോദനത്തിലൂടെയാണു മനസ്സില്‍ കവിതയൂറുന്നതെന്നു വിശ്വസിച്ചേക്കാം. വേദോപനിഷത്തുക്കളിലെ സൂക്തങ്ങള്‍ ദര്‍ശിച്ച ഋഷിമാരുടെ മനസ്സില്‍ അമൂര്‍ത്ത ചിന്തകള്‍ രൂപപ്പെട്ടതും സയം പ്രത്യായനപ്രക്രിയയിലൂടെയാണ്. സര്‍ഗ്ഗാത്മകതയുള്ള വ്യക്തിയുടെ മനസ്സില്‍ കൂടുതല്‍ ആശയങ്ങള്‍ രൂപപ്പെടുന്നു. മുഹമ്മദിന്റെ മനസ്സില്‍ ഖുര്‍ ആന്‍ വചനങ്ങളിലെ ആശയങ്ങള്‍ സ്വയം പ്രത്യായനങ്ങളിലൂടെ രൂപപ്പെട്ടപ്പോള്‍ അവ അല്ലാഹു പ്രത്യായനം ചെയ്തതാണെന്ന് മുഹമ്മദിനു തോന്നി. ...”<br /><i>[ഖുര്‍ ആന്‍ ഒരു മനശ്ശാസ്ത്ര വിമര്‍ശനം , പേജ് 75]</i><br /><br /><span onmouseover="this.style.color='black';" onmouseout="this.style.color='blue'" style="color:blue;">മുഹമ്മദ് നബിയുടെ മനസ്സില്‍ ഓരോ സന്ദര്ഭങ്ങള്ക്കനുസരിച്ചു രൂപപ്പെട്ട തോന്നലുകളും ആശയങ്ങളും മാത്രമായിരുന്നു ഖുര്‍ ആനിലെ വെളിപാടുകള്‍ എന്നു ചുരുക്കം. ഇക്കാര്യം പകല്‍ വെളിച്ചം പോലെ വ്യക്തമാകുന്ന നിരവധി തെളിവുകള്‍ ഖുര്‍ ആനില്‍ ഉണ്ട്.</span> <br /><br /><strong>‘അല്‍ അഹ്സാബ്’</strong> എന്ന അധ്യായത്തിലെ തുടര്‍ന്നുള്ള വെളിപാടുകളും അവയുടെ അവതരണ സന്ദര്‍ഭങ്ങളും നമുക്ക് ഇനി ചര്‍ച്ച ചെയ്യാം.ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com4tag:blogger.com,1999:blog-8292998871248076940.post-47242671959565014312009-02-14T05:26:00.000-08:002009-02-14T05:30:41.174-08:00ഇസ്ലാം; അടിമത്തത്തിന്റെ മതം.<b>അടിമത്തത്തെ ന്യായീകരിക്കുന്ന ദൈവമോ?</b><br /><br /><br />മനുഷ്യന് മനുഷ്യനോടു ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും നികൃഷ്ടമായ സാമൂഹ്യതിന്മയായിരുന്നു അടിമത്തവ്യവസ്ഥ. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ -സാമൂഹികതയെ- നന്മതിന്മകളുടെ മാനദണ്ഡമായി സ്വീകരിക്കുന്ന സ്വതന്ത്ര ചിന്തകരെ സംബന്ധിച്ചിടത്തോളം ഇതിലും ഹീനമായ ഒരു തിന്മ മാനവചരിത്രത്തില്‍ കണ്ടെത്തുക സാധ്യമല്ല. സഹസ്രാബ്ദങ്ങളോളം ലോകത്താകെ നിലനിന്ന ഈ സാമൂഹ്യദുരാചാരം സ്വതന്ത്രചിന്തയുടെ വികാസത്തോടെയാണ് ലോകത്തുനിന്ന് ഇല്ലായ്മ ചെയ്യപ്പെട്ടത്. മുഹമ്മദ് തന്റെ ‘ദൈവിക’ ദൌത്യവുമായി അറേബ്യയില്‍ രംഗപ്രവേശം ചെയ്യുന്ന കാലത്ത് അറേബ്യന്‍ ഗോത്ര സമൂഹത്തില്‍ അടിമ സമ്പ്രദായം വ്യാപകമായി നിലനിന്നിരുന്നു. അടിമത്തം തെറ്റായ ഒരു ആചാരമാണെന്ന് അക്കാലത്ത് ആരും കരുതിയിരുന്നില്ല. അടിമകള്‍ക്കു പോലും അന്നങ്ങനെ ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല!<br /><br />പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെട്ടിരുന്ന അടിമകള്‍ക്കു പുറമെ ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളില്‍ തടവുകാരാക്കപ്പെടുന്നവരും അടിമകളായി ക്രയവിക്രയം ചെയ്യപ്പെടുക പതിവായിരുന്നു. യുദ്ധങ്ങളുടെ ആധിക്യം അടിമവ്യാപാരത്തിന്റെ വ്യാപനം ത്വരിതപ്പെടുത്തി. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനു മുമ്പ് അറേബ്യയിലെ ഗോത്രങ്ങള്‍ക്കിടയില്‍ ഇടക്കിടെ ചെറിയ കലഹങ്ങള്‍ നടന്നിരുന്നെങ്കിലും വ്യാപകമായ യുദ്ധങ്ങളും പിടിച്ചടക്കലുകളും ആരംഭിച്ചത് മുഹമ്മദിന്റെ രാഷ്ട്രീയ മതം ശക്തി പ്രാപിച്ചതോടെയാണ്. അറേബ്യാ ഉപദ്വീപിലങ്ങിങ്ങായി ചിതറിക്കിടന്നിരുന്ന അനേകം ഗോത്ര സമൂഹങ്ങളെ സായുധ ശക്തി കൊണ്ട് കീഴ്പ്പെടുത്തി ഒരു അറബ് സാമ്രാജ്യം പണിയുകയാണു മുഹമ്മദ് ചെയ്തത്. ഈ പടയോട്ടത്തിനിടയ്ക്ക് അനേകായിരം ‘ശത്രു’ ഗോത്രക്കാര്‍ തടവുകാരായി പിടിക്കപ്പെടുകയും അടിമകളാക്കപ്പെടുകയും ചെയ്തു. പ്രവാചകനു ശേഷം അറേബ്യക്കു പുറത്തേക്കും ഇസ്ലാമിന്റെ അധിനിവേശം അതിവേഗത്തില്‍ പടര്‍ന്നു കയറി. അതോടെ ഇസ്ലാമിക രാഷ്ട്രത്തിന്റെ സമ്പദ്ഘടനയ്ക്കു തന്നെ വിപുലമായ കരുത്തു പകര്‍ന്നുകൊണ്ട് അടിമക്കച്ചവടം ഒരു വന്‍ വ്യവസായമായി വളര്‍ന്നുവെന്നാണ് ഇസ്ലാം ചരിത്രകാരന്മാര് തന്നെ രേഖപ്പെടുത്തിയിട്ടുള്ളത്.:-<br /><br />“അറേബ്യന്‍ സാമൂഹ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു അടിമവ്യവസ്ഥ. ചരിത്രാതീതകാലം തൊട്ടു തന്നെ അറബികള്‍ അടിമസമ്പ്രദായം നിലനിര്‍ത്തിയിരുന്നു. .... ആദ്യകാലത്തു യുദ്ധത്തില്‍ തടവുകാരായി പിടിക്കുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ആളുകളെ അടിമകളാക്കുകയായിരുന്നു പതിവ്. പില്ക്കാലത്ത് അടിമകള്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കച്ചവടച്ചരക്കായി മാറി. ഇസ്ലാമിക സാമ്രാജ്യത്തിന്റെ വികാസത്തോടെ ഈ വ്യവസായവും വളരാന്‍ തുടങ്ങി. പല ഇനങ്ങളില്‍ പെട്ട അടിമകള്‍ അറേബ്യന്‍ കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നു. മധ്യപൂര്‍വ്വ ആഫ്രിക്കയില്‍ നിന്നുള്ള അടിമകള്‍ കറുത്തവരായിരുന്നു. ചൈന ടര്‍ക്കിസ്ഥാന്‍ എന്നീ പ്രദേശങ്ങളില്‍ നിന്നും മഞ്ഞ നിറമുള്ളവരും കിഴക്കന്‍ യൂറോപ്പ് ദക്ഷിണ യൂറോപ്പ് എന്നിവിടങ്ങളില്‍നിന്ന് വെള്ള നിറമുള്ളവരുമായ അടിമകള്‍ അറേബ്യയിലേക്കു പ്രവഹിച്ചു. സ്പെയ്നില്‍നിന്നുള്ള അടിമകളായിരുന്നു ഏറ്റവുമധികം വില മതിക്കപ്പെട്ടത്. ഒരു സ്പാനിഷ് അടിമക്ക് ശരാശരി ആയിരം ദീനാര്‍ വിലയുണ്ടായിരുന്നു.<br />തുര്‍ക്കിയില്‍നിന്നുള്ള അടിമയ്ക്ക് 600 ദിനാര്‍ വിലയേ ഉണ്ടായിരുന്നുള്ളു. ഒരു യുദ്ധം കഴിയുമ്പോള്‍ ജേതാക്കള്‍ക്ക് അസംഖ്യം അടിമകളെ ലഭിക്കുക സ്വാഭാവികമാണ്. മൂസായിബ്നു നുസൈര്‍ എന്ന സൈനിക നേതാവ് ഇഫ്രീക്കിയായില്‍നിന്ന് മൂന്നു ലക്ഷം അടിമകളെ തടവുകാരായി പിടിച്ചുവെന്നു പറയപ്പെടുന്നു. സ്പെയ്നിലെ ഗോഥിക് പ്രഭു കുടുംബങ്ങളില്‍നിന്ന് അദ്ദേഹം 30000 കന്യകമാരെ അടിമകളാക്കി. ... മക്കായിലെ പ്രശസ്ഥ കവിയായിരുന്ന ഉമറുബ്നു അബീ റാബി ആ യ്ക്ക് തന്നെയും സ്വന്തമായി എഴുപതിലധികം അടിമകളുണ്ടായിരുന്നു. ഉമവ്വിയാ രാജാക്കന്മാരും പ്രഭുക്കന്മാരും ആയിരത്തിലധികം അടിമകളെ വീതം സ്വന്തമായി സൂക്ഷിക്കുക പതിവായിരുന്നു. മുസ്ലിം സൈന്യത്തിലെ ഒരു പടയാളി പത്തോളം അടിമകളെ സ്വയം വെച്ചു പുലര്‍ത്തി. ” [പേജ്.175- അറബികളുടെ ചരിത്രം, ടി ജമാല്‍ മുഹമ്മദ്- കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്]<br /><br /><br />യുദ്ധത്തടവുകാരെ അടിമകളാക്കുന്ന ‘ജാഹിലിയ്യ’ സമ്പ്രദായത്തിന് ദൈവികാനുമതി നല്‍കുക വഴി ഇസ്ലാം അടിമത്തത്തെ പൂര്‍വ്വാധികം ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയുമാണു ചെയ്തതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഇസ്ലാമിന്റെ ആധുനിക വക്താക്കള്‍ക്ക് ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ മനപ്രയാസം നേരിടുന്നതായി അവരുടെ വ്യാഖ്യാനക്കസര്‍ത്തുകള്‍ വ്യക്തമാക്കുന്നു. <br />ഇസ്ലാം അടിമത്തത്തിനെതിരായിരുന്നുവെന്ന വാദം ആദ്യം ഉന്നയിച്ചത് സി എന്‍ അഹമ്മെദ് മൌലവിയെപ്പോലുള്ള ചില നവീകരണവാദികളായിരുന്നു. മതത്തിന്റെ ആധികാരികപ്രമാണങ്ങളും രേഖകളുമെല്ലാം മറച്ചു വെച്ച് സ്വന്തം യുക്തിയെ മാത്രം അവലംബമാക്കി ഇക്കൂട്ടര്‍ നടത്തിയ വ്യാഖ്യാനക്കസര്‍ത്തുകള്‍ക്ക് സാമാന്യവിശ്വാസികളുടെ പോലും പിന്തുണ ലഭിച്ചില്ല. യാഥാസ്ഥിതിക മതപണ്ഡിതന്മാരാകട്ടെ ഇവരുടെ വാദഗതികളെ ശക്തിയുക്തം ഖണ്ഡിക്കുകയും ദീനി വിശ്വാസത്തിലുള്ള അവരുടെ ആത്മാര്‍ത്ഥതയെ തന്നെ ചോദ്യം ചെയ്യുകയുമുണ്ടായി.<br /><br />മുജാഹിദ് പണ്ഡിതനായ അമാനി മൌലവിയുടെ അഭിപ്രായം നോക്കുക:<br /><br />“ഇസ്ലാമിന്റെ നേരെ വളരെയധികം ആരോപണങ്ങള്‍ക്കും പല ആശയക്കുഴപ്പങ്ങള്‍ക്കും കാരണമായ ഒന്നാണ് , അത് പരിമിതമായ തോതിലെങ്കിലും അടിമത്തത്തെ അംഗീകരിക്കുന്നു എന്നുള്ളത്. ഇസ്ലാമിന്റെ ശത്രുക്കള്‍ അതിനെതിരായി ഉപയോഗപ്പെടുത്താറുള്ള ഒരു പ്രധാന ആയുധവുമാണിത്. മനുഷ്യന് മനുഷ്യനെ അടിമയാക്കുന്നത് മനുഷ്യത്തത്തിനും സംസ്കാരത്തിനും ചേര്‍ന്നതല്ലെന്നും പ്രത്യക്ഷത്തില്‍ ആരും വേഗം സമ്മതിക്കുമല്ലോ. അതിനെതിരായി ന്യായം കാണുവാന്‍ മിക്കവര്‍ക്കും പ്രയാസവുമായിരിക്കും. അതുകൊണ്ട് മുസ്ലിംങ്ങള്‍ക്കിടയില്‍ തന്നെ -ചില പണ്ഡിതന്മാര്ക്കു പോലും -ഈ വിഷയത്തില്‍ ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്. <br />അങ്ങിനെ ഒരു വിഭാഗക്കാര്‍ - ഈ ആരോപണത്തില്‍നിന്ന് ഇസ്ലാമിനെ രക്ഷിക്കുന്നതിനായി - അടിമത്തത്തെ അംഗീകരിക്കുന്ന തരത്തിലുള്ള ഖുര്‍ ആന്‍ വാക്യങ്ങളെയും നബിചര്യകളെയും അന്യഥാ വ്യാഖ്യാനിക്കുവാനും ഇസ്ലാമിലെ ചില അംഗീകൃത നിയമങ്ങളെയും ചരിത്രലക്ഷ്യങ്ങളെയും നിരാകരിക്കുവാനും മുതിര്‍ന്നു. മറ്റു ചിലര്‍ ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ സ്വീകരിച്ചിട്ടുള്ള രീതി ഇപ്രകാരമാണ്. ഇസ്ലാമിനു മുമ്പ് അറബികള്‍ക്കിടയില്‍ അടിമസമ്പ്രദായം സര്‍വ്വത്ര പ്രചാരത്തിലുണ്ടായിരുന്നതുകൊണ്ട് ഇസ്ലാമിന്റെ ആരംഭത്തില്‍ ധാരാളം അടിമകള്‍ അറേബ്യയില്‍ ശേഷിപ്പുണ്ടായിരുന്നു. ഖുര്‍ ആനിലും മറ്റും അവരെകുറിച്ച് പലതും പ്രസ്താവിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുള്ളത് ശരിയാണ്. പക്ഷെ ഇസ്ലാമിക വ്യവസ്ഥയില്‍ അടിമത്തത്തിനുള്ള പ്രവേശനമാര്‍ഗ്ഗങ്ങളെല്ലാം തടയപ്പെട്ടിരിക്കുകയാണ്. അന്നു നിലവില്‍ ബാക്കിയുണ്ടായിരുന്ന അടിമകള്‍ അവസാനിക്കുന്നതു വരേക്കും മാത്രമുള്ളവയാണ് ആ പ്രസ്താവനകളും നിര്‍ദ്ദേശങ്ങളുമെല്ലാം. നബിതിരുമേനിയുടെ കാലം അവസാനിക്കുമ്പോഴേക്കും -അല്ലെങ്കില്‍ ഉമറിന്റെ ഖിലാഫത്തുകാലത്ത് മുസ്ലിം സമുദായത്തില്‍ അടിമകള്‍ അവശേഷിക്കാതായിരിക്കുന്നു. അഥവാ അടിമകളുടെ സ്റ്റോക്കു തീര്‍ന്നുപോയി. ഇസ്ലാമില്‍ അടിമത്തത്തിനു യാതൊരു പഴുതുമില്ലാത്തതുകൊണ്ട് പിന്നീട് രംഗത്തു വന്നിട്ടുള്ള എല്ലാ അടിമകളും -നിയമവിരുദ്ധമായി കൈകാര്യം ചെയ്യപ്പെട്ടവയാണ്. മേല്‍പ്പറഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ മുസ്ലിംങ്ങള്‍ പൊതുവില്‍ ഖുര്‍ ആനെയും ഇസ്ലാമിക ലക്ഷ്യങ്ങളെയും തെറ്റിദ്ധരിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുകയാണ്. ഇതാണ് ഇവരുടെ ന്യായത്തിന്റെ പോക്ക്. ഇതിനനുകൂലമായ പുതിയ തെളിവുകള്‍ സ്ഥാപിക്കുവാനും എതിരായ തെളിവുകളെ വളച്ചു തിരിക്കുവാനും ഇവരും ശ്രമം നടത്തുമെന്നു പറയേണ്ടതില്ല. എത്ര തന്നെ സാഹസപ്പെട്ടാലും ബുദ്ധിമാന്മാരായ സത്യാന്യേഷികളുടെ അടുക്കല്‍ ഇവരുടെ മറുപടികള്‍ പ്രശ്നത്തിനു പൂര്‍ണമായ പരിഹാരം നല്‍കുന്നില്ല. കാരണം ഖുര്‍ ആന്‍ വാക്യങ്ങള്‍ക്കും നബിവാക്യങ്ങള്‍ക്കും ഏതു വിധേന വ്യാഖ്യാനം നല്കിയാലും അടിമകളെ സ്വീകരിക്കുക എന്ന സമ്പ്രദായം താത്വികമായിട്ടെങ്കിലും ഇസ്ലാം അനുവദിച്ചിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം പിന്നെയും മുഴച്ചുകൊണ്ടിരിക്കുന്നതു കാണാം. <br />യുക്തിവാദങ്ങളും നവീകരണസംരംഭങ്ങളും ഒഴിച്ചു നിര്‍ത്തി ,തുറന്നതും നിഷ്പക്ഷവുമായ ഹൃദയത്തോടുകൂടി ഇസ്ലാമികപ്രമാണങ്ങളെ പരിശോധിക്കുന്നവരെ തൃപ്തിപ്പെടുത്തുവാന്‍ ഇവര്‍ക്കു കഴിയാതെവന്നിരിക്കുകയാണ്. അടിമകളെ സംബന്ധിച്ച് ഖുര്‍ ആനിലും നബി വാക്യങ്ങളിലും വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടുള്ള എത്രയോ നിയമങ്ങളും നിര്‍ദ്ദേശങ്ങളും കാലഹരണപ്പെട്ടവയാണെന്നു പറയാന്‍ മനസ്സാക്ഷി സമ്മതിക്കുമോ?.....<br /><br />മേല്‍ പ്രസ്താവിച്ചതില്നിന്ന് ഇസ്ലാം അടിമത്തത്തെ തീരെ അംഗീകരിക്കുന്നില്ലെന്ന വാദം ശരിയല്ലെന്നും അനിവാര്യമായ ഒരളവില്‍ അത് അടിമത്തത്തെ-അതിനെ ശരിക്കും ന്യായീകരിച്ചുകൊണ്ടു തന്നെ -അംഗീകരിച്ചിട്ടുണ്ടെന്നും , വിമര്‍ശകര്‍ വിചാരിക്കുമ്പോലെ അതു മനുഷ്യനെ മൃഗങ്ങളാക്കുന്ന നിലക്കുള്ള ഒരേര്‍പ്പാടല്ലെന്നും മനസ്സിലാക്കാവുന്നതാണ്”. [ഖുര്‍ ആന്‍ വിവരണം- അഹ് സാബ് സൂറത്തിന്റെ വ്യാഖ്യാനക്കുറിപ്പ്- അമാനി മൌലവി] <br /><br /><br />അടിമ സമ്പ്രദായം മനുഷ്യത്വത്തിനു നിരക്കാത്തതോ അപരിഷ്കൃതമോ അന്യായമോ ആയ ഒരാചാരമല്ല എന്നും അതു തികച്ചും ന്യായവും നീതിയുക്തവുമായ ഒരു ദൈവീക നടപടിക്രമം മാത്രമാണെന്നും തുറന്നു സമ്മതിക്കാനുള്ള ദീനീപരമായ സത്യസന്ധതയാണ് മുജാഹിദ് പണ്ഡിതന് ഇവിടെ പ്രകടമാക്കുന്നത്. അത്രയും നല്ലതു തന്നെ!<br /><br />അതേ സമയം അടിമത്തം പടിപടിയായി ഇല്ലാതാക്കാന്‍ ഇസ്ലാം നടപടി സ്വീകരിച്ചു എന്ന ഒരു പുത്തന്‍ വാദം ഇപ്പോള്‍ മുസ്ലിം പണ്ഡിതലോകത്ത് കൂടുതല്‍ പ്രബലമായി വരുന്നതായാണു കാണപ്പെടുന്നത്. ഇസ്ലാമിനെതിരെ പാശ്ചാത്യ ചിന്തകരും യുക്തിവാദികളും മറ്റും ഉന്നയിച്ചു വരുന്ന ഒരു പ്രധാന വിമര്‍ശനമെന്ന നിലക്ക് ഈ പ്രശ്നത്തിന് ഒരു ‘മറുമരുന്ന്’ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ വാദം ഉയര്‍ന്നു വന്നത്. അറേബ്യയില്‍ സാര്‍വ്വത്രികമായിരുന്ന അടിമസമ്പ്രദായത്തെ ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ കഴിയുമായിരുന്നില്ല എന്നതിനാല്‍ ഘട്ടംഘട്ടമായി അതിനെ ഉന്മൂലനം ചെയ്യാന്‍ ഇസ്ലാം ശ്രമിച്ചു എന്ന അവകാശവാദത്തിനും മതപ്രമാണങ്ങളുടെയോ ചരിത്ര രേഖകളുടെയോ പിന്‍ബലം ഒട്ടുംതന്നെയില്ല.<br /><br /><br />ഖുര്‍ ആന്‍ അടിമത്തത്തിനെതിരായി ഒരു വെളിപാടുപോലും അവതരിപ്പിച്ചിട്ടില്ല. അതേ സമയം അടിമത്തത്തെ നിര്‍ലജ്ജം ന്യായിക്കരിക്കുന്ന ഒട്ടേറെ പ്രസ്താവനകള്‍ അതുള്‍ക്കൊള്ളുകയും ചെയ്യുന്നു. അല്ലാഹുവോടൊപ്പം ഇതര ദൈവങ്ങളും ആരാധിക്കപ്പെടുന്നതിലെ യുക്തിരാഹിത്യം ബോധ്യപ്പെടുത്താനായി ഖുര്‍ ആന്‍ ആവര്‍ത്തിച്ചവതരിപ്പിക്കുന്ന ഒരു ‘ഉപമ’ തന്നെ അടിമത്തത്തിനോടുള്ള ‘അല്ലാഹു’വിന്റെ നിലപാടിനു വ്യക്തമായ ദൃഷ്ടാന്തമാണ്.<br /><br /><br /><strong>ضَرَبَ ٱللَّهُ مَثَلاً عَبْداً مَّمْلُوكاً لاَّ يَقْدِرُ عَلَىٰ شَيْءٍ وَمَن رَّزَقْنَاهُ مِنَّا رِزْقاً حَسَناً فَهُوَ يُنْفِقُ مِنْهُ سِرّاً وَجَهْراً هَلْ يَسْتَوُونَ ٱلْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لاَ يَعْلَمُونَ</strong> <br /><br />Allah coineth a similitude: (on the one hand) a (mere) chattel slave, who hath control of nothing, and (on the other hand) one on whom we have bestowed a fair provision from Us, and he spendeth thereof secretly and openly. Are they equal? Praise be to Allah! But most of them know not.<br /><br /><strong>“അല്ലാഹു ഒരു ഉപമ വെളിപ്പെടുത്തുന്നു; അതായത് മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഒരു അടിമ. അവനൊരു കാര്യത്തിലും കഴിവില്ല. നമ്മുടെ പക്കല്‍നിന്നു നാം നല്ല വിഭവങ്ങള്‍ നല്കിയ മറ്റൊരു സ്വതന്ത്രന്; അവന് അതില്‍നിന്നും രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നു. ഇവര്‍ സമന്മാരാവുമോ?. ഇല്ല;ഒരിക്കലുമില്ല. എല്ലാ സ്തുതിയും അല്ലാഹുവിനത്രേ.പക്ഷെ മിക്ക ആളുകളും അറിവില്ലാത്തവരാണ്.”[16:75]</strong><br /><br /><strong>ضَرَبَ لَكُمْ مَّثَلاً مِّنْ أَنفُسِكُمْ هَلْ لَّكُمْ مِّن مَّا مَلَكَتْ أَيْمَانُكُمْ مِّن شُرَكَآءَ فِي مَا رَزَقْنَاكُمْ فَأَنتُمْ فِيهِ سَوَآءٌ تَخَافُونَهُمْ كَخِيفَتِكُمْ أَنفُسَكُمْ كَذَلِكَ نُفَصِّلُ ٱلآيَاتِ لِقَوْمٍ يَعْقِلُونَ </strong><br /><br />He has struck, He has coined, for you, O idolaters, a similitude, that is [actually drawn], from yourselves, and it is [as follows]: do you have among those whom your right hands own, that is to say, among your servants, any partners, of yourselves, [who may share] in what We have provided for you, of property and so on, so that you, and they, are equal therein, fearing them as you fear your own [folk], [just as you fear] those free men like you? (the interrogative is meant as a negation) in other words, ‘your servants are not partners of yours in what you own, so how can you make some of God’s servants partners of His. So We detail the signs, [so] We explain them in such detail, for people who understand, [a people who] reflect.<br /> <br /><strong>“നിങ്ങള്‍ക്കവന്‍ നിങ്ങളില്‍നിന്നുതന്നെ ഒരു ഉദാഹരണം നല്കുന്നു. : നിങ്ങളുടെ ഉടമസ്ഥതയിലുള്ള അടിമകളില്‍, നാം നിങ്ങള്‍ക്കേകിയ സമ്പത്തിലും സൌഭാഗ്യത്തിലും നിങ്ങളോടൊപ്പം തുല്യ പങ്കാളിത്തമുള്ളവരും സ്വജനങ്ങളെ പരസ്പരം ഭയപ്പെടുന്നപോലെ , നിങ്ങള്‍ ഭയപ്പെടുന്നവരുമായ വല്ല അടിമകളുമുണ്ടോ? ബുദ്ധി ഉപയോഗിക്കുന്ന ജനത്തിന് നാം ദൃഷ്ടാന്തങ്ങള്‍ ഈ വിധം വിശദീകരിച്ചു കൊടുക്കുന്നു.”[30:28]</strong><br /><br />അടിമത്തമുള്‍പ്പെടെ എല്ലാ തരം സാമൂഹ്യ ഉച്ച നീചത്വങ്ങളും ചൂഷണ വ്യവസ്ഥകളും അല്ലാഹുവിന്റെ സൃഷ്ടിയാണെന്നു ഖുര്‍ ആന്‍ ആണയിട്ടുറപ്പിക്കുന്നുണ്ട്: <br /><br /><strong>أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ نَحْنُ قَسَمْنَا بَيْنَهُمْ مَّعِيشَتَهُمْ فِي ٱلْحَيَاةِ ٱلدُّنْيَا وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ لِّيَتَّخِذَ بَعْضُهُم بَعْضاً سُخْرِيّاً وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ </strong><br /><br />Is it they who apportion their Lord's mercy) i.e. your Lord's prophethood and Scriptures, such that they give it to whoever they will? (We have apportioned among them their livelihood) their wealth and children (in the life of the world, and raised some of them above others in rank) and We raised the merits of some above others in relation to wealth and offspring (that some of them may take labour from others) that some may use others in the capacity of servants and slaves; (and the mercy of thy Lord) i.e. prophethood and Scripture; and it is also said that this means: Paradise for the believers (is better than (the wealth) that they amass) is better than what the disbelievers amass of wealth and adornment in the life of the world.<br /><br /><strong>അവരാണോ താങ്കളുടെ രക്ഷിതാവിന്റെ കാരുണ്യം ഭാഗിച്ചു കൊടുക്കുന്നത്? ഐഹികജീവിതത്തില്‍ അവരുടെ ജീവിത വിഭവങ്ങള്‍ അവര്‍ക്കിടയില്‍ നാം തന്നെ ഭാഗിച്ചുകൊടുത്തിരിക്കുകയാണ്. അവരില്‍ ചിലരെ മറ്റു ചിലര്‍ക്കുമേല്‍ പല പടികള്‍ നാം ഉയര്‍ത്തിവെക്കുകയും ചെയ്തിരിക്കുന്നു. അവരില്‍ ചിലര്‍ മറ്റു ചിലരെ കീഴ്പ്പെടുത്തി വെക്കുവാന്‍ വേണ്ടി.”[43:32]</strong><br /><br />മനുഷ്യന് മനുഷ്യനെ സ്വകാര്യസ്വത്താക്കിവെക്കുക , മൃഗങ്ങളെപ്പോലെ ചന്തയില്‍ ക്രയവിക്രയം ചെയ്യുക, വരിയുടച്ച് ശണ്ഡീകരിച്ച ശേഷം കന്നുകാലികളെപ്പോലെ പണിയെടുപ്പിക്കുക, ചാട്ടവാറുകൊണ്ട് മര്‍ദ്ദിക്കുക, ഒരു മനുഷ്യജീവിക്കുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കുക, ലൈംഗിക ചൂഷണത്തിനായി സ്ത്രീകളെ ഉടമപ്പെടുത്തുക, തുടങ്ങിയ അതി നിഷ്ഠൂരമായ സാമൂഹ്യാതിക്രമങ്ങളെ ഇത്രയും ലാഘവത്തോടെ ന്യായീകരിക്കാന്‍ ഒരു ദൈവം മുതിരുമെന്നു നാം വിശ്വസിക്കണോ?<br /><br /><br />ഏഴാം നൂറ്റാണ്ടിലെ അറേബ്യന്‍ ഗോത്ര സമൂഹത്തില്‍ ജീവിച്ച മുഹമ്മദ് എന്ന മനുഷ്യപ്രവാചകന് ഇതൊന്നും അനീതിയായി തോന്നിയിരുന്നില്ല എങ്കില്‍ അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. മനുഷ്യന്റെ പ്രകൃതമതാണ്. സ്വന്തം ജീവിത സാഹചര്യങ്ങളോടും ചുറ്റുപാടുകളോടും താദാത്മ്യപ്പെടുന്ന ഒരു നീതിബോധം മാത്രമേ എക്കാലത്തും മനുഷ്യര്‍ക്കുള്‍ക്കൊള്ളാന്‍ കഴിയൂ. സാഹചര്യങ്ങളും സാമൂഹ്യഘടനയും മാറി വരുന്നതിനനുസരിച്ച് മനുഷ്യന്റെ മൂല്യബോധവുംക്രമാനുഗതമായി വികസിച്ചു വരുകയാണു ചെയ്യുന്നത്. എന്നാല്‍ ത്രികാലജ്ഞാനിയായ പ്രപഞ്ചസ്രഷ്ടാവിന് ഒരു കിരാത ഗോത്ര സംസ്കൃതിയുടെ മൂല്യങ്ങള്‍ക്കപ്പുറം ചിന്തിക്കാനായില്ല എന്നു കരുതുന്നത് വിഡ്ഡിത്തമല്ലേ? മനുഷ്യന് മനുഷ്യനെ സ്വകാര്യ സ്വത്താക്കി ചൂഷണം ചെയ്യുന്നത് ദൈവ നിശ്ചയപ്രകാരമാണെന്നും അതില്‍ ചൂഷിതരും ഇല്ലാത്തവരും അസൂയപ്പെടേണ്ടതില്ലെന്നും ‘വെളിപാട്’ ഉരുവിടുന്നത് ദൈവമായിരിക്കാനിടയില്ല. അതു ചൂഷണത്തെ നീതീകരിക്കാനായി ചൂഷകന് ആവിഷ്കരിച്ചതാകാനേ വഴിയുള്ളു. അടിമത്തത്തില്‍ എന്തെങ്കിലും തിന്മയുള്ളതായി കരുതുന്ന ദൈവം , സ്രഷ്ടാവായ റബ്ബും സൃഷ്ടികളായ ഇലാഹുകളും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കാനായി മനുഷ്യര്‍ക്കിടയിലെ അടിമയുടമാ ബന്ധത്തെ ഉദാഹരിക്കുകയോ , ചൂഷണാധിഷ്ഠിതമായ ഈ നീചവ്യവസ്ഥയുടെ കര്‍തൃത്വം സ്വയം ഏറ്റെടുക്കുകയോ ചെയ്യുമായിരുന്നില്ല.<br /><br /><br />ഒറ്റയടിക്ക് അടിമത്തം നിരോധിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഖുര്‍ ആന്‍ അതവസാനിപ്പിച്ചുകൊണ്ട് ഒരു ഉത്തരവിറക്കാതിരുന്നത് എന്ന ന്യായീകരണം ഇസ്ലാമിന്റെ അടിസ്ഥാന സിദ്ധാന്തവുമായി പൊരുത്തപ്പെടുന്നതോ സാമാന്യ യുക്തിക്കു നിരക്കുന്നതോ അല്ല. ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകന്മാരെ പല സന്ദര്‍ഭങ്ങളിലായി നിയോഗിച്ചുകൊണ്ട് മാനവകുലത്തിനു ഘട്ടം ഘട്ടമായി സന്മാര്ഗ്ഗ ദര്‍ശനം നല്കിയ ദൈവം ഒടുവില്‍ എല്ലാ ഘട്ടവും പൂര്‍ത്തീകരിച്ചുകൊണ്ടുള്ള സമ്പൂര്‍ണ്ണവും ശാശ്വതവും അന്യൂനവുമായ ഒരു ജീവിത വ്യവസ്ഥയുമായി മുഹമ്മദ് നബിയെ അയച്ചു എന്നാണല്ലോ മതം അവകാശപ്പെടുന്നത്. ഖുര്‍ ആനില്‍ ഇനിയൊരു കുത്തോ കോമയോ പോലും മാറ്റേണ്ടതില്ല എന്നും മതം ശാഠ്യം പിടിക്കുന്നു. അപ്പോള്‍ അടിമത്തം ഒറ്റയടിക്കു മാറ്റാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് ഖുര്‍ ആന്‍ അതിനെ ന്യായീകരിച്ചു എന്ന വാദം നില നില്‍ക്കുമോ? ഒറ്റയടിയടിച്ചുകൊണ്ട് സന്മാര്ഗ്ഗ സംസ്ഥാപനത്തിനു തുടക്കം കുറിക്കാനല്ല; അവസാനത്തെ ‘അടി’അടിച്ചുകൊണ്ട് പ്രവാചകപരമ്പരയുടെ ദൌത്യം പൂര്‍ത്തീകരിക്കാനാണു അന്ത്യപ്രവാചകന് നിയോഗിക്കപ്പെട്ടത് എങ്കില്‍ ഖുര്‍ ആന്‍ അടിമത്തം ഒരു ഇഷ്യൂ ആയി പരിഗണിക്കുകപോലും ചെയ്തിട്ടില്ല എന്നല്ലേ അതിനര്‍ത്ഥം? ഇനിയൊരു വെളിപാടിന്റെയോ അവതാരപുരുഷന്റെയോ ആവശ്യമില്ലാത്തവിധം ഖുര്‍ ആന്‍ സമ്പൂര്‍ണ്ണമാണെങ്കില്‍ അടിമത്തം ഒരു തിന്മയായി ദൈവം കരുതിയിട്ടില്ല എന്നു വ്യക്തം! അടിമത്തം ഒരു തിന്മയാണെന്ന തിരിച്ചറിവ് ദൈവത്തിനുണ്ടായിരുന്നെങ്കില്‍ അതു നിരോധിക്കുന്നതിനാവശ്യമായ കര്‍മ്മ പദ്ധതികള്‍ ആദ്യകാലപ്രവാചകര്‍ മുഖേന തന്നെ ആരംഭിക്കേണ്ടതായിരുന്നു. പക്ഷെ ഈ ദൈവം ഒരു പ്രവാചകനോടും ഇങ്ങനെയൊരു കാര്യം പറഞ്ഞതായി കാണുന്നില്ല.<br /><br /><br />ഏഴാം ശതകത്തിലെ അറബികള്‍ അടിമ വ്യവസ്ഥയെ നിരാകരിക്കാന്‍ പാകപ്പെടാത്തതുകൊണ്ടാണ് ഈ കൊടിയ അനീതിയെ ശരി വെക്കുകയും വെപ്പാട്ടി സമ്പ്രദായം പോലുള്ള ഹീനമായ ആചാരങ്ങള്‍ക്കു പച്ചക്കൊടി കാട്ടുകയും ചെയ്തുകൊണ്ട് ദൈവീക സന്മാര്ഗ്ഗ വ്യവസ്ഥ പൂര്‍ത്തീകരിക്കേണ്ടി വന്നത് എന്ന ന്യായീകരണം ദൈവം എന്ന കഥാപാത്രത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമല്ലേ? അടിമത്തം നിരോധിക്കാന്‍ സമൂഹം പക്വമാകും മുമ്പേ പ്രവാചക പരമ്പരയും വെളിപാടു പ്രസിദ്ധീകരണവും നിര്‍ത്തലാക്കിയതന്റെ ഔചിത്യമെന്ത്? അടിമസമ്പ്രദായത്തെയും അതിലൂടെയുള്ള ലൈംഗിക ചൂഷണത്തെയും ശരി വെക്കുന്ന ഖുര്‍ ആന്‍ വചനങ്ങള്‍ക്കു അന്ത്യപ്രളയം വരെ പ്രസക്തിയുണ്ടോ? <br /><br /><br />സാമാന്യ നീതിക്കു പോലും നിരക്കാത്തതും കാലഹരണപ്പെട്ടതുമായ ഇത്തരം വെളിപാടുകളെ ഖുര്‍ ആനില്‍ നിലനിര്‍ത്തിക്കൊണ്ട് മതം അടിമത്തത്തിനെതിരാണ് എന്നു മേനി പറയുന്നത് ആത്മ വഞ്ചനയല്ലാതെ മറ്റെന്താണ്? അടിമത്തത്തെ ന്യായീകരിക്കുകയും അതിനെതിരായി മൌനം ദീക്ഷിക്കുകയും ചെയ്യുന്ന ഒരു ദൈവം കാരുണ്യവാനും നീതിമാനുമായി വാഴ്ത്തപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നതിന്റെ യുക്തിയെന്ത്? ഒരു ലക്ഷത്തില്‍പ്പരം ദൂതന്മാര് വന്ന് സദാചാരം പഠിപ്പിച്ചിട്ടും സമൂഹത്തിലെ കൊടിയ തിന്മകള്ക്കെതിരെ ഒരു താക്കീതു നല്കാന് പോലും സമൂഹം പാകപ്പെട്ടില്ലെങ്കില്‍ ദൈവം പിന്നെയെന്തിന് ഇങ്ങനെയൊരു പാഴ്വേലക്കു മുതിര്‍ന്നു?<br /><br />അടിമകളെ വൃഷണമുടച്ചു ശണ്ഡീകരിക്കുന്ന ക്രൂരതപോലും അക്കാലത്തുണ്ടായിരുന്നു. അതുപോലും വിലക്കുന്ന ഒരു വെളിപാട് അല്ലാഹുവിന്റെ വേദപുസ്തകത്തിലില്ല എന്നതു ചിന്തിക്കുന്നവര്‍ക്കുള്ള ദൃഷ്ടാന്തം തന്നെ! അല്ലാഹുവിന്റെ പ്രവാചകന്മാരാരും അടിമസമ്പ്രദായത്തിനെതിരെ എന്തെങ്കിലും ഉരിയാടിയതായി കാണുന്നില്ല. അതേ സമയം എണ്ണപ്പെട്ട പല പ്രവാചകരും ഈ സമ്പ്രദായത്തിന്റെ ഗുണഭോക്താക്കളായിരുന്നു താനും. പല നബിമാര്‍ക്കും നൂറുകണക്കിനു വെപ്പാട്ടികളും അടിമകളും ഉണ്ടായിരുന്നു. സുലൈമാന്‍ നബിക്കു ഭാര്യാവെപ്പാട്ടി വൃന്ദത്തില്പെടുന്ന 1000 പെണ്ണുങ്ങളുണ്ടായിരുന്നുവത്രേ! അന്ത്യപ്രവാചകനും അടിമകളും വെപ്പാട്ടികളും ഉണ്ടായിരുന്നതായി ചരിത്ര രേഖകളില്‍ കാണുന്നു. <br />മദ്യനിരോധനം ഘട്ടം ഘട്ടമായാണു ഖുര്‍ ആന്‍ ഏര്‍പ്പെടുത്തിയത്. എല്ലാ ഘട്ടവും ഖുര്‍ ആനിലുണ്ട്. ഒടുവിലെ ഘട്ടം എന്ന നിലക്കു മദ്യം നിരോധിച്ചുകൊണ്ടുള്ള ഉത്തരവു ഖുര്‍ ആനില്‍ കാണാം. എന്നാല്‍ അടിമത്തത്തിനെതിരെ ഖുര്‍ ആനില്‍ യാതൊന്നും പറഞ്ഞതായി കാണുന്നില്ല. <br /><br /><b>അടിമ മോചനം ഒരു ജാഹിലിയ്യ സമ്പ്രദായം !</b><br /><br />ഇസ്ലാം അടിമത്തത്തിനെതിരായിരുന്നുവെന്നും അതുന്മൂലനം ചെയ്യാന്‍ പദ്ധതികളാവിഷ്കരിച്ചുവെന്നും സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും ഉദ്ധരിക്കാറുള്ളത് അടിമ മോചനം സംബന്ധിച്ച ചില ഖുര്‍ ആന്‍ വാക്യങ്ങളാണ്. ബലിയും വ്രതവും ദാനധര്‍മ്മങ്ങളുമെന്ന പോലെ അടിമ മോചനവും പുണ്യം സിദ്ധിക്കുന്ന ഒരു സല്‍ക്കര്‍മ്മമാണെന്ന് ഖുര്‍ ആനില്‍ പ്രസ്താവിച്ചിട്ടുണ്ടെന്നതു ശരിയാണ്. എന്നാല്‍ ഇത് അടിമത്തം പാപമായതുകൊണ്ടോ അതു നിര്‍ത്തലാക്കാനുദ്ദേശിച്ചതുകൊണ്ടോ സ്വീകരിച്ച നടപടിയായിരുന്നില്ല. അടിമകളും മൃഗങ്ങളും അക്കാലത്തെ പ്രധാന ഭൌതിക സ്വത്തായിരുന്നു. ആ സമ്പത്തിനെ ദൈവപ്രീതിക്കായി ത്യജിക്കുക വഴി സ്വര്‍ഗ്ഗം കരസ്ഥമാക്കാമെന്ന വിശ്വാസത്തിനപ്പുറം ഈ പുണ്യകര്‍മ്മത്തിനു സാമൂഹ്യ ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. മൃഗബലി നടത്തിയിരുന്നത് മൃഗങ്ങളെ വംശനാശം വരുത്താനോ മൃഗംവളര്‍ത്തല്‍ സമ്പ്രദായത്തെ ഇല്ലാതാക്കാനോ ഉദ്ദേശിച്ചായിരുന്നില്ലല്ലോ.<br /><br /><br />ഒരു പുണ്യ കര്‍മ്മം എന്ന നിലയില്‍ അടിമകളെ മോചിപ്പിക്കുന്ന സമ്പ്രദായം ആവിഷ്കരിച്ചത് ഇസ്ലാം മതമാണെന്ന അവകാശവാദം തന്നെ വസ്തുതാവിരുദ്ധമാണ്. പാപകര്‍മ്മങ്ങള്‍ക്കു പ്രായശ്ചിത്തമായും പുണ്യം നേടാനുള്ള ത്യാഗപൂര്‍ണമായ ഒരനുഷ്ഠാനമായും അടിമകളെ മോചിപ്പിക്കുന്ന രീതി ഇസ്ലാമിനു മുമ്പു തന്നെ ‘ജാഹിലിയ്യാ’ അറബികള്‍ക്കിടയില്‍ പതിവായിരുന്നു. മറ്റനേകം ജാഹിലിയ്യാ ആചാരങ്ങളെ സ്വീകരിച്ച കൂട്ടത്തില്‍ ഇസ്ലാം ഇതും ഒരനുഷ്ഠാനമായി അംഗീകരിക്കുക മാത്രമാണു ചെയ്തത്. ജാഹിലിയ്യാ വിശ്വാസങ്ങള്‍ വെടിഞ്ഞ് ഇസ്ലാം ആശ്ലേഷിച്ചിരുന്ന പലരും പ്രവാചകനോട് തങ്ങള്‍ മുമ്പ് ചെയ്ത പുണ്യകര്‍മ്മങ്ങള്‍ക്ക് മുന്‍ കാല പ്രാബല്യത്തോടെ പ്രതിഫലം ലഭിക്കുമോ എന്നാരാഞ്ഞിരുന്നതായി ഹദീസുകളില്‍ വിശദീകരിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ അവര്‍ എടുത്തു പറഞ്ഞ പുണ്യാനുഷ്ഠാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് അടിമമോചനം തന്നെയായിരുന്നു. ഇതില്‍ നിന്നും ഈ സമ്പ്രദായത്തിന്റെ ആരംഭം മുഹമ്മദ്നബിയില്‍നിന്നോ ഇസ്ലാമില്‍ നിന്നോ ആയിരുന്നില്ല എന്നു വ്യക്തമാകുന്നു. അടിമകളില്‍നിന്നു തന്നെ അവരുടെ വില ഈടാക്കിക്കൊണ്ട് മോചനം നല്കുന്ന രീതിയും അക്കാലത്തുണ്ടായിരുന്നു. <br /><br />അടിമസമ്പ്രദായം എന്നെന്നേക്കുമായി അവസാനിപ്പിക്കുക എന്ന ലക്ഷ്യം ഇസ്ലാമിന്റ്റെ പ്രവാചകനോ ദൈവത്തിനോ ഉണ്ടായിരുന്നെങ്കില്‍ അതു പാടേ നിരോധിക്കുന്നതിനോ ഘട്ടം ഘട്ടമയി നിരോധിക്കുന്നതിനോ ഒരു പ്രയാസവുമുണ്ടാകുമായിരുന്നില്ല. അപ്രകാരമൊരു നടപടി മതം സ്വീകരിച്ചിരുന്നുവെങ്കില്‍ ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യ ദാഹികളും മനുഷ്യത്വവാദികളും ഇസ്ലാമിനെ വാരിപ്പുണരാന്‍ മുന്നോട്ടു വരുമായിരുന്നു. ലോകത്തിനാകെയും സ്വീകാര്യമായ മതമായി ഇസ്ലാം പ്രശോഭിക്കുകയും ചെയ്തേനേ. അടിമസമ്പ്രദായത്തെ ഇല്ലാതാക്കാന്‍ ഉദ്ദേശ്യമുണ്ടായിരുന്നുവെങ്കില്‍ ആദ്യഘട്ടം എന്ന നിലയില്‍ യുദ്ധത്തടവുകാരെ അടിമകളാക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുകയാണു ചെയ്യേണ്ടിയിരുന്നത്. തുടര്‍ന്ന് നിലവിലുള്ള അടിമകളെ മുഴുവന്‍ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കുകയും വേണം.<br /><br />പ്രവാചകനോ തുടര്‍ന്നു വന്ന ഖലീഫമാരോ അത്തരമൊരു നടപടിയും സ്വീകരിച്ചില്ലെന്നു മാത്രമല്ല, യുദ്ധം ഒരു ജ്വരമായി പടര്‍ന്നു കയറിയ സ്വന്തം അനുയായി വൃന്ദത്തെയുപയോഗിച്ച് ലക്ഷക്കണക്കിനു നിരപരാധികളായ സ്ത്രീപുരുഷന്മാരെയും കുട്ടികളെയും ബന്ധനസ്ഥരാക്കി അവരുടെ സമ്പത്ത് കൊള്ളയടിച്ച് തങ്ങളുടെ സാമ്രാജ്യത്തിന്റെ സമ്പദ്ഘടന പടുത്തുയര്‍ത്തുകയാണവര്‍ ചെയ്തത്. ഇസ്ലാമിക സാമ്രാജ്യത്തിന്റെ വ്യാപനത്തോടൊപ്പം അറേബ്യയില്‍ വികസിച്ചു വന്ന ഏറ്റവും വലിയ വ്യവസായം അടിമവ്യാപാരമായിരുന്നു എന്നാണു ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഈ യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടച്ചുകൊണ്ട് ഇസ്ലാം അടിമത്തമില്ലാതാക്കി എന്നു വീമ്പടിക്കുന്നത് ആത്മവഞ്ചനയല്ലാതെ മറ്റൊന്നുമല്ല.<br /><br />അടിമത്തത്തിനും ചൂഷണത്തിനും രക്ഷാകവചമായി നിലകൊള്ളുകയാണ് എക്കാലത്തും മതങ്ങള്‍ ചെയ്തിട്ടുള്ളത്. മതത്തിന്റെ നീരാളിക്കൈകളില്‍നിന്നും മോചനം പ്രഖ്യാപിച്ചുകൊണ്ട് സ്വതന്ത്ര ചിന്തയും മാനവികവാദവും കരുത്തു നേടാനാരംഭിച്ചതോടെയാണു അടിമത്തം പോലുള്ള സാമൂഹ്യതിന്മകള്ക്കെതിരെ ലോകമനസ്സാക്ഷി ഉണര്ന്നെഴുന്നേല്ക്കാന് തുടങ്ങിയത്. ലോകമെമ്പാടും അടിമത്തം നിരോധിച്ചുകൊണ്ട് പരിഷ്കൃത മനുഷ്യര്‍ മാനവികതയ്ക്ക് പുതിയ മാനം നല്കാന് ശ്രമിച്ചപ്പോഴും അടിമത്തത്തിനു വേണ്ടി കുഴലൂത്തു നടത്തിക്കൊണ്ടു പുറം തിരിഞ്ഞു നിന്നത് ഇസ്ലാമിക സമൂഹമായിരുന്നു. മുസ്ലിം രാജ്യങ്ങള്‍ പലതും അടുത്ത കാലം വരെയും അതു നിരോധിക്കാന്‍ തയ്യാറായിരുന്നില്ല. ഇന്ത്യയില്‍ 1845ല്‍ ബ്രിട്ടീഷുകാര്‍ അടിമത്തം നിരോധിച്ചപ്പോള്‍ എതിര്‍പ്പുമായി രംഗത്തു വന്നത് മുസ്ലിം മതനേതാക്കളായിരുന്നു. അല്ലാഹുവിന്റെ നിയമം അട്ടിമറിക്കാന്‍ പാടില്ല എന്നായിരുന്നു അവരുടെ വാദം! അടിമത്ത നിരോധനനിയമം ഏറ്റവും അവസാനം നിലവില്‍ വന്ന രാജ്യം സൌദി അറേബ്യയാണെന്നു തോന്നുന്നു.<br /><br />എന്നാല്‍ ഇന്ന് അടിമനിരോധനത്തിന്റെ ക്രഡിറ്റും ഇസ്ലാമിന്റെ പോക്കറ്റിലാക്കാന്‍ ‘എട്ടുകാലി മമ്മൂഞ്ഞി’ ചമയുന്നതും, ‘ഇസ്ലാം വിചാരക്കാര്‍’തന്നെ. യുക്തിവാദികളുന്നയിച്ച വിമര്‍ശനത്തിനു മറുപടി പറയുന്നതിനിടെ ഒരു മൌദൂദിയന്‍ പണ്ഡിതന് ഇക്കാര്യത്തില്‍ ഇങ്ങനെ ആശ്വാസം കൊള്ളുന്നു: “ആഫ്രിക്കന്‍ രാജ്യമായ മൌറിട്ടാനിയയില്‍ കൂടി ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അടിമത്തം നിശ്ശേഷം നിരോധിച്ചതോടു കൂടി ഈ ശാപത്തില്‍ നിന്നും മുസ്ലിം ലോകം തികച്ചും മുക്തമായിരിക്കുന്നു.”(യുക്തിവാദികളും ഇസ്ലാമും)<br />മുസ്ലിം ലോകത്തു നിന്നും ഈ ശാപമൊഴിഞ്ഞു എന്നതു ശരിയായിരിക്കാം. പക്ഷെ ഖുര്‍ ആനും ഹദീസുകളും ചരിത്രപ്രമാണങ്ങളും നിലനില്ക്കും കാലത്തോളം ‘ഇസ്ലാം’ ഈ മഹാശാപത്തില്‍നിന്നും കരകയറിയെന്ന് ആര്‍ക്കും ആശ്വസിക്കാനാവില്ല!! <br /><br /><b>ലൈംഗിക ചൂഷണം ഉടമാവകാശത്തിലൂടെ</b><br /><br />വിജയം കൈവരിച്ചു കഴിഞ്ഞ സത്യവിശ്വാസികളുടെ ലക്ഷണങ്ങള്‍ വിവരിച്ചുകൊണ്ട് ഖുര്‍ ആന്‍ പറയുന്നു:- <br /><br /><strong>وَٱلَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ<br />إِلاَّ عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ<br />فَمَنِ ٱبْتَغَىٰ وَرَآءَ ذٰلِكَ فَأُوْلَـٰئِكَ هُمُ ٱلْعَادُونَ <br /><br />“തങ്ങളുടെ ലൈംഗികാവയവങ്ങളെ , ഭാര്യമാരോ സ്വന്തം അടിമസ്ത്രീകളോ അല്ലാത്തവരില്‍നിന്നും , കാത്തു സൂക്ഷിക്കുന്നവരും : അപ്പോള്‍ നിശ്ചയമായും അവര്‍ ആക്ഷേപിക്കപ്പെട്ടുകൂടാ. എന്നാല്‍ അതിനുമപ്പുറത്തേക്കു കടക്കുവാന്‍ വല്ലവരും ഉദ്ദേശിച്ചാല്‍ അവര്‍ അതിക്രമികള്‍ തന്നെയാണ്.”(23:5-7)</strong><br /><br />വ്യഭിചാരം ഗൌരവമേറിയ ഒരതിക്രമമായി ഇസ്ലാം കണക്കാക്കുന്നതിന്റെ കാരണം ഒരു ഖുര്‍ ആന്‍ വ്യാഖ്യാതാവ് ഇങ്ങനെയാണു വിശദമാക്കുന്നത്:-<br /><br />“...അപ്പോള്‍ ഭാര്യമാരെയും അടിമസ്ത്രീകളെയും വിട്ട് അവിഹിത വഴികള്‍ തേടുന്നവര്‍ അങ്ങേയറ്റം അതിക്രമകാരികളാണ്. കാരണം നാലു വരെ ഭാര്യമാരെയും ആവശ്യമായത്ര അടിമസ്ത്രീകളെയും സൌകര്യപ്പെടുത്തുക വഴി അല്ലാഹു വലിയ വിശാലതയാണു കാണിച്ചിരിക്കുന്നത്.” [മുഹ്യുദ്ദീന്‍ ശൈഖ് സാദയെ ഉദ്ധരിച്ചുകൊണ്ട് കെ വി മുഹമ്മദ് മുസ്ലിയാര്]<br /><br />സ്വന്തം ഉടമസ്ഥതയിലുള്ള അടിമസ്ത്രീകളെ ലൈംഗികാസ്വാദനത്തിനായി ഉപയോഗപ്പെടുത്തുന്നതില്‍ തനിക്ക് യാതൊരു ആക്ഷേപവുമില്ല എന്ന അല്ലാഹുവിന്റെ വെളിപാട് ഏഴാം നൂറ്റാണ്ടിലെ അറബികളെ ഒട്ടും തന്നെ ആശ്ചര്യപ്പെടുത്തുകയോ , ആശയക്കുഴപ്പത്തിലാക്കുകയോ ചെയ്തിരിക്കാനിടയില്ല. കാരണം അന്നത്തെ സദാചാരം അതൊക്കെയായിരുന്നു. എന്നാല്‍ അടിമത്തം തന്നെ മനുഷ്യത്വത്തിനു ചേരാത്ത മഹാപാപമാണെന്നു തിരിച്ചറിഞ്ഞ ഇന്ന് , ഖുര്‍ ആനിലെ ഈ അരുളപ്പാട് മതവിശ്വാസികളെത്തന്നെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. തങ്ങളുടെ മതം ഇത്രയും ഹീനമായ ഒരതിക്രമത്തിനു പച്ചക്കൊടി കാട്ടുന്നുവല്ലോ എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാതെ ഞെരിപിരി കൊള്ളുന്ന ചില പുരോഗമനക്കാരുണ്ട് പണ്ഡിതന്മാരുടെ കൂട്ടത്തില്‍. അല്ലാഹുവിന്റെ സന്മാര്‍ഗ്ഗസംഹിതയെ ആധുനികവല്ക്കരിക്കാന് യുക്തിയെ മാത്രം അവലംബമാക്കി ഇക്കൂട്ടര്‍ നടത്തുന്ന വ്യാഖ്യാനശ്രമങ്ങളെ, പ്രമാണങ്ങളെ അവലംബിച്ചു നേരിടുകയാണു യാഥാസ്ഥിതികര്‍. <br />മൌദൂദിയുടെ വ്യാഖ്യാനം നോക്കുക:-<br /><br />“വിവാഹം ചെയ്ത വധുവുമായി എന്നപോലെതന്നെ ഉടമസ്ഥതയിലുള്ള അടിമസ്ത്രീയുമായും ലൈംഗികബന്ധം അനുവദനീയമാണെന്ന് ഈ സൂക്തം (23:6) വ്യക്തമാക്കുന്നു. ആ അനുവദനീയതയുടെ അടിസ്ഥാനം വിവാഹമല്ല, ഉടമാവകാശമാകുന്നു എന്നും സ്പഷ്ടമാണ്. വിവാഹമെന്ന ഉപാധി അവരുടെ കാര്യത്തിലും ബാധകമായിരുന്നുവെങ്കില്‍ അവരെ ഭാര്യമാരില്‍നിന്നു വേര്‍തിരിച്ചു പറയേണ്ട ആവശ്യമുണ്ടാകുമായിരുന്നില്ല. എന്തുകൊണ്ടെന്നാല്‍ നിക്കാഹു ചെയ്യപ്പെട്ട അവസ്ഥയില്‍ ഭാര്യമാര്‍ എന്നതില്‍ അവരും ഉള്‍പ്പെടുമല്ലോ. ആധുനികരായ ചില ഖുര്‍ ആന്‍ വ്യാഖ്യാതാക്കള്‍ ഉടമസ്ഥതയിലുള്ള അടിമസ്ത്രീകളെ അനുഭവിക്കാനുള്ള അനുവാദത്തെ നിഷേധിക്കുന്നുണ്ട്. സൂറത്തുന്നിസ്സാഇലെ 25-ആം സൂക്തത്തെ ആധാരമാക്കി , ഉടമസ്ഥതയിലുള്ള സ്ത്രീകളെയും ആസ്വദിക്കുന്നത് നിക്കാഹിലൂടെ മാത്രമേ അനുവദനീയമാകൂ എന്നു സ്ഥാപിക്കാനാണവര്‍ ശ്രമിക്കുന്നത്. സ്വതന്ത്രകുടുംബങ്ങളിലെ കുലസ്ത്രീകളെ വിവാഹം ചെയ്യാനുള്ള സാമ്പത്തിക ശേഷി നിങ്ങള്‍ക്കില്ലെങ്കില്‍ അടിമസ്ത്രീകളെ വിവാഹം ചെയ്തുകൊള്ളുക എന്നു വിധിച്ചിട്ടുണ്ടല്ലോ അതില്‍. പക്ഷെ ഈ വിഭാഗത്തിന് അല്‍ഭുതകരമായ ഒരു പ്രത്യേകതയുണ്ട്. ഒരു സൂക്തത്തിന്റെ ഒരു ഭാഗത്ത് ഉദ്ദിഷ്ട വിവക്ഷിതമുണ്ടെങ്കില്‍ അതു പൊക്കിപ്പിടിക്കുകയും അവരുടെ വാദഗതിക്കു വിരുദ്ധമായ ആശയമുള്ള അതേ സൂക്തത്തിന്റെ മറ്റേ ഭാഗം വിസ്മരിച്ചു കളയുകയുമാണത്. പ്രസ്തുത സൂക്തത്തില്‍ അടിമസ്ത്രീകളെ വിവാഹം ചെയ്യുവാന്‍ അനുവാദം നല്കുന്ന പദങ്ങള്‍ ഇവയാണ്. : ٍ فَٱنكِحُوهُنَّ بِإِذْنِ أَهْلِهِنَّ وَآتُوهُنَّ أُجُورَهُنَّ بِٱلْمَعْرُوف [അവരെ അവരുടെ രക്ഷാധികാരികളുടെ അനുമതിയോടെ നിങ്ങള്‍ വിവാഹം ചെയ്തുകൊള്ളുക. അവര്‍ക്കു ന്യായമായ വിവാഹമൂല്യം നല്‍കുകയും ചെയ്യുക. ]<br />ഇവിടെ പരാമര്‍ശിക്കുന്നത് അടിമസ്ത്രീയുടെ ഉടമയുടെ കാര്യമല്ല , മറിച്ച് സ്വതന്ത്രസ്ത്രീയെ വിവാഹം ചെയ്യുന്നതിന്റെ സാമ്പത്തികഭാരം താങ്ങാന്‍ കഴിവില്ലാതെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഭൃത്യയെ വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്വതന്ത്ര പുരുഷന്റെ കാര്യമാണ് എന്ന് പ്രസ്തുത പദങ്ങള്‍ വ്യക്തമായും വിളിച്ചോതുന്നുണ്ട്. അല്ലാതെ അടിമസ്ത്രീയും തന്റെ ഉടമയും തമ്മിലുള്ള കാര്യമാണു പറയുന്നതെങ്കില്‍ അവിടെ സമ്മതം നല്കാന് ഉത്തരവാദപ്പെട്ട രക്ഷാധികാരി ആരാണ്? പക്ഷെ ഖുര്‍ ആന്‍ കൊണ്ടു കളിക്കുന്നവര്‍ فَٱنكِحُوهُنَّ [‘ഫ അന്‍കിഹൂഹുന്ന’] എന്ന വക്യം മാത്രം സ്വീകരിക്കുകയും അതിനു ശേഷമുള ‘بِإِذْنِ أَهْلِهِنَّ [ബി ഇദ്നി അഹ്ലിഹിന്ന’] എന്ന വാക്യത്തെ അവഗണിച്ചു തള്ളുകയും ചെയ്യുന്നു. കൂടാതെ അവര്‍ ഒരു സൂക്തത്തില്‍നിന്നു അതേ വിഷയത്തെ സംബന്ധിക്കുന്ന മറ്റു ഖുര്‍ ആന്‍ സൂക്തങ്ങളെ ഖണ്ഡിക്കുന്ന ആശയം നിഷ്പന്ദിക്കുകയും ചെയ്യുന്നു. വല്ലവരും തങ്ങളുടെ സ്വന്തം ചിന്തകളെയല്ലാതെ , വിശുദ്ധ ഖുര്‍ ആനെ പിന്‍പറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ സൂറത്തുല്‍ മുഅ മിനൂനിലെ ഈ സൂക്തത്തെ സൂറ അന്നിസാഇലെ (4:3;25); അല്‍ അഹ്സാബ് (33:50-52) അല്‍ മ ആരിജ് 30 എന്നീ സൂക്തങ്ങളുമായി ചേര്‍ത്തു വായിക്കേണ്ടതാകുന്നു. “ (തഫ്ഹീമുല്‍ ഖുര്‍ ആന്‍. വാള്യം 3 പേജ് 258)<br />വലംകൈകള്‍ക്കുടമയാക്കപ്പെട്ട അടിമസ്ത്രീകളുമായി ലൈംഗികഭോഗം ഹലാലാണെന്ന ഈ ദൈവിക വിധി , പക്ഷെ ഉടമകളായ സ്ത്രീകള്‍ക്ക് ബാധകമല്ല എന്നും തുടര്‍ന്നു മൌദൂദി വിശദമാക്കുന്നു:- “.. ഈ സൂക്ഷ്മ വശം ഗ്രഹിക്കാത്തതുകൊണ്ടാണ് ഹസ്രത്ത് ഉമറിന്റെ കാലത്ത് ഒരു സ്ത്രീ തന്റെ ഉടമസ്ഥതയിലുള്ള ഭൃത്യനുമായി ലൈംഗികവേഴ്ച്ച നടത്താനിടയായത്. പ്രശ്നം സഹാബികളുടെ സദസ്സില്‍ ചര്‍ച്ചക്കു വന്നപ്പോള്‍ അവര്‍ ഏകകണ്ഠമായി പ്രസ്താവിച്ചതിങ്ങനെയാണ്. അല്ലാഹുവിന്റെ കിതാബിനെ അവര്‍ തെറ്റായി ഗ്രഹിച്ചു. ഇവിടെ ഈ ഒഴിവ് പുരുഷന്മാര്ക്കു മാത്രം ബാധകമാണെങ്കില്‍ പിന്നെ ഭാര്യമാര്‍ക്ക് അവരുടെ ഭര്‍ത്താക്കള്‍ അനുവദനീയമാകുന്നതെങ്ങനെ എന്ന സംശയം ആര്‍ക്കും ഉണ്ടാകേണ്ടതില്ല. കാരണം ഭാര്യമാരുമായുള്ള ഇടപാടില്‍ ഭര്‍ത്താക്കള്‍ ഗുഹ്യഭാഗം സംരക്ഷിക്കുക എന്ന വിധിയില്‍നിന്നും ഒഴിവാക്കപ്പെടുന്നതോടെ ഭര്‍ത്താക്കളുമായുള്ള ഇടപാടില്‍ ഭാര്യമാരും ഈ വിധിയില്‍നിന്ന് ഒഴിവാകുന്നു. അതിനു ഖണ്ഡിതമായ മറ്റൊരു അനുവാദം ആവശ്യമില്ല. കൂടാതെ ഈ ഒഴിവാക്കല്‍ വിധിയുടെ സ്വാധീനം പുരുഷന്മാരിലും അവരുടെ ഉടമസ്ഥതയിലുള്ള സ്ത്രീകളിലും മാത്രം പരിമിതമായിത്തീരുകയും സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ ഉടമസ്ഥതയിലുള്ള ഭൃത്യന് നിഷിദ്ധനാവുകയും ചെയ്യുന്നു.”(തഫ്ഹീമുല്‍ ഖുര്‍ ആന്‍ . വാള്യം3 പേജ് 259)<br /><br /><br />ഇസ്ലാമില്‍ അടിമത്തമില്ല എന്നു വ്യാഖ്യാനിക്കാന്‍ ശ്രമിച്ച സി എന്‍ അഹ്മദ് മൌലവിയുടെ നിലപാടുകള്‍ മതവിരുദ്ധമാണെന്നും ഭീമാബദ്ധമാണെന്നും വിവരിച്ചുകൊണ്ട് മറ്റൊരു ഖുര്‍ ആന്‍ വ്യാഖ്യാതാവ് ഇപ്രകാരം എഴുതുന്നു:<br /><br />“യുദ്ധത്തില്‍ അറസ്റ്റു ചെയ്യപ്പെടുന്നവരെ ഔദാര്യത്തോടെയോ അല്ലെങ്കില്‍ പിഴ വാങ്ങിയോ വിട്ടയക്കുക എന്നതു മാത്രമാണു ഇസ്ലാമിന്റെ വിധിയെന്നും നബിയും സഹാബികളും അങ്ങനെയല്ലാതെ ചെയ്തിട്ടില്ലെന്നും മൌലവി തട്ടിവിടുന്നത് അജ്ഞതയോ അഹങ്കാരമോ കൊണ്ടാണ്. എന്തുകൊണ്ടെന്നാല്‍ ഈ രണ്ടിനും പുറമെ അവരെ വധിക്കുകയോ അടിമകളാക്കുകയോ ചെയ്യാവുന്നതാണ്. ബദ്രില്‍ വെച്ച് അറസ്റ്റു ചെയ്യപ്പെട്ട ഉഖ്ബത്തുബ്നു അബീ മുഐത്തിനെയും നള്രുബ്നുല്‍ ഹാരിസിനെയും നബി വധിക്കുകയാണു ചെയ്തതെന്ന് ചരിത്രം പഠിച്ചവര്‍ക്കെല്ലാം അറിയാം. ബനൂഖുറൈളക്കാരായ ജൂതന്മാരെയും നബി വധിക്കുകയുണ്ടായി. മറ്റു ചിലരെയും അവിടുന്നു കൊലയ്ക്കു വിധിച്ചിട്ടുണ്ട്. അതെല്ലാം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുകയാണ്. <br />അടിമകളെ മോചിപ്പിക്കുവാനായി സമരം ചെയ്യണമെന്ന നിര്‍ദ്ദേശമാണു താന്‍ ചൂണ്ടിക്കാട്ടിയ ഖുര്‍ ആന്‍ വാക്യങ്ങളില്‍ അടങ്ങിയിട്ടുള്ളതെന്ന് മൌലവി പറഞ്ഞതില്‍ സത്യത്തിന്റെ കണിക പോലുമില്ല. അവയിലെ വിഷയങ്ങള്‍ വേറെയാണ്. ... ചുരുക്കത്തില്‍ കടുത്ത വിവരക്കേടു കൊണ്ട് ഭീമമായ അബദ്ധങ്ങള്‍ മൌലവി ഇവിടെ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. അതിന്റെ ചുരുക്കം ഇതാണ്. സഹാബാക്കളുടെ കൈവശം വന്നുചേര്‍ന്ന അടിമസ്ത്രീകളുടെ പരിപൂര്‍ണ്ണ നിയന്ത്രണം അവരുടെ കയ്യില്‍ തന്നെയായിരുന്നതിനാല്‍ ചിലരെ അവര്‍ തന്നെ വിവാഹം കഴിച്ചു. ചിലരെ മറ്റുള്ളവര്‍ക്കു വിട്ടുകൊടുത്തു. നബി സഫിയാബീവിയെ വിവാഹം ചെയ്തതും ആ ഇനത്തില്‍ പെട്ടതാണ്. <br />എന്നാല്‍ അടിമസ്ത്രീകളുടെ ഉടമകള്‍ക്കു തന്നെ അവരെ വിവാഹം ചെയ്തു ഭാര്യമാരാക്കാം എന്ന നിര്‍ദേശമാണു 4:25ല്‍ അടങ്ങിയിട്ടുള്ളതെന്നു മൌലവി മനസ്സിലാക്കിയത് മഹാ അബദ്ധമാണ്. അതില്‍ പറഞ്ഞത് അവരുടെ രക്ഷാധികാരികളുടെ അനുമതിയോടു കൂടി നിങ്ങള്‍ അവരെ വിവാഹം ചെയ്തുകൊള്ളുക എന്നാണ്. രക്ഷാധികാരിയും വിവാഹം ചെയ്യുന്ന ആളും ഒന്നല്ല എന്ന് ഇതില്‍നിന്നും ബുദ്ധിയുള്ളവര്‍ക്കെല്ലാം ഗ്രഹിക്കാമല്ലോ......<br />അടിമത്തം പാടേ നിഷിദ്ധമാക്കിയിട്ടില്ലെന്നതിനു 24,32,33 എന്നീ വാക്യങ്ങളും മറ്റും തെളിവുകളാണ്. പ്രവാചകപുത്രന്‍ ഇബ്രാഹിം എന്ന കുട്ടിയുടെ മാതാവ് മാരിയ നബിയുടെ വെപ്പാട്ടിയായിരുന്നു വെന്ന് ലോകപ്രസിദ്ധമാണ്. ഈജിപ്തിലെ മുഖൌഖിസ് രാജാവ് പാരിതോഷികമായി അയച്ചുകൊടുത്തതായിരുന്നു ആ മഹതി. നബിയുടെ ഭാര്യമാരോ അല്ലാത്തവരോ എന്നു ഭിന്നിപ്പുള്ളവരെയും ചരിത്രകാരന്മാര് വിവരിച്ചിട്ടുണ്ട്. അവരാരും തന്നെ മാരിയബീവിയെ നബിയുടെ ഭാര്യമാരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നേരെ മറിച്ച് നബിയുടെ വെപ്പാട്ടിയാണെന്ന് ഏക കണ്ഠമായി പ്രസ്താവിച്ചിരിക്കുന്നു. പ്രമുഖരായ പല സഹാബികള്‍ക്കും വെള്ളാട്ടി വടുവന്മാര്‍ ഉണ്ടായിരുന്നുവെന്നും ബുഖാരി മുസ്ലിം എന്നീ ഹദീസ് കിതാബുകള്‍ നോക്കുന്നവര്‍ക്കു കാണാവുന്നതാണ്. മൌലവിയുടെ മറ്റൊരഭിപ്രായം അടിമസ്ത്രീകളെ വിവാഹം കഴിക്കാതെ അവരെക്കൊണ്ട് ഉടമസ്ഥന്മാര്ക്ക് ഭാര്യമാരുടെ ഉപയോഗം നടത്താന്‍ പാടില്ല എന്നാണ്. എന്നാല്‍ മൌലവിയുടെ ഈ അഭിപ്രായത്തിനും ഖുര്‍ ആന്റെയോ സുന്നത്തിന്റെയോ അടിസ്ഥാനത്തില്‍ നിലനില്‍പ്പില്ല. അടിമകളെ സംബന്ധിച്ച് ഖുര്‍ ആനില്‍ മിക്ക സ്ഥലത്തും വലംകൈകള്‍ ഉടമയാക്കിയവര്‍ എന്ന അലങ്കാരപ്രയോഗമണു വന്നിട്ടുള്ളത്. അതായത് മറ്റുള്ളവരുടെ ഉടമസ്ഥതയില്‍ ഇരിക്കുന്നവര്‍ എന്നര്‍ത്ഥം. <br />മൌലവി തന്നെ ആ പ്രയോഗത്തിന് 4:3ല്‍ നിങ്ങളുടെ ഉടമസ്ഥതയില്‍ വന്നു ചേര്ന്നിട്ടുള്ളവര് എന്നും 4:24ല്‍ നിങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ത്രീകള്‍ എന്നും 4:25ല്‍ നിങ്ങള്‍ ഉടമപ്പെടുത്തിയിട്ടുള്ള അടിമസ്ത്രീകള്‍ എന്നും പരിഭാഷ കൊടുത്തിട്ടുണ്ട്. മറ്റു ചില സ്ഥലങ്ങളില്‍ ആ പ്രയോഗത്തിന് നിങ്ങളുടെ നിയന്ത്രണത്തിലുള്ളവര്‍ എന്ന് മൌലവി അര്‍ത്ഥം കൊടുത്തിട്ടുണ്ട്. അതു ശരിയല്ല. പുത്തന്‍ വെളിപാടാണ്. ഉടമപ്പെടുത്തിയവര്‍ എന്നു തന്നെയാണ് ശരിയായ അര്‍ത്ഥം. 16:75ല്‍ عَبْداً مَّمْلُوكاً [മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള അടിമ ] എന്നാണ് അല്ലാഹു പറഞ്ഞത്. ഇതില്‍നിന്നെല്ലാം അടിമകളുടെ മേല്‍ മറ്റു ചിലര്‍ക്ക് ഉടമസ്ഥത ഉണ്ടെന്നു സൂര്യപ്രകാശം പോലെ തെളിഞ്ഞു കഴിഞ്ഞു. <br />എന്നാല്‍ സന്താനങ്ങളുടെ ഉടമസ്ഥനാണു പിതാവ് എന്നു പറയാറില്ല. ഭാര്യയുടെ ഉടമസ്ഥനാണ് ഭര്‍ത്താവ് എന്നും പറയാറില്ല. അവരുടെ രക്ഷിതാക്കളാണ് എന്നു പറയാറുണ്ട്. തോട്ടത്തിന്റെ ഉടമസ്ഥന് കെട്ടിടത്തിന്റെ ഉടമ, കാലികളുടെ ഉടമസ്ഥന് എന്നെല്ലാം പറയുന്നതു പോലെത്തന്നെയാണ് അടിമയുടെ ഉടമസ്ഥന് എന്നു പറയുന്നതും . അപ്പോള്‍ അടിമകള്‍ മറ്റു സ്വത്തുക്കള്‍ പോലെത്തന്നെ ഉടമയുടെ സമ്പത്താണെന്നു വ്യക്തമായി. അടിമകള്‍ അവരുടെ ഉടമസ്ഥരുടെ സ്വത്തുക്കളാണെന്നു തെളിയിക്കുന്ന അനേകം ഹദീസുകള്‍ ബുഖാരിയിലും മുസ്ലിമിലും മറ്റും കാണാം. സ്വത്തുക്കളുടെ അനുഭവങ്ങള്‍ അതിന്റെ ഉടമസ്ഥന്മാര്ക്ക് നേരിട്ടനുഭവിക്കാവുന്നതും സ്വത്തുക്കളെ കൈമാറ്റം ചെയ്യാവുന്നതുമാണ്. ന്യായമായ മാര്‍ഗ്ഗത്തില്‍ കൂടെ സ്വത്തുക്കള്‍ എത്ര വേണമെങ്കിലും സമ്പാദിക്കുവാനും അവയുടെ അനുഭവമെടുക്കുവാനും ഇസ്ലാം അനുവദിച്ചിട്ടുണ്ട്. ഈ നിലയില്‍ നാം ചിന്തിക്കുമ്പോള്‍ അടിമസ്ത്രീകളെ എത്ര വേണമെങ്കിലും ഒരാള്‍ക്ക് ഉടമയാക്കാമെന്നും അവരില്‍നിന്നും ഇഷ്ടമുള്ളത്ര പേരെക്കൊണ്ട് സ്വന്തം ഭാര്യമാരുടെ ഉപയോഗം നടത്താമെന്നും തെളിയുന്നതാണ്. ഇതിനെതിരായി ഒരു നിയമം ഇസ്ലാമിലില്ല. അതു പാടില്ലെന്നു പറയുന്നത് സ്വത്തിന്റെ അനുഭവം കൈപ്പറ്റാന്‍ ഉടമക്ക് അവകാശമില്ലെന്ന് പറയലാണ്.” (വിശുദ്ധ ഖുര്‍ ആന്‍ വ്യാഖ്യാനം. കെ വി മുഹമ്മദ് മുസ്ലിയാര്)<br /><br />തുടര്‍ന്ന് ഈ സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ യുക്തിയും അദ്ദേഹം വിശകലനം ചെയ്യുന്നു.<br /><br />“ ഒരു അടിമസ്ത്രീയെ ഉടമ വിവാഹം ചെയ്യല്‍ അനുവദനീയമല്ല. എന്നാണ് ഇസ്ലാമിന്റെ നിയമം. വിവാഹം ചെയ്താല്‍ അതു സാധുവാകുന്നതുമല്ല. ഉടംസ്ഥാവകാശവും ഭര്‍തൃത്വവും ഒരാളില്‍ ഒരവസരത്തില്‍ ഒരുമിച്ചു കൂടുകയില്ല. അതിന്റെ കാരണം ഫിഖ് ഹ് കിതാബുകളില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍ യുദ്ധത്തില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരെ അടിമകളാക്കി വെക്കുവാനും അവരെ ക്രയവിക്രയം ചെയ്യപ്പെടുന്ന സ്വത്തുക്കളായി കരുതുവാനും അവരിലുള്ള സ്ത്രീകളെക്കൊണ്ട് ഉടമകള്‍ യഥേഷ്ടം ഭാര്യമാരുടെ ഉപയോഗം നടത്തുവാനും ഇസ്ലാം അനുവാദം കൊടുത്തതു തികച്ചും ന്യായവും യുക്തിയുക്തവുമാണ്. എന്തുകൊണ്ടെന്നാല്‍ അതു സമാധാനത്തിന്റെ മതമാണ്. അത് യുദ്ധം അനുവദിച്ചത് യുദ്ധത്തിനു വേണ്ടിയല്ല. സമാധാന സംസ്ഥാപനത്തിനു വേണ്ടിയാണ്. യുദ്ധത്തില്‍ ബന്ധനസ്ഥരക്കപ്പെടുന്നവരെ മുസ്ലിംങ്ങള്‍ അടിമകളാക്കി വെക്കുമെന്നും അവരെ ക്രയവിക്രയം ചെയ്യപ്പെടുന്ന ഒരു സ്വത്താക്കി തരം താഴ്ത്തുമെന്നും സ്ത്രീകളെ യഥേഷ്ടം ഉപയോഗിക്കുമെന്നും ശത്രുക്കള്‍ അറിഞ്ഞാല്‍ അവര്‍ അന്യായമായും അക്രമമായും യുദ്ധത്തിനു തയ്യാറാവുകയില്ല. അത്തരം യുദ്ധങ്ങള്‍ക്കു മുസ്ലിംങ്ങളും മുതിരുകയില്ല. അതിനാല്‍ ഈ നിയമം ലോകത്ത് ശാശ്വത സമാധാനം കൈവരുവാന്‍ ഏറ്റവും ഉപയുക്തമാണ്. ഈ യാഥാര്‍ത്ഥ്യം ഗ്രഹിക്കാതെ ചില ശത്രുക്കള്‍ ഇസ്ലാമിനെ ആക്ഷേപിച്ചു. അപ്പോള്‍ ചില അല്‍പ്പജ്ഞന്മാര്‍ ഈ നിയമത്തെ തന്നെ നിഷേധിച്ച് ഖുര്‍ ആനിനെ വളച്ചൊടിച്ചു. ഹദീസുകളെ നിഷേധിക്കുകയും ചരിത്രം മാറ്റി മറിക്കുകയും ചെയ്തു. സി എന്‍ മൌലവി അവരെ അനുകരിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ”<br /> <br /><br />അമുസ്ലിം ഗോത്രങ്ങള്‍ പെട്ടെന്നു തന്നെ ഇസ്ലാമിനു കീഴടങ്ങുന്നതിനിടയാക്കിയത് ക്രൂരവും മനുഷ്യത്വഹീനവുമായ ഇത്തരം നടപടികളായിരുന്നുവെന്നതു ശരി തന്നെയാണ്. യുദ്ധത്തടവുകാരായ സ്ത്രീകളെ വെപ്പാട്ടികളായി ലഭിക്കുമെന്ന പ്രതീക്ഷ ചെറുപ്പക്കാരായ യോദ്ധാക്കളില്‍ ആവേശം ജനിപ്പിച്ചിരുന്നതായി ഇസ്ലാം ചരിത്രം വ്യക്തമാക്കുന്നു. എത്ര സാഹസികമായ യുദ്ധയാത്രകള്‍ക്കും ചെറുപ്പക്കാര്‍ ഉത്സാഹപൂര്‍വ്വം ഇറങ്ങിപ്പുറപ്പെട്ടിരുന്നത് കൊള്ളമുതലും തടവുകാരികളും ലഭിക്കുമെന്ന പ്രലോഭനം മൂലമായിരുന്നു. <br /><br />ഒരിക്കല്‍ ഒരു വിദൂര ഗോത്രത്തെ ആക്രമിക്കാന്‍ നബിയും അനുചരന്മാരും പുറപ്പെട്ടു. ആ ഗോത്രത്തിലെ സ്ത്രീകള്‍ അതിസുന്ദരികളാണെന്നു കേട്ടറിഞ്ഞ യുവ സൈനികര്‍ അത്യാവേശത്തോടെ യുദ്ധസന്നാഹങ്ങളുമായി പുറപ്പെട്ടു. കാര്യമായ രക്തച്ചൊരിച്ചിലോ ചെറുത്തു നില്പ്പോ കൂടാതെത്തന്നെ ലക്ഷ്യം നേടുകയും ചെയ്തു. നിരുപാധികം കീഴടങ്ങിയ ഗോത്രനിവാസികളെ തടവുകാരായി പിടിച്ചു. പിടിക്കപ്പെട്ട സ്ത്രീകള്‍ക്കൊപ്പം അവരുടെ ഭര്ത്താക്കന്മാരും ജീവനോടെ തടവുകാരാക്കപ്പെട്ട സന്ദര്‍ഭത്തില്‍ ആ സ്ത്രീകളെ പങ്കിട്ടു ഭോഗിക്കുന്നതില്‍ പന്തികേടു തോന്നിയ ചില അനുയായികള്‍ പ്രവാചകനോട് അഭിപ്രായമാരാഞ്ഞുവത്രെ. ഈ അവസരത്തിലാണ് ഭര്ത്താക്കന്മാരുള്ള അടിമസ്ത്രീകളും ഉടമകള്‍ക്കനുവദനീയമാണ് എന്ന ഖുര്‍ ആന്‍ വാക്യം(4:24) നബി ഓതിക്കേള്‍പ്പിച്ചത്!.<br /> <br />ഏഴാം നൂറ്റാണ്ടിലെ കാട്ടറബികള്‍ക്ക് സാന്ദര്‍ഭികമായി തോന്നിയ നീതി ബോധം പോലും വെളിപാടുകാരനായ ഈ ദൈവത്തിന് ഇല്ലാതെ പോയതും ചിന്തിക്കുന്നവര്‍ക്ക് ഒരു ദൃഷ്ടാന്തം തന്നെ.!! <br /><br /><b>അടിമത്തം തെറ്റാകുന്നതെങ്ങനെ?</b><br /><br />ഇസ്ലാമിന്റെ നിയമസംഹിതകളും കര്‍മ്മശാസ്ത്രങ്ങളുമെല്ലാം , എല്ലാ തരം വ്യാപാര വ്യവഹാരങ്ങള്‍ക്കും വിശദീകരണം നല്കുന്നതു പോലും അടിമക്കച്ചവടത്തെ ഉദാഹരിച്ചുകൊണ്ടാണെന്നത് യാദൃച്ഛികമല്ല. ചില ഉദാഹരണങ്ങള്‍ കാണുക:<br />“പണയം കൊടുക്കുകയോ വായ്പ കൊടുക്കുകയോ ചെയ്യുന്ന സാധനത്തിന്റെ ചെലവ് അതിന്റെ ഉടമസ്ഥനാണു വഹിക്കേണ്ടത്. ഇടപാടിനു വിധേയമായ ഒരു വസ്തു ഒരടിമയാണെങ്കില്‍ ആ അടിമയുടെ വസ്ത്രച്ചെലവ് , ഭക്ഷണച്ചെലവ്, മുതലായവയും , മൃഗമാണെങ്കില്‍ അതിന്റെ തീറ്റച്ചെലവ്, ഓടിപ്പോയാല്‍ തിരഞ്ഞു പിടിക്കാനാവശ്യമായ ചെലവ്, അവയുടെ പാര്‍പ്പിടക്കൂലി എന്നിവയും വഹിക്കേണ്ടത് അവയെ പണയം വെച്ച ആളുകളാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. ... ഒരാള്‍ ഒരു അടിമസ്ത്രീയെ മറ്റൊരാള്‍ക്കു പണയം വെച്ചാല്‍ , പണയം വാങ്ങിയവന്റെ അനുവാദം കൂടാതെ ആ സ്ത്രീയെ അവള് മച്ചിയായിരുന്നാല്‍ പോലും , പണയം വെച്ചവന് സംയോഗം ചെയ്യുക എന്നതു നിഷിദ്ധമാകുന്നു. കാരണം, പണയം വെച്ചതോടു കൂടി അവളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള അവകാശം നഷ്ടപ്പെട്ടു കഴിഞ്ഞു. സംയോഗം ചെയ്യുകയില്ല എന്നുറപ്പുള്ള പക്ഷം ആ സ്ത്രീയും അവളെ പണയം വെച്ചവനും തമ്മില്‍ മറ്റു ശൃംഗാരകേളികള്‍ നടത്തുന്നത് അനുവദിക്കപ്പെടാവുന്നതാണ്.”( ഫത് ഹുല്‍ മുഈന്‍- മൂന്നാം ഭാഗം, പേജ് 27)<br /><br />കച്ചവടത്തില്‍ ഒരു ഉപഭോഗ്താവിന്റെ അവകാശങ്ങള്‍ വിവരിക്കുന്നേടത്ത് ഫത് ഹുല്‍ മുഈന്‍ ഇങ്ങനെ പറയുന്നു:-<br />“ഒരാള്‍ ഒരു വസ്തു വാങ്ങുകയും , തന്റെ അറിവില്ലായ്മയാല്‍ വാങ്ങുന്ന അവസരത്തില്‍ താന്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ചില അഭംഗികള്‍ [വിലയിടിവുണ്ടാക്കുന്ന ദോഷങ്ങള്‍ ] ആദ്യമേതന്നെ അതിനുണ്ടെന്നു വ്യക്തമാവുകയും ചെയ്താല്‍ ആ സാധനം ആരോടു വാങ്ങിയോ അയാള്‍ക്കു തിരിച്ചു കൊടുത്ത് വില തിരിച്ചു വാങ്ങാനുള്ള അവകാശം വാങ്ങിയവനുണ്ട്........<br />ഒരു ദാസിയെ വില്‍പ്പന നടത്തുമ്പോള്‍ അവള് വിവാഹിതയോ രക്തസ്രാവമുള്ളവളോ ആയിരുന്നാല്‍ അത് അവളെ സംബന്ധിച്ച് അഭംഗിയാകുന്നു. വില്‍പ്പനക്കുള്ള അടിമ വ്യഭിചരിക്കുകയോ , മോഷണം നടത്തുകയോ ചെയ്ത വ്യക്തിയാണെങ്കില്‍ ആ കാര്യങ്ങള്‍ അടിമയെ സംബന്ധിച്ചിടത്തോളം അഭംഗിയാകുന്നു. ... ഏഴു വയസ്സായിട്ടും പതിവായി കിടന്നു പായയില്‍ മൂത്രിക്കുക എന്ന പതിവ് തുടരുന്ന പക്ഷം , അതു അഭംഗി തന്നെ . വായ , കക്ഷം എന്നിവയുടെ ശക്തിയായ നാറ്റവും അഭംഗിയാവുന്നു. ഏഷണിയുണ്ടാക്കുക, കളവു പറയുക, കളിമണ്ണു തിന്നുക, മദ്യപാനം ചെയ്യുക, നിസ്കാരം ഉപേക്ഷിക്കുക ,എന്നിവയും അടിമകളെ സംബന്ധിച്ചിടത്തോളം അഭംഗിയത്രേ. ബധിരത, വിഡ്ഡിത്തം, നടക്കുമ്പോള്‍ കാല്‍മുട്ടുകള്‍ തമ്മില്‍ സ്പര്‍ശിക്കല്‍ , ഗുഹ്യസ്ഥാനത്ത് മാംസം തിങ്ങല്‍ , ഗര്‍ഭം എന്നിവ വില്‍പ്പനക്കുള്ള അടിമയെ സംബന്ധിച്ച് അഭംഗിയാകുന്നു. മനുഷ്യസ്ത്രീകളെ സംബന്ധിച്ചു മാത്രമേ ഗര്‍ഭം അഭംഗിയാവുകയുള്ളു. മൃഗങ്ങളെ സംബന്ധിച്ചിടത്തോളം ഗര്‍ഭം ഒരു ഭംഗിയാകുന്നു. 20 വയസ്സു കഴിഞ്ഞിട്ടും ഋതുമതിയാവാതിരിക്കുക, രണ്ടു മുലകളില്‍ ഒന്ന് മറ്റേതിനെക്കാള്‍ വലിപ്പം കൂടിയതായിരിക്കുക, എന്നിവ അടിമസ്ത്രീകളെ സംബന്ധിച്ചേടത്തോളം അഭംഗിയാകുന്നു.”(ഭാ. 3. പേ. 13)<br /><br />മറ്റൊരു മതഗ്രന്ഥത്തില്‍ നിന്ന്:-<br />“പാല് കൂടുതലുണ്ടെന്നു തോന്നിപ്പിച്ച് വാങ്ങുന്നവനെ വഞ്ചിക്കുവാന്‍ വേണ്ടി ദിവസങ്ങളോളം പാല് കറന്നെടുക്കാതെ മൃഗങ്ങളുടെ അകിട് കെട്ടിനിര്‍ത്തുന്നത് ഹറാമാണ്. ...തിരിച്ചു കൊടുക്കല്‍ അനുവദനീയമാണെന്ന വിഷയത്തില്‍ അകിട് കെട്ടി നിര്‍ത്തുന്നതുപോലെയാണ് അടിമസ്ത്രീയുടെ മുഖം ചുവപ്പിക്കുക , മുടി കറുപ്പിക്കുക, മുതലായവയെല്ലാം.”( ഉംദ. പേ.294)<br /> "വാങ്ങിയ അടിമ, വൃഷണം നീക്കപ്പെട്ടവനോ മോഷ്ടാവോ , വലിയവനായിരിക്കെ വിരിപ്പില്‍ മൂത്രിക്കുന്നവനോ ആണെന്ന് കചവടാനന്തരം വ്യക്തമായാല്‍ അവനെ തിരിച്ചു കൊടുക്കാവുന്നതാണ്.” (ഉംദ: പേജ്.296)<br /><br />യജമാനന്മാരുടെ അവകാശങ്ങളെക്കുറിച്ചു വാചാലമാകുന്നു മതഗ്രന്ഥങ്ങള്‍: <br />“ഒരു യജമാനത്തിയുടെ കൈക്കാരന് അവളുടെ സമ്മതത്തോടെ അവളുടെ ദാസിയെ വിവാഹം ചെയ്തു കൊടുക്കാവുന്നതാണ്. അക്കാര്യത്തില്‍ ദാസിയുടെ സമ്മതം പരിഗണിക്കേണ്ടതില്ല. ദാസിയുടെ വിവാഹക്കാര്യം തീരുമാനിക്കാനുള്ള അധികാരം യജമാനത്തിക്കാണെന്നതാണു കാരണം. ...ഒരു അടിമസ്ത്രീയുടെ യജമാനന് തെമ്മാടി നേതാവായിരുന്നാലും , അവളുടെ സമ്മതം കൂടാതെ അവളെ വിവാഹം ചെയ്തു കൊടുപ്പാനുള്ള അധികാരം അവനുണ്ട്. അവള് പലര്‍ക്കും അടിമപ്പെട്ടവളാണെങ്കില്‍ അവരിലെല്ലാവരുടെയും അനുവാദം വുവാഹത്തിനാവശ്യമാണ്. അവര്‍ക്കും മറ്റു ചിലര്‍ക്കും ഗനീമത്തായി ലഭിച്ചതാണ് അവളെന്നിരുന്നാലും ശരി, അവരെല്ലാവരുടെയും അനുവാദത്തോടെ മാത്രമേ വിവാഹം പാടുള്ളു. വിവാഹം അവളുടെ ഗുഹ്യസ്ഥാനത്തെ പ്രയോജനപ്പെടുത്താനുള്ള ഇടപാടായതാണിതിനു കാരണം. ആ പ്രയോജനമാവട്ടെ അവളുടെ ഉടമസ്ഥന്റെ അവകാശത്തില്‍ പെട്ടതുമാകുന്നു. വിവാഹക്കാര്യത്തില്‍ അവളെ നിര്ബ്ബന്ധിക്കാന് അവളുടെ ഉടമസ്ഥനധികാരമുണ്ട്. “ (ഭാ.3- പേ.133)<br />“ തന്നെ വിവാഹം ചെയ്തു കൊടുക്കണമെന്ന് ഒരു ദാസി ആവശ്യപ്പെട്ടാല്‍ അവളുടെ യജമാനന് അവളെ വിവാഹം ചെയ്തു കൊടുത്തേ മതിയാകൂ എന്നു നിര്‍ബ്ബന്ധമില്ല. അത് അവളുടെ വില ചുരുങ്ങുന്ന ഇടപാടായിത്തീരുമെന്നുള്ളതാണിതിനു കാരണം. ..യജമാനന്റെ സമ്മതമില്ലാതെ ഒരടിമ ഒരു സ്ത്രീയെ വിവാഹം ചെയ്താല്‍ ആ വിവാഹം സാധുവാകുകയില്ലെന്നു മാത്രമല്ല ആ ഭാര്യാഭര്ത്താക്കന്മാരെ പരസ്പരം വേര്‍പെടുത്തേണ്ടതാകുന്നു. ഒരു അടിമ വിവാഹത്തിനു സമ്മതം ചോദിച്ചാല്‍ യജമാനന് സമ്മതം നല്‍കിക്കൊള്ളണമെന്നു നിര്‍ബ്ബന്ധമില്ല. മോചനം പ്രതീക്ഷിക്കുന്ന അടിമയായാല്‍ പോലും ശരി, സമ്മതം നല്‍കിക്കൊള്ളണമെന്നു നിര്‍ബ്ബന്ധമില്ല. “ (പേ.134)<br />ഒരടിമക്കു രണ്ടില്‍ കൂടുതല്‍ ഭാര്യമാരുണ്ടാകുന്നതും മതം വിലക്കിയിരിക്കുന്നു. അടിമസ്ത്രീകള്‍ മാറു മറയ്ക്കേണ്ടതില്ല എന്നാണു മറ്റൊരു മതവിധി. നിസ്കരിക്കുമ്പോള്‍ പോലും അവള് മുട്ടു പൊക്കിളിനിടയിലുള്ള ഔറത്തു മാത്രം മറച്ചാല്‍ മതി !. “ഭാര്യ അടിമസ്ത്രീയാണെങ്കില്‍ അവള് സുന്ദരിയായിരുന്നാല്‍ പോലും വേലക്കാരിയെ വെച്ചുകൊടുക്കേണ്ട ആവശ്യമില്ല” എന്നും ഫത് ഹുല്‍ മുഈന്‍ ഉപദേശിക്കുന്നു. <br /><br />ദാസിയില്‍ ജനിക്കുന്ന സന്തതിയെക്കുറിച്ച് ഇസ്ലാം വിധിക്കുന്നതിപ്രകാരമാണ്:- “തനിക്കോ തന്റെ മകനോ ഉടമസ്ഥതയുള്ള ദാസിയില്‍ നിന്ന് ഒരാള്‍ക്കൊരു കുട്ടി ജനിച്ചാല്‍ ആ കുട്ടി സ്വതന്ത്രനാകുന്നു. ആ ദാസിയെ തന്റെ സന്താനത്തിന്റെ മാതാവ്(ഉമ്മു വലദ്) എന്ന നിലയില്‍ പരിഗണിക്കപ്പെടും. അവളെ വില്‍ക്കലും സംഭാവന കൊടുക്കലും നിരോധിതമാണ്. അവളെക്കൊണ്ടു ശുശ്രൂഷ ചെയ്യിക്കലും , അവളെ കൂലിക്കു കൊടുക്കലും, വിവാഹം ചെയ്തു കൊടുക്കലും അനുവദനീയമാണ്. അവളുടെ തൊഴിലിന്റെ വേതനം യജമാനനുള്ളതാണ്. വിവാഹത്തിലൂടെയോ വ്യഭിചാരത്തിലൂടെയോ അന്യന്റെ ദാസിയില്‍നിന്ന് ഒരാള്‍ക്കൊരു കുട്ടി ജനിച്ചാല്‍ ആ കുട്ടി അവളുടെ യജമാനനുടമപ്പെട്ടതാണ്.” (ഉംദ; പേ.326)<br /><br />സന്താനത്തിനു ജന്മം നല്‍കുക വഴിയോ മറ്റു വിധത്തിലോ മോചനം നേടിയ ഒരടിമയുമായി യജമാനനുള്ള ബന്ധം തീര്‍ത്തും അറ്റു പോകുന്നില്ല. പ്രസ്തുത അടിമ അവകാശികളില്ലാതെ മരണപ്പെടുകയാണെങ്കില്‍ അയാളുടെ സ്വത്തുക്കള്‍ പഴയ യജമാനന് അവകാശപ്പെട്ടതാകും. “ഒരു അടിമ അടിമത്വമോചനം സിദ്ധിച്ച ഒരു സ്ത്രീയെ വിവാഹം ചെയ്യുകയും അവള് പ്രസവിക്കുകയും ചെയ്താല്‍ ആ കുട്ടിയുടെ വലാ അത്ത് (യജമാനാവകാശം) മാതാവിനെ മോചിപ്പിച്ച വ്യക്തിക്കാകുന്നു. അതിനു ശേഷം അവന്റെ പിതാവ് അടിമത്വമോചിതനായാല്‍ വലാ‍് പിതാവിനെ മോചിപ്പിച്ചവനിലേക്കു നീങ്ങും.”( ഉംദ പേ.384) <br /><br />വിവാഹം ചെയ്യാന്‍ സാമ്പത്തികശേഷിയില്ലാത്തവരോട് അടിമസ്ത്രീകളെ അവരുടെ യജമാന്മാരുടെ അനുവാദത്തോടെ കല്യാണം കഴിക്കാനാണു ഖുര്‍ ആന്‍ ഉപദേശിച്ചിട്ടുള്ളത്. എന്നാല്‍<br /> “ജൂത ക്രിസ്തീയ സമുദായത്തില്‍ പെട്ട ദാസിയെ വിവാഹം ചെയ്യല്‍ നിഷിദ്ധമാകുന്നു. സ്വന്തം ദാസിയെയോ , മകന്റെ ദാസിയെയോ , തന്റെ യജമാനത്തിയെയോ വിവാഹം ചെയ്യലും ഹറാമാണ്. എങ്കിലും ജൂത ക്രിസ്തീയ സമുദായത്തില്‍ പെട്ട ദാസിയെ ഉടമാവകാശത്തിലൂടെ സംയോഗം ചെയ്യല്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്.” (ഉംദ. പേ.401) <br /> <br />“നാലില്‍ കൂടുതല്‍ ഭാര്യമാര്‍ സ്വതന്ത്ര പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഹറാമാകുന്നു. ഏകഭാര്യയെക്കൊണ്ടു മതിയാക്കലാണുത്തമം. ഉടമാവകാശത്തിലൂടെ എത്ര സ്ത്രീകളെയും ഭോഗിക്കുന്നതില്‍ വിരോധമില്ല. അടിമക്കു രണ്ടില്‍ കൂടുതല്‍ ഭാര്യമാരുണ്ടാകുന്നത് ഹറാമാണ്. വ്യഭിചാരത്തെ ഭയക്കുകയും സുഖാനുഭവത്തിനു പറ്റുന്ന സ്വതന്ത്ര സ്ത്രീ ഇല്ലാതിരിക്കുകയും സ്വതന്ത്ര സ്ത്രീയുടെ മഹറോ അല്ലെങ്കില്‍ പക്വത പ്രാപിച്ച ദാസിയുടെ വിലയോ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസരത്തില്‍ ഒഴികെ മുസ്ലിമായ ദാസിയെ നിക്കാഹു ചെയ്യല്‍ സ്വതന്ത്ര പുരുഷന് അനുവദനീയമല്ല. ”( ഉംദ: പേ.401) <br /><br />“സ്വതന്ത്രനായ പുരുഷനു മൂന്നു തലാഖ് ചൊല്ലുവാന്‍ അധികാരമുണ്ട്. അടിമക്കു രണ്ടു തലാഖിനേ അധികാരമുള്ളു.”( പേ.423)<br />“അടിമകള്‍, തൂപ്പുവേലക്കാര്‍, കുളിപ്പുര സൂക്ഷിപ്പുകാര്‍, മുതലായ മാന്യതയില്ലാത്ത ജോലികളിലേര്‍പ്പെട്ടവരുടെ സാക്ഷി മൊഴി സ്വീകാര്യമല്ല.”( പേ.482)<br /><br />ഇസ്ലാം മതത്തിന്റെ പ്രാമാണിക രേഖകളില്‍ അടിമകളെ കുറിച്ചും വെപ്പാട്ടികളെ കുറിച്ചുമൊക്കെ രേഖപ്പെടുത്തി വെച്ചിട്ടുള്ള വിധിവിലക്കുകളുടെ ഏതാനും സാമ്പിളുകള്‍ മാത്രമാണ് മേല്‍ ഉദ്ധരിച്ചിട്ടുള്ളത്. ഇക്കാര്യങ്ങള്‍ മുന്‍ നിര്‍ത്തി ഇസ്ലാം അടിമത്തമില്ലാതാക്കാന്‍ കര്‍മ്മ പദ്ധതികളാവിഷ്കരിച്ചുവെന്നും മറ്റുമുള്ള അവകാശവാദങ്ങള്‍ക്ക് എത്രമാത്രം സാധുതയുണ്ടെന്നു മാന്യ വായനക്കാര്‍ തീര്‍ച്ചപ്പെടുത്തുക.!<br /><br />യുക്തിവാദികളുടെയും മറ്റും വിമര്‍ശനങ്ങള്‍ക്കു മറുവാദം നിരത്തി പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ആധുനിക പണ്ഡിതന്മാര് അടിമത്തത്തിനു ന്യായീകരണം കണ്ടെത്താനായി ഉന്നയിക്കുന്ന ‘യുക്തി’വാദങ്ങളെല്ലാം തീര്‍ത്തും ദുര്‍ബ്ബലവും ബാലിശവുമാണ്. <br /><br />ഒറ്റയടിക്കു അടിമത്തം നിരോധിച്ചിരുന്നുവെങ്കില്‍ അതു വിപരീതഫലം ഉളവാക്കുമായിരുന്നു, അതിനാല്‍ പടി പടിയായി അതു നിരോധിച്ചു; ആദ്യം അടിമകള്‍ക്കു മാന്യമായ ജീവിത സൌകര്യങ്ങളും അവകാശങ്ങളും ഉറപ്പാക്കി, പിന്നെ അവരെ മുഴുവന്‍ മോചിപ്പിക്കാന്‍ പരിപാടിയിട്ടു; പൂര്‍ണ്ണമായും നിരോധിക്കാതിരുന്നത് യുദ്ധത്തടവുകാരെ മറ്റൊന്നും ചെയ്യാന്‍ പറ്റാത്തതുകൊണ്ടാണ്; അടിമസ്ത്രീകളെ വെപ്പാട്ടികളാക്കി വീതം വെക്കുന്നത് സദാചാരം കാക്കാനാണ; ഒരാള്‍ക്കു സംരക്ഷിക്കാന്‍ കഴിയാതെ വരുമ്പോല്‍ കൈമാറേണ്ടതുകൊണ്ടാണ് അടിമക്കച്ചവടം ഹലാലാക്കിയത്; സമ്പന്നര്‍ ഈ സൌകര്യം ഉപയോഗപ്പെടുത്തി സുഖിച്ചത് അവരുടെ വിവരക്കേടു കൊണ്ടാണ്; എന്നിങ്ങനെ പോകുന്നു ഞൊണ്ടി ന്യായങ്ങള്‍! ഇതൊക്കെ എഴുതിപ്പിടിപ്പിക്കുന്നവര്‍ക്കു പോലും ഈ ന്യായീകരണങ്ങളില്‍ പൂര്‍ണ്ണ സംതൃപ്തിയുണ്ടെന്നു തോന്നുന്നില്ല. മതപ്രമാണങ്ങളോ ചരിത്ര രേഖകളോ ഈ പറഞ്ഞ ന്യായങ്ങള്‍ക്കൊന്നും ബലം നല്‍കുന്നില്ല എന്നതാണു വാസ്തവം. അടിമത്തത്തിലൂടെ മനുഷ്യത്വഹീനമായ രീതിയില്‍ ലൈംഗികാതിക്രമങ്ങള്‍ കാണിക്കുന്നതിനെപ്പോലും നിര്‍ലജ്ജമായി വെള്ളപൂശുന്നവര്‍ക്ക് സ്വന്തം അന്ധവിശ്വാസങ്ങളുടെ പടുകുഴിയില്‍ നിന്നുകൊണ്ടു ന്യായീകരിക്കാന്‍ പറ്റാത്തതായി എന്തസംബന്ധമാണുള്ളത്?<br />ചന്തയില്‍ കൊണ്ടു നിര്‍ത്തിയ അടിമപ്പെണ്ണിനെ കക്ഷം മണത്തു നോക്കിയും മാറിടമളന്നു നോക്കിയും വില പേശി വാങ്ങുകയും , ദാസിപ്പെണ്ണിനെ പാരിതോഷികമായി കൈമാറുകയും , മകന്റെ ദാസിയില്‍ അച്ഛനു കുട്ടി ജനിക്കുന്നതിന്റെ നിയമവശങ്ങള്‍ ചര്‍ച്ച ചെയ്യുകയും മറ്റും മറ്റും ചെയ്യുന്ന ഒരു കിരാത സംസ്കാരത്തെ ഇരുപതാം നൂറ്റാണ്ടു വരെ സംരക്ഷിച്ചു പോന്നത് സദാചാരം സംരക്ഷിക്കാനാണെന്നൊക്കെ ഞായം പറയുന്നവരുടെ ചര്‍മ്മബലം അപാരം തന്നെ!! <br /><b>ഇക്കൂട്ടരോട് ഒന്നു ചോദിക്കാനാഗ്രഹിക്കുന്നു: അടിമത്തം തെറ്റാണ് എന്ന നിഗമനത്തിലാണല്ലോ ഇപ്പോള്‍ ഈ ന്യായീകരണങ്ങളൊക്കെ ചമയ്ക്കുന്നത്. ഏതു മാനദണ്ഡപ്രകാരമാണു അടിമത്തവും വെപ്പാട്ടിപ്പണിയുമൊക്കെ തെറ്റാകുന്നത്? ലോകാവസാനം വരെ ശരിതെറ്റുകളുടെ അടിസ്ഥാന മാനദണ്ഡം ഖുര്‍ ആനും ഹദീസുമാണെന്നു പറയുന്ന മത വക്താക്കള്‍ ഇന്ന് അടിമത്തത്തിനെതിരെ സംസാരിക്കുന്നതിന്റെ സാംഗത്യമെന്ത് എന്നാണു ചോദ്യം. അതു കാലഹരണപ്പെട്ട സദാചാരമാണെന്നു സമ്മതിക്കുന്നുവെങ്കില്‍ ഇസ്ലാമും അതിന്റെ വേദപ്രമാണവും കാലഹരണപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുവാനുള്ള സത്യസന്ധതയാണു കാണിക്കേണ്ടത്.</b>ea jabbarhttp://www.blogger.com/profile/04377545034467212301noreply@blogger.com4